tag:blogger.com,1999:blog-12781472562982627152024-03-06T00:38:56.460+03:00തൂതപ്പുഴയോരം... എന്‍.പി മുനീര്‍http://www.blogger.com/profile/13107196381646754270noreply@blogger.comBlogger34125tag:blogger.com,1999:blog-1278147256298262715.post-15694496523275096642018-04-26T19:35:00.000+03:002019-12-06T09:06:39.027+03:00സുഡാനി ഫ്രം നൈജീരിയ<div dir="ltr" style="text-align: left;" trbidi="on">
<span style="background-color: white; color: #1d2129; font-family: "helvetica" , "arial" , sans-serif; font-size: 14px;">ഒറ്റവാക്കിൽ എന്താണ് സുഡാനി ഫ്രം നൈജീരിയ എന്ന് ചോദിച്ചാൽ പറയാനുള്ള ഒരേയൊരുത്തരം ഇതാണ്..”സ്നേഹം” .ഇത്രത്തോളം മനസ്സിനെ പിടിച്ചുകുലുക്കിയ</span><br />
<span style="background-color: white; color: #1d2129; font-family: "helvetica" , "arial" , sans-serif; font-size: 14px;">ഒരു ദൃശ്യാനുഭവം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല.അമിതമായ വൈകാരിക പ്രകടനങ്ങളിലൂടെയോ ആക്സ്മികമായി വരുന്ന കഥാസന്ദർഭങ്ങളിലൂടെയോ അല്ല സിനിമ പ്രേക്ഷകന്റെ </span><br />
<span style="background-color: white; color: #1d2129; font-family: "helvetica" , "arial" , sans-serif; font-size: 14px;">കണ്ണിൽ വെള്ളം നിറക്കുന്നത്.കാരുണ്യം വറ്റിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത് മാനുഷികതയുടെ ആള്‍രൂപങ്ങളായി മാതൃക കാണിക്കുന്ന</span><span class="text_exposed_show" style="background-color: white; color: #1d2129; display: inline; font-family: "helvetica" , "arial" , sans-serif; font-size: 14px;"> ഒരു കൂട്ടം പച്ചമനുഷ്യരുടെ ജീവിതത്തിനു നേരെ ക്യാമറ<br /><span style="font-family: inherit;">പിടിക്കുമ്പോൾ ഏത് കഠിനഹൃദയനും അറിയാതെ മനസ്സിലെങ്കിലും തേങ്ങിപ്പോകും.</span></span><br />
<span class="text_exposed_show" style="background-color: white; color: #1d2129; display: inline; font-family: "helvetica" , "arial" , sans-serif; font-size: 14px;"><span style="font-family: inherit;"><br /></span></span>
<span class="text_exposed_show" style="background-color: white; color: #1d2129; display: inline; font-family: "helvetica" , "arial" , sans-serif; font-size: 14px;"><span style="font-family: inherit;"><br /></span></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh9ME7ANIxyeDP3eSdIL06ILMe10CAPD_HvDAEMNw9OqNr8bwdBu5B0tNuVimV3DVcUvHu4T0ryO77ikBFCxGwV_lIhLoNCasRmtEpSKmtGIDOoymHQzrwwU-TyjP2BN3nX0gHD6HSVd80F/s1600/sudani-from-nigeria-review-veeyen-4.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="575" data-original-width="1024" height="223" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh9ME7ANIxyeDP3eSdIL06ILMe10CAPD_HvDAEMNw9OqNr8bwdBu5B0tNuVimV3DVcUvHu4T0ryO77ikBFCxGwV_lIhLoNCasRmtEpSKmtGIDOoymHQzrwwU-TyjP2BN3nX0gHD6HSVd80F/s400/sudani-from-nigeria-review-veeyen-4.jpg" width="400" /></a></div>
<span class="text_exposed_show" style="background-color: white; color: #1d2129; display: inline; font-family: "helvetica" , "arial" , sans-serif; font-size: 14px;"><span style="font-family: inherit;"><br /></span></span>
<span class="text_exposed_show" style="background-color: white; color: #1d2129; display: inline; font-family: "helvetica" , "arial" , sans-serif; font-size: 14px;"><span style="font-family: inherit;"><br /></span></span>
<span class="text_exposed_show" style="background-color: white; color: #1d2129; display: inline; font-family: "helvetica" , "arial" , sans-serif; font-size: 14px;"><span style="font-family: inherit;">മലപ്പുറത്തിന</span><wbr></wbr><span class="word_break" style="display: inline-block; font-family: inherit;"></span>്റെ സ്നേഹത്തെക്കുറിച്ചും സൌഹാർദ്ധത്തെക്കുറിച്ചും മറ്റ് സ്ഥലങ്ങളിൽ നിന്ന് മലപ്പുറത്തേക്ക്<br /><span style="font-family: inherit;">ചേക്കേറിയവർ ഒരു പാട് പറഞ്ഞിട്ടുള്ളതാണ്.കമേഴ്സ്യ</span><wbr></wbr><span class="word_break" style="display: inline-block; font-family: inherit;"></span>ൽ സിനിമകളധികവും എരിവും പുളിവും കൂട്ടി മലപ്പുറത്തെക്കുറിച്ച് പറഞ്ഞതിതുവരെ കെട്ട്കാഴ്ചകളായിരുന്നു .മുഹ്സിൻ പാരാരി കെ.എൽ പത്തിലൂടെ വലിയൊരു തിരുത്തുമായി രംഗത്തുവന്നുവെങ്കിലും മലപ്പുറത്തിന്റെ ഖൽബ് മലയാളക്കരയിൽ ഒന്നടങ്കം അനുഭവേദ്യമാക്കിയ ഒരു മാസ്റ്റർക്ലാസ്സ് സിനിമയായി മാറിയിരിക്കുകയാണ് സുഡാനി ഫ്രം നൈജീരിയ.<br />ഫുട്ബാളിനോടുള്ള മലപ്പുറംകാരുടെ മൊഹബ്ബത്ത് ഇന്ത്യക്ക് പുറത്ത് പോലും പ്രശസ്തമാണ്.സെവൻസ് ഫുട്ബാളിന്റെ മൈതാനങ്ങളിൽ കാലങ്ങളായി പന്ത്<br />തട്ടിക്കൊണ്ടിരിക്കുന്ന സുഡാനികളുടെ ജീവിതത്തെക്കുറിച്ച് ആരും ഇത് വരെ പറഞ്ഞ് കണ്ടിട്ടില്ല.കാശ് വാങ്ങി കളിക്കാനിറങ്ങുമ്പോൾ കളി നന്നായിട്ടില്ലെങ്കിൽ കാണികൾ കൂക്കി വിളിക്കും.പൊതുജന<br />ത്തിന്റെ സ്വഭാവമറിയുന്നത് കൊണ്ട് തന്നെ കാരിരുമ്പിന്റെ കരുത്തുള്ളവരെന്ന പേരുണ്ടായിട്ടും എത്ര ഫൌളുകൾ കിട്ടിയാലും നിയന്ത്രണം വിട്ടുള്ള കാടൻ കളികൾക്ക് അവർ മുതിരാറില്ല.<br />സുഡാനിയെന്നാൽ ഗോൾ വലകുലുക്കാൻ വേണ്ടി മാത്രമുള്ളവരാണെന്ന മുൻ ധാരണയുള്ളത് കൊണ്ട് തന്നെ ഒരു പെനാൾട്ടിയെങ്ങാനും മിസ്സാക്കിയാൽ അതോടെ തീർന്നു അവന്റെ ഭാവി.തുടക്കത്തിൽ ഫുട്ബാൾ മത്സരത്തിന്റെ വീറും വാശിയും പാട്ടും ആഘോഷവുമൊക്കെയായി കളർഫുളായി പോകുന്ന സിനിമയെ സഡൻ ബ്രേക്കിട്ട് നിർത്തി നിറങ്ങളില്ലാത്ത, സ്വപ്നലോകത്തിന്റെ മായകളില്ലാത്ത, തനി നാടൻ ജീവിതത്തിന്റെ യാദാർത്ഥ്യങ്ങളിലേക്ക് പ്രേക്ഷകരെ ക്ഷണിക്കുകയാണ് സംവിധായകൻ സക്കരിയ.മലപ്പുറത്തിന്റെ മനസ്സിനൊരു പ്രത്യേകതയുണ്ട്.അത് ഉമ്മമാരായലും യുവാക്കളായാലും വയസ്സായവരായും അന്യനെ സഹായിക്കുന്ന കാര്യത്തിൽ എന്നും ഒരടി മുന്നിൽ നിൽക്കും.അസാധ്യമെന്ന് ഒറ്റ നോട്ടത്തിൽ തോന്നിക്കുന്ന ലക്ഷ്യങ്ങൾക്ക് പോലും<br />കാല് ചലിപ്പിക്കാൻ ആരും മടികാണിക്കാറില്ല.മജീദെന്ന മാനേജറും സാമുവൽ എന്ന സുഡാനിയും തളർച്ചകളിൽ തകരാതിരിക്കുന്നത് ഒപ്പം കൂടി ആത്മധൈര്യം നൽകുന്ന കൂട്ടുകാരുടെയും<br />കുടുംബത്തിന്റെയും സ്നേഹം കൊണ്ട് മാത്രമാണ്.സ്വന്തം തലയിലായ സുഡാനിയോട് മാനേജറിന്റെ ഉത്തരവാദിത്വം ഉള്ളത് കൊണ്ട് സർവ്വ പിന്തുണയും നൽകുന്ന മജീദ്<br />ചില സാഹചര്യങ്ങളിൽ സ്വയം മറന്ന് പെരുമാറുമ്പോൾ അവിടെ കരുണയുടെ , മാനുഷികതയുടെ നിലക്കാത്ത പ്രവാഹമായി രംഗത്ത് വരുന്ന ഉമ്മമാരാണ് സിനിമയുടെ ഹൃദയം.മലപ്പുറം ശൈലിയിലുള്ള<br />സംഭാഷണങ്ങളിലേക്ക് പ്രേക്ഷകൻ പെട്ടെന്ന് എത്തിപ്പെടുന്നത് അഭിനേതാക്കളുടെ സൂക്ഷ്മമായ ഭാവ പ്രക്ടനങ്ങൾ കൊണ്ടാണ്.കെ.എൽ പത്ത് എന്ന സിനിമ മലപ്പുറം സംഭാഷണ ശൈലിയും സംസ്കാരവും<br />പരിചിതമാക്കിയത് കൊണ്ടും പ്രേക്ഷകന് വളരെ എളുപ്പത്തിൽ സുഡാനി ദഹിക്കുന്നുണ്ട്.<br /><span style="font-family: inherit;">“ ഞങ്ങളുടെ ജീവിതം നിങ്ങൾക്ക് മനസ്സിലാകില്ല ..മജീദ് “ കണ്ണീർ വാർത്തു കൊണ്ട് സാമുവൽ തന്റെ ജീവിതപ്പോരാട്ടത്തിന്റെ കഥ പറഞ്ഞ് തുടങ്ങുമ്പോൾ ആഫ്രിക്കൻ ദാരിദ്ര്യത്തിന്റെയും അഭ്യന്തര സംഘർഷങ്ങളുടേയും ജീവിത ചിത്രങ്ങൾ സ്കീനിൽ മാറി മറിയുമ്പോൾ അറിയാതെയെങ്കിലും മനസ്സ് വിതുമ്പിപ്പോവാത്തവരുണ്ടാവി</span><wbr></wbr><span class="word_break" style="display: inline-block; font-family: inherit;"></span>ല്ല.പ്രമേയത്തിലും അവതരണത്തിലും ലോകസിനിമാനിലവാരത്തിലേക്ക് സഞ്ചരിക്കുന്ന സുഡാനിഫ്രം നൈജീരിയയെ പതിവ് മലയാളം സിനിമാ തലങ്ങളിൽ നിന്നും മാറ്റി നടത്തുന്ന ശ്രദ്ധേയമായ രംഗങ്ങളായിരുന്നു അതെല്ലാം.ഒരു കാലത്ത് കേരളീയ കുടുംബങ്ങളിൽ സ്നേഹത്തിന്റെയും സഹനത്തിന്റേയും പാഠപുസ്തകങ്ങളായി മാറിയിരുന്ന സിനിമകളിൽ നിന്നും ന്യൂ ജനറേഷൻ സിനിമകളിലേക്കുള്ള മാറ്റം കാരണം കുടുംബങ്ങളിൽ സ്നേഹം വിതറുന്ന അമ്മമാരുടെ<br /><span style="font-family: inherit;">വേഷങ്ങൾക്ക് പ്രാധാന്യം കിട്ടാത്ത ഒരു അവ്സ്ഥ ഉണ്ടായിട്ടുണ്ട്.എന്നാൽ സിനിമയുടെ ആത്മാവായി ത്യാഗത്തിന്റെയും മാനുഷികതയുടെയും മാലാഖമാരായ രണ്ട് സ്ത്രീ കഥാപാത്രങ്ങൾ പ്രേക്ഷകഹൃദയം കീഴടക്കുകയാണ്.മമ്പുറവും നേർച്ചയും മുസ്ലീം തറവാടും പർദ്ധയുമൊക്കെ ഇതിന് മുമ്പ് മലയാള സിനിമയിൽ പ്രേക്ഷകർ കണ്ടത് ഷാജികൈലാസും രഞ്ജിത്തും സൃഷ്ടിച്ചെടുത്ത തികച്ചും ദുരുദ്ധേശപരമായ ചില രംഗങ്ങളുടേയും കഥാപാത്രങ്ങളിലൂടെയുമായിരുന</span><wbr></wbr><span class="word_break" style="display: inline-block; font-family: inherit;"></span>്നു.വല്യേട്ടൻ എന്ന സിനിമയിൽ പ്രധാന വില്ലൻ തൊപ്പി ധരിച്ച മമ്പുറം തറവാട്ടിലെ പ്രധാനിയായ മമ്പുറം ബാവയായതും നേർച്ച നടക്കുന്നതിനിടയിൽ പർദ്ധക്കിടയിൽ ഒളിച്ചിരുന്ന കൊലയാളിയെ പിടിക്കുന്നതുമൊക്കെ കണ്ട പ്രേക്ഷകർക്ക് എന്താണ് മമ്പുറമെന്നും വെള്ളക്കാച്ചിയും പെങ്കുപ്പായവും ഇട്ട വയസ്സായ സ്തീകൾ<br /><span style="font-family: inherit;">വീടകങ്ങളിൽ “ചായന്റള്ളം” ഉണ്ടാക്കാൻ മാത്രം വിധിക്കപ്പെട്ടവരെല്ലെന്നും</span><wbr></wbr><span class="word_break" style="display: inline-block; font-family: inherit;"></span> പേരിനു പോലും ബന്ധമില്ലാത്ത തീർത്തും ഒറ്റപ്പെട്ട ഒരു മനുഷ്യനു വേണ്ടി അയാളുടെ വിഷമങ്ങളിൽ പങ്കു ചേരാനും തങ്ങളുടേതായ വിശ്വാസങ്ങളിൽ നിന്ന് കിട്ടുന്ന ആശ്വാസങ്ങളും പ്രാർത്ഥനകളും നൽകി സമാധാനിപ്പിക്കുവാനും തയ്യാറാകുന്ന സ്നേഹത്തിന്റെ പര്യായങ്ങളാണെന്നും കാണിച്ച് തരുന്നു.മലപ്പുറത്തെ ഉമ്മമാരുടെ ഉപ്പമാരുടെ<br />നിസ്വാർത്ഥമായ സ്നേഹത്തിന്റെ കഥകൾ സലാം കൊടിയത്തൂരിന്റെ ഹോം സിനിമകളിൽ ഒട്ടേറെ വിഷയമായിട്ടുണ്ട്.സക്കരിയ തന്റെ സിനിമക്ക് വേണ്ടി തിരഞ്ഞെടുത്ത വളരെ ലളിതമായ ഒരു ഉമ്മ-ഉപ്പ-മകൻ<br />ബന്ധത്തിന്റെ പരസ്പരം നീറിപ്പുകയുന്ന മനസ്സുകളുടെ കഥയുടെ ചിട്ടയായുള്ള അവതരണവും മനോഹരമായ പര്യാവസാനവും സുഡാനിയെ വേറിട്ട് നിർത്തുന്നതിലെ പ്രധാന ഘടകമാണ്.<br />അഭിനേതാക്കളെ തിരഞ്ഞെടുത്തതിലെ പെർഫക്ഷൻ അത് സിനിമയുടെ നിലവാരമുയർത്താൻ വളരെയധികം സഹായിച്ചിട്ടുണ്ട്..<br /><span style="font-family: inherit;">ആദ്യാവസാനം നിറഞ്ഞ് നിൽക്കുന്ന മജീദെന്ന മലപ്പുറത്തുകാരനെ അതി സൂക്ഷ്മമായ ഭാവ ശബ്ദ ചലനങ്ങളിലൂടെ ഗംഭീരമായി പകർന്നാടിയ സൌബിൻ , വിധിയുടെ ക്രൂരതയിൽ അന്യദേശത്ത് ഒറ്റപ്പെട്ട്പോയ നിസ്സഹായനായ ആഫ്രിക്കൻ ഫുട്ബാൾ കളിക്കാരനായി പ്രേക്ഷകരുടെ പ്രീതി പിടിച്ച് പറ്റിയ നൈജീരിയൻ താരം സാമുവൽ ഡേവിഡ്സൺ,മാതൃസ്നേഹത്തിന്റെ</span><wbr></wbr><span class="word_break" style="display: inline-block; font-family: inherit;"></span>വറ്റാത്ത കാരുണ്യ പ്രവാഹമായിഅഭിനയമോ ജീവിതമോ എന്ന് അൽഭുതപ്പെടുത്തും വിധം കഥാപാത്രങ്ങളെ ഒഴുക്കോടെ അവതരിപ്പിച്ച ബീയുമ്മയായി വേഷമിട്ട സരസ ബാലുശ്ശേരിയും ജമീലയായി വേഷമിട്ട സാവിത്രി ശ്രീധരനും,<br />കുറച്ച് രംഗങ്ങളിലൂടെ മാത്രം കടന്ന് വന്ന് വിസ്മയിപ്പിക്കുന്ന മുഖഭാവങ്ങളിലൂടെയും ഇടറുന്ന ശബ്ദങ്ങളിലൂടെയും കഥാപാത്രമാവശ്യപ്പെടുന്ന ഒതുക്കത്തോടെ അഭിനയിച്ച കെ.ടി.സി അബ്ദുള്ളാക്കാ, സെവൻസ് ഫുട്ബാളിന്റെ അതികായകനായ മലപ്പുറത്തുകാർക്ക് പരിചിതനായ സൂപ്പർ ബാവാക്ക, നർമ്മം വിതറിയ അഭിനയ രംഗങ്ങളിലൂടെ പ്രേക്ഷകരിൽ ചിരി പടർത്തിയ നായർ, കല്ല്യാണ ബ്രോക്കറായി വന്ന്<br /><span style="font-family: inherit;">തമാശകളുണ്ടാക്കിയ ഹോം സിനിമകളിലെ കോമഡി നായകൻ സിദ്ധീക്ക് കൊടിയത്തൂർ എല്ലാവരും ഒന്നിനൊന്ന് മികവ് പുലർത്തിയെന്ന് പറയാതെ വയ്യ.സാങ്കേതികമായി ഉന്നത നിലവാരം പുലർത്താൻ ഛായാഗ്രഹണം നിർവഹിച്ച ഷൈജു ഖാലിദും പശ്ചാത്തല സംഗീതം നിർവ്വഹിച്ച റെക്സ് വിജയനും എഡിറ്റിങ്ങ് നിർവ്വഹിച്ച നൌഫൽ അബ്ദുള്ളയും സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട്.തിരക്കഥയില</span><wbr></wbr><span class="word_break" style="display: inline-block; font-family: inherit;"></span>ും സംഭാഷണങ്ങളിലും<br /><span style="font-family: inherit;">മുഹ്സിൻ പാരാരിയുടെ ഇടപെടൽ സിനിമയുടെ ടോട്ടാലിറ്റിക്ക് വലിയ മുതൽക്കൂട്ടായിട്ടുണ്ട്.നല്</span><wbr></wbr><span class="word_break" style="display: inline-block; font-family: inherit;"></span>ലൊരു സിനിമക്ക് വേണ്ടി ധൈര്യ സമേതം മുതൽ മുടക്കിയ സമീർ താഹിറും ഷൈജു ഖാലിദും ചെയ്തത്<br /><span style="font-family: inherit;">മലയാള സിനിമാ ലോകം എന്നും നന്ദിയോടെ ഓർക്കുമെന്നതിന് യാതൊരു സംശയവുമില്ല. തുടക്കക്കാരന്റെ യാതൊരു സമ്മർദ്ധങ്ങളുമില്ല്ലാതെ മികച്ച ഒരു ടീമിനെ മുന്നിൽ നിന്ന് നയിച്ച് തന്റേതായ ഒരു കയ്യൊപ്പ് പതിപ്പിച്ച് ആദ്യ സിനിമ കൊണ്ട് തന്നെ വിസ്മയിപ്പിച്ച സംവിധായകൻ സക്കരിയ മുഹമ്മദ് നിങ്ങളോട് മലപ്പുറം മാത്രമല്ല കടപ്പെട്ടിരിക്കുന്നത്.കേരള</span><wbr></wbr><span class="word_break" style="display: inline-block; font-family: inherit;"></span><span style="font-family: inherit;">മൊന്നടങ്കം സുഡാനി ഫ്രം നൈജീരിയയെ നെഞ്ചിലേറ്റിയിരിക്കുകയാണ്.</span><wbr></wbr><span class="word_break" style="display: inline-block; font-family: inherit;"></span>മനുഷ്യ മനസ്സുകളിൽ നിന്ന് മറന്ന് പോയിക്കൊണ്ടിരിക്കുന്ന സ്നേഹമെന്ന വികാരത്തെ വീണ്ടും തട്ടിയുണർത്തിയതിന്..നന്ദി സക്കരിയ മുഹമ്മദ്..ഒരായിരം നന്ദി.</span></div>
എന്‍.പി മുനീര്‍http://www.blogger.com/profile/13107196381646754270noreply@blogger.com1tag:blogger.com,1999:blog-1278147256298262715.post-71054557004691248142017-06-04T02:45:00.000+03:002017-06-11T02:39:35.373+03:00പുറത്താക്കപ്പെട്ടവരുടെ പുസ്തകം <div dir="ltr" style="text-align: left;" trbidi="on">
<div class="MsoNormal">
<span lang="ML" style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;">ഒരു വെടിയുണ്ട കുരുന്നു സിറാജിന്റെ നെറുകയിൽ ഉമ്മ വെച്ച് ഓടി മറഞ്ഞിരുന്നു</span><span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;">.<span lang="ML">ഗസ്സയിലെ ഒരു ചെറിയ ആശുപത്രിയിൽ
അവനെത്തുമ്പോൾ വിളറിയിരുന്നെങ്കിലും അ കുഞ്ഞു മുഖത്ത് ജീവന്റെ പ്രസന്നതയുണ്ടായിരുന്നു</span>.<span lang="ML">ഡോക്ടർ ടിഷ്യൂ പേപ്പർ കൊണ്ട് മുഖത്തെ ചോരപ്പാടുകൾ തുടച്ചു കൊണ്ടിരുന്നു</span>.<span lang="ML">അവനൊന്നും സംഭവിച്ചിട്ടില്ല</span>. <span lang="ML">പൊടുന്നനെ അയാൾ കണ്ടു</span>.<span lang="ML">അവന്റെ തലയുടെ പിന്നാമ്പുറം വെറും ആവരണം മാത്രമായിരുന്നു</span>.<span lang="ML">തലച്ചോറ് മുഴുവനും നഷ്ടപ്പെട്ട ഒരു കൊച്ചു ഗുഹ</span>.<span lang="ML">ഇരുപത്
വർഷങ്ങളോളമുള്ള തന്റെ ഭിഷഗ്വര ജീവിതത്തിൽ</span>, <span lang="ML">ഹൃദയ ഭേദകമായ ഇത്തരമൊരു
രംഗം</span>, <span lang="ML">ഹൃദയമിടിപ്പ് നിശ്ചലമാകുന്ന അനുഭവം</span>...<o:p></o:p></span></div>
<div class="MsoNormal">
<span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"> <span lang="ML">ഡോക്ടർ തരിച്ചിരുന്നു പോയി</span>....<o:p></o:p></span></div>
<div class="MsoNormal">
<span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"> <span lang="ML">സബീറാ ഉമ്മ</span>...<span lang="ML">പൂന്തോട്ടത്തിൽ തുടുത്തു വിരിഞ്ഞ് നിൽക്കുന്ന കടും ചുവപ്പും</span> , <span lang="ML">തൂവെള്ളയും കുങ്കുമനിറവുമൊക്കെയുള്ള പൂക്കൾ അലങ്കരിച്ച് നിൽക്കുന്ന കുഞ്ഞ്
ചെടികൾക്ക് വേണ്ടി ജീവിതം പാകപ്പെടുത്തിയ സബീറാ ഉമ്മ</span>, <o:p></o:p></span></div>
<div class="MsoNormal">
<span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"> <span lang="ML">അന്നും അരുമ മകൾ കടും മഞ്ഞ
ഫ്രോക്കിട്ട നാദിറ ഒരു മഞ്ഞ പൂമ്പാറ്റ പോലെ ഒപ്പമുണ്ടായിരുന്നു</span>.<span lang="ML">പച്ച മുളക് ചെടികളുടെ ഇടയിൽ ഒരു കൌതുക വസ്തു വീണു കിടക്കുന്നത് നാദിറയുടെ കണ്ണിൽ
പെട്ടു</span>.<span lang="ML">ആകർഷകമായ ഒരു കളിപ്പാട്ടം</span>.<span lang="ML">അവൾ അതെടുത്തു</span>.<span lang="ML">അടഞ്ഞു കിടന്ന ആ ചെറിയ കളിപ്പാട്ടത്തിന്റെ അടപ്പ് ശക്തിയോടെ വലിച്ചെടുത്ത്
തുറക്കാൻ അവൾ ശ്രമിച്ച് കൊണ്ടിരുന്നു</span>.<o:p></o:p></span></div>
<div class="MsoNormal">
<span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"> <span lang="ML">നാദിറയുടെ അലർച്ച കേട്ടാണ് സബീറാ
ഉമ്മ ഓടിയെത്തുന്നത്</span>. <span lang="ML">ബോധമറ്റു കിടക്കുന്ന നാദിറയെയുമെടുത്ത്
ആശുപത്രിയിലേക്കോടി</span>.<o:p></o:p></span></div>
<div class="MsoNormal">
<span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"> <span lang="ML">മൂന്ന് ദിവസം അതേ കിടപ്പ് കിടന്നു</span>.<span lang="ML">ഒടുവിൽ നാദിറയെന്ന മഞ്ഞപ്പൂമ്പാറ്റ കളിപ്പാട്ടങ്ങളില്ലാത്ത ലോകത്തേക്ക് ചിറകടിച്ച്
പോയി</span>.<o:p></o:p></span></div>
<div class="MsoNormal">
<span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"> <span lang="ML">വായനക്കാരെ കണ്ണീരണിയിക്കുന്ന
ഹൃദയഭേദകമായ ഒരു പാട് രംഗങ്ങൾ കോർത്തിണക്കിക്കൊണ്ടാണ് പ്രമുഖ എഴുത്തുകാരനായ പ്രേമൻ ഇല്ലത്ത്</span> “<span lang="ML">പുറത്താക്കപ്പെട്ടവരുടെ പുസ്തകം</span> ” <span lang="ML">എന്ന തന്റെ ആദ്യ നോവൽ
എഴുതിയിരിക്കുന്നത്</span>.<span lang="ML"> </span></span></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh3bvf-wTvEyVMFOnxRw4vYxHgFesfYWSLeDPOtHb_OT5cliioNSVLgYO1kUqqxQByIkrbeircoiddIf1vOzPk-3lYXioxdJCeDdKFwbgaKDUeYmQf1rjJS1vOgkeTmd98iJhgND4MN99IQ/s1600/16463118_10154950312222603_5098292672426610444_o.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="1200" data-original-width="778" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh3bvf-wTvEyVMFOnxRw4vYxHgFesfYWSLeDPOtHb_OT5cliioNSVLgYO1kUqqxQByIkrbeircoiddIf1vOzPk-3lYXioxdJCeDdKFwbgaKDUeYmQf1rjJS1vOgkeTmd98iJhgND4MN99IQ/s640/16463118_10154950312222603_5098292672426610444_o.jpg" width="414" /></a></div>
<div class="MsoNormal">
<span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"><span lang="ML"><br /></span></span></div>
<div class="MsoNormal">
<span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"><span lang="ML"><br /></span></span></div>
<div class="MsoNormal">
<span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"><span lang="ML">തലശേരിക്കടുത്ത് മൊകേരി സ്വദേശിയും
ഇപ്പോൾ</span></span><span lang="ML" style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"> മുംബെയി</span><span lang="ML" style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;">ൽ</span><span lang="ML" style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;">
സ്ഥിരതാമസക്കാരനും കുവൈത്ത് പ്രവാസിയുമായ പ്രേമൻ ഇല്ലത്ത്</span><span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"> ‘<span lang="ML">അധിനിവേശകാലത്തെ പ്രണയം</span> ‘ <span lang="ML">എന്ന കഥാസമാഹാരത്തിന് ശേഷം
പ്രസിദ്ധീകരിച്ചിരിക്കുന്ന നോവലാണ്</span>
</span><span lang="ML" style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;">പുറത്താക്കപ്പെട്ടവരുടെ പുസ്തകം</span><span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"> .</span><span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"> </span><span lang="ML" style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;">മലയാളത്തിലെ ആദ്യത്തെ പലസ്തീൻ നോവൽ എന്ന നിലയിൽ
ശ്രദ്ധേയമായ ഈ കൃതി തുടക്കം മുതൽ ഒടുക്കം വരെ വായനക്കാരെ പിടിച്ചിരുത്തുന്നുണ്ട്</span><span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;">.<span lang="ML">നല്ല ഒഴുക്കുള്ള വായന സമ്മാനിക്കുന്നതോടൊപ്പം
തന്നെ ഭാഷയുടെ സൌന്ദര്യവും ലാളിത്യവും ഒരിക്കൽ കൂടി വിളിച്ചോതുന്ന ശൈലിയിലാണ് നോവൽ
പൂർത്തികരിച്ചിരിക്കുന്നതെന്ന് എടുത്ത് പറയേണ്ട കാര്യമാണ്</span>. <span lang="ML">വായന
മതിയാക്കിയവരെപ്പോലും തിരിച്ച് വിളിച്ച ബെന്യാമിന്റെ ആടു ജീവിതം പ്രമേയത്തിലെ തീവ്രത കൊണ്ടാണ് ജനകീയമായത്</span>.
<span lang="ML">സൌദി അറേബ്യയിലെ മരുഭൂമിയുടെ പശ്ചാത്തലത്തിലുള്ള അവതരണമായത് കൊണ്ട് തന്നെ
അവിശ്വസനീയത ഇല്ലാതാക്കാൻ നോവലിന്റെ പേരിനോടൊപ്പം തന്നെ</span> “<span lang="ML">നാം
അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ട് കഥകൾ മാത്രമാണ് എന്ന് ബെന്യാമിന് തന്നെ
കുറിച്ചിടേണ്ടി വന്നിരുന്നു</span>. <span lang="ML">പുറത്താക്കപ്പെട്ടവരുടെ</span> <span lang="ML">പുസ്തകത്തിന്റെ ആമുഖത്തിൽ</span>
“ <span lang="ML">ഇതിലെ കഥയും കഥാപാത്രങ്ങളുമെല്ലാം തികച്ചും സാങ്കൽ</span><span lang="ML">പ്പികങ്ങളാണ്</span> ” <span lang="ML">എന്ന് ഗ്രന്ഥകാരൻ എഴുതിയിട്ടുണ്ടെങ്കിലും
അതിശയോക്തിപരമായോ അവിശ്വസനീയമായോ ഒന്നും തന്നെ അനുഭവപ്പെടാതിരിക്കാനുള്ള പ്രധാന കാരണം
പലസ്തീൻ ജനത അനുഭവിച്ച് കൊണ്ടിരിക്കുന്ന കഷ്ടപ്പാടുകളുടെയും ദുരന്തങ്ങളുടെയും നേർചിത്രം
നിരന്തരമായി നമ്മൾ കണ്ട് കൊണ്ടിരിക്കുന്നു എന്നത് കൊണ്ടാണ്</span>.<span lang="ML">മരണം
മൂടി നിൽക്കുന്ന പലസ്തീൻ ജീവിതങ്ങളുടെ മന</span>:<span lang="ML">സംഘർഷങ്ങൾ സൂക്ഷ്മമായി
ചിത്രീകരിക്കുന്നതിൽ നോവലിസ്റ്റ് വിജയിച്ചിട്ടുണ്ട് എന്ന് കൃത്യമായി വിലയിരുത്താനാകും</span>.
<span lang="ML">ഇസ്രായേൽ</span>, <span lang="ML">ഈജിപ്റ്റ്</span>, <span lang="ML">ജോർദാൻ</span>,<span lang="ML">സിറിയ</span> ,<span lang="ML">തുർക്കി</span>,<span lang="ML">ലബനോൺ</span>,<span lang="ML">അമേരിക്ക</span> ,<span lang="ML">ഇറാക്ക്</span>,<span lang="ML">കുവൈറ്റ്</span>,
<span lang="ML">അഫ്ഘാനിസ്ഥാൻ</span> ,<span lang="ML">ശ്രീലങ്ക</span>, <span lang="ML">ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുടെ കൂടി അതിജീവന സ്വപനത്ത്ന്റെ</span>,
<span lang="ML">പുറത്താക്കപ്പെടലുകളുടെ കഥകൾ കൂടി നിറഞ്ഞതാണെങ്കിലും തൂലിക പലസ്തീനിന്റെ
ചുടു ചോര മണക്കുന്ന മണ്ണിലേക്കെത്തുമ്പോൾ തീവ്രവും തീക്ഷ്ണവുമായ വായനാനുഭവം നൽകുന്നുണ്ട്
</span>.<o:p></o:p></span></div>
<div class="MsoNormal">
<span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"> <span lang="ML">ഉഗ്രസ്ഫോടനങ്ങളുടെ പ്രകമ്പനം അലയടിക്കുന്ന
ഗസ്സയുടെ ഭീതിജനകമായ അന്തരീക്ഷത്തിൽ സാദ് അബ്ദുള്ളക്കും ലൈലക്കും ദൈവം കനിഞ്ഞ് നല്കിയ
പെൺകുഞ്ഞിന്റെ കരച്ചിലോടെയാണ് നോവൽ ആരംഭിക്കുനത്</span>.<span lang="ML">സന്തോഷം കൊണ്ട്
മതിമറക്കേണ്ട ആ സുന്ദര മുഹൂർത്തത്തിൽ പോലും ഗസ്സയിലെ കൊച്ച് വീട്ടിൽ നിന്ന് ഉയരുന്നത്
കൂട്ടക്കരച്ചിലുകളായിരുന്നു</span>. <span lang="ML">ആകാശത്ത് നിന്ന് ഏതു നിമിഷവും പൊട്ടി
വീഴാൻ സാധ്യതയുള്ള ഷെല്ലുകളും ബോംബുകളും ദുരന്ത ചിന്തകൾ ഉയർത്തുമ്പോൾ എങ്ങനെയാണ് കണ്ണീർമഴയിൽ
കുതിരാതിരിക്കുക</span>!<o:p></o:p></span></div>
<div class="MsoNormal">
<span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"> <span lang="ML">തന്റെ കുരുന്നു സുന്ദരിയെ
സുരക്ഷിതമായി വളർത്താൻ റാമൊല്ലയിലുള്ള അമ്മാവൻ ഖലീദ് മെഹ്റാന്റെ വീട്ടിലേക്ക് പലായനം
ചെയ്യുകയാണ് സാദും കുടുംബവും</span>. <span lang="ML">മരണത്തിന്റ്റെയും ജീവിതത്ത്ന്റെയും
നൂൽ</span><span lang="ML">പ്പാലത്തിനിടയിൽ അമ്പരന്ന് നിൽക്കുന്ന പലസ്തീനികളുടെ പ്രതിസന്ധി
നോവലിൽ പലയിടങ്ങളിലായി അടയാളപ്പെടുത്തുന്നതായി കാണാം</span>. “<span lang="ML">സുബ് ഹി
നിസ്കാരത്തിന്റെ ബാങ്ക് വിളിയുടെ അലയൊലികൾ വിദൂരതയിലെ മിനാരങ്ങളിൽ നിന്നും ഒഴുകിയെത്തിയപ്പോൾ
അവർ അൽഭുതപ്പെട്ടു</span>. <span lang="ML">നേരം വെളുത്ത് തുടങ്ങിയിരിക്കുന്നു</span>.
” <span lang="ML">രാവാണോ പകലാണോ എന്ന് തിരിച്ചറിയാൻ
പോലും മറന്ന് പോകുന്നത്ര മനോവേദനകൾ കീഴടക്കുന്ന ചിന്തകൾ അതിന് തെളിവ് നൽകുന്നുണ്ട്</span>.<span lang="ML">യാത്രക്കിടയിൽ സാദിന്റെ ചിന്തകളിലും പ്രതിസന്ധിയുടെ ആഴം നിഴലിക്കുന്നുണ്ട്</span>
. “<span lang="ML">ഫലസ്തീനിക്ക് ജീവിതം ഒരവകാശമല്ല അതൊരു സ്വപന്മാണ്</span> ”<o:p></o:p></span></div>
<div class="MsoNormal">
<span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"> <span lang="ML">ഖലീദ് മെഹറാന്റെ കഴുത്തിന്റെ
പിന്നിലുള്ള വെടിയേറ്റ അടയാളത്തെക്കുറിച്ച് പറയുമ്പോൾ വീണ്ടും പലസ്തീൻ ജീവിതങ്ങളുടെ
സമാനത കുറിച്ചിടുന്നുണ്ട് നോവലിസ്റ്റ്</span>. “ <span lang="ML">പോരാട്ടത്തിന്റെ ഒരടയാളമെങ്കിലും
ശരീരത്തിൽ പേറാത്ത ആണുങ്ങൾ ഈ ഭൂപ്രദേശത്തുണ്ടാവില്ല</span>. <span lang="ML">കാരണം അവർക്ക്
ജീവിതം പോരാട്ടവും പോരാട്ടം ജീവിതവുമാണ്</span>
”<o:p></o:p></span></div>
<div class="MsoNormal">
<span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"> <span lang="ML">വ്യത്യസ്ഥ കഥാപാത്രങ്ങളുടെ
ചിന്തകളിലൂടെ ആഖ്യാനം</span></span><br />
<div class="separator" style="clear: both; text-align: center;">
<span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"><span lang="ML"></span></span></div>
<span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"><span lang="ML"> നടത്തുന്നുണ്ടെങ്കിലും എഴുത്തിന്റെ ഒഴുക്ക് നഷ്ടപ്പെടാത്ത ശൈലി
സ്വീകരിച്ചിരിക്കുന്നത് കൊണ്ട് വായനക്കാർക്ക് ഓരോ കഥാപാത്രങ്ങളെയും രംഗങ്ങളെയും എളുപ്പത്തിൽ
മനസ്സിൽ കുറിച്ചിടാൻ കഴിയുന്നുണ്ട് എന്നത് പുറത്താക്കപ്പെട്ടവരുടെ പുസ്തകത്തിന്റെ വലിയൊരു
പ്രത്യേകതയാണ്</span>. <span lang="ML">അത്
കൊണ്ട് തന്നെ സാദ് അബ്ദുള്ളയുടെ മകൾ നോഷീന്റെ ജീവിതയാത്ര യോടൊപ്പം തന്നെ ദുരന്തങ്ങളിൽ
ചിതറിത്തെറിക്കുന്ന ഓരോ മനുഷ്യ ജീവിതങ്ങളുടെ ചെറിയ കഥകൾക്ക് പോലും പ്രാധാന്യം ലഭിക്കുന്നുണ്ട്</span>.<o:p></o:p></span></div>
<div class="MsoNormal">
<span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"> <span lang="ML">മൂന്ന് വർഷത്തിലൊരിക്കൽ പൂക്കുന്ന
അഫൈന ചെടിയോട് സ്വകാര്യം പറയുന്ന കുഞ്ഞു നൌഷീന്റെ ജീവിത സ്വപ്നങ്ങൾ കാല്പനിക സൌന്ദര്യം
തുളുമ്പുന്ന വരികൾ കൊണ്ട് മനോഹരമായി വർണ്ണിക്കുന്നുണ്ട്</span>.<br />
“ <span lang="ML">സുന്ദരിയായ നിന്നിൽ
മരുഭൂമിയുടെ വസന്തങ്ങൾ അലിഞ്ഞു ചേർന്നിട്ടുണ്ട്</span>.<span lang="ML">മധ്യധരണ്യാഴിയുടെ
നീലിമയും സ്ടോബറിയുടെ ശോണിമയും നിനക്ക് തന്ന ദൈവത്തോട് നീ പറയുക</span>; <span lang="ML">യന്ത്രത്തോക്കുകളുടെ പേടിപ്പിക്കുന്ന ശബ്ദങ്ങളില്ലാ</span><span lang="ML">ത്ത</span>
, <span lang="ML">പെട്രോൾ ബോംബുകളുടെ അഗ്നിച്ചിറകുകൾ പറന്ന് വരാത്ത</span>,<span lang="ML">ഷെല്ലുകൾ ആകാശവർഷം നടത്താത്ത</span>, <span lang="ML">ഒരു തുണ്ട് ഭൂമി ഞങ്ങൾക്കായും
നിർമ്മിച്ച് തരിക എന്ന്</span>’ .<o:p></o:p></span></div>
<div class="MsoNormal">
<span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"> <span lang="ML">ഒറ്റത്തണ്ടിൽ ഏകാകിയായ നിന്ന ആ ചെടി
പൊടുന്നനെ നീലിച്ച പച്ചയിലകൾ നീ</span><span lang="ML">ട്ടി തളിർക്കുകയും</span> , <span lang="ML">അനേകം പൂക്കുലകൾ വിരിയിച്ച് ഒറ്റ നിമിഷത്തിൽ സർവ്വാഭരണവിഭൂഷിതയാവുകയും ചെയ്തു</span>.
”<o:p></o:p></span></div>
<div class="MsoNormal">
<span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"> <span lang="ML">മകൾക്ക് വേണ്ടിയുള്ള ഒറ്റയാൾ പോരാട്ടം നിശ്ചയ ദാർഢ്യത്തിന്റെ കനൽ വഴികളിലൂടെ
വർഷങ്ങൾ പിന്നിട്ടപ്പോൾ സമരവീര്യത്തിന്റെ കരുത്ത് പിന്നീട് ഇസ്രായേൽ സൈന്യത്തിന്റെ കൊടുക്രൂരതകൾക്ക് നേരെയുള്ള
ജീവിതപ്പോരാട്ടമാക്കി മാറ്റിയ അമേരിക്കയിൽ ജനിച്ച തെരേസ</span> , <span lang="ML">നോവിന്റെ
ഇന്നലെകൾ തളർത്തിയ ജീവിതം അടി തെറ്റാതിരിക്കാൻ ബർജിസ് കളിയിലെ വിജയങ്ങൾ കൊണ്ട് ആശ്വാസം
കണ്ടെത്തുന്ന തമീമ അൻവർ</span> , <span lang="ML">അപ്രതീക്ഷിത ദുരന്തം വിഴുങ്ങിയ ജീവിതത്തിൽ
നിരാ</span><span lang="ML">ശയാകാതെ അനാഥരാകുന്ന പെൺകുട്ടികളെ സംരക്ഷിക്കുന്ന സംഘടനയുടെ
രക്ഷാധികാരിയായി പ്രവർത്തിക്കുന്ന ഡോ</span>.<span lang="ML">മറിയം അബ്ബാസ്</span>. <span lang="ML">പലസ്തീന്റെ മണ്ണിൽ പുരുഷന്മാരില്ലാതാകുന്ന സാഹചര്യവും സ്ത്രീകളുടെ അതിജീവനവും
നോവലിന്റെ മുന്നോട്ടുള്ള സഞ്ചാരത്തിൽ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്</span>.<o:p></o:p></span></div>
<div class="MsoNormal">
<span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"> <span lang="ML">പലസ്തീൻ ജനത അനുഭവിക്കുന്ന കഷ്ടപ്പാടുകളും
ഇസ്രായേൽ സൈന്യത്തിന്റെ കൊടും ക്രൂരതകളും വിവിധ കഥാസന്ദർഭങ്ങളിലൂടെ വായനക്കാരിലേക്കെത്തുന്നുണ്ട്</span>.
<o:p></o:p></span></div>
<div class="MsoNormal">
<span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"> “ <span lang="ML">പട്ടാളത്തിന്റെ പിടിയിലായാൽ
പ്രാപ്പിടിയന്റെ കാൽനഖങ്ങൾക്കിടയിൽ കുരുങ്ങിയ പക്ഷിക്കുഞ്ഞിന്റെ ഗതിയാണ്</span>.<span lang="ML">ഇരകൾ അന്തർധാനം ചെയ്യപ്പെടുന്നത് നിഗൂഡമായ മരുന്ന് പരീക്ഷണ ശാലകളിലോ കൂട്ടക്കുഴിമാടങ്ങളിലൊ
ആണ്</span>. ” <o:p></o:p></span></div>
<div class="MsoNormal">
<span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"> <span lang="ML">രാത്രി കാലങ്ങളിൽ പട്രോൾ ചുറ്റുന്ന
പട്ടാള വണ്ടികൾ ഒറ്റപ്പെട്ട് നടക്കുന്ന വൃദ്ധരെയും കുട്ടികളെയുമെല്ലാം രാജ്യത്തേക്ക്
കടത്തി മരുന്നു പരീക്ഷണങ്ങൾക്കുപയോഗിക്കുന്നതായി ആരോപണമുണ്ട്</span> .<o:p></o:p></span></div>
<div class="MsoNormal">
<span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;">‘<span lang="ML">റവ്ദ</span>’ <span lang="ML">എന്നൊരു ഗ്രാമം</span> .<span lang="ML">ആ ഗ്രാമത്തിന്റെ
പ്രത്യേകത ആരെയും അമ്പരപ്പിക്കും</span>.<span lang="ML">കാരണം അവിടെ പുരുഷന്മാരായി ആരുമില്ല</span>.
<span lang="ML">നിസ്സാരകാരണങ്ങൾ കൊണ്ട് പട്ടാളം പിടിച്ച് കൊണ്ട് പോകുന്ന ചെറുപ്പക്കാർ
പിന്നീട് പുറം ലോകം കാണില്ല</span>.<span lang="ML">ചെറുപ്പക്കാരായ തടവുകാർക്ക് മസ്തിഷ്ക
മാന്ദ്യത്തിനുള്ള മരുന്ന് ഭക്ഷണത്തിൽ ചേർത്ത് കൊടുക്കുന്നു</span>.<span lang="ML">വർഷങ്ങൾ
കഴിഞ്ഞ് ജയിൽ അധികൃതർ പുറത്ത് വിടുന്ന ലിസ്റ്റിൽ പേരില്ലെങ്കിൽ ഉറപ്പിക്കാം</span>.<span lang="ML">രോഗബാധിതരായി മരണപ്പെട്ടവരുടെ ലിസ്റ്റിൽ അവരുടെ പേരുണ്ടാകും</span>.<o:p></o:p></span></div>
<div class="MsoNormal">
<span lang="ML" style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;">മരണത്തിനും തോൽ</span><span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"><span lang="ML">പ്പിക്കാനാവാത്ത പലസ്തീൻ ജനതയുടെ പോരാട്ടവീര്യത്തെ ജ്വലിക്കുന്ന
വാക്കുകളിലൂടെ നിരീക്ഷണങ്ങളിലൂടെ അടയാളപ്പെടുത്തിയിട്ടുണ്ട്</span>.
“ <span lang="ML">പ്രതിഷേധത്തിൽ ഇരമ്പിയാർത്ത യുവരക്തം കുങ്കുമപ്പുഴകളായി ഒഴുകി</span>
”<o:p></o:p></span></div>
<div class="MsoNormal">
<span lang="ML" style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;">പലസ്തീനിക്ക് ദു</span><span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;">:<span lang="ML">ഖവും ദുരന്തവുമെല്ലാം കൂടെപ്പിറപ്പാണ്</span>.<span lang="ML">ഖബറിലെത്തുന്നതുവരെ
അതിന്റെ കരിനിഴൽ അവനെ അനുധാവനം ചെയ്ത് കൊണ്ടിരിക്കും</span>.<o:p></o:p></span></div>
<div class="MsoNormal">
<span lang="ML" style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;">കലാപങ്ങളുടെ ഇടവേളകളിൽ വീണ് കിട്ടുന്ന ജീവിതം അതിവേഗം അവർ ജീവിച്ചെടുക്കും</span><span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;">.<span lang="ML">അത് കൊണ്ടാണ് ഓരോ കലാപങ്ങൾക്ക്
ശേഷവും നൂറ് കണക്കിന് മനുഷ്യർ പിടഞ്ഞ് വീണാലും ധൃതഗതിയിൽ ഗ്രാമവും നഗരവും സാധാരണഗതിയിൽ
ചലിച്ച് കൊണ്ടിരിക്കുന്നത്</span>.<o:p></o:p></span></div>
<div class="MsoNormal">
<span lang="ML" style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;">ഗസ്സയിൽ</span><span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"> “ <span lang="ML">ബുറൈജ്</span> ” <span lang="ML">എന്ന
പേരുള്ള ഒരു ശ്മശാനത്തെക്കുറിച്ച്</span> <span lang="ML">പറയുന്നുണ്ട്</span>.<span lang="ML">കുട്ടികൾക്ക് മാത്രമുള്ള ശ്മശാനം</span>
.<span lang="ML">കുട്ടികൾ പോലും ഏത് സമയവും മരിക്കാൻ തയ്യാറായി നിൽക്കുന്ന പ്രദേശം ലോകത്ത്
വേറെ എവിടെ കാണാനാവും</span>? <span lang="ML">വലിയ കുട്ടികൾ പ്രതീകാത്മകമായി കൂട്ടുകാരന്റെ
ശവമഞ്ചം ചുമലിലേറ്റി</span> ‘<span lang="ML">ജനാസ കളിയിൽ</span>’ <span lang="ML">വ്യാപൃതരാകുന്നു</span>.
<span lang="ML">കുട്ടികളുടെ കളിയിൽ പോലും മരണം സ്വാധീനിക്കപ്പെട്ടിട്ടുണ്ട്</span>.
<o:p></o:p></span></div>
<div class="MsoNormal">
<span lang="ML" style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;">ക്രിക്കറ്റ് കളിക്കിടെ സിക്സറടിച്ച പന്ത്</span><span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"> <span lang="ML">ഉയർന്നു
പോയി പോലീസ് ക്യാമ്പിൽ ചെന്ന് വീണുവെന്ന ഒറ്റക്കാരണത്തിന് ഇസ്രായേൽ പോലീസ് പിടിച്ച്
കൊണ്ട് പോയ സഹപാഠിക്ക് വേണ്ടി പ്രതിഷേധ പ്രകടനവുമായി തെരുവിലിറങ്ങുന്ന കുട്ടികൾ</span>
.<span lang="ML">കല്ലും സോഡാകുപ്പികളുമായി ഇസ്രായേൽ പട്ടാളവുമായി ഏറ്റുമുട്ടാൻ ഇറങ്ങുന്ന
കുട്ടികളെ ഉപദേശിച്ച് പിന്തിരിപ്പിക്കാൻ നോക്കുന്ന ലൈല ടീച്ചറുടെ വിഫലമായ ശ്രമത്തെ
പ്രതിപാദിക്കുമ്പോൾ ഫലസ്തീൻ കൌമാരത്തിന്റെ പോരാട്ടവീര്യത്തെ ഒറ്റവാചകത്തിൽ കൊളുത്തിവിടുന്നുണ്ട്</span>.
“<span lang="ML">ഉപദേശങ്ങളുടെ വഴിയിൽ തിരിഞ്ഞൊഴുകുന്നതല്ല ഫലസ്തീൻ ചോരയുടെ കുത്തൊഴുക്ക്</span>
.”<o:p></o:p></span></div>
<div class="MsoNormal">
<span lang="ML" style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;">മസ്ജിദുൽ അക്സയിലേക്കുള്ള നോഷീന്റെ യാത്രയിൽ ജറുസലേമിന്റെ തെരുവുകളെക്കുറിച്ചും
അറബ് മണ്ണിലെ ഇതിഹാസ നായകൻ സലാഹുദ്ധീൻ അയ്യൂബിയുടെ വീര ചരിത്രത്തെക്കുറിച്ചും വർണ്ണിക്കുന്നുണ്ട്</span><span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;">.<span lang="ML">സർവ്വായുധഭൂഷിതരായ കുരിശ് പടയെ
തൌഹീദിന്റെ ഊർജ്ജം കൊണ്ട് നേരിട്ട് ഇതിഹാസ നായകനായ സലാഹുദ്ധീൻ അയ്യൂബിന്റെ പേരിൽ ചരിത്ര
സ്മാരകമായി സലാഹുദ്ധീൻ തെരുവ് തന്നെ ജറുസലേമിൽ നില നിൽക്കുന്നു</span>.<o:p></o:p></span></div>
<div class="MsoNormal">
<span lang="ML" style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;">ചരിത്ര പശ്ചാത്തലത്തിലൂടെയുള്ള നോവലിന്റെ സഞ്ചാരം കാമ്പുള്ള വായന സമ്മാനിക്കുന്നുണ്ട്</span><span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;">. <span lang="ML">പ്രേമൻ ഇല്ലത്തിലെ ചരിത്രാന്വേഷകൻ
സങ്കീർണ്ണമാ</span><span lang="ML">യ ചരിത്ര വസ്തുതകൾ പോലും സംഭാഷണ രൂപത്തിൽ വായനക്കാരിലേക്കെത്തിച്ച്
വ്യത്യസ്ഥത പുലർത്താൻ ശ്രമിക്കുന്നുണ്ട്</span>.<o:p></o:p></span></div>
<div class="MsoNormal">
<span lang="ML" style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;">കഅബ മിനാരത്തെ ആക്രമിക്കാൻ വന്ന പരദേശി സൈന്യത്തെ എങ്ങ് നിന്നോ പറന്ന് വന്ന പക്ഷികൾ
വർഷിച്ച കല്ലുകൾ പരാജയപ്പെടുത്തിയ അൽഭുതം</span><span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"> <span lang="ML">വിവരിക്കുന്ന
ഖുർആൻ</span> <span lang="ML">സൂക്തത്തിൽ നിന്ന്
പ്രചോദനം ഉൾക്കൊണ്ടത് കൊണ്ടാണ് ഫലസ്തീൻ ജനത
പോർമുഖങ്ങളിൽ കല്ല് പ്രധാന ആയുധമാക്കുന്നതെന്ന് ഗ്രന്ഥകാരൻ കുറിച്ചിടുന്നു</span>.<o:p></o:p></span></div>
<div class="MsoNormal">
<span lang="ML" style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;">വെടിയൊച്ചകളും രക്തപ്പുഴകളും അശാന്തമാക്കിയ പലസ്തീനിൽ നിന്ന് കുവൈത്തിന്റെ സമൃദ്ധിയിലേക്ക്
നോവൽ പറിച്ച് നടുമ്പോൾ വരണ്ടുണങ്ങിയ വേനലിൽ പുതുമഴ പെയ്യിക്കാൻ നോവലിസ്റ്റ് ശ്രമം നടത്തുന്നുണ്ട്</span><span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;">..<span lang="ML">രാജീവ് മേനോനെന്ന മലയാളി ബിസിനസ്സുകാരന്റെ
ജീവിതത്തിലൂടെ സഞ്ചരിക്കുമ്പോൾ ലബനോൻ സ്വദേശി ജാക്ലിനും ശ്രീലങ്കക്കാരി നസ്രിയയും ഇരുൾ
മൂടിയ ഭൂതകാലചരിത്രവുമായി രംഗത്തെത്തുന്നുണ്ട്</span>.<span lang="ML">വംശീയകലാപങ്ങൾ
കത്തിച്ചാ</span><span lang="ML">മ്പലാക്കിയ ബെയ് റൂത്തിന്റെ തെരുവുകളിൽ നിന്നുയർന്ന
മുദ്രാവാക്യം ചരിത്രത്തെപ്പോലും ഭീതിയിലാഴ്ത്തുന്നതായിരുന്നെന്ന് ജാക്ലിന്റെ സഹോദരൻ
അദീബ് പറയുന്നുണ്ട്</span>. “ <span lang="ML">ഞങ്ങൾക്ക് നഷ്ടപരിഹാരമോ</span>, <span lang="ML">സമാധാന സന്ദേശങ്ങളോ അല്ല വേണ്ടത്</span>.<span lang="ML">ഞങ്ങൾക്ക് വേണ്ടത് എ</span>.<span lang="ML">കെ</span> 47 <span lang="ML">റൈഫിളുകളാണ്</span>...”<span lang="ML">പ്രതികാരവും
കുടിപ്പകയും ജനജീവിതം നരകതുല്യമാക്കുന്ന പശ്ചിമേഷ്യൻ രാജ്യങ്ങളുടെ വർത്തമാന സാഹചര്യങ്ങൾക്കും
കാരണങ്ങൾ വേറെ തേടേണ്ടതില്ല</span>! <o:p></o:p></span></div>
<div class="MsoNormal">
<span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"> <span lang="ML">നസ്രിയയുടെ ദുരന്ത കഥയിലൂടെ
ശ്രീലങ്കൻ പട്ടാളവും എൽ</span>.<span lang="ML">ടി</span>.<span lang="ML">ടിയും തമ്മില്ലുള്ള
ആഭ്യന്തരയുദ്ധത്തിനിടയിൽ ജീവിതം ഹോമിക്കപ്പെട്ട നിരപരാധികളുടെ വേദനകളിലേക്ക് സഞ്ചരിക്കുമ്പോഴും
രാഷ്ട്രീയപരമായ പക്ഷം പിടിക്കാതെ ഇരകളുടെ മനുഷ്യാവകാശലംഘനങ്ങൾക്കെതിരെയാണ് ശബ്ദമുയരുന്നതെന്ന്
ശ്രദ്ധേയമാണ്</span>. .<o:p></o:p></span></div>
<div class="MsoNormal">
<span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"> <span lang="ML">സദ്ധാം ഹുസൈന്റെ പട്ടാളം കുവൈത്ത് കീഴടക്കിയ കാലത്തെ ഭീതിജനകമായ രംഗങ്ങളും
ഇരുപത് ലക്ഷത്തോളം</span> <span lang="ML">വരുന്ന
പ്രവാസി സമൂഹത്തിന് നേരിടേണ്ടി വന്ന പ്രയാസങ്ങളും നോവലിൽ വിശദമായി ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്</span>..
<span lang="ML">സദ്ധാം കുവൈത്തിൽ അധിനിവേശം നടത്തിയതിനെ നിശിതമായി വിമർശിക്കുന്നുണ്ട്
നോവലിസ്റ്റ്</span>.</span><br />
<div class="separator" style="clear: both; text-align: center;">
<span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg00fHqVSlBnwVw2BXQ2yC2ZK-tS0tQnYpbsJKIuZQEIcX_ABdue7-ivbBgV3J9xzaFhj_RXjk1UG7tbgEwRjes0GiafDXgnkmAmkFZI7Vx_TzBVzEfnniuPZg1G2v2tOBLDTCml_QFQrKJ/s1600/pusthakam+%25281%2529.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="1600" data-original-width="1029" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg00fHqVSlBnwVw2BXQ2yC2ZK-tS0tQnYpbsJKIuZQEIcX_ABdue7-ivbBgV3J9xzaFhj_RXjk1UG7tbgEwRjes0GiafDXgnkmAmkFZI7Vx_TzBVzEfnniuPZg1G2v2tOBLDTCml_QFQrKJ/s640/pusthakam+%25281%2529.jpg" width="410" /></a></span></div>
<span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"> <span lang="ML">നിരപരാധികളായ കുവൈത്ത് ജനതയുടെ നെഞ്ചിൽ ബൂട്ടുകളമർത്തി
നിന്ന്</span> , <span lang="ML">ഫലസ്തീനിൽ നിന്ന് ഇസ്രായേൽ പിന്മാറണമെന്ന ഗീർവാണം നടത്തുന്ന
സദ്ധാമിന്റെ ഇരട്ടത്താപ്പും വിമർശിക്കപ്പെടുന്നു</span>.<span lang="ML">അതേസമയം അമേരിക്ക
ഇറാഖിൽ അധിനിവേശം നടത്തിയ കാലഘട്ടത്തിലും സദ്ധാംവിമർശനം അവസാനിപ്പിക്കാത്തത് ചരിത്രത്തോട്
ചെയ്ത അനീതിയായിപ്പോയി</span>.<span lang="ML">സാമ്രാജ്യത്തിനെതിരെ സദ്ധാം ഹുസൈന്റെ നേതൃത്വത്തിൽ
നടന്ന</span> ‘<span lang="ML">അവികസിത ചെറുത്ത് നിൽ</span><span lang="ML">പ്പിനെ</span>,
<span lang="ML">അതൊരു പരാജയമായിരിക്കുമ്പോഴും എഴുതിത്തള്ളാനാവില്ലെന്നും തോൽവികൾ കൊണ്ടും
വീഴ്ചകൾ കൊണ്ടും ഒരു ചെറുത്ത് നിൽ</span><span lang="ML">പ്പും ചരിത്രത്തിൽ നിന്ന് തിരസ്കൃതമാവുന്നില്ലെന്നും
അവതാരികയിൽ ശ്രീ</span> .<span lang="ML">കെ</span>.<span lang="ML">ഇ</span>.<span lang="ML">എൻ സൂചിപ്പിക്കുന്നുണ്ട്</span>. <span lang="ML">കെ</span>.<span lang="ML">ഇ</span>.<span lang="ML">എൻ നോവലിന്റെ ശക്തി കേന്ദ്രമായി സ്ത്രീ നേതൃത്വത്തെ ചൂണ്ടിക്കാണിക്കുന്നുണ്ട്</span>.<span lang="ML">എങ്കിലും ചില പുരുഷ കഥാപാത്രങ്ങൾ പോലും നൊമ്പരങ്ങളും വേദനകളും വായനക്കാരിൽ
കോറിയിട്ട് കടന്ന് പോകുന്നുണ്ട്</span>.<span lang="ML">അഫ്ഗാനിസ്ഥാനിലെ കാബൂളിൽ കാലിൽ
വെടിയേറ്റ യജമാനനേയും കൊണ്ട് ഡോ</span>.<span lang="ML">നൌഷീന്റടുത്ത് ചികിത്സക്കെത്തുന്ന
റമീസ് പഠാൻ യജമാനന് ബോധം വരാതെ പോകാനാകില്ല എന്ന് പറയുന്നുണ്ട്</span>.<span lang="ML">സഹജീവി സ്നേഹം കൊണ്ടല്ല മറിച്ച് പണി ചെയ്തതിന് കൂലി കിട്ടിയിട്ടേ പോകൂ എന്ന
റമീസ് പഠാന്റെ സ്വാർത്ഥ മനോഭാവത്തോട് ഒരേ സമയം ഡോക്ടർക്കും വായനക്കാർക്കും അവജ്ഞ തോന്നുക
സ്വാഭാവികം</span>.<span lang="ML">എന്നാൽ ഭാര്യയെയും കുട്ടികളെയും കുറിച്ചുള്ള ചോദ്യത്തിന്
പഠാന്റെ മറുപടി അദ്ധേഹത്തെക്കുറിച്ചുള്ള മുൻ ധാരണകളെല്ലാം തെറ്റിക്കുന്നതായിരുന്നു</span>.<o:p></o:p></span></div>
<div class="MsoNormal">
<span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"> ‘<span lang="ML">അതെ ഡോക്ടർ</span>’ <span lang="ML">എനിക്ക് ഭാര്യയും നാല് മക്കളും ഉണ്ടായിരുന്നു</span>.<span lang="ML">മൂത്തവൻ
ഷേർ മുഹമ്മദ്</span>, <span lang="ML">രണ്ടാമത്തവൾ റൈഹാൻ</span>,<span lang="ML">മൂന്നാമൻ
സിക്കന്ദർ</span>,<span lang="ML">ഏറ്റവും ഇളയവൾ എന്റെ</span>...’ <span lang="ML">അതൊരു
വിങ്ങിപ്പൊട്ടലായിരുന്നു</span>.’ <span lang="ML">അവൾ മോണ കാട്ടി ചിരിച്ച് തുടങ്ങിയിട്ടേ
ഉണ്ടായിരുന്നുള്ളൂ</span>.’ <span lang="ML">ഷേർമുഹമ്മദും</span>, <span lang="ML">റൈഹാനും
മദ്രസയിലെ താലിബാൻ ആക്രമണത്തിലും</span> , <span lang="ML">ഭാര്യ സുൽഫത്തും പൊന്നുമോൾ
അനയും</span> , <span lang="ML">കുഞ്ഞുമോൻ സിക്കന്ദറും</span>,<span lang="ML">കാബൂളിലെ
മാർക്കറ്റിൽ നടന്ന ബോംബ് സ്ഫോടനത്തിലുമാണ് പോയത്</span>.’ <span lang="ML">അയാളുടെ സ്വരം
ഇടറിത്തെറിച്ചു</span>.<o:p></o:p></span></div>
<div class="MsoNormal">
<span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"> <span lang="ML">മാനവികത തമസ്കരിക്കപ്പെട്ട ഈ രണഭൂമികളിൽ</span></span><span lang="ML" style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"> </span><span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;">'</span><span lang="ML" style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;">ജീവിക്കുക</span><span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;">' </span><span lang="ML" style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;">എന്ന </span><span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;">'</span><span lang="ML" style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;">സ്വപ്നം</span><span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;">' </span><span lang="ML" style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;">മുറുകെ പിടിച്ചവരുടെ വിസ്മയകരമായ ജീവിത വഴികളിലൂടെയാണ് ഈ നോവൽ സഞ്ചരിക്കുന്നതെന്ന
നോവലിസ്റ്റ് പ്രേമൻ ഇല്ലത്തിന്റെ വാക്കുകൾ അക്ഷരാർത്ഥത്തിൽ പ്രതിഫലിക്കുന്നതാണ് ഓരോ
കഥാപാത്രങ്ങളുടേയും ജീവിതനോവുകൾ</span><span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;">.<span lang="ML">അദ്ധ്യായങ്ങൾക്ക് നൽകിയ ആകർഷകമായ തലക്കെട്ടുകൾ</span>, <span lang="ML">ആകാംക്ഷാഭരിതമായ ആവിഷ്കരണം</span>, <span lang="ML">കഥാപാത്രങ്ങളോടൊട്ടി നിൽക്കുന്ന
പേരുകൾ എല്ലാം പുറത്താക്കപ്പെട്ടവരുടെ പുസ്തകത്തെ ശ്രദ്ധേയമാക്കിയ ഘടകങ്ങളാണ്</span>.
<o:p></o:p></span></div>
<div class="MsoNormal">
<span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;">‘<span lang="ML">അണയാനായ് തെളിഞ്ഞ വെളിച്ചം</span>’ , ‘<span lang="ML">അഫൈന പൂക്കുന്നു</span>’
, ‘<span lang="ML">ദുരന്തം വിഴുങ്ങിയ വീട് </span>’, ‘<span lang="ML">സൌഹൃദം പൂക്കുന്ന
പോരാട്ട വഴികൾ </span>’ , ‘<span lang="ML">മുല്ലൈത്തീവിലെ ജമന്തിപ്പൂക്കൾ</span> ’,
‘<span lang="ML">പൂക്കൾ കൊണ്ട് യുദ്ധത്തെ നേരിടാം</span> ’ , ‘<span lang="ML">വിൽക്കാനുണ്ട്
സ്വപ്നങ്ങൾ</span> ’ , ‘<span lang="ML">ദർവീഷ് യാഖൂബിന്റെ പ്രതികാര വഴികൾ</span>’ ,
‘ <span lang="ML">ഒലീവ് മരങ്ങളിലെ കാറ്റ് വീഴ്ച</span> ’ , ‘<span lang="ML">മരുഭൂമിയുടെ
മായാജാലങ്ങൾ</span>’ , ‘<span lang="ML">ഇരകളുടെ മരുപ്പാതകൾ</span> ’, ‘<span lang="ML">ഇടത്താവളങ്ങളിലെ മരുപ്പച്ചകൾ</span>’ . <span lang="ML">കഥകളുടെ ആഴങ്ങളിലേക്ക്
ഊഴിയിടാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന രീതിയിലുള്ള തലക്കെട്ടുകളോടൊപ്പം തന്നെ കഥാപാത്രങ്ങളുടെ
സ്വഭാവവും പശ്ചാത്തലവും സംസ്കാരവും വേറിട്ട് മനസ്സിലാക്കാൻ ഉതകുന്ന വ്യത്യസ്ഥമായ പേരുകൾ
തെരഞ്ഞെടുത്തതും നോവലിസിറ്റിന്റെ മികവിനെ സാക്ഷ്യപ്പെടുത്തുന്നു</span>. <o:p></o:p></span></div>
<div class="MsoNormal">
<span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"> <span lang="ML">നാലു പതിറ്റാണ്ടിനിടെ ലോക ചരിത്രത്തിൽ
സംഭവിച്ച ദുരന്തങ്ങൾക്കിടയിൽ ചിതറിത്തെറിച്ച മനുഷ്യജീവിതങ്ങളുടെ അതിജീവനപ്പോരാട്ടത്തെ
വൈകാരികതയുടെ അഗ്നിച്ചൂളയിൽ ചുട്ടുപൊള്ളിക്കുന്ന വാക്കുകൾ കൊണ്ട് വായനക്കാരുടെ ഉള്ളകങ്ങളിലേക്ക്
കോരിയിടാൻ പ്രേമൻ ഇല്ലത്തിലെ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്</span>. <span lang="ML">ഭൂമിയിൽ
കൊടും പീഡനങ്ങളുടെ ദുരിത പർവ്വം താണ്ടിയിട്ടും ജൂത സമൂഹം വേട്ടക്കാരന്റെ വന്യതയിലേക്ക്
കൂടുമാറിയതിലെ വൈരുദ്ധ്യത്തെ നോവലിൽ പലയിടങ്ങളിലായി ചോദ്യം ചെയ്യപ്പെടുന്നുണ്ട്</span>.
<o:p></o:p></span></div>
<div class="MsoNormal">
<span lang="ML" style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;">ആദ്യം റോമൻ കൂലിപ്പടയെക്കൊണ്ട് യേശുക്രിസ്തുവിനെ അവമതിപ്പിക്കുകയും പീഡിപ്പിച്ച്
കുരിശിൽ തറക്കുകയും ചെയ്തതിന്റെ പാപഫലമായി ദൈവ കോപം ഏറ്റുവാങ്ങി യഹൂദർക്ക് സ്വന്തം
മണ്ണ് നഷ്ടമായി</span><span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;">.<span lang="ML">ലോകം മുഴുവൻ അലഞ്ഞത്</span> 2000 <span lang="ML">വർഷങ്ങൾ</span>.<span lang="ML">ഒടുവിൽ ഹിറ്റ്ലറുടെ കോൺസൺട്രേഷൻ ക്യാമ്പുകളിൽ ചത്തൊടുങ്ങിയത് ദശലക്ഷക്കണക്കിന്
മനുഷ്യ ജന്മങ്ങൾ</span>.<span lang="ML">ഇതെല്ലാം സഹിച്ചിട്ടും പീഡിതന്റെ ദൈന്യത മാനിക്കാനും
അന്യസമൂഹത്തെ ഉന്മൂലനം ചെയ്യാതിരിക്കാനും അവർ പഠിച്ചിട്ടില്ല</span>.<span lang="ML">സിറിയയുടെ ഗോലാൻ കുന്നുകളും ലെബനോനിന്റെ മൂന്നിൽ രണ്ട് ഭാഗങ്ങളും ഈജിപ്റ്റിന്റെ
സിനായ് മേഖലകളും</span> , <span lang="ML">ജോർദാന്റെ മരുഭൂമി പ്രദേശങ്ങളും ആയുധവും ആൾബലവും
കൊണ്ട് കയ്യടക്കിയിട്ടും പലസ്തീനികളുടെ കൊച്ചു പ്രദേശമായ ഗസ്സയുടെ അതിരുകൾ ഇപ്പോഴും
ചുരുക്കിക്കൊണ്ടിരിക്കുന്ന ഇസ്രായേൽ മാനവികതക്ക് നേരെയുള്ള കടന്നാക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും
നോവലിസ്റ്റ് ചൂണ്ടിക്കാണിക്കുന്നുണ്ട്</span>.<o:p></o:p></span></div>
<div class="MsoNormal">
<span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"> <span lang="ML">മാറിൽ വെടിയുണ്ട ഏറ്റ് വാങ്ങി
രക്തത്തിൽ കുളിച്ച്കിടക്കുമ്പോഴും അസാമാന്യ പോരാട്ടവീര്യം പ്രകടിപ്പിക്കുന്ന ഗസ്സയിലെ
സ്ത്രീമുന്നേറ്റപ്പോരാളിയുടെ അന്ത്യ വാക്കുകളിൽ ഇസ്രായേലിന്റെ</span> <span lang="ML">അന്ത്യം പ്രവചിക്കുന്നുണ്ട്</span><o:p></o:p></span></div>
<div class="MsoNormal">
<span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"> “<span lang="ML">ഇസ്രായേൽ എന്ന പാപികളുടെ ദേശം</span>
,<span lang="ML">ചാവുകടലിൽ തന്നെ ചേരുമെന്ന് എന്റെ വരും തലമുറകൾ അറിയും </span>., <span lang="ML">ഒരിക്കൽ കൂടി അവൻ വരിക തന്നെ ചെയ്യും</span>...<span lang="ML">അൽ അക്സയുടെ വിശുദ്ധി
വീണ്ടെടുക്കാൻ</span>, <span lang="ML">ജറുസലേമിന്റെ പുണ്യവീഥികൾ മരുഭൂമിയുടെ മക്കൾക്ക്
യദേഷ്ടം പ്രാർത്ഥനാ നിരതമാക്കാൻ</span>, <span lang="ML">തീയുണ്ടകൾ തുപ്പിയും</span>
, <span lang="ML">ബോംബുകൾ വർഷിച്ചും</span>, <span lang="ML">നിരായുധരും നിസ്സഹായരുമായ
മണ്ണിന്റെ മക്കളെ ചുട്ടു ചാമ്പലാക്കുന്ന ബുദ്ധി രാക്ഷസന്മാരെ തുരത്തിയോടിക്കുവാൻ</span>..”<o:p></o:p></span></div>
<div class="MsoNormal">
<span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"> <span lang="ML">ചാവു കടലിന്റെ കരയിലൂടെയുള്ള യാത്രയിൽ
നോഷീന്റെ ചിന്തകളും</span> <span lang="ML">ചാവുകടലിന്റെ ചരിത്രവും കൂട്ടിയിണക്കി വിഭ്രമാത്മകമായ രീതിയിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്
വായനക്കാർക്ക് വേറിട്ട അനുഭവം നൽകുന്നുണ്ട്</span>. <span lang="ML">ഇസ്രായേലിന്റെ മനുഷ്യാവകാശലംഘനങ്ങൾക്കെതിരെ
പോരാട്ടം നടത്തുന്നവരെ മൊസാദിന്റെ ചാരക്കണ്ണുകൾ പിന്തുടരുന്നതും വ്യാജക്കഥകളും തെളിവുകളുമുണ്ടാക്കി
തീവ്രവാദികളായും ഭീകരവാദികളായും മുദ്രകുത്തി ജയിലറകളിലേക്ക് തള്ളിയിടുന്നതിനും നോവൽ
സാക്ഷ്യമാവുന്നുണ്ട്</span>. <o:p></o:p></span></div>
<div class="MsoNormal">
<span lang="ML" style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;">അവതാരികയിൽ പറയുന്ന പോലെ</span><span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"> ‘ <span lang="ML">പുറത്താക്കപ്പെട്ടവരുടെ പുസ്തകം</span> ‘ <span lang="ML">അസാധാരണങ്ങളിൽ
അസാധാരണമായൊരു പ്രവാസ ജീവിതത്തിന്റെ സങ്കട സംഗ്രഹം തന്നെയാണ്</span>.<span lang="ML">വായന അവസാനിപ്പിച്ചാലും മനസ്സിൽ നിന്ന് മാഞ്ഞ് പോവാത്ത കഥാപാത്രങ്ങൾ</span>,
<span lang="ML">അണയാനായ് തെളിയുമ്പോഴും ആഞ്ഞു കത്തുന്ന തീജ്വാലകളാകാൻ വെമ്പുന്ന മനുഷ്യ
ജന്മങ്ങൾ</span>, <span lang="ML">പിറന്ന മണ്ണിൽ നിന്ന് പുറന്തെള്ളപ്പെട്ടാലും ജീവിതമെന്ന
പോരാട്ട ഭൂമിയിൽ പതറാതെ പൊരുതുന്നവർ</span>,<span lang="ML">പരീക്ഷണങ്ങളിൽ അടിതെറ്റി
വീഴാതെ പുതിയ സ്വപ്നങ്ങളിലേക്ക് ചിറകടിച്ച് പറക്കുന്നവർ</span>.. <o:p></o:p></span></div>
<br />
<div class="MsoNormal">
<span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"> ‘<span lang="ML">കെടുത്തിയാലും</span> , <span lang="ML">കെടുത്തിയാലും തീരാത്തത്ര വിളക്കുകൾ താൻ കൊളുത്തി വെച്ചിട്ടുണ്ട്</span> .
<span lang="ML">വെളിച്ചത്തെ ഭയപ്പെടുന്ന ലോകത്തോട് ദർവീഷ് യാക്കൂബ് ധീരതയോടെ വിളിച്ച്
പറയുന്നത് തന്നെയാണ് ശരി</span> . ‘<span lang="ML">ജീവിക്കുക</span>’ <span lang="ML">അതു തന്നെയാണ് നോവൽ നൽകുന്ന പുതു വെളിച്ചം</span>.<o:p></o:p></span></div>
<div class="MsoNormal">
<span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;"><br /></span></div>
<div style="background: white; margin-bottom: 4.5pt; margin-left: 0cm; margin-right: 0cm; margin-top: 4.5pt;">
<span lang="ML" style="color: #1d2129; font-family: "anjalioldlipi"; font-size: 14.0pt;">നോവലിസ്റ്റ് പ്രേമൻ ഇല്ലത്തിന്റെ മൊബൈൽ നമ്പർ</span><span style="color: #1d2129; font-family: "helvetica" , "sans-serif"; font-size: 14.0pt;"><o:p></o:p></span></div>
<div style="background: white; margin-bottom: 4.5pt; margin-left: 0cm; margin-right: 0cm; margin-top: 4.5pt;">
<span style="color: #1d2129; font-family: "helvetica" , "sans-serif"; font-size: 14.0pt;">: +965 60733440<o:p></o:p></span></div>
<div style="background: white; margin-bottom: 4.5pt; margin-left: 0cm; margin-right: 0cm; margin-top: 4.5pt;">
<a href="https://www.facebook.com/preman.illath"><span style="color: #365899; font-family: "helvetica" , sans-serif; font-size: 14pt;">https://www.facebook.com/preman.illath</span></a><span style="color: #1d2129; font-family: "helvetica" , "sans-serif"; font-size: 14.0pt;"><o:p></o:p></span></div>
<div class="MsoNormal">
<span style="background: white; color: #1d2129; font-family: "anjalioldlipi"; font-size: 14.0pt; line-height: 115%;">
</span></div>
<div style="background: white; margin-bottom: 4.5pt; margin-left: 0cm; margin-right: 0cm; margin-top: 4.5pt;">
<span style="color: #1d2129; font-family: "helvetica" , "sans-serif"; font-size: 14.0pt;">Email id : aishwaryaintl@rediffmail.com<span class="apple-converted-space"> </span><br />
------------------------------------------------------------------------------<br />
</span><span lang="ML" style="color: #1d2129; font-family: "anjalioldlipi"; font-size: 14.0pt;">കറന്റ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് . വില
</span><span style="color: #1d2129; font-family: "helvetica" , "sans-serif"; font-size: 14.0pt;">140 </span><span lang="ML" style="color: #1d2129; font-family: "anjalioldlipi"; font-size: 14.0pt;">രൂപ.</span><span style="color: #1d2129; font-family: "helvetica" , "sans-serif"; font-size: 14.0pt;"><o:p></o:p></span></div>
</div>
എന്‍.പി മുനീര്‍http://www.blogger.com/profile/13107196381646754270noreply@blogger.com3tag:blogger.com,1999:blog-1278147256298262715.post-70704259742765950322017-06-04T02:39:00.001+03:002017-06-04T02:39:13.540+03:00വഫ്രയിലൊരു തണുത്ത വെളുപ്പാൻ കാലത്ത് <div dir="ltr" style="text-align: left;" trbidi="on">
<div style="background-color: white; color: #666666; font-family: Helvetica, Arial, sans-serif; margin-bottom: 1em; margin-top: 1em;">
<span style="font-size: large;">ഒ</span><span style="font-size: 12px;">രു വർഷം മുമ്പ<span class="text_exposed_show" style="display: inline; font-family: inherit;">് സാൽമിയാ ഗാർഡനിൽ ഫേസ്ബുക്ക് സഞ്ചാരി കൂട്ടായ്മയുടെ അഡ്മിൻ ഷാമോന്റെ നേതൃത്വത്തിൽ കുവൈത്തിലെ യാത്രാസ്നേഹികൾ ഒത്ത് കൂടിയപ്പോൾ എല്ലാവരുടേയും മനസ്സിലുണ്ടായിരുന്ന വലിയൊരു ചോദ്യം വിനോദയാത്രകൾ പോകാനും കണ്ട് രസിക്കാനും പ്രകൃതിയിൽ അലിഞ്ഞ് ചേരാനും കുവൈത്തിൽ സ്ഥലമുണ്ടോ എന്നതായിരുന്നു. ആദ്യ സമാഗമത്തിന് വാർഷികമായപ്പോൾ തന്നെ ആറ് യാത്രകൾ നടത്തി മലയാളികൾ ഒത്ത് പിടിച്ചാൽ മല മാത്രമല്ല വേണമെങ്കിൽ മലപ്പുറം തന്നെ കുവൈത്തിൽ ഫിറ്റ് ചെയ്യിക്കാൻ കെല്പുള്ളവരാണെന്ന് തെളിയിച്ചിരിക്കുകയാണ്.മലയാള മണ്ണിന്റെ പ്രകൃതി രമണീയത യാത്രകളിലൂടെ കണ്ടിട്ടും കണ്ടിട്ടും തീരാത്ത കഥ അയവിറക്കിയ സാൽമിയയിലെ തണുത്തുറഞ്ഞ പച്ചപ്പുൽത്തകിടിയിൽ നിന്ന് കുവൈത്തിന്റെ മരുഭൂ പുലി മല മുത്തലാ റിഡ്ജിലേക്ക് സൂര്യോദയം കാണാൻ പോയതോട് കൂടി സഞ്ചാരിക്കൂട്ടം വളർച്ചയുടെ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങി.ഔപചാരികതകളില്ലാത്ത തനി നാടൻ മലയാളിക്കൂട്ടമാണെങ്കിലും സംഘടിത യാത്രകൾ ഗംഭീരമാക്കിയെടുക്കാൻ വിവിധ സോണുകളിൽ നിന്ന് കോർഡിനേറ്റർമാരെ തിരഞ്ഞെടുക്കുകയുണ്ടായി.</span></span></div>
<div class="text_exposed_show" style="background-color: white; color: #666666; display: inline; font-family: Helvetica, Arial, sans-serif; font-size: 12px;">
<div style="font-family: inherit; margin-bottom: 1em; margin-top: 1em;">
വഫ്രയിലൊരു കുടുംബസംഗമവും അബ്ബാസിയയിലൊരു ഇഫ്താർ സംഗമവും സാഹസിക സഞ്ചാര പാത തുറന്നിട്ട കുബ്ബാർ ദ്വീപിലേക്കൊരു ബോട്ട് യാത്രയും അവസാനം മുത്തലാ റിഡ്ജിൽ തന്നെ വർഷാവസാനത്തിലെ സൂര്യാസ്തമയവും കണ്ട് തീർത്തപ്പോൾ ഒറ്റ വർഷം കൊണ്ട് തന്നെ നമ്മുടെ സഞ്ചാരി ഫേമസ് ആയി.ഷാമോന്റെ ഭാഷയിൽ പറഞ്ഞാൽ ‘ ഈ സഞ്ചാരി ഒരു സംഭവാട്ടാ..” <span class="_47e3 _5mfr" style="font-family: inherit; line-height: 0; margin: 0px 1px; vertical-align: middle;" title="smile emoticon"><img alt="" aria-hidden="1" class="img" height="16" src="https://www.facebook.com/images/emoji.php/v9/f4c/1/16/1f642.png" style="border: 0px; vertical-align: -3px;" width="16" /><span aria-hidden="1" class="_7oe" style="display: inline-block; font-family: inherit; font-size: 0px; width: 0px;">:)</span></span></div>
<div style="font-family: inherit; margin-bottom: 1em; margin-top: 1em;">
പുതുവർഷം സഞ്ചാരക്കഥ തുടങ്ങുന്നത് കുവൈത്തിന്റെ കൃഷിസ്ഥലവും പച്ചമരങ്ങൾ തിങ്ങിനിറഞ്ഞ് നിൽക്കുന്ന മരുപ്രദേശമായ വഫ്രയിൽ നിന്ന് തന്നെയാക്കിയത് വെറുതെയല്ല.ഈ തണുത്ത വെളുപ്പാൻ കാലത്ത് തീ കായാനും ചായ ഊതിയൂതി കുടിക്കാനും ആഗ്രഹമില്ലാത്ത മലയാളികളുണ്ടാവുമോ..<span class="_47e3 _5mfr" style="font-family: inherit; line-height: 0; margin: 0px 1px; vertical-align: middle;" title="heart emoticon"><img alt="" aria-hidden="1" class="img" height="16" src="https://www.facebook.com/images/emoji.php/v9/f6c/1/16/2764.png" style="border: 0px; vertical-align: -3px;" width="16" /><span aria-hidden="1" class="_7oe" style="display: inline-block; font-family: inherit; font-size: 0px; width: 0px;"><3 span=""></3></span> ഗൃഹാതുരത്വം നെഞ്ചിലേറ്റി നടക്കുന്നവർ അവസരം കിട്ടിയാൽ കഴിഞ്ഞ് പോയ കാലം വീണ്ടെടുക്കാൻ ഒരു ശ്രമം നടത്തുമെന്ന് തീർച്ച .ജനുവരി 5 ന് വ്യാഴം വൈകുന്നേരം 6:30 ന് സാൽമിയയിൽ നിന്ന് കുടുംബസമേതം പുറപ്പെട്ടു.നല്ല തണുപ്പുണ്ടാകുമെന്നും കമ്പിളിപ്പുതപ്പ് കൂടെക്കരുതണമെന്നും അഡ്മിൻ ആശാന്മാർ പ്രത്യേകം ഉണർത്തിയിരുന്നത് കൊണ്ട് കൊട്ടയും വട്ടിയും കൊറിക്കാനുള്ളതുമൊക്കെ കയ്യിൽ പിടിച്ച് യാത്രക്കുള്ള സർവ്വ സജ്ജീകരണങ്ങളോടെയുമായിരുന്നു പിക്നിക്കിന് തുടക്കം കുറിച്ചത്. സത്യം പറഞ്ഞാ പിക്നിക്കിന് വരാൻ കഴിയാതിരുന്നിട്ടും ഇടിവെട്ട് നിയമാവലി ഗ്രൂപ്പിലിട്ട് ഞെട്ടിപ്പിച്ച ശ്യാമേട്ടൻ സഞ്ചാരി പഴയ സഞ്ചാരിയല്ലാന്ന് ഓർമ്മപെടുത്താൻ മറന്നില്ല. സാൽമിയയിൽ നിന്ന് ഞങ്ങൾ മംഗാഫിലെത്തി അവിടെ നിന്ന് ഏഴരക്കാണ് വഫ്രയിലേക്കുള്ള വണ്ടി പുറപ്പെട്ടത്.വണ്ടി ഓടിച്ചിരുന്നത് മറ്റാരുമല്ല നമ്മുടെ സ്വന്തം നൊസ്റ്റാൾജിക് ക്യാമറാമാൻ മലപ്പുറത്തിന്റെ പൊന്നോമന പുത്രൻ മലപ്പുറം മഹാരാജാ നവാസ് മുഹമ്മദ്. മലപ്പുറത്തിന്റെ ടൂറിസ്റ്റ് പ്രദേശങ്ങളിലേക്കെല്ലാം യാത്ര നടത്തി കിടിലൻ ഫോട്ടോകളെടുത്ത് ലൈക്കുകൾ വാരിക്കൂട്ടിക്കൊണ്ടിരിക്കുന്ന, പ്രവാസികളുടെ ഗൃഹാതുരതയെ തൊട്ടുണർത്തുന്ന യാത്രാവിവരണങ്ങളും ഫോട്ടോഗ്രാഫിയും കൊണ്ട് ശ്രദ്ധേയനായ നവാസ് ഫോട്ടോഗ്രാഫി. ഞങ്ങൾ പണ്ടേ യാത്രകൾ നടത്തിയിരുന്നവർ ആണ് .ഓൺലൈൻ സിനിമാ ഫോറത്തിലൂടെ പരിചയപ്പെട്ട് ഗെട്ട്റ്റുഗെതറുകൾ നടത്തി നടന്നിരുന്ന ആ കാലമൊക്കെ ഓർമ്മ വന്നു.നവാസ് കട്ട മോഹൻലാൽ ഫാനും ഞാൻ കട്ട മമ്മൂക്കാ ഫാനും <span class="_47e3 _5mfr" style="font-family: inherit; line-height: 0; margin: 0px 1px; vertical-align: middle;" title="tongue emoticon"><img alt="" aria-hidden="1" class="img" height="16" src="https://www.facebook.com/images/emoji.php/v9/f9f/1/16/1f61b.png" style="border: 0px; vertical-align: -3px;" width="16" /><span aria-hidden="1" class="_7oe" style="display: inline-block; font-family: inherit; font-size: 0px; width: 0px;">:P</span></span> യാത്രയിൽ സിനിമാ റിലീസിങ്ങ് ദിവസത്തെ ഫാൻ ഫൈറ്റൊക്കെ സംസാരവിഷയമായി.ഇപ്പോൾ ഞങ്ങൾ രണ്ടാളും ഡീസന്റാണ്.സ്വസ്ഥം കുടുംബ ജീവിതം <span class="_47e3 _5mfr" style="font-family: inherit; line-height: 0; margin: 0px 1px; vertical-align: middle;" title="smile emoticon"><img alt="" aria-hidden="1" class="img" height="16" src="https://www.facebook.com/images/emoji.php/v9/f4c/1/16/1f642.png" style="border: 0px; vertical-align: -3px;" width="16" /><span aria-hidden="1" class="_7oe" style="display: inline-block; font-family: inherit; font-size: 0px; width: 0px;">:)</span></span> യാത്രകൾ പണ്ടേ ഹരമായത് കൊണ്ട് യാത്രാജീവിതത്തിന് ഒരു മാറ്റവുമില്ല.</span></div>
<div style="font-family: inherit; margin-bottom: 1em; margin-top: 1em;">
വഫ്രയിലേക്കുള്ള റോഡാരാംഭിക്കുന്നതിനിരുവശവും കച്ചവടക്കാർ കാത്തിരിപ്പുണ്ട് .മംഗാഫിൽ നിന്നും 71 കിലോമീറ്ററുണ്ട് വഫ്രയിലേക്ക്. ആദ്യം എത്തിച്ചേർന്നവരിട്ട ലൊക്കേഷൻ മാപ്പും നോക്കിയൊരു നെടു നീളൻ യാത്ര.റോഡിനിരുവശവും പരന്ന് കിടക്കുന്ന മരുഭൂമി.ശൈത്യകാലമായത് കൊണ്ട് അറബികൾ ടെന്റുകളടിച്ച് രാത്രിയെ ആഘോഷമാക്കുന്നത് പതിവാണിവിടെ. ഒറ്റപ്പെട്ട് മരുഭൂമിയിൽ മാത്രം കാണുന്ന ചെറിയ ചില്ലകളുള്ള പച്ചില മരങ്ങൾ അങ്ങിങ്ങായി കാണാം.തെരുവ് വിളക്കുകൾ നിരയായി നിൽക്കുന്നത് കാഴ്ചക്ക് ഭംഗിയൂം യാത്രക്ക് സുഖവും നൽകുന്നുണ്ട്. ലൊക്കേഷൻ മാപ്പ് കാണിച്ച സ്ഥലത്തെത്തിയപ്പോൾ ആരെയും കാണുന്നില്ല. വഴി തെറ്റിപ്പോയോ എന്ന് സംശയിച്ച് കാർ തിരിച്ച് ഒന്ന് റൌണ്ടടിച്ചപ്പോൾ റോഡ് സൈഡിൽ ഒരു ടയറിൽ വെള്ള പോസ്റ്ററിൽ സഞ്ചാരി കുവൈറ്റ് പികിനിക്കിന്റെ വഴി ഒട്ടിച്ച് വച്ചിട്ടുണ്ട്.മിടുക്കന്മാർ <span class="_47e3 _5mfr" style="font-family: inherit; line-height: 0; margin: 0px 1px; vertical-align: middle;" title="glasses emoticon"><img alt="" aria-hidden="1" class="img" height="16" src="https://www.facebook.com/images/emoji.php/v9/fb3/1/16/1f913.png" style="border: 0px; vertical-align: -3px;" width="16" /><span aria-hidden="1" class="_7oe" style="display: inline-block; font-family: inherit; font-size: 0px; width: 0px;">8-)</span></span> .ടെക്നോളജിയൊക്കെ എത്ര വികസിച്ചാലും നോട്ടീസിന് നോട്ടീസ് തന്നെ വേണം.കാർ മെയിൻ റോഡിൽ നിന്നും നമ്മുടെ നാടൻ പഞ്ചായത്ത് റോഡ് പോലെ കുണ്ടും കുഴിയും നിറഞ്ഞ ഒരു പാതയിലേക്കിറക്കി.കുറച്ച് കൂടി പോയപ്പോൾ വീണ്ടും ഒരു പോസ്റ്റർ .അമ്പമ്പോ..സഞ്ചാരി ഒരു സംഭവാട്ടാ..<span class="_47e3 _5mfr" style="font-family: inherit; line-height: 0; margin: 0px 1px; vertical-align: middle;" title="smile emoticon"><img alt="" aria-hidden="1" class="img" height="16" src="https://www.facebook.com/images/emoji.php/v9/f4c/1/16/1f642.png" style="border: 0px; vertical-align: -3px;" width="16" /><span aria-hidden="1" class="_7oe" style="display: inline-block; font-family: inherit; font-size: 0px; width: 0px;">:)</span></span><br />ഇരു വശവും ഇടതൂർന്ന മരങ്ങൾ നിറഞ്ഞ് നിൽക്കുന്ന വഴിയിലൂടെ ഒരു നൂറു മീറ്റർ സഞ്ചാരം കൂടി.രാത്രിയായത് കൊണ്ട് തെളിഞ്ഞ് കാണുന്നില്ലെങ്കിലും സംഗതി നാടിനെ ഓർമ്മിപ്പിക്കുന്ന റിസോർട്ട് തന്നെ.കണക്ക് കൂട്ടിയത് പോലെ ഒരു മണിക്കൂർ സമയമെടുത്ത് 8:45 ന് സംഗമ സ്ഥലത്തെത്തിച്ചേർന്നു.ബാർബിക്യൂ യുമായി ആദ്യമെത്തിയ സഞ്ചാരികൾ പണി തുടങ്ങിക്കഴിഞ്ഞു.നല്ല തണുപ്പുണ്ട് .റിസോർട്ട് അത്യാവശ്യം സൌകര്യമുണ്ട്.മൂന്നും റൂമുകളും രണ്ട് ഹാളും ഒരടുക്കളയും മൂന്നു ബാത്ത് റൂമും.കൂടാതെ മൂന്ന് ടെന്റുകളും പുറത്തുണ്ട്.വലിയൊരു നീന്തൽക്കുളവുമുണ്ട്.തണുപ്പിങ്ങനെ ശരീരത്തിലൂടെ തുളച്ച് കയറുമ്പോൾ തീക്കട്ടയിലിട്ട് കോഴിക്കഷ്ണങ്ങൾ ചുട്ട് തിന്നാൻ നല്ല രസമുണ്ടാകും.ചെമ്മീനും മത്തിയുമുണ്ട് ഒരു കൂട്ടായിട്ട്.കുറേ നേരം ചുറ്റിയടിച്ച് നിന്നെങ്കിലും സംഗതി പെട്ടെന്നൊന്നും കിട്ടാൻ പോണില്ലാന്ന് മനസ്സിലായി.തണുപ്പ് കൂടിക്കൂടി വന്നതോടെ ഏതാണ്ടൊരു ഒമ്പതേ മുക്കാലിന് ക്യാമ്പ് ഫയറിനുള്ള പണി തുടങ്ങി.തണുപ്പത്ത് തീ കായുന്ന സുഖം ഒന്ന് വേറെ തന്നെ <span class="_47e3 _5mfr" style="font-family: inherit; line-height: 0; margin: 0px 1px; vertical-align: middle;" title="heart emoticon"><img alt="" aria-hidden="1" class="img" height="16" src="https://www.facebook.com/images/emoji.php/v9/f6c/1/16/2764.png" style="border: 0px; vertical-align: -3px;" width="16" /></span></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhlmomoKsanhwGsNezcCEJOIbvVPCyn18RhVHYgw3Y9cdWkiuPWRzTpLvpm3BBhhWR7wZK0Rl7MtPrfhIBNssN0yOpR6VwY7b1m_18lUPQacB0b5RBQYB-Z0I_IkTJPES4p1MfTRzLz-Dax/s1600/15936791_10154882061542603_3892543804303502382_o.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="800" data-original-width="1200" height="426" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhlmomoKsanhwGsNezcCEJOIbvVPCyn18RhVHYgw3Y9cdWkiuPWRzTpLvpm3BBhhWR7wZK0Rl7MtPrfhIBNssN0yOpR6VwY7b1m_18lUPQacB0b5RBQYB-Z0I_IkTJPES4p1MfTRzLz-Dax/s640/15936791_10154882061542603_3892543804303502382_o.jpg" width="640" /></a></div>
<div style="font-family: inherit; margin-bottom: 1em; margin-top: 1em;">
<span class="_47e3 _5mfr" style="font-family: inherit; line-height: 0; margin: 0px 1px; vertical-align: middle;" title="heart emoticon"><span aria-hidden="1" class="_7oe" style="display: inline-block; font-family: inherit; font-size: 0px; width: 0px;"><3 span=""></3></span></span></div>
<div style="font-family: inherit; margin-bottom: 1em; margin-top: 1em;">
<span class="_47e3 _5mfr" style="font-family: inherit; line-height: 0; margin: 0px 1px; vertical-align: middle;" title="heart emoticon"><span aria-hidden="1" class="_7oe" style="display: inline-block; font-family: inherit; font-size: 0px; width: 0px;"><br /></span></span></div>
<div style="font-family: inherit; margin-bottom: 1em; margin-top: 1em;">
<span class="_47e3 _5mfr" style="font-family: inherit; line-height: 0; margin: 0px 1px; vertical-align: middle;" title="heart emoticon"><span aria-hidden="1" class="_7oe" style="display: inline-block; font-family: inherit; font-size: 0px; width: 0px;"><br /></span></span></div>
<div style="font-family: inherit; margin-bottom: 1em; margin-top: 1em;">
അഷറഫ് ബായ് ക്യാമറ ഓണാക്കിയാൽ പിന്നെ വെറുതെയിരിക്കില്ല..ചുമ്മാ ക്ലിക്കിക്കൊണ്ടിരിക്കും .ഓടി നടന്നെടുത്താലും ഫോട്ടോസെല്ലാം കിടുക്കിയിരിക്കും.ഇരുട്ടും വെളിച്ചവും തീപ്പൊരികളും കൊണ്ട് ക്യാമറാ വിരുന്നൊരുക്കാൻ കച്ച കെട്ടിയിറങ്ങിയിരിക്കുകയാണ് നമ്മുടെ അനൂപേട്ടൻ.ക്യാമറക്ക് ഇമ്പോസിഷൻ കൊടുക്കലാണ് പ്രധാന പരിപാടി.പത്തരയായപ്പോഴേക്കും താരരാജാവ് ഷാനവാസ് അടക്കം പറഞ്ഞ് പറ്റിക്കാത്ത എല്ലാവരും സ്ഥലത്തെത്തിച്ചേർന്നു.ഫുഡ്ഡഡിയാണല്ലോ മൈൻ കലാപരിപാടി .കൂടുതൽ വൈകിക്കാതെ കുബ്ബൂസും ഹമ്മൂസും കോഴി ചുട്ടതും ചെമ്മീൻ കിടത്തിപ്പൊരിച്ചതും മത്തി മുളകിട്ട് കരിച്ചതുമൊക്കെയായി നല്ല തട്ട് പൊളിപ്പൻ അറേബ്യൻ സൽക്കാരം.വായിൽ വെള്ളമൂറി വരുന്നുണ്ടെങ്കിൽ സഹിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. <span class="_47e3 _5mfr" style="font-family: inherit; line-height: 0; margin: 0px 1px; vertical-align: middle;" title="tongue emoticon"><img alt="" aria-hidden="1" class="img" height="16" src="https://www.facebook.com/images/emoji.php/v9/f9f/1/16/1f61b.png" style="border: 0px; vertical-align: -3px;" width="16" /><span aria-hidden="1" class="_7oe" style="display: inline-block; font-family: inherit; font-size: 0px; width: 0px;">:P</span></span>. എന്തൊരു സ്വാദാണ്..." കാത്തിരുന്ന് കാത്തിരുന്ന് കോഴി ചുട്ട് മീൻ വറുത്ത് ..".പാട്ടൊക്കെ ചുമ്മാ വരുന്നുണ്ട്..</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgj2WSG1nTAGrMKTrV9G4RfB_J-vnvMV6dFps3Siqo8IWFBmH59PAnrCoZDiL2uUrMESc8nxklwoc2186FquxXO9Ae_RLudxB8MkqpG26q-v0abpoLdX3QJTMWYBLU-7D6ODjveE4N5Jipg/s1600/15965577_10154882061067603_9074240161137565015_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="540" data-original-width="960" height="360" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgj2WSG1nTAGrMKTrV9G4RfB_J-vnvMV6dFps3Siqo8IWFBmH59PAnrCoZDiL2uUrMESc8nxklwoc2186FquxXO9Ae_RLudxB8MkqpG26q-v0abpoLdX3QJTMWYBLU-7D6ODjveE4N5Jipg/s640/15965577_10154882061067603_9074240161137565015_n.jpg" width="640" /></a></div>
<div style="font-family: inherit; margin-bottom: 1em; margin-top: 1em;">
<br />ഭക്ഷണത്തിന് താൽക്കാലിക വിരാമമായതോടെ ഒരു 11:30 ന് പിക്നിക്ക് തട്ടിൽ കയറി.ട്രിപ്പിന്റെ ആസ്ഥാന ആസൂത്രകനും അഡ്മിനുമായ പ്രസൂൺജി മൈക്ക് കയ്യിലെടുത്തതോടെ ആദ്യമായി സഞ്ചാരിയോടൊപ്പം വന്നവർക്കൊക്കെ എന്താണ് കുവൈത്ത് സഞ്ചാരി എന്നതിനെക്കുറിച്ചൊരു ചെറിയ വിവരണം കിട്ടി.മൈൻ അഡ്മിനും ഫോട്ടോഗ്രാഫി സ്പെഷ്യലിസ്റ്റുമായ ഷാമോൻ സഞ്ചാരി ഫേസ്ബുക്ക് ഗ്രൂപ്പിന്റെ പ്രത്യേകതയെക്കുറിച്ചും സാമൂഹ്യസേവനങ്ങൾക്ക് കൂടി വേണ്ടിയുള്ളതാണ് ഈ ട്രാവൽഗ്രൂപ്പെന്നും സൂചിപ്പിക്കുകയുണ്ടായി.</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgumrDikrtE56gvdYVUlAxy34AvxsGjaM1m8we89WCp92787BYnEOfi8K6xWPgDlej8cfuCje0gVljbqGGziV55gjBAUGcGJ4ao_ke8-8zsLMysS-tb8wNglA1j3hv6DyfNfOlko_F0gPdQ/s1600/15937145_10154882061627603_1214889176824203653_o.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="800" data-original-width="1200" height="426" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgumrDikrtE56gvdYVUlAxy34AvxsGjaM1m8we89WCp92787BYnEOfi8K6xWPgDlej8cfuCje0gVljbqGGziV55gjBAUGcGJ4ao_ke8-8zsLMysS-tb8wNglA1j3hv6DyfNfOlko_F0gPdQ/s640/15937145_10154882061627603_1214889176824203653_o.jpg" width="640" /></a></div>
<div style="font-family: inherit; margin-bottom: 1em; margin-top: 1em;">
<br />2011 നവംബർ 11 ന് തുടങ്ങിയ സഞ്ചാരി ഗ്രൂപ്പ് 3 ലക്ഷം അംഗങ്ങളും 70ൽ പരം അഡ്മിന്മാരുമായി ജൈത്രയാത്ര തുടരുകയാണ്.“പ്രകൃതിയോടൊപ്പം ഒരു സഞ്ചാരം” എന്ന ലക്ഷ്യവുമായി യാത്രകൾ നടത്തുന്ന സഞ്ചാരി കുവൈറ്റ് ചാപ്റ്റർ രാജസ്ഥാൻ മരുഭൂമിയിൽ ജലദൌർലഭ്യം കൊണ്ട് കഷ്ടപ്പെടുന്ന ഗ്രാമീണർക്ക് കിണർ നിർമ്മിക്കുന്ന പദ്ധതിയിലേക്ക് ഒരു കിണറിനുള്ള സംഭാവന നല്കിയ കാര്യം ഷാമോൻ ഓർമ്മപ്പെടുത്തി.യാത്രകളുടെ തമ്പുരാൻ പ്രസൂൺ ജി വീണ്ടും മൈക്കെടുത്ത് അടുത്ത ട്രിപ്പ് പ്രഖ്യാപിച്ചു.ഏഴു ദിവസമുള്ള ക്രോസ്കണ്ട്രി ട്രിപ്പിൽ കുവൈത്തിൽ നിന്നും ഒമാനിലേക്കാണ് യാത്ര പോകുന്നത്.പുതുതായി വന്നവരും പഴയ പടക്കുതിരകളും സ്വയം പരിചയപ്പെടുത്തുന്ന ചടങ്ങായിരുന്നു അടുത്തത്. മൈക്ക് ഷാനവാസ് അണ്ണന്റെ കയ്യിലെത്തിയപ്പോൾ ആരാധകർ കയ്യടിച്ചും കൂവിയും കോമഡിയാക്കിക്കളഞ്ഞു <span class="_47e3 _5mfr" style="font-family: inherit; line-height: 0; margin: 0px 1px; vertical-align: middle;" title="smile emoticon"><img alt="" aria-hidden="1" class="img" height="16" src="https://www.facebook.com/images/emoji.php/v9/f4c/1/16/1f642.png" style="border: 0px; vertical-align: -3px;" width="16" /><span aria-hidden="1" class="_7oe" style="display: inline-block; font-family: inherit; font-size: 0px; width: 0px;">:)</span></span>.സംസാരിക്കാൻ സമ്മതിക്കാത്ത ആരാധകരുടെ നടപടിയിൽ പ്രതിഷേധിച്ച് താരം പത്ര സമ്മേളനം ബഹിഷ്ക്കരിച്ചു എന്നാരും കരുതണ്ട <span class="_47e3 _5mfr" style="font-family: inherit; line-height: 0; margin: 0px 1px; vertical-align: middle;" title="tongue emoticon"><img alt="" aria-hidden="1" class="img" height="16" src="https://www.facebook.com/images/emoji.php/v9/f9f/1/16/1f61b.png" style="border: 0px; vertical-align: -3px;" width="16" /><span aria-hidden="1" class="_7oe" style="display: inline-block; font-family: inherit; font-size: 0px; width: 0px;">:P</span></span> അത്ര പെട്ടെന്നൊന്നും ഈ കുമാരൻ തളരില്ല.പരിചയ്പ്പെടുത്താനുള്ള പേര് വിളിച്ചപ്പോഴേ സദസ്സ് ചിരിയിൽ മുങ്ങിപ്പോയ ഒരേ ഒരാളായിരുന്നു അടുത്തത്. മൈക്ക് കയ്യിൽ പിടിച്ച് ഞാൻ ബാസിത് എന്ന് പറയേണ്ട താമസം “ നീ ബാസിതല്ല..കാണാതായ ആൺകുട്ടി അത്ര മതി കൂടുതൽ ഡെക്കെറേഷൻ ഒന്നും വേണ്ടാന്ന് കമന്റുയർന്നു.<span class="_47e3 _5mfr" style="font-family: inherit; line-height: 0; margin: 0px 1px; vertical-align: middle;" title="sunglasses emoticon"><img alt="" aria-hidden="1" class="img" height="16" src="https://www.facebook.com/images/emoji.php/v9/f83/1/16/1f60e.png" style="border: 0px; vertical-align: -3px;" width="16" /><span aria-hidden="1" class="_7oe" style="display: inline-block; font-family: inherit; font-size: 0px; width: 0px;">8|</span></span> കുബ്ബാർ ഐലന്റ് ട്രിപ്പോടെയാണ് ബാസിത് പ്രശസ്തിയുടെ കൊടുമുടിയിലെത്തിയത്.അതൊരു വലിയ കഥ. ബാസിത് ദ്വീപ് മൊത്തം ചുറ്റിയടിച്ച് മണലിൽ മണ്ണപ്പം ചുട്ട് കളിച്ച് ചുമ്മാ ഒന്ന് തിരിഞ്ഞ് നോക്കിയപ്പോ ദൂരെ ദൂരെ കുറേ തലകൾ മാത്രം കാണുന്നുണ്ട്.നമ്മളെ വിളിക്കാതെ പോകില്ലല്ലോ എന്ന വിചാരത്തിൽ വീണ്ടും മണലിൽ പുട്ടും പഴവുമൊക്കെ ഉണ്ടാക്കി.അവസാനം തിരിച്ച് ചെന്നപ്പോ കറുത്ത തലകൾക്ക് പകരം വെള്ളത്തലകൾ <span class="_47e3 _5mfr" style="font-family: inherit; line-height: 0; margin: 0px 1px; vertical-align: middle;" title="smile emoticon"><img alt="" aria-hidden="1" class="img" height="16" src="https://www.facebook.com/images/emoji.php/v9/f4c/1/16/1f642.png" style="border: 0px; vertical-align: -3px;" width="16" /><span aria-hidden="1" class="_7oe" style="display: inline-block; font-family: inherit; font-size: 0px; width: 0px;">:)</span></span>ഇംഗ്ലീഷുകാരുടെ ഒരു കൂട്ടമാണിരിക്കുന്നത്. പിന്നെയൊന്നും നോക്കാതെ പോലീസ് സ്റ്റേഷനിൽ ചെന്ന് 48 ഹിന്ദികളും ഒരു ബോട്ടും കാണാതായി എന്ന് റിപ്പോർട്ട് ചെയ്തു എന്നാണ് പറയപ്പെടുന്നത് <span class="_47e3 _5mfr" style="font-family: inherit; line-height: 0; margin: 0px 1px; vertical-align: middle;" title="tongue emoticon"><img alt="" aria-hidden="1" class="img" height="16" src="https://www.facebook.com/images/emoji.php/v9/f9f/1/16/1f61b.png" style="border: 0px; vertical-align: -3px;" width="16" /><span aria-hidden="1" class="_7oe" style="display: inline-block; font-family: inherit; font-size: 0px; width: 0px;">:P</span></span> നമ്മുടെ സഞ്ചാരി ടീം ആകട്ടെ പൂമരം കൊണ്ട് പെട്ടെന്നൊരു കപ്പലുണ്ടാക്കി പയ്യനെ രക്ഷപ്പെടുത്താൻ ദ്വീപിലേക്ക് വിട്ടു.ഇപ്പോൾ ബാസിതിനെ കണ്ടാൽ മതി സഞ്ചാരികൾ ചിരി തുടങ്ങും <span class="_47e3 _5mfr" style="font-family: inherit; line-height: 0; margin: 0px 1px; vertical-align: middle;" title="smile emoticon"><img alt="" aria-hidden="1" class="img" height="16" src="https://www.facebook.com/images/emoji.php/v9/f4c/1/16/1f642.png" style="border: 0px; vertical-align: -3px;" width="16" /><span aria-hidden="1" class="_7oe" style="display: inline-block; font-family: inherit; font-size: 0px; width: 0px;">:)</span></span> <span class="_47e3 _5mfr" style="font-family: inherit; line-height: 0; margin: 0px 1px; vertical-align: middle;" title="smile emoticon"><img alt="" aria-hidden="1" class="img" height="16" src="https://www.facebook.com/images/emoji.php/v9/f4c/1/16/1f642.png" style="border: 0px; vertical-align: -3px;" width="16" /><span aria-hidden="1" class="_7oe" style="display: inline-block; font-family: inherit; font-size: 0px; width: 0px;">:)</span></span></div>
<div style="font-family: inherit; margin-bottom: 1em; margin-top: 1em;">
94 മുതൽ യാത്ര ഹരമാക്കിയ ജോബിഷ് ഭായിയുടെ യാത്രാനുഭവങ്ങൾ ചങ്കിടിപ്പോടെയാണ് എല്ലാവരും കേട്ടിരുന്നത്.കാശിയിലെ അഗോരാസിലേക്ക് നിരോധിത മേഖലയാണെന്നറിയാതെ പോയതും മനുഷ്യ മാംസം കഴിക്കുന്നവരിൽ നിന്ന് കഷ്ടിച്ച് ഓടി രക്ഷപ്പെട്ട അനുഭവമൊക്കെ അദ്ധേഹം പങ്ക് വെച്ചു.എല്ലാ മിഡിൽ ഈസ്റ്റ് രാജ്യങ്ങളും ശ്രീലങ്ക, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളും കണ്ട് തീർത്ത ജ്യോബിഷ് ഭായിയുടെ അടുത്ത ഉന്നം ജോർജിയയാണ്.പരിചയപ്പെടുത്തലൊക്കെ കഴിഞ്ഞതോടെ സഞ്ചാരി ടീ ഷർട്ടും സ്റ്റിക്കറും വിതരണം ചെയ്യാൻ വേദിയെ ഉപയോഗിച്ചു.ഗൈംസ് നടത്താൻ അവതാരകൻ രതീഷ് ഭായി തയ്യാറായിരുന്നുവെങ്കിലും ഉറങ്ങാനുള്ള സമയം അതിക്രമിച്ച് കഴിഞ്ഞത് കൊണ്ട് തൽകാലം പിറ്റേ ദിവസത്തേക്ക് മാറ്റി വെച്ചു.ഉറങ്ങാനുള്ളവർ പുതപ്പുമെടുത്ത് ടെന്റുകളിലും ഹാളിലും റൂമുകളിലുമൊക്കെയായി കിട്ടിയ സഥലത്ത് ചുരുണ്ട് കൂടി.സമയം 1:25 .നിർത്താതെ കത്തിക്കൊണ്ടിരിക്കുന്ന തീയ്യിന് ചുറ്റും നിന്നും ഇരുന്നും ഉറങ്ങാതെ നേരം വെളുപ്പിക്കും എന്ന പ്ലാനോടെയും കുറേ പേർ രംഗത്തുണ്ട്.</div>
<div style="font-family: inherit; margin-bottom: 1em; margin-top: 1em;">
5 മണിക്ക് ഉറക്കത്തിൽ നിന്നും ഞെട്ടിയെഴുന്നേറ്റു.ഹാളിൽ തലങ്ങും വിലങ്ങും കുറേ പേർ ഉറങ്ങിക്കിടക്കുന്നുണ്ട്.പതുക്കെ ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങി.ടെന്റിനുള്ളിലുള്ളവരും ഗാഢ നിദ്രയിലാണ്.ക്യാമ്പ് ഫയറിനടുത്തുള്ള ഇരിപ്പിടത്തിൽ ചൂടും കൊണ്ടാസ്വദിച്ചൊരു സഞ്ചാരി ഇരിക്കുന്നു.കുറച്ച് കൂടി മുന്നോട്ട് പോയപ്പോൾ മണലിൽ സ്റ്റാന്റിലുറപ്പിച്ച ക്യാമറയിൽ സൂര്യോദയം പകർത്താനുള്ള തയ്യാറെടുപ്പിലാണ് അനൂപേട്ടൻ.ഒന്നു കൂടി റൌണ്ടടിച്ചതോടെ റിസോർട്ടിന്റെ വരാന്തയിൽ മെഷീൻ ഗണ്ണുമായി നിലയിറുപ്പിച്ച് നിൽക്കുന്ന പട്ടാളക്കാരനെപ്പോലെ ക്യാമറയും നീളൻ ലെൻസുമായി ശ്രീജിത്തണ്ണൻ നെഞ്ചും വിരിച്ച് നിൽക്കുന്നു.കരസേനാ മേധാവി ശ്രീജിത്ത് എന്നൊക്കെ വിളിക്കാം.ആ ഡ്രസ്സും നടപ്പും ഫോട്ടോയെടുപ്പും.എന്റ്മ്മോ ..ഈ ഫോട്ടോഗ്രാഫർ അണ്ണന്മാരുടെ ഡെഡിക്കേഷൻ സമ്മതിച്ചേ മതിയാവൂ..<span class="_47e3 _5mfr" style="font-family: inherit; line-height: 0; margin: 0px 1px; vertical-align: middle;" title="gasp emoticon"><img alt="" aria-hidden="1" class="img" height="16" src="https://www.facebook.com/images/emoji.php/v9/fc1/1/16/1f62e.png" style="border: 0px; vertical-align: -3px;" width="16" /><span aria-hidden="1" class="_7oe" style="display: inline-block; font-family: inherit; font-size: 0px; width: 0px;">:O</span></span> മുള്ളൻ പന്നിയുടെ ഫോട്ടോ പിടിക്കാൻ ശ്രമിച്ച് കിട്ടാത്തതിന്റെ നിരാശയിൽ വഫ്രയിലെ പുലരിയെ കമ്പ്ളീറ്റ് ഒപ്പിയെടുക്കുമെന്ന് പ്രതിജ്ഞ ചെയ്ത് നിൽക്കുകയാണ് അനൂപേട്ടൻ.സത്യത്തിൽ ഈ പിക്നിക്കിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളാണ് ഇപ്പോൾ പിന്നിട്ട് കൊണ്ടിരിക്കുന്നത്.</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjBcaRFiM87xiSys8paX3QlFlgv6_Ei7KGkv0PCv_1Rlfm5FTDGFXkx4FGVhNmNZb9povGSr0buJN6vzljXgtQhpOIWLiI_08dsnbLmA16mpWKlF4UT97VeMM89iBMLRi9YN387KnagPBA-/s1600/15965090_10154882059507603_4959964275275548697_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="638" data-original-width="958" height="426" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjBcaRFiM87xiSys8paX3QlFlgv6_Ei7KGkv0PCv_1Rlfm5FTDGFXkx4FGVhNmNZb9povGSr0buJN6vzljXgtQhpOIWLiI_08dsnbLmA16mpWKlF4UT97VeMM89iBMLRi9YN387KnagPBA-/s640/15965090_10154882059507603_4959964275275548697_n.jpg" width="640" /></a></div>
<div style="font-family: inherit; margin-bottom: 1em; margin-top: 1em;">
<br /></div>
<div style="font-family: inherit; margin-bottom: 1em; margin-top: 1em;">
പ്രകൃതി ഇത്രയധികം സുന്ദരമായ മറ്റൊരു സമയമില്ലെന്ന് തന്നെ പറയാം <span class="_47e3 _5mfr" style="font-family: inherit; line-height: 0; margin: 0px 1px; vertical-align: middle;" title="heart emoticon"><img alt="" aria-hidden="1" class="img" height="16" src="https://www.facebook.com/images/emoji.php/v9/f6c/1/16/2764.png" style="border: 0px; vertical-align: -3px;" width="16" /><span aria-hidden="1" class="_7oe" style="display: inline-block; font-family: inherit; font-size: 0px; width: 0px;"><3 span=""></3></span> <span class="_47e3 _5mfr" style="font-family: inherit; line-height: 0; margin: 0px 1px; vertical-align: middle;" title="heart emoticon"><img alt="" aria-hidden="1" class="img" height="16" src="https://www.facebook.com/images/emoji.php/v9/f6c/1/16/2764.png" style="border: 0px; vertical-align: -3px;" width="16" /><span aria-hidden="1" class="_7oe" style="display: inline-block; font-family: inherit; font-size: 0px; width: 0px;"><3 span=""></3></span> <span class="_47e3 _5mfr" style="font-family: inherit; line-height: 0; margin: 0px 1px; vertical-align: middle;" title="heart emoticon"><img alt="" aria-hidden="1" class="img" height="16" src="https://www.facebook.com/images/emoji.php/v9/f6c/1/16/2764.png" style="border: 0px; vertical-align: -3px;" width="16" /><span aria-hidden="1" class="_7oe" style="display: inline-block; font-family: inherit; font-size: 0px; width: 0px;"><3 span=""></3></span> കിളികളുടെ കളകളാരവം കൊണ്ട് പൊട്ടി വിടരുന്ന നമ്മുടെ നാടൻ സുപ്രഭാതത്തെ അനുസ്മരിപ്പിക്കും വിധം പൂവൻ കോഴികളുടെ കൂവൽ കേൾക്കുന്നുണ്ട്.ആകാശം ചുവന്ന് തുടുത്തിരിക്കുന്നു.ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് വഴിമാറിയപ്പോഴാണ് പച്ചിലക്കാടുകളും പച്ച പുതച്ച പുൽത്തകിടികളും കൊണ്ട് അനുഗ്രഹീതമായ വഫ്രയുടെ യദാർത്ഥ ഭംഗി ആസ്വദിക്കാൻ കഴിയുന്നത്.തണുപ്പിന്റെ കാഠിന്യം കൂടിക്കൂടി വരുന്നുണ്ട്.അവസാനത്തെ തീക്കനലും കെട്ടടങ്ങാൻ പോവുകയാണ്.യുദ്ധഭൂമിയിൽ മൂന്ന് യോദ്ധാക്കൾ പുതപ്പിൽ മൂടിക്കിടക്കുന്നുണ്ട്. </span></span></span></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgaeudG0ygkoXjkdBapLNBHMZEzEehQO8LZxwmmv48n4Jv5z-6zPD4MZKRcQSVPErJ2ryUEUC4mvXIuXX82OToI-W6uqnVDAP9rJjquralYJa18MZXC2GCB5jaBtAgacDvE6pC45_l-Chlq/s1600/15895230_10154882061317603_2497022636406106136_n.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="638" data-original-width="851" height="478" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgaeudG0ygkoXjkdBapLNBHMZEzEehQO8LZxwmmv48n4Jv5z-6zPD4MZKRcQSVPErJ2ryUEUC4mvXIuXX82OToI-W6uqnVDAP9rJjquralYJa18MZXC2GCB5jaBtAgacDvE6pC45_l-Chlq/s640/15895230_10154882061317603_2497022636406106136_n.jpg" width="640" /></a></div>
<div style="font-family: inherit; margin-bottom: 1em; margin-top: 1em;">
<br /></div>
<div style="font-family: inherit; margin-bottom: 1em; margin-top: 1em;">
പച്ചമണ്ണിൽ അതും ഈ കൊടും തണുപ്പത്തെങ്ങനെ ഈ മൂന്ന് പോരാളികൾ ഒറ്റപ്പെട്ടു ? ഗൃഹാതുരത്വം തലക്ക് പിടിച്ച് മറ്റൊരു സഞ്ചാരി രാവിലെത്തന്നെ റേഡിയോ ഓൺ ചെയ്തു. റേഡിയോ മാങ്കോയിൽ നിന്ന് പാട്ട് ഒഴുകി വന്നു. “വിഷുക്കിളി കണി പൂ കൊണ്ടു വാ... മലർക്കുടന്നയിൽ തേനുണ്ണാൻ വാ... ” ചിത്രയുടെ മാധുര്യമുള്ള ശബ്ദത്തിൽ പാട്ട് പാടിത്തുടങ്ങിയപ്പോൾ മണ്ണിൽ ഉറങ്ങിക്കിടന്ന ഒരു യോദ്ധാവ് പുതപ്പ് പൊക്കി ഞെട്ടിയെഴുന്നേറ്റ് ചുറ്റുപാടും നോക്കി ഒറ്റക്കരച്ചിൽ “ എനിക്കിപ്പം നാട്ടീപ്പോണം ”. പാവം പാട്ട് കേട്ടപ്പോ നാട്ടിലാണെന്ന് കരുതിക്കാണും.സാരമില്ല സഹദേവാ..പുതുതായി നാട്ടിൽ നിന്ന് വന്നതിന്റെ പ്രശ്നമാ ..എല്ലാം ശരിയാകും:) .സോറി..എല്ലാം ശീലമാകും <span class="_47e3 _5mfr" style="font-family: inherit; line-height: 0; margin: 0px 1px; vertical-align: middle;" title="tongue emoticon"><img alt="" aria-hidden="1" class="img" height="16" src="https://www.facebook.com/images/emoji.php/v9/f9f/1/16/1f61b.png" style="border: 0px; vertical-align: -3px;" width="16" /><span aria-hidden="1" class="_7oe" style="display: inline-block; font-family: inherit; font-size: 0px; width: 0px;">:P</span></span></div>
<div style="font-family: inherit; margin-bottom: 1em; margin-top: 1em;">
8 മണിയായതോടെ എല്ലാവരും പതുക്കെ പതുക്കെ ഏണീറ്റ് വരാൻ തുടങ്ങി.ആകാശത്തിതുവരെ നടന്നതിന്റെ യാതൊരു ലക്ഷണവും കാണുന്നില്ല..നീലാകാശം വെള്ളത്തൂവലുകളുമായ് പീലി വിടർത്തി നിൽക്കുന്നു.കൊടും തണുപ്പത്ത് ഊതിയൂതിക്കുടിക്കാൻ ചായയും കാപ്പിയും തയ്യാറായിട്ടുണ്ട്.എനിക്കപ്പോഴാണ് തലേ ദിവസം കൊണ്ടു വന്ന അരിമണി വറുത്തിടിച്ച് ശർക്കരയും തേങ്ങയും ചേർത്തുണ്ടാക്കിയ അരിപ്പുട്ടിന്റെയും പഴം പൊരിയുടേയും ഓർമ്മയുണ്ടായത്. പെട്ടെന്ന് കൊണ്ട് വന്ന് ചായയുടെ കൂടെ പലഹാരമാക്കി.കറക്റ്റ് ടൈമിങ്ങായിരുന്നു.ബാല്യകാലത്ത് വിരുന്നു പോയി രാവിലെ എണീറ്റിരിക്കുമ്പോൾ ഉണ്ടായിരുന്ന അതേ ഫീലിങ്ങ്. രാത്രി കിളികൾ കൊത്തി ചാടിച്ച പഴുത്ത മാമ്പഴങ്ങൾ പെറുക്കിയെടുക്കാനും എറിഞ്ഞ് വീഴ്ത്താനും ഒറ്റ മാവ് പോലും ഇവിടെയില്ലല്ലോ എന്ന സങ്കടം മാത്രം ബാക്കിയായി.നമ്മുടെ പയ്യൻ ഡൂഡുമോൻ ഇതിനിടക്ക് എണീറ്റ് വന്നു.അവനെയും കൂട്ടി പറമ്പിന്റെ ഒരു മൂലയിൽ കൂട്ടിലിട്ടിരിക്കുന്ന കോഴികളെ കാണിക്കാൻ കൊണ്ട് പോയി.ശബ്ദം മാത്രമേ കേൾക്കുന്നുള്ളൂ.കൂടുകൾ മൂടിയിരിക്കുന്നത് കാരണം ഒന്നിനെയും കാണാൻ കഴിഞ്ഞില്ല.<br />അടുക്കളയിൽ വിപ്ളവം സൃഷ്ടിക്കും എന്ന് പറഞ്ഞിരുന്ന സ്ത്രീജനങ്ങളെയൊന്നും നേരം പരപരാ വെളുത്തിട്ടും അടുക്കളയിലേക്ക് കാണാനില്ല. പിന്നെ നമ്മുടെ പുരുഷ കേസരികൾ തന്നെ ഉപ്പുമാവ് യജ്ഞം ഏറ്റെടുത്തു. ആണുങ്ങളോടാ കളി <span class="_47e3 _5mfr" style="font-family: inherit; line-height: 0; margin: 0px 1px; vertical-align: middle;" title="glasses emoticon"><img alt="" aria-hidden="1" class="img" height="16" src="https://www.facebook.com/images/emoji.php/v9/fb3/1/16/1f913.png" style="border: 0px; vertical-align: -3px;" width="16" /><span aria-hidden="1" class="_7oe" style="display: inline-block; font-family: inherit; font-size: 0px; width: 0px;">8-)</span></span></div>
<div style="font-family: inherit; margin-bottom: 1em; margin-top: 1em;">
നല്ല പച്ചപ്പുതപ്പിട്ട് മൈതാനം പോലെ വിശാലമായി കിടക്കുന്ന സ്ഥലമുള്ളത് കൊണ്ട് ഒരു പന്ത് കിട്ടിയതോടെ ഒരാളെ നടുവിൽ നിർത്തി പന്ത് കൊടുക്കാതെ കളിപ്പിക്കുകയാണ് കുറച്ച് പേർ.</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgfCGr_GtRtXSRfzeL2U2KVs52DjsMPZKXMZH9DUBsIONSmFEv9bYOeCfdcAtL-_WBWGPJWgCRsURrKM2vMtrbhckiTA8Fj8PLlgAJ35L5NmN7s9PV_BaOuUfQ55YLvUiVLHgv6TSucckL0/s1600/15975260_10154882069622603_9080122968131692474_o.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="900" data-original-width="1600" height="360" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgfCGr_GtRtXSRfzeL2U2KVs52DjsMPZKXMZH9DUBsIONSmFEv9bYOeCfdcAtL-_WBWGPJWgCRsURrKM2vMtrbhckiTA8Fj8PLlgAJ35L5NmN7s9PV_BaOuUfQ55YLvUiVLHgv6TSucckL0/s640/15975260_10154882069622603_9080122968131692474_o.jpg" width="640" /></a></div>
<div style="font-family: inherit; margin-bottom: 1em; margin-top: 1em;">
<br /></div>
<div style="font-family: inherit; margin-bottom: 1em; margin-top: 1em;">
പാവം നമ്മുടെ കൂടെയുള്ള ശ്രീലങ്കക്കാരാൻ ബയ്യയെയാണ് കളിപ്പിക്കുന്നത്.മലയാളികളല്ലേ ഐറ്റം <span class="_47e3 _5mfr" style="font-family: inherit; line-height: 0; margin: 0px 1px; vertical-align: middle;" title="glasses emoticon"><img alt="" aria-hidden="1" class="img" height="16" src="https://www.facebook.com/images/emoji.php/v9/fb3/1/16/1f913.png" style="border: 0px; vertical-align: -3px;" width="16" /><span aria-hidden="1" class="_7oe" style="display: inline-block; font-family: inherit; font-size: 0px; width: 0px;">8-)</span></span> മലപ്പുറം സഞ്ചാരികൾ പെട്ടെന്ന് കളി സീരിയസ്സാക്കി പോസ്റ്റൊക്കെ വെച്ച് റിയൽ ഫുട്ബാളിനു തന്നെ കളമൊരുക്കി.അഞ്ച് മിനിറ്റ് കളിയും പത്ത് മിനിറ്റ് വിശ്രമവും:) 90 മിനിറ്റൊക്കെ എണ്ണയിട്ട യന്ത്രങ്ങളെപ്പോലെ കളിക്കുന്ന മെസ്സിയെയും റൊണാൾഡോയെയുമൊക്കെ എത്ര കയ്യടിച്ചാലും മതിയാകില്ല.എന്തൊരു കിതപ്പാണ് അഞ്ച് മിനിറ്റ് കളിക്കുമ്പോൾ തന്നെ.പതിവ് പോലെ അർജെന്റീനയെ തോല്പിച്ച് ബ്രസീൽ കിരീടം നേടി.3-3ൽ സമനിലയിൽ നിൽക്കുമ്പോൾ അവസാന നിമിഷത്തിൽ മഞ്ഞകുപ്പായമിട്ട ബ്രസീലുകാരന്റെ ഷോട്ട് തടുക്കാൻ അർജെന്റീനയുടെ ഗോളിക്ക് കഴിഞ്ഞില്ല.ബ്രസീലിന്റെ കട്ട ആരാധകനായ എന്നെ അർജെന്റീനയുടെ ഗോളിയാക്കിയതിന്റെ ശിക്ഷ അത് ഞാനങ്ങ് തീർത്ത് കൊടുത്തു <span class="_47e3 _5mfr" style="font-family: inherit; line-height: 0; margin: 0px 1px; vertical-align: middle;" title="smile emoticon"><img alt="" aria-hidden="1" class="img" height="16" src="https://www.facebook.com/images/emoji.php/v9/f4c/1/16/1f642.png" style="border: 0px; vertical-align: -3px;" width="16" /><span aria-hidden="1" class="_7oe" style="display: inline-block; font-family: inherit; font-size: 0px; width: 0px;">:)</span></span></div>
<div style="font-family: inherit; margin-bottom: 1em; margin-top: 1em;">
9:40 ന് ഉപ്പു മാവ് റെഡി. നല്ല് സ്വാദുള്ള കിടിലൻ ഉപ്പുമാവ്.കൂടെ ആമ്പ്ളൈറ്റുമുണ്ട് .ആമ്പ് ളൈറ്റിന് ഡിമാന്റ് കൂടി ത്തുടങ്ങി. ആംബ്ളൈറ്റ് വാങ്ങാൻ ക്യൂ വായി.ക്യൂവാണല്ലോ ഇപ്പോൾ നമ്മുടെ ഇന്ത്യൻ ട്രെന്റ്. ജഹാൻ ബ്രോ, അനുബ്രോ , സലാംബ്രോ , സൽമാൻ ബ്രോ എല്ലാ ബ്രോകളും ചേർന്ന് ആംബ്ളൈറ്റ് ആവേശത്തോടെ താളാത്മകമായി അടിച്ച് കലക്കി പൊരിച്ച് കൊടുത്തു8-) .ബാക്ക് ഗ്രൌണ്ടിൽ മ്യൂസിക്ക് ബാൻഡ് തകരയുടെ ഫേമസായ പുട്ട് പാട്ട് “ പണവും പ്രതാപവും നമുക്കെന്തിനാ..പുട്ടുണ്ടല്ലോ പുട്ടിൻ പൊടിയുണ്ടല്ലോ ..വാവാ..പുട്ടേ വാ..പുട്ടിന്റെ പൊടിയേ വാ...” <span class="_47e3 _5mfr" style="font-family: inherit; line-height: 0; margin: 0px 1px; vertical-align: middle;" title="heart emoticon"><img alt="" aria-hidden="1" class="img" height="16" src="https://www.facebook.com/images/emoji.php/v9/f6c/1/16/2764.png" style="border: 0px; vertical-align: -3px;" width="16" /><span aria-hidden="1" class="_7oe" style="display: inline-block; font-family: inherit; font-size: 0px; width: 0px;"><3 span=""></3></span> <span class="_47e3 _5mfr" style="font-family: inherit; line-height: 0; margin: 0px 1px; vertical-align: middle;" title="heart emoticon"><img alt="" aria-hidden="1" class="img" height="16" src="https://www.facebook.com/images/emoji.php/v9/f6c/1/16/2764.png" style="border: 0px; vertical-align: -3px;" width="16" /><span aria-hidden="1" class="_7oe" style="display: inline-block; font-family: inherit; font-size: 0px; width: 0px;"><3 span=""></3></span> <span class="_47e3 _5mfr" style="font-family: inherit; line-height: 0; margin: 0px 1px; vertical-align: middle;" title="heart emoticon"><img alt="" aria-hidden="1" class="img" height="16" src="https://www.facebook.com/images/emoji.php/v9/f6c/1/16/2764.png" style="border: 0px; vertical-align: -3px;" width="16" /><span aria-hidden="1" class="_7oe" style="display: inline-block; font-family: inherit; font-size: 0px; width: 0px;"><3 span=""></3></span></span></span></span></div>
<div style="font-family: inherit; margin-bottom: 1em; margin-top: 1em;">
10 : 30 ന് വീണ്ടും ഗൈം സെക്ഷൻ സ്റ്റാർട്ടായി. രതീഷ് ബായ് ഫുൾ ഫോമിലാണ്.കുട്ടികൾക്കുള്ള സ്വീറ്റ് ഗാതറിങ്ങായിരുന്നു ആദ്യം .വ്യത്യസ്ഥങ്ങളായ ഒരു പാട് ഗൈമുകൾ ആവേശത്തോടെയാണ് സദസ്സ് ഏറ്റെടുത്തത്.സഞ്ചാരി ടീം ഒരുക്കിയ കലക്കൻ സമ്മാനങ്ങളുമുണ്ടായിരുന്നു.സമ്മാനങ്ങൾ വാരി വിതറുകയായിരുന്നു. സ്വിമ്മിങ്ങ് പൂളിൽ വെള്ളം നിറഞ്ഞ് കവിഞ്ഞതോടെ നീന്തി രസിക്കാനും ചാടിത്തിമിർക്കാനും നീന്തൽ വശമുള്ളവരുടെ അടിപിടിയായിരുന്നു.വിശാലമായ കെട്ടിടത്തിനുള്ളിലെ നീന്തൽക്കുളം ശരിക്കും മുതലാക്കി. വിഭവ സമൃദ്ധമായ ഉച്ചഭക്ഷണത്തിന് ശേഷം വീണ്ടും ഗൈം സെക്ഷൻ സ്റ്റാർട്ട് ചെയ്തു.മൂന്ന് മണിക്ക് ശേഷം സഞ്ചാരി ടീ ഷർട്ടുമിട്ട് കലിപ്പ് ലുക്കിൽ ഗ്രൂപ്പ് ഫോട്ടോ സെക്ഷൻ.<span class="_47e3 _5mfr" style="font-family: inherit; line-height: 0; margin: 0px 1px; vertical-align: middle;" title="glasses emoticon"><img alt="" aria-hidden="1" class="img" height="16" src="https://www.facebook.com/images/emoji.php/v9/fb3/1/16/1f913.png" style="border: 0px; vertical-align: -3px;" width="16" /><span aria-hidden="1" class="_7oe" style="display: inline-block; font-family: inherit; font-size: 0px; width: 0px;">8-)</span></span> </div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiSpr5PpjqQdPHDAukGrLsO3cJzaqeWLBnoWQWsBoNbkgdgm7TOfmPdONsmfYnDJzeXJMaEAFFhMHOZK1dRSowtG63Q4hxKLy8a4ubMBSZDPc_PzsUxHDsLusGM5WR9AVzYjnwPN7ozYzqm/s1600/15895778_10154882061202603_8819523445204566305_o.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="915" data-original-width="1600" height="364" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiSpr5PpjqQdPHDAukGrLsO3cJzaqeWLBnoWQWsBoNbkgdgm7TOfmPdONsmfYnDJzeXJMaEAFFhMHOZK1dRSowtG63Q4hxKLy8a4ubMBSZDPc_PzsUxHDsLusGM5WR9AVzYjnwPN7ozYzqm/s640/15895778_10154882061202603_8819523445204566305_o.jpg" width="640" /></a></div>
<div style="font-family: inherit; margin-bottom: 1em; margin-top: 1em;">
<br /></div>
<div style="font-family: inherit; margin-bottom: 1em; margin-top: 1em;">
ഫോട്ടോ ഗ്രാഫർക്ക് അവസരം വിട്ട് കൊടുത്ത് പോസ് ചെയ്യാൻ മത്സരിക്കുന്ന സഞ്ചാരിക്കൂട്ടം.പ്രസൂൺ ജി ഫാമിൽ നിന്ന് കൊണ്ട് വന്ന പച്ചക്കറികളുടെ വിതരണവുമുണ്ടായിരുന്നു.തക്കാളിയും കോളീഫ്ലവറും ഇലകളുമൊക്കെയായി ഫാമിൽ നിന്ന് പൊട്ടിച്ചെടുത്ത ഫ്രെഷ് പച്ചക്കറികൾ. “പ്രകൃതിയോടൊപ്പം ഒരു സഞ്ചാരം” എന്ന വാക്ക് അന്വർത്ഥമാക്കി പരിസരം മൊത്തം ക്ളീൻ ചെയ്ത് പച്ചമരത്തണലിൽ ഒരിക്കൽ കൂടി ഒത്ത് കൂടി 4:30 ന് ഒന്നൊന്നായി വണ്ടികൾ തിരിച്ച് തുടങ്ങി.പ്രവാസമണ്ണിൽ സൌഹൃദത്തിന്റെയും ഗൃഹാതുരമായ ഓർമ്മകളുടെയും നിമിഷങ്ങൾ പങ്കിട്ട് മനോഹരമാക്കിയ രാവും പകലിനും വിരാമമായി.വീണ്ടും ഒത്തു കൂടുമെന്ന പ്രതീക്ഷയോടെ സഞ്ചാരികളുടെ മടക്കയാത്ര <span class="_47e3 _5mfr" style="font-family: inherit; line-height: 0; margin: 0px 1px; vertical-align: middle;" title="heart emoticon"><img alt="" aria-hidden="1" class="img" height="16" src="https://www.facebook.com/images/emoji.php/v9/f6c/1/16/2764.png" style="border: 0px; vertical-align: -3px;" width="16" /><span aria-hidden="1" class="_7oe" style="display: inline-block; font-family: inherit; font-size: 0px; width: 0px;"><3 span=""></3></span><br />---------------------------</span></div>
</div>
</div>
എന്‍.പി മുനീര്‍http://www.blogger.com/profile/13107196381646754270noreply@blogger.com1tag:blogger.com,1999:blog-1278147256298262715.post-56740171483689959892017-06-04T02:16:00.000+03:002017-06-04T02:16:30.656+03:00മഴ നനഞ്ഞ് കാനന ഭംഗിയിൽ അലിഞ്ഞ് ചേർന്ന്<div dir="ltr" style="text-align: left;" trbidi="on">
<div class="MsoNormal" style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">മഴ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">നനഞ്ഞ്</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">കാനന</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ഭംഗിയിൽ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">അലിഞ്ഞ്</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ചേർന്ന്</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">പ്രകൃതിയെ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">സ്നേഹിച്ച്</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">നാടൻ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">വിരുന്നും</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">കൂടി</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ഒരു</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">മഴ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"></span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">യാത്രക്ക്</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">പോയാലോ</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 14pt;"> ? </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">വിളിക്കുന്നത്</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">നമ്മുടെ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">സ്വന്തം</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">വനം</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">വകുപ്പ്</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 14pt;"> .</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ക്ഷണം</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">സ്വീകരിച്ച്</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ഡയൽ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"></span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ചെയ്തപ്പോഴോ</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 14pt;">..</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ഒരു</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">രക്ഷയുമില്ല</span><span style="font-family: "anjalioldlipi"; font-size: 14pt;">.!</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ബിസിയോട്</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ബിസി</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 14pt;">..</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">മഴയാത്ര</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ഒരു</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">സ്വപ്നം</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">മാത്രമായി</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"></span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">അവശേഷിക്കുമോ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">എന്ന്</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">കരുതി</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">യിരിക്കുമ്പോഴാണ്</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ഹൌസ്ഫുള്ളായ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ഷോക്ക്</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ടിക്കറ്റുമായി</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ഓടി</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">വരുന്ന</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"></span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">സുഹൃത്തിനെപ്പോലെ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ഒരു</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">കൂട്ടം</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">സുഹൃത്തുക്കൾ</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 14pt;"> .</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">പ്രീഡിഗ്രി</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">കാലത്തേ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">കാടു</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">കാണൽ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"></span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ഹോബിയാ</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 14pt;"></span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ക്കിയിരുന്നവർ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">നേരത്തേ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"><span class="il">മഴയാത്ര</span>ക്ക്</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ബുക്ക്</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ചെയ്ത്</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">വെച്ച ടിക്കറ്റുകളിലൊന്ന്</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">എനിക്ക്</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"></span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ഡെഡിക്കേറ്റ്</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ചെയ്തതോടെ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">മനസ്സിൽ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">വീണ്ടും</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">പുതുമഴ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">പെയ്ത്</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">തുടങ്ങി</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">രാവിലെ</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 14pt;"> 6 </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">മണിക്ക്</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"></span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">തൃശൂരിലെത്തണം</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ഞങ്ങളെല്ലാവരും</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> തലേദിവസം രാത്രി</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">മണ്ണാർക്കാട്</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">അലനല്ലൂരി</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ൽ തമ്പടിച്ച് </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">പുലർച്ചെ</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 14pt;">4:30 </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ന്</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">രണ്ട്</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ആൾട്ടോ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">കാറുകളിലായി</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">തൃശൂരിലേക്ക്</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">യാത്ര</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">തിരിച്ചു</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 14pt;">. </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">അവിടെ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">നിന്ന്</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 14pt;"> D.T.P.C </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">യുടെ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">എസി</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"></span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ട്രാവലെറിലായിരുന്നു</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">യാത്ര</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 14pt;">. </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">തൃശൂരിൽ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">നിന്നും</span><span style="font-family: "anjalioldlipi"; font-size: 14pt;"> 7:10 <span lang="ML">നു</span> 9 <span lang="ML">പേരെയും കൂട്ടി</span></span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">നേരെ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"></span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ചാലക്കുടിയിലേക്ക്</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ചാലക്കുടി</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="EN-US" style="font-family: "anjalioldlipi"; font-size: 14pt;">D.T.P.C</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">യിൽ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">നിന്ന്</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 14pt;"> 8:30 </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">നാണ്</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ഔദ്യോഗികമായി</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">യാത്ര</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"></span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">തുടങ്ങിയത്</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ഇരുപത്തഞ്ച്</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">പേർ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">വീതമുള്ള</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">രണ്ട്</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">വണ്ടികളിലാണ്</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ഒരു</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ദിവസത്തെ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">മഴയാത്ര</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 14pt;">.</span><br />
<span lang="EN-US" style="font-family: "anjalioldlipi"; font-size: 14pt;"><br /></span>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgxsrqXS27Au0M1i23WvOAP7OGJRfDTk0KrNh2s_xfRxMFgZTzwLuuVhxcC7CQAYiLvYNA4Ncckwy4gYcIQSEAIMi5HXAuBl6yKNNkE9d7WbxgXWTfcP0Dyea513kCLg4chh-XMti0zn2vC/s1600/DSCF4554.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1115" data-original-width="1593" height="446" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgxsrqXS27Au0M1i23WvOAP7OGJRfDTk0KrNh2s_xfRxMFgZTzwLuuVhxcC7CQAYiLvYNA4Ncckwy4gYcIQSEAIMi5HXAuBl6yKNNkE9d7WbxgXWTfcP0Dyea513kCLg4chh-XMti0zn2vC/s640/DSCF4554.jpg" width="640" /></a></div>
<div class="separator" style="clear: both; text-align: center;">
</div>
<span lang="EN-US" style="font-family: "anjalioldlipi"; font-size: 14pt;"><br /></span>
<div class="separator" style="clear: both; text-align: center;">
</div>
<span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ഞങ്ങൾ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ഏഴു</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"></span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">പേർ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">അടങ്ങുന്ന</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">കൂട്ടത്തോടൊപ്പം</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">തന്നെ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">കുട്ടികളും</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">കുടുംബവുമായും</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">വന്നവരുമുണ്ട്</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">മഴയിങ്ങനെ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ചന്നം</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"></span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">പിന്നം</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">പെയ്തു</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">കൊണ്ടിരിക്കുന്ന</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">അന്തരീക്ഷത്തിലാണ്</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">യാത്ര</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">തുടങ്ങുന്നത്</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">പറഞ്ഞ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">പോലെ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">മഞ്ഞയും</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"></span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">പച്ചയും</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ചുവപ്പും</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">നീലയും</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">കളറുകളിൽ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">മനോഹരമായ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ഒരു</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">കുട</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">വീതം</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ഓരോരുത്തർക്കും</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">സീറ്റിൽ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"></span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">തൂക്കിയിട്ടുണ്ടായിരുന്നു</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">കൂടെ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ഒരു</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ബാഗും</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">മലയാള</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">വാരികകളും</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"><span class="il">മഴയാത്ര</span>യെക്കുറിച്ച്</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ഗൈഡ്</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">സുധി</span><span lang="ML" style="color: #1d2129; font-family: "anjalioldlipi"; font-size: 14pt;"></span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">നടത്തിയ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ആമുഖത്തിൽ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">നിന്നും</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">വളരെയധികം</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">വിശദമായും</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">വ്യക്തമായും</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">വിവരണം</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">നടത്താൻ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">കഴിവുള്ള</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 14pt;">,</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 14pt;"></span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">വാക്കുകളിൽ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">പ്രകൃതി</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">സ്നേഹം</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">തുളുമ്പി</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">നിൽക്കുന്ന</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ഒരു</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">വ്യക്തിയെയാണ്</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ഞങ്ങൾക്ക്</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ലഭിച്ചിരിക്കുന്നത്</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"></span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">എന്നതിൽ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ശരിക്കും</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">സന്തോഷം</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">തോന്നി</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 14pt;">.</span></div>
<div class="MsoNormal" style="background-color: white; font-family: arial, sans-serif; font-size: 12.8px;">
<span lang="EN-US" style="color: #222222; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">ആദ്യം</span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">ചെന്നെത്തിയത്</span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">തുമ്പൂർമുഴി</span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">ഡാമിലാണ്</span><span lang="EN-US" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">സമയം</span><span lang="EN-US" style="color: #222222; font-family: "anjalioldlipi"; font-size: 14pt;"> 9:15 </span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">അവിടെ</span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">നിന്ന്</span><span style="color: #222222;"><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"></span></span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">പ്രഭാതഭക്ഷണം</span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">കഴിച്ചിട്ടാണ്</span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">ബാക്കി</span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">പരിപാടികൾ</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 14pt;"><span style="color: #222222;">.</span><span style="color: #333333;"> </span></span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">എക്സ് സർവ്വീസ്</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">മെൻ സൊസൈറ്റി നടത്തുന്ന കാന്റീനിലാണ് ഭക്ഷണം ഒരുക്കിയിട്ടുണ്ടായിരുന്നത്</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="EN-US" style="color: #222222; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">ചക്കക്കുരു</span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">പുട്ടും</span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">നൂൽ</span><span lang="EN-US" style="color: #222222; font-family: "anjalioldlipi"; font-size: 14pt;"></span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">പ്പുട്ടും</span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">കടലക്കറിയും</span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">മരുന്നുണ്ടയും കാപ്പിയുമാണ് ബ്രേക്ക് ഫാസ്റ്റ്</span><span lang="EN-US" style="color: #222222; font-family: "anjalioldlipi"; font-size: 14pt;"> .</span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">കർക്കിടകമാസത്തിൽ</span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">മരുന്നു</span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">കഴിക്കുന്നതിന്റെ</span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">ഭാഗമായി</span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">തരുന്നതാണീ</span><span style="color: #222222;"><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"></span></span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">മരുന്നുണ്ട</span><span lang="EN-US" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> ആവശ്യമുള്ളവർക്ക്</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;"> 7 </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ദിവസത്തിനുള്ള മരുന്നുണ്ട അവിടെ വിതരണം ചെയ്യുന്നുണ്ട്</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;"> .</span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">കൂടാതെ</span><span style="color: #222222;"><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"></span></span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">ചക്കകൊണ്ടുണ്ടാക്കിയ</span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">ഒരു</span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">പാട്</span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">വിഭവങ്ങൾ</span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">അവിടെ</span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">വില്പനക്ക്</span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">വെച്ചിട്ടുണ്ട്</span><span lang="EN-US" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">ചക്കസ്ക്വാഷ്</span><span lang="EN-US" style="color: #222222; font-family: "anjalioldlipi"; font-size: 14pt;"> ,</span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">ചക്ക</span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">അച്ചാർ</span><span style="color: #222222;"><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"></span></span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">തുടങ്ങി</span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">വ്യത്യസ്ഥമായ</span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">ഒന്നു</span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">രണ്ട്</span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">ഐറ്റംസ്</span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">കയ്യിലെടുത്ത്</span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">കാശും</span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">കൊടുത്ത്</span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">തുമ്പൂർമുഴിയിലെ</span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">തൂക്ക്</span><span style="color: #222222;"><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;"></span></span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">പാലത്തിലേക്ക്</span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">വെച്ചടിച്ചു</span><span lang="EN-US" style="color: #222222; font-family: "anjalioldlipi"; font-size: 14pt;">.</span><br />
<div class="separator" style="clear: both; text-align: center;">
</div>
<br />
<div class="separator" style="clear: both; text-align: center;">
</div>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgpDr88ZEgfdIETSr34LfmQXtueiPc9q_iBHnI4-jA3t6tYyl-0WMEmcUjlUnnKnPNxbz93oVO8QM6e6_iod4zDqU5mVpkTaHNScNrPgXOaelszzcgLFPEePPxJfI0aXiikjVIw-hcjrAvG/s1600/DSCF4330.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1097" data-original-width="1600" height="438" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgpDr88ZEgfdIETSr34LfmQXtueiPc9q_iBHnI4-jA3t6tYyl-0WMEmcUjlUnnKnPNxbz93oVO8QM6e6_iod4zDqU5mVpkTaHNScNrPgXOaelszzcgLFPEePPxJfI0aXiikjVIw-hcjrAvG/s640/DSCF4330.jpg" width="640" /></a></div>
<span lang="EN-US" style="color: #222222; font-family: "anjalioldlipi"; font-size: 14pt;"><br /></span></div>
<div class="MsoNormal" style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<span lang="EN-US" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">ചാലക്കുടിപ്പുഴക്ക് കുറുകെ കെട്ടിയിട്ടുള്ള തൂക്ക് പാലത്തിൽ നിന്നുള്ള കാഴ്ചകൾ ന</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">യനാ</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">നന്ദകരമാണ്</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 14pt;"> .</span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">തുമ്പൂർമുഴി തടയണയുടെയും വലതും ഇടതും കരകളിലെ കനാലുകളിലൂടെയും തട്ടി നിരനിരയായിയൊഴുകുന്ന പുഴവെള്ളത്തിന്റെയിടയിൽ കുടപിടിച്ച് നിൽക്കുന്ന പുൽച്ചെടികളും പാറക്കെട്ടുകൾക്കിടയിൽ വിടർന്ന് നിൽക്കുന്ന പൂച്ചെടികളും മനോഹരമായ പ്രകൃതിഭംഗി സമ്മാനിക്കുന്നുണ്ട്</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 14pt;">.. </span><span lang="ML" style="font-family: "anjalioldlipi"; font-size: 14pt;">പച്ചപ്പട്ടണിഞ്ഞ മലനിരകൾക്കും ഫലവൃക്ഷങ്ങൾക്കുമിടയിലായി ഉയർന്ന് നിൽക്കുന്ന പാലം</span><span lang="EN-US" style="font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">തുമ്പൂർമുഴി ഡാമിനെയും എറണാകുളം ജില്ലയിലെ ഏഴാറ്റുമുഖം പ്രകൃതിഗ്രാമത്തെയും ബന്ധിപ്പിക്കുന്നു</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="EN-US" style="color: #333333; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ആപ്പിൾ</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">,</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> ഓറഞ്ച്</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">, </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ബദാം</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">പിസ്ത</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">, </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">തുടങ്ങി നിരവധി പഴങ്ങളുടെ തൈകൾ</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> ഒന്നര ഏക്കറിലായി നട്ട് പിടിപ്പിച്ചിട്ടുണ്ട്</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">. </span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOUUqCk8av-cYKizYUPLECI-s2dnWIso4fVdiiutJzhYSMIgmMySgvD7W9t1GJUDh9axKxaXFCFauGuPs1MhyphenhyphenR2NYUZeOE8BcEz3C2ckkDvCdnxZtIK6Eh3q7ekyPNB2EiV9ZT4bNJwIQb/s1600/DSCF4353.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1200" data-original-width="1600" height="480" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjOUUqCk8av-cYKizYUPLECI-s2dnWIso4fVdiiutJzhYSMIgmMySgvD7W9t1GJUDh9axKxaXFCFauGuPs1MhyphenhyphenR2NYUZeOE8BcEz3C2ckkDvCdnxZtIK6Eh3q7ekyPNB2EiV9ZT4bNJwIQb/s640/DSCF4353.jpg" width="640" /></a></div>
<div class="separator" style="clear: both; text-align: center;">
</div>
<span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"><br /></span>
<span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">പ്രകൃതി മനോഹരമായ പശ്ചാത്തലമായത് കൊണ്ട് തന്നെ വിനോദ സഞ്ചാരികൾ ഒരു പാട് വന്ന് കൊണ്ടിരിക്കുന്നുണ്ട് തൂക്ക് പാലത്തിലേക്ക്</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.148 </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ഇനം വ്യത്യസ്ഥ ചിത്രശലഭങ്ങളുള്ള ഒരു ബട്ടർഫ്ലൈ ഗാർഡനാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">അതോടോപ്പം കുട്ടികൾക്കായുള്ള ഒരു കിന്റർ ഗാർഡനുമുണ്ട്</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span></div>
<div class="MsoNormal" style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;"> <wbr></wbr> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">തുമ്പൂർമുഴിയിൽ നിന്ന് നേരെ അതിരപ്പള്ളി വെള്ളച്ചാട്ടം കാണാനായിരുന്നു പോയത്</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">റോഡിനിരുവശത്തും തേ</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ക്ക് മരങ്ങൾ</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> നിറഞ്ഞ് നിൽക്കുന്നുണ്ട്</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">കുറച്ച് കിലോമീറ്ററുകൾ പിന്നിട്ടപ്പോൾ എണ്ണപ്പനത്തോട്ടങ്ങൾക്കിടയിലൂടെ<wbr></wbr>യായി യാത്ര</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.10:30 </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ന് അതിരപ്പള്ളിയിലെത്തി</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">അതിരപ്പള്<wbr></wbr>ളി വെള്ളച്ചാട്ടത്തിന്റെ താഴ്ഭാഗത്തേക്കായിരുന്നു ആദ്യം ഇറങ്ങിയത്</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">. </span><br />
<div class="separator" style="clear: both; text-align: center;">
</div>
<br />
<div class="separator" style="clear: both; text-align: center;">
<span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhRJVhVxfmxrJ7kHkEmmGEAEBZ_vGzehMq_oK4WCYbPOEmY0_CsUnCJo6gwAjlCZ2OahTONHbvs4PrPmvXusGXXfEVwYA-z-43Kmh4iRCQVO49uzrH5S8DMRwaNLBGCbP7DKN5NRA1rbIT/s1600/DSCF4421.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1148" data-original-width="1600" height="458" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhRJVhVxfmxrJ7kHkEmmGEAEBZ_vGzehMq_oK4WCYbPOEmY0_CsUnCJo6gwAjlCZ2OahTONHbvs4PrPmvXusGXXfEVwYA-z-43Kmh4iRCQVO49uzrH5S8DMRwaNLBGCbP7DKN5NRA1rbIT/s640/DSCF4421.jpg" width="640" /></a></span></div>
<br />
<span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"><br /></span>
<span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">കുത്തനെയുള്ള ഇറക്കമാണ്</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">കുറച്ച് സമയമെടുക്കുമെങ്കിലും വെള്ളം പാറയിലടിച്ച് ഉയർന്ന് പൊങ്ങി മഴ പോലെ പെയ്തിറങ്ങുന്ന ദൃശ്യം കണ്ടാൽ മതി എല്ലാം മറന്ന് നിന്ന് പോകും</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">പ്രശസ്തമായ പല സിനിമകളും ചിത്രീകരിച്ച സ്ഥലമായത് കൊണ്ട് തന്നെ സഞ്ചാരികളെല്ലാവരും ആർപ്പും വിളിയുമായി പൊരിഞ്ഞ ഡാൻസിലാണ്</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"><span class="il">മഴയാത്ര</span>യിലെ മഴക്കുളി ശരിക്കും ഇവിടെയായിരുന്നു</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">. </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">പച്ചച്ചെടികൾക്കും മരങ്ങൾക്കുമിടയിൽ ഒളിച്ചിരിക്കുന്ന വെള്ളച്ചാട്ടം വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">മഴ പെയ്യുന്നതോടോപ്പം കാറ്റും വീശിയടിക്കുന്നത് കൊണ്ട് കുടക്ക് പോലും പിടിച്ച് നിൽക്കാൻ കഴിയുന്നില്ല</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">മഴയും മൂടൽമഞ്ഞും കാറ്റും വെള്ളച്ചാട്ടത്തിന്റെ ഹുങ്കാരവും</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">മരം കോച്ചുന്ന തണുപ്പും നൽകുന്ന അനുഭൂതി ഒന്ന് വേറെ തന്നെ</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">!</span><span style="color: black; font-family: "anjalioldlipi"; font-size: 14pt;"></span></div>
<div class="MsoNormal" style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">വെള്ളത്തിൽ നനഞ്ഞ് കുതിർന്നത് കൊണ്ട് തിരിച്ചുള്ള കയറ്റം കയറാൻ നന്നായി ബുദ്ധിമുട്ടി</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">മരവേരുകളിലും മണ്ണിലും പിടിച്ചും ചവിട്ടിയും കിതച്ച് കയറിയും അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ മുകൾ ഭാഗത്തെത്തുമ്പോൾ കുരങ്ങന്മാരുടെ ഒരു നീണ്ട നിര വേലികളിൽ പിടിച്ച് കളിച്ചിരിക്കുന്നുണ്ടായിരുന്നു</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhCK-TUnPcIc6AAK5ZmAmv1cBmq6zG5QgQCp3YYPASA0QdfZ7jA3IG00xP_m7qsVWDQqcdyUZSBFDkAEdWpe9thyf1zoxiVmuIUwCMbAlY6smgM-1sMHyJ1MXyATmytuMh8ZznrZLZmsW8P/s1600/DSCF4444.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1100" data-original-width="1590" height="442" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhCK-TUnPcIc6AAK5ZmAmv1cBmq6zG5QgQCp3YYPASA0QdfZ7jA3IG00xP_m7qsVWDQqcdyUZSBFDkAEdWpe9thyf1zoxiVmuIUwCMbAlY6smgM-1sMHyJ1MXyATmytuMh8ZznrZLZmsW8P/s640/DSCF4444.jpg" width="640" /></a></div>
<span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"><br /></span>
<span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"><wbr></wbr>വിദേശികളും സ്വദേശികളുമായ ഒരു പാട് വിനോദ സഞ്ചാരികൾ വെള്ളച്ചാട്ടത്തിന്റെ സൌന്ദര്യം ആസ്വദിക്കാൻ എത്തിയിട്ടുണ്ട്</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">പണ്ട് ഒരു തവണ</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> ഇവിടം സന്ദർശിച്ചപ്പോൾ</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> ഒരു സായിപ്പ് പറഞ്ഞതാണോർമ്മ വരുന്നത്</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">. “ </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ഇത്രയും മനോഹരമായ പ്രദേശത്താണ് ഞാൻ ജനിച്ചിരുന്നെങ്കിൽ എന്നും ഇവിടെ വന്നിരിക്കുമായിരുന്നു</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;"> ” </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">അതെ</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">. </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ചാലക്കുടിപ്പുഴയുടെ നീരൊഴുക്കും അതിരപ്പള്ളി വെള്ളച്ചാട്ടവും പച്ചപുതച്ച മലയും കാടും എല്ലാം കൂടിചേർന്നുള്ള പ്രകൃതിരമണീയതയിൽ നിന്ന് കണ്ണെടുക്കാൻ തോന്നില്ല</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ബാക്ക്ഗ്രൌണ്ടിൽ വെള്ളം ചാടുന്ന ദൃശ്യവും പാറക്കെട്ടുകളുടെ ഭീകരതയും പച്ചിലകൊമ്പുകളുടെ ചാഞ്ചാട്ടവും ചേർത്തു വെച്ചൊരു ഫോട്ടോ ആരും കൊതിച്ച് പോകും</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ക്യാമറാമാൻ ഞാൻ തന്നെയായത് കൊണ്ട് സുഹൃത്തുക്കൾക്കെല്ലാം അതിരപ്പള്ളി യാത്ര ഓർമ്മയിൽ കുറിച്ചിടാൻ വ്യത്യസ്ഥ പോസുകളിൽ ഒരോ ഫോ</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;"></span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ട്ടോയും ഏടുത്ത് കൊടുത്തു</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ഒരു ചിത്രകാരൻ പണ്ടിവിടെ വന്ന് പ്രകൃതിയുടെ കയ്യൊപ്പ് പതിച്ച ദൃശ്യം നോക്കിയിരുന്ന് മനസ്സിന് വിഭ്രാന്തി പിടിച്ച ഒരു നിമിഷത്തിൽ താഴേക്ക് എടുത്ത് ചാടി മരണക്കയത്തിൽ ഒലിച്ച് പോയതായ ഒരു വാർത്ത കേട്ടിരുന്നു</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ആത്മഹത്യകളും അപകടമരണങ്ങളും തുടർക്കഥയാകുന്നത് കൊണ്ട് സെക്യൂരിറ്റിഗാർഡുകൾ ഇട്ക്കയ്ക്കിടെ വിസിലടിച്ച് സന്ദർശകരെ നിയന്ത്രിക്കുന്നുണ്ട്</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">പ്രവേശന കവാടത്തിൽ തന്നെ വലിയൊരു മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">മരച്ചില്<wbr></wbr>ലകൾക്കിടെയിലൂടെ വെള്ളച്ചാട്ടത്തിന്റെ വിദൂര ദൃശ്യവും കുരങ്ങന്മാരുടെ ലീലാവിലാസങ്ങളും പാറക്കെട്ടുകൾക്കും പുൽമേടകൾക്കുമിടയിലൂ</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;"></span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ടെ ഒഴുകുന്ന പുഴയുടെ ഭംഗിയുമൊക്കെ ക്യാമറക്ക് വിരുന്നായി</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"><span class="il">മഴയാത്ര</span>യിൽ ഇനിയും ഒരു പാട് സ്ഥലങ്ങൾ പിന്നിടാനുള്ളത് കൊണ്ട് </span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">11:45 </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ന് അതിരപ്പള്ളിയോട് ഗുഡ്ബൈ പറഞ്ഞിറങ്ങി</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span></div>
<div class="MsoNormal" style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;"> <wbr></wbr> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">പിന്നീട് പോയത് മൂന്ന് കിലോമീറ്റർക്കപ്പുറത്തുള്ള ചാർപ്പ വെള്ളച്ചാട്ടത്തിലേക്കാണ്</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">സിനി<wbr></wbr>മക്കാരും സീരിയൽകാരുമൊക്കെ ചുറ്റിയടിക്കുന്ന സ്ഥലങ്ങളായത് കൊണ്ട് ഇവിടങ്ങളിൽ എപ്പോഴും ഷൂട്ടിങ്ങ് യൂണിറ്റുകളെ കാണാം</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ചാലക്കുടി</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">-</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">വാൽ</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;"></span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">പ്പാറ റൂട്ടിൽ റോഡരുകിലാണ് ചാർപ്പ വെള്ളച്ചാട്ടം</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ചാലക്കുടിപ്പുഴയി<wbr></wbr>ലേക്ക് ഒഴുകിയെത്തുന്ന ഒരു കൊച്ച് പുഴയുടെ സംഗമസ്ഥാനമാണ് ഈ വെള്ളച്ചാട്ടം</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">വെള്ളച്ചാട്ടത്തി<wbr></wbr>നടുത്ത് ഒരു ചെറിയ പാലമുണ്ട്</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">മഴയുടെ ശക്തി കൂടിയാൽ പാലത്തിന് മുകളിൽ വരെ വെള്ളം എത്താറുണ്ടെത്ര</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">വേനൽക്കാലത്ത് പൂർണ്ണമായും വറ്റിപ്പോകുന്ന ചാർപ്പ വെള്ളച്ചാട്ടം മഴക്കാലയാത്രക്കാർക്കുമാത്രമുള്<wbr></wbr>ള സമ്മാനമാണ്</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span></div>
<div class="MsoNormal" style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ചാർപ്പ വെള്ളച്ചാട്ടത്തിൽ നിന്നും പോയത് പ്രശസ്തമായ വാഴച്ചാൽ വെള്ളച്ചാട്ടത്തിലേക്കാണ്</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">അതി<wbr></wbr>രപ്പള്ളിക്ക് അഞ്ച് കിലോമീറ്റർ അകലെ കൊടും കാടിനോട് തൊട്ടൊരുമ്മിയാണ് വാഴച്ചാൽ വെള്ളച്ചാട്ടമെങ്കിലും അതിരപ്പള്ളിയെപ്പോലെ ഭീതിയുണർത്തുന്ന പശ്ചാത്തലമല്ല ഇവിടെ</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhlEOCJEjF1HagyqS1EQ4CtPm0wJkYGZnPhxTdBZviuzKTHl63wDPppgg3QQdLgbKsTwzE3Z3ArGYLt6SKnmbyaVi98FIz-rdH5F4j-U5hFIAkWwNXD2DqpDwH6ocBdHIm0gSdhOyAKLxYy/s1600/DSCF4559.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1200" data-original-width="1600" height="480" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhlEOCJEjF1HagyqS1EQ4CtPm0wJkYGZnPhxTdBZviuzKTHl63wDPppgg3QQdLgbKsTwzE3Z3ArGYLt6SKnmbyaVi98FIz-rdH5F4j-U5hFIAkWwNXD2DqpDwH6ocBdHIm0gSdhOyAKLxYy/s640/DSCF4559.jpg" width="640" /></a></div>
<span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;"><br /></span>
<span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">മഞ്ഞ് കണങ്ങൾ പോലെ തണുത്തുറഞ്ഞ വെള്ളവും കൈതത്തോപ്പുകൾക്കും പടർന്ന് പന്തലിച്ച് കിടക്കുന്ന മരങ്ങൾക്കും ചെടികൾക്കുമിടയിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്കും നിരന്ന് നിൽക്കുന്ന പാറക്കൂട്ടങ്ങളും വാഴച്ചാൽ വെള്ളച്ചാട്ടത്തെ ആകർഷണീയമാക്കുന്നു</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">യാത്രക്കാരെ<wbr></wbr>ല്ലാവരെയും അണി നിരത്തി ഒരു ഗ്രൂപ്പ് ഫോട്ടൊയും ഇവിടെ വെച്ച് ഗൈഡ് സുധി എടുത്ത് തന്നു</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiV5ZNJ4QfJm-SvpQSU76i4FpcMbGd9BKpMNvZhcWbhr6AuF-bCSaYBRmWxYllOYiECDixyDcGuMYD1xHXJMcGMtXuhUTKTl5reOo2lG6Y7oH2q4LcZQ-VLSeryZm92QChsfz6mBBPfw3Zd/s1600/DSCF4527.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1120" data-original-width="1600" height="448" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiV5ZNJ4QfJm-SvpQSU76i4FpcMbGd9BKpMNvZhcWbhr6AuF-bCSaYBRmWxYllOYiECDixyDcGuMYD1xHXJMcGMtXuhUTKTl5reOo2lG6Y7oH2q4LcZQ-VLSeryZm92QChsfz6mBBPfw3Zd/s640/DSCF4527.jpg" width="640" /></a></div>
<span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"><br /></span>
<span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">വെള്ളച്ചാട്ടത്തിനിരികിലൂ<wbr></wbr>ടെ വേലികെട്ടിത്തിരിച്ച</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ഇടവഴിയിലൂടെ ഉച്ചയൂണും സ്വപ്നം കണ്ട് <span class="il">മഴയാത്ര</span>തുടർന്നു</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span></div>
<div class="MsoNormal" style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ഉച്ചയൂൺ വെറുതേ സ്വപ്നം കണ്ടതല്ല</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ഈ യാത്രയിലെ ഉച്ചയൂണിനെക്കുറിച്ച് ഗൈഡ് പറഞ്ഞ് കൊതിപ്പിച്ച് വായിൽ വെള്ളം വരാൻ തുടങ്ങിയിട്ട് കുറേ</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> നേരമായി</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">മഴയത്തുള്ള നടത്തം കാരണം ക്ഷീണിച്ചത് കൊണ്ട് തന്നെ ഭക്ഷണം കഴിക്കാതെ ഒരു രക്ഷയുമില്ല എന്ന അവസ്ഥയിലാണ്</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">പെരിങ്ങൽകുത്ത് ഐബിയിലേക്കും ലോവർ ഷോളയാർ ഡാമിലേക്കുമാണ് ഇപ്പോൾ യാത്ര പോയിക്കൊണ്ടിരിക്കുന്നത്</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ഡ്രൈവർ ഷിജു ചേട്ടൻ പെട്ടെന്ന് ബ്രേക്ക് ചവിട്ടി നിർത്തി</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">തല പുറത്തിട്ട് നോക്കുമ്പോൾ മുന്നിലുള്ള പ്രൈവറ്റ് ബസ്സിലുള്ള ഡ്രൈവർ റോഡ് സൈഡിലുള്ള മരങ്ങൾക്കിടയിലേക്ക് കൈചൂണ്ടി കാണിക്കുന്നു</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ഒരു പുലി ചാടിപ്പോയത്രേ</span><span lang="EN-US" style="color: black; font-family: "times new roman" , serif; font-size: 14pt;">…</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">!</span></div>
<div class="MsoNormal" style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">എല്ലാവരുടെയും ശ്രദ്ധ പതുങ്ങിയിരിക്കുന്ന പുലിയെ കണ്ടുപിടിക്കലിലായി</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ഇലയനങ്ങുന്<wbr></wbr>നു</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">,</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">വാലു കാണുന്നുണ്ട് എന്നൊക്കെ ഓരോരുത്തർ വിളിച്ച് പറയുന്നുണ്ടെങ്കിലും കാട്ടിലെ പുലി നാട്ടിലെ പുലികൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാൻ മടി കാണിച്ചു</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">. </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">കാടിനു നടുവിലൂടെയുള്ള യാത്രക്കിടയിൽ ഗൈഡ് സുധി അതിരപ്പള്ളിയെക്കുറിച്ച് വീണ്ടും പറയാൻ തുടങ്ങി</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;"> .</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">പശ്ചിമഘട്ടത്തിലെ മഴക്കാടുകളു</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ടേ</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">യും വൈവിധ്യമാർന്ന ജീവജാലങ്ങളുടേയും കേന്ദ്രമായ അതിരപ്പള്ളിയിൽ പുതിയ ജലവൈദ്യുത പദ്ധതി വരുന്നത് പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നതോടോപ്പം തീരദേശത്തുള്ള ആളുകളുടെ ജീവിതവും പ്രതിസന്ധിയിലാക്കുമെന്നത് കൊണ്ടാണ് എതിർപ്പുകൾ ശക്തമാവുന്നത്</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ഉച്ചക്ക് ഒരു മണിയായപ്പോഴേക്കും പെരിങ്ങൽകുത്ത് ഐബിയിൽ എത്തിച്ചേർന്നു</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ചാലക്കുടിപ്പു<wbr></wbr>ഴയിൽ സ്ഥാപിച്ച ആദ്യത്തെ അണക്കെട്ടായ പെരിങ്ങൽകുത്തിന്റെ നിർമ്മാണ സമയത്ത് ബ്രിട്ടീഷുകാർ കനേഡിയൻ മാതൃകയിൽ നിർമ്മിച്ചിട്ടുള്ളതാണ് ഈ ഐബി</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><br />
<div class="separator" style="clear: both; text-align: center;">
</div>
<span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;"><br /></span>
<span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;"><br /></span>
<span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ഐബി</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">യി</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ലെ വിശാലമായ ഹാളിൽ ഉച്ചയൂൺ ഒരുക്കിവെച്ചിട്ടുണ്ടായിരുന്നു</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"><wbr></wbr>ചാലക്കുടിപ്പുഴയിലെ മീൻ വറുത്തതും</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ചിക്കൻ കറിയുമടക്കം എട്ടും കൂട്ടം കറികളോടെയുള്ള ഉഗ്രൻ ശാപ്പാട്</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">. </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">യാത്രാക്ഷീണവും നനഞ്ഞൊട്ടിയ ശരീരത്തിന്റെ വിറയലും കൊണ്ട് നാവിൻ തുമ്പത്ത് കൊതികൂടിയത് കൊണ്ടായിരിക്കാം എല്ലാം വളരെ പെട്ടെന്നായിരുന്നു</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"><span class="il">മഴയാത്ര</span>ക്കാ<wbr></wbr>ർക്ക് മാത്രം പ്രവേശനമുള്ള സ്ഥലമായത് കൊണ്ട് തന്നെ ഇവിടം കാണാൻ കഴിഞ്ഞതും രുചിയേറിയ ഭക്ഷണം കഴിക്കാൻ കഴിഞ്ഞതും യാത്രയിൽ ഇരട്ടി മധുരം നൽകുന്നതായി</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">പെരിങ്ങൽകുത്ത് ഡാമിന്റെ പുറക് വശത്തെ വലിയൊരു മലക്ക് മുകളിലുള്ള ഈ ഐബിയുടെ മുൻവശത്തുള്ള വ്യൂപോയിന്റിൽ നിന്നും വിശാലമായ അണക്കെട്ടിന്റെ ദൃശ്യം കാണാം</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh1fV4T35iT9R3P_onhm6EwOYVpIrZvcipKF-k3zj6SiTt8XqqX_-VCtrm9qTvIcJecru0fL6v8VOZSw6uKx5dwS27uFtG43mWn92v-6UD3cZ4SqfgQyxmO8Zq3s9smCkgsQGosgGMTW-SZ/s1600/DSCF4570-copy.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1100" data-original-width="1600" height="440" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh1fV4T35iT9R3P_onhm6EwOYVpIrZvcipKF-k3zj6SiTt8XqqX_-VCtrm9qTvIcJecru0fL6v8VOZSw6uKx5dwS27uFtG43mWn92v-6UD3cZ4SqfgQyxmO8Zq3s9smCkgsQGosgGMTW-SZ/s640/DSCF4570-copy.jpg" width="640" /></a></div>
<br />
<div class="separator" style="clear: both; text-align: center;">
</div>
<span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"><br /></span>
<span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"><br /></span>
<span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ബംഗ്ലാവിനു ചുറ്റം പൂച്ചെടികൾ വെച്ച് പിടിപ്പിച്ചിട്ടുണ്ട്</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">റോസാപൂക്<wbr></wbr>കളും ബുഷ് ചെടികളും ചുറ്റിപ്പടർന്ന് കിടക്കുന്ന മുല്ലവള്ളികളും കൊണ്ട് മനോഹരമായ മുറ്റത്ത് മഴത്തുള്ളികൾ വന്ന് വീഴുന്നത് മനസ്സിൽ ഗൃഹാതുരത്വത്തിന്റെ വേലിയേറ്റം സൃഷ്ടിക്കും</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZutLvXWpIFRFmJP8nTvcYLJu3Vke_3VVLtcNZLtOnXJi13JIQniGToG_GzWK0FCxfhEA7yoP12wtAN-_HcyxpLehyphenhyphenUhV-VJ06rT3RFXInDIk4sFOPIfDXU5A_0L_oOIp5pOF0CWVhLC-q/s1600/IMG_20160712_135108.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1030" data-original-width="1600" height="410" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZutLvXWpIFRFmJP8nTvcYLJu3Vke_3VVLtcNZLtOnXJi13JIQniGToG_GzWK0FCxfhEA7yoP12wtAN-_HcyxpLehyphenhyphenUhV-VJ06rT3RFXInDIk4sFOPIfDXU5A_0L_oOIp5pOF0CWVhLC-q/s640/IMG_20160712_135108.jpg" width="640" /></a></div>
<div class="separator" style="clear: both; text-align: center;">
</div>
<span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;"><br /></span>
<span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"><br /></span>
<span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ഐബിക്ക് ചുറ്റുമുള്ള കാട്ടിലൂടെ കുറച്ച് നേരം മഴനടത്തത്തിനിറങ്ങി</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ഒരു മരത്തിന് മുകളിൽ ചാടിക്കളിക്കുന്ന കരിങ്കുരങ്ങിനെ യാത്രക്കിടയിൽ കാണാൻ പറ്റി</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">രണ്ടരയോടെ പെരിങ്ങൽകുത്ത് ഐബിയിൽ നിന്നും ലോവർ ഷോളയാറിലേക്ക് യാത്രയായി</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span></div>
<div class="MsoNormal" style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">കിലോമീറ്റ</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">റുകൾ ഒരു പാട്</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> കാടിലൂടെ സഞ്ചരിച്ചാണ് വണ്ടി ലോവ</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ർ </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ഷോളയാർ ഡാമിലെത്തിയത്</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">വൈകുന്നേരം നാലുമണിയായി ഡാമിലെത്തിയപ്പോൾ</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.1965</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ൽ സ്ഥാപിച്ചതാണ് ലോവർ ഷോളയാർ ജലവൈദ്യുത പദ്ധതി</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">പെരിങ്ങൽ കുത്ത് ഐബിയിലെപ്പോലെ ഇവിടെയും പൊതുജനങ്ങൾക്ക് പ്രവേശനമില്ല</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.D.T.P.C </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">യുടെ നേതൃത്വത്തിൽ നടത്തുന്ന ടൂർ ആയത് കൊണ്ട് തന്നെ ഇവിടെ ഞങ്ങൾക്ക് സന്ദർശിക്കാനുള്ള അനുവാദം കിട്ടി</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ഡാം കാണാനിറങ്ങുന്നതിനു മുൻപേ ഗൈഡ് ഓർമ്മപ്പെടുത്തിയിരുന്നു</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ഫോട്ടോ എടുക്കാൻ പറ്റില്ല</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">! </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">മാവോയിസ്റ്റ് ഭീഷണിയുള്ളത് കാരണം ഫോട്ടോഗ്രാഫി പൂർണ്ണമായും നിരോധിച്ചിരിക്കുന്ന മേഖലയാണിത്</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ഡാമിനപ്പുറത്തെ വിശാലമായ മലഞ്ചെരിവുകളിലൂടെയും മരങ്ങൾ തിങ്ങിനിറഞ്ഞ് നിൽക്കുന്ന കാടിലൂടെയുമൊക്കെ ഒന്നു ചുറ്റിയടിക്കാ</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;"></span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ൻ തോന്നും</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">അതിനിടക്ക് ഡ്രൈവർ ഷിജുചേട്ടൻ ദൂരെ ചൂണ്ടിക്കാണിച്ച് അവിടെ കാട്ട് മൃഗങ്ങൾ പോലെ എന്തോ പോകുന്നുണ്ടെന്ന് പറഞ്ഞു</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ഷിജു ചേട്ടൻ ഡ്രൈവർ മാത്രമല്ല അത്യാവശ്യം ഗൈഡിന്റെ പണിയൊക്കെ അറിയുന്ന കക്ഷിയുമാണെന്ന് ഇടയ്ക്കിടെ വണ്ടി നിർത്തിയുള്ള വിവരണങ്ങൾ കേട്ടാൽ തന്നെ മനസ്സിലാകും</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ക്യാമറയെടുത്ത് വിദൂരതയിലെ കഥാപാത്രങ്ങളെ സൂം ചെയ്ത് നോക്കിയപ്പോഴല്ലേ സത്യം മനസ്സിലായത്</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ഒരു സ്ത്രീയും കുട്ടിയും നടന്ന് പോവുകയാണ്</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ആദിവാസികൾ ഒരു പാട് താമസിക്കുന്ന സ്ഥലമാണ് ഷോളയാർ</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ലോവർ ഷോളയാർ നമ്മുടെ സ്വന്തം</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> കേരളാ</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> സർക്കാരിന്റെ അധീനതയിൽ പെട്ടതാണ്</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"><span class="il">മഴയാത്ര</span>യുടെ അവസാനത്തെ സ്വീകരണസ്ഥലമായത് കൊണ്ട് തന്നെ കുറച്ച് നേരം അവിടെ ചിലവഴിച്ചതിനു ശേഷമാണ് വണ്ടി തിരിച്ചത്</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span></div>
<div class="MsoNormal" style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">നാലുമണിച്ചാ<wbr></wbr>യയും കടിയുമൊക്കെ നമ്മൾ മലയാളികളുടെ ഫേവറൈറ്റ് ഐറ്റം ആണല്ലോ</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">യാത്രാക്ഷീണമൊക്കെ പമ്പകടക്കാൻ മഴ പെയ്ത് തണുത്തുറഞ്ഞ് നിൽക്കുന്ന അന്തരീക്ഷത്തിൽ നല്ലൊരു ചൂടൻ കാപ്പി കിട്ടിയാലോ</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">കാപ്പി മാത്രമല്ല</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;"> ..</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">നാടൻ കപ്പപ്പുഴുക്കും കാന്താരി ചമ്മന്തിയും</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">! </span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhug37aWflrTSzywb_jzuzNkPWeb8DHYLC4Dyp0bQAeYYUIhDRdUsiVGRxoMZ4gqieHJsDUbXPt8eCfyyAsixckoVfMmx2b6y5kVFs7IspfPqQ-yFGAXtdHb45FwiMeDGPIxIZWH8JRrXGe/s1600/IMG_20160713_091815.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1201" data-original-width="1600" height="480" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhug37aWflrTSzywb_jzuzNkPWeb8DHYLC4Dyp0bQAeYYUIhDRdUsiVGRxoMZ4gqieHJsDUbXPt8eCfyyAsixckoVfMmx2b6y5kVFs7IspfPqQ-yFGAXtdHb45FwiMeDGPIxIZWH8JRrXGe/s640/IMG_20160713_091815.jpg" width="640" /></a></div>
<span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"><br /></span>
<span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">മടക്ക യാത്ര</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;"> 5:30</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ന് </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> വാഴച്ചാലിലെത്തിയപ്പോഴായിരുന്<wbr></wbr>നു</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">നാടൻ തട്ടുകടയിൽ നിന്ന് നാലുമണി</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">സൽക്കാരം കിട്ടിയത്</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">കാപ്പി വെറും കാപ്പിയല്ല</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">..</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">കരിപ്പെട്ടി കാപ്പി</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ശർക്കര കൊണ്ടുണ്ടാ</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ക്കി</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">യ കാപ്പിയെന്നാണ് അവർ പറഞ്ഞത്</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">അടുക്കളയിൽ ചെന്ന് നോക്കിയപ്പോൾ മനസ്സിലായി പനംചക്കര കൊണ്ടുണ്ടാക്കുന്ന കാപ്പിയാണിത്</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"><span class="il">മഴയാത്ര</span>യിൽ കിട്ടിയ ഒരു കിടിലൻ </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">സൽക്കാരം </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">തന്നെയായിരുന്നു അത്</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ചായ കുടി കഴിഞ്ഞതിന് ശേഷം നേരെ ചാലക്കുടിയിലേക്ക്</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">. </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">പിന്നീടുള്ള യാത്ര പാട്ട് പാടി അനുഭവങ്ങൾ പങ്ക് വെച്ച്</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">കഥകൾ പറഞ്ഞ് വിനോദയാത്ര മൂഡിലായിരുന്നു</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്ന് വന്നവരായിരുന്നെങ്കിലും സഞ്ചാരസ്നേഹികളായത് കൊണ്ട് യാത്ര സന്തോഷകരമായിരുന്നു</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ഗൈഡിന്റെ സേവനം</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">,</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">സ്വാദിഷ്ടമായ ഭക്ഷണങ്ങൾ</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">, </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">യാത്രയിലെ സുരക്ഷിതത്വം</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">,</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">പ്രകൃതിരമണീയമായ സ്ഥലങ്ങൾ തുടങ്ങി എന്ത് കൊണ്ടും<span class="il">മഴയാത്ര</span> ഓർമ്മകളിൽ ഇടം പിടിക്കുന്നതായി മാറി</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><br />
<span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;"><br /></span></div>
<div class="MsoNormal" style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<br /></div>
<div class="MsoNormal" style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<br /></div>
<div class="MsoNormal" style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">NB: </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"><span class="il">മഴയാത്ര</span> ജൂൺ</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;"> 16 </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ന് തുടങ്ങി സെപ്റ്റംബർ പകുതി വരെ മാത്രമേ ബുക്കിങ്ങ് സ്വീകരിക്കുകയുള്ളൂ</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">യാത്ര ബുക്ക് ചെയ്യുന്നതിന് അതിരപ്പിള്ളി ഡിഎംസി ഓഫീസിന്റെ ഫോണ്‍ നമ്പ</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">റിൽ വിളിക്കാം </span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">0480-276 9888,<a href="tel:(949)%20706-9888" style="color: #1155cc;" target="_blank" value="+19497069888">9497069888</a>.. </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">രാവിലെ</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">യാത്ര</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">പുറപ്പെടുന്നത്</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">കൊണ്ട്</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ദൂരസ്ഥലങ്ങളിൽ</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">നിന്ന്</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">വരുന്നവർക്ക്</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ചാലക്കുടി</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">PWD </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ഗസ്റ്റ്</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ഹൌസിൽ</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">തലേ</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ദിവസം</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">താമസിക്കാനുള്ള</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">സൌകര്യം</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ഉപയോഗപ്പെടുത്താവുന്നതാണ്</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;"></span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ഫോണ്‍: </span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">0480-2702686.</span></div>
<div class="MsoNormal" style="background-color: white; color: #222222; font-family: arial, sans-serif; font-size: 12.8px;">
<span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">അതിരപ്പള്ളി</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ഡി</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">എം</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">സിയുടെ</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">കീഴിൽ</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">തന്നെ</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">നടത്തുന്ന</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">മലക്കപ്പാറ</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ജംഗിൾ</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">സഫാരി</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">, </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">നെല്ലിയാമ്പതി</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"></span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ഫാം</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ടൂർ</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">, </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">വാൽ</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;"></span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">പ്പാറ</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ഹിൽ</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">സഫാരി</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">തുടങ്ങിയ</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ടൂർ</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">പാക്കേജുകൾ</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ക്ക് സമയ പരിധിയില്ല</span><span style="color: black; font-family: "anjalioldlipi"; font-size: 14pt;">.</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">എപ്പോഴും</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"> </span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ബുക്ക്</span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;"></span><span lang="ML" style="color: black; font-family: "anjalioldlipi"; font-size: 14pt;">ചെയ്യാവുന്നതാണ്</span><span lang="EN-US" style="color: black; font-family: "anjalioldlipi"; font-size: 14pt;">. </span><span lang="EN-US"><a data-saferedirecturl="https://www.google.com/url?hl=en&q=http://www.athirappillydmc.com/&source=gmail&ust=1496617094155000&usg=AFQjCNFFSNHy7fet63EwGPeyctpIDQcMTw" href="http://www.athirappillydmc.com/" style="color: #1155cc;" target="_blank"><span style="font-family: "anjalioldlipi"; font-size: 14pt;">http://www.athirappillydmc.<wbr></wbr>com/</span></a></span></div>
</div>
എന്‍.പി മുനീര്‍http://www.blogger.com/profile/13107196381646754270noreply@blogger.com1tag:blogger.com,1999:blog-1278147256298262715.post-35051215903026050582017-06-04T01:54:00.002+03:002017-06-04T01:56:40.840+03:00കണ്ണീർ വറ്റാത്ത വയനാടൻ കുടിലുകൾ<div dir="ltr" style="text-align: left;" trbidi="on">
<span style="background-color: white; color: #1d2129; font-family: "helvetica" , "arial" , sans-serif;"><span style="font-size: large;">താ</span></span><span style="background-color: white; color: #1d2129; font-family: "helvetica" , "arial" , sans-serif; font-size: 14px;">മരശ്ശേരി ചുരത്തിന്റെ ഒമ്പത് കൊടും വളവുകളും കയറി പ്രകൃതി പച്ചപ്പുതപ്പിട്ട മനോഹരിയായ വയനാടിന്റെ തണുത്തുറഞ്ഞ മണ്ണിലേക്ക് കാൽ കുത്തിയപ്പോൾ മനസ്സിനെ കുളിരണിയിക്കേണ്ടതായിരുന്നു</span><wbr style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;"></wbr><span class="word_break" style="background-color: white; color: #1d2129; display: inline-block; font-family: "helvetica" , "arial" , sans-serif; font-size: 14px;"></span><span style="background-color: white; color: #1d2129; font-family: "helvetica" , "arial" , sans-serif; font-size: 14px;">.പക്ഷേ കണ്ണീരനുഭവങ്ങളുടെ നൊമ്പരക്കഥകൾ മനസ്സിൽ കണ്ണീർമഴ പെയ്യിക്കുകയായിരുന്നു.കുവൈ</span><wbr style="background-color: white; color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;"></wbr><span class="word_break" style="background-color: white; color: #1d2129; display: inline-block; font-family: "helvetica" , "arial" , sans-serif; font-size: 14px;"></span><span style="background-color: white; color: #1d2129; font-family: "helvetica" , "arial" , sans-serif; font-size: 14px;">ത്തിൽ നിന്നും സുമനസ്സുകളുടെ കാരുണ്യത്താൽ യൂത്ത് ഇന്ത്യാ കുവൈത്ത് പിരിച്ചെടുത്ത സംഖ്യ സോളിഡാരിറ്റിയുടെ പ്രവർത്തകർ വയനാടൻ ഉൾപ്രദേശങ്ങളിലെ ദാരിദ്ര്യം</span><span class="text_exposed_show" style="background-color: white; color: #1d2129; display: inline; font-family: "helvetica" , "arial" , sans-serif; font-size: 14px;"><span style="font-family: inherit;">ചുറ്റിവരിഞ്ഞ കുടിലുകളിലേക്ക് ഭക്ഷണസാധനങ്ങളായി മാസം തോറും വിതരണം ചെയ്യുന്ന റേഷൻ പദ്ധതിയുടെ ഉദ്ഘാടനം കൽപ്പറ്റയിലെ മുൻസിപ്പൽ ടൌൺഹാളിൽ വെച്ച് നടന്നപ്പോൾ അതിൽ പങ്കെടുക്കാൻ കഴിഞ്ഞതും ജീവിതയാത്രയിൽ തളർന്ന് വീണു പോയവരുടെ ദൈന്യതയാർന്ന മുഖങ്ങൾ നേരിട്ട് കാണാൻ കഴിഞ്ഞതും നൊമ്പരക്കാഴ്ചകളുടെ കരളലിയിപ്പിക്കുന്ന കഥകൾ ഓരോ പ്രാസംഗികരും വിവരിക്കുകയും ചെയ്തപ്പോൾ മനസ്സിൽ ബാക്കിയായത് ഒന്നു മാത്രം..</span></span><br />
<span style="color: #1d2129; font-family: inherit; font-size: 14px;">എത്ര ഭാഗ്യവാന്മാരാണ് നമ്മൾ ? </span><br />
<span style="color: #1d2129; font-family: inherit; font-size: 14px;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhmGSrqI7qzpZi3B7OomOSpXkKS211dkIFMRHp63DGkb4EJcb8Rteiwj8rPo_B27rAycGq-EApm1zCvCISCzqiFvByexDflQJkgdI20pAxGF_ZJpGo74k3ZSkQMF2x76k-ANAEkrcs74gwP/s1600/13693035_10154331211927603_8558972865515918310_o.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="640" data-original-width="1292" height="315" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhmGSrqI7qzpZi3B7OomOSpXkKS211dkIFMRHp63DGkb4EJcb8Rteiwj8rPo_B27rAycGq-EApm1zCvCISCzqiFvByexDflQJkgdI20pAxGF_ZJpGo74k3ZSkQMF2x76k-ANAEkrcs74gwP/s640/13693035_10154331211927603_8558972865515918310_o.jpg" width="640" /></a></div>
<span style="color: #1d2129; font-family: inherit; font-size: 14px;"><br /></span>
<span style="color: #1d2129; font-family: inherit; font-size: 14px;"><br /></span>
<span style="color: #1d2129; font-family: inherit; font-size: 14px;">വിശിഷ്ടാതിഥികൾ എത്താൻ താമസിച്ചത് കൊണ്ട് അല്പം വൈകിത്തുടങ്ങിയ പരിപാടിയിൽ ഒരു കൂട്ടർ മാത്രം നേരത്തെ എത്തിയിരുന്നു.അവശരായ വൃദ്ധജനങ്ങൾ...ഒറ്റ നോട്ടത്തിൽ തന്നെ അർഹരായവർ എന്ന് തോന്നിക്കുന്ന ആ പാവപ്പെട്ടവരെക്കൊണ്ട് തന്നെ സദസ്സ് നിറഞ്ഞ് കവിഞ്ഞിരുന്നു.എന്റെയൊപ്പം ഭാര്യയും മോനും ഉമ്മയും ഈ കാരുണ്യ പ്രവർത്തനത്തിന് സാക്ഷികളായി ഉണ്ടായിരുന്നു.വയസ്സായവർക്ക</span><wbr style="color: #1d2129; font-family: Helvetica, Arial, sans-serif; font-size: 14px;"></wbr><span class="word_break" style="color: #1d2129; display: inline-block; font-family: inherit; font-size: 14px;"></span><span style="background-color: white; color: #1d2129; font-family: "helvetica" , "arial" , sans-serif; font-size: 14px;">് തന്നെയായിരിക്കും കഷ്ടപ്പെടുന്നവരുടെ മനോനിലയും നൊമ്പരവും കൂടുതൽ ഹൃദയത്തിൽ തട്ടുന്നത്.പല പ്രാസംഗികരും പറഞ്ഞ അനുഭവങ്ങൾ എന്നോട് പിന്നീട് ഉമ്മ വിവരിക്കുകയുണ്ടായി.അതിൽ ചിലത് ഞാൻ കുറിച്ചിടുകയാണ്.</span><br />
<span class="text_exposed_show" style="background-color: white; color: #1d2129; display: inline; font-family: "helvetica" , "arial" , sans-serif; font-size: 14px;">· ഭക്ഷണപ്പൊതിയുമായി പൊട്ടിപ്പൊളിഞ്ഞ ഒരു കൂരയിൽ ആരോരും സഹായമില്ലാതെ കഴിഞ്ഞിരുന്ന ഒരു വ്യക്തിയുടെ അടുക്കൽ ചെന്നപ്പോൾ അത് സ്വീകരിച്ച് കൊണ്ട് അയാൾ പൊട്ടിക്കരഞ്ഞുവത്രെ! അതി സമ്പന്നനായിരുന്ന അയാൾ അസുഖം പിടിപെട്ട് ഉള്ളതെല്ലാം വിറ്റ് പെറുക്കി ചികിത്സ തുടങ്ങിയതോടെ ബന്ധുക്കളെല്ലാം അകന്ന് പോയി .ആരും തിരിഞ്ഞ് നോക്കാനില്ലാതെ ഒറ്റപ്പെട്ട് കഴിയുന്ന അയാൾ പൊട്ടിക്കരഞ്ഞത് മറ്റൊന്നും കൊണ്ടല്ല. പണ്ട് പാവങ്ങൾക്ക് ഇത് പോലെ കിറ്റ് വിതരണം അയാളും ചെയ്തിരുന്നുവത്രെ.അതേ അവസ്ഥ തനിക്കും ഉണ്ടായല്ലോ എന്ന ഞെട്ടലാണ് അയാൾക്ക് വേദനയുണ്ടാക്കിയത്.വിധി എത്ര ക്രൂരമായാണ് പെരുമാറുന്നതെന്ന് നോക്കൂ..<br /><span style="font-family: inherit;">· പെയിൻ & പാലിയേറ്റീവ് പ്രതിനിധികൾ ഒരു രോഗിയുടെ വീട്ടിൽ ചെന്ന് മൂത്രത്തിന്റെ ട്യൂബ് മാറ്റിക്കൊടുക്കാറുണ്ടായിരു</span><wbr></wbr><span class="word_break" style="display: inline-block; font-family: inherit;"></span>ന്നു.സ്ഥിരമായി ഇത് ചെയ്ത് കൊണ്ടിരുന്നപ്പോൾ ആ വൃദ്ധൻ ഒരു ദിവസം കിടക്കക്കടിയിൽ നിന്ന് കുറച്ച് നോട്ടുകൾ എടുത്ത് അവരുടെ കയ്യിൽ കൊടുത്തു.അത് വേണ്ടെന്ന് പറഞ്ഞ അവരോട് അയാൾ പറഞ്ഞത്രെ “ എന്റെ പേരക്കുട്ടി ഓരോ പ്രാവശ്യവും ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോൾ ആയിരം രൂപ ഹോസ്പിറ്റൽ ചിലവും 600 രൂപ വണ്ടി വാടകയും പിന്നെ 400 രൂപ അവന് എന്റെ കൂടെ വരുന്നതിന്റെ കൂലിയും വേടിക്കാറുണ്ട്.എന്റെ സ്വന്തം കുട്ടിക്കില്ലാത്ത കരുണ നിങ്ങൾ കാണിക്കുകയാണല്ലോ..’ കാശിന് മാത്രം സഹായം ചെയ്യുന്ന ഇന്നത്തെ തലമുറയുടെ മനസ്ഥിതിയെക്കുറിച്ചെന്ത് പറയാൻ...!<br /><span style="font-family: inherit;">· ആശുപത്രിയിൽ ഒരു രോഗിയെ സന്ദർശിക്കാൻ ചെന്നപ്പോൾ തൊട്ടടുത്ത കിടക്കയിൽ ബാത്ത് റൂമിൽ പരസഹായമില്ലാതെ പോകാൻ കഴിയാതെ വിഷമിക്കുന്ന അമ്മയെ സഹായിക്കാതെ മകൾ പറയുകയാണെത്രെ...“ അമ്മ ചെയ്ത് കൂട്ടിയതിനാണ് ഇതൊക്കെ അനുഭവിക്കുന്നത്..അതനുഭവിച്</span><wbr></wbr><span class="word_break" style="display: inline-block; font-family: inherit;"></span>ച് തന്നെ തീർത്തോ ..”<br />ശരീരം തളർന്നതിനോടോപ്പം മനസ്സിനെയും തളർത്തുന്നതാണ് ഇത്തരത്തിൽ സ്വന്തമെന്ന് പറയുന്നവരുടെ കുത്ത് വാക്കുകൾ..മനുഷ്യർക്ക് ഇത്ര കരുണയില്ലാത്തവരാകാൻ കഴിയുമോ ..?.<br /><br /><span style="font-family: inherit;">· ഒരു ഗൾഫുകാരൻ കിട്ടുന്ന കാശിനൊക്കെ സ്ഥലങ്ങൾ വാങ്ങുകയും മകളുടെ കല്യാണത്തിന് കാശൊരുക്കി കൂട്ടി തയ്യാറായിക്കൊണ്ടിരിക്കുകയു</span><wbr></wbr><span class="word_break" style="display: inline-block; font-family: inherit;"></span><span style="font-family: inherit;">ം ചെയ്യുന്നതിനിടക്ക് ലീവിന് നാട്ടിൽ വന്ന സമയത്ത് വയറ് വേദന വന്ന് ആശുപത്രിയിൽ പോയി.അവിടെ നിന്ന് വാർഡിലേക്ക് മാറ്റാൻ പറഞ്ഞ് വാർഡിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോഴാണ്</span><wbr></wbr><span class="word_break" style="display: inline-block; font-family: inherit;"></span> ആ പേരിലേക്കൊന്ന് നോക്കിയത് “ ക്യാൻസർ വാർഡ് ! ”. ഇത് കണ്ട് പരിഭ്രാന്തനായ അയാൾ ഭാര്യയുടെ നെഞ്ചത്ത് ഇടിക്കുകയും അളിയനെ അടിക്കുകയും ചെയ്ത് പൊട്ടിക്കരഞ്ഞുവത്രെ! എത്ര പെട്ടെന്നാണ് അപ്രതീക്ഷിത രോഗങ്ങൾ ജീവിതത്തെ കീറിമുറിക്കുന്നതെന്ന് നോക്കൂ.. !</span><br />
<span class="text_exposed_show" style="background-color: white; color: #1d2129; display: inline; font-family: "helvetica" , "arial" , sans-serif; font-size: 14px;"><br /></span>
<span class="text_exposed_show" style="background-color: white; color: #1d2129; display: inline; font-family: "helvetica" , "arial" , sans-serif; font-size: 14px;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
</div>
<span class="text_exposed_show" style="background-color: white; color: #1d2129; display: inline; font-family: "helvetica" , "arial" , sans-serif; font-size: 14px;"><br /><br /> കൊടും ദുരിതത്തിലകപെട്ടവരെ കണ്ടെത്താൻ സോളിഡാരിറ്റി പ്രവർത്തകർ വിഷവള്ളി പോലെ ദാരിദ്ര്യം ചുറ്റിവരിഞ്ഞ കുടിലുകളിൽ കയറിയിറങ്ങിയപ്പോൾ കണ്ടെത്തിയവർ ഒരു പാട് പേരുണ്ട്.</span><br />
<span class="text_exposed_show" style="background-color: white; color: #1d2129; display: inline; font-family: "helvetica" , "arial" , sans-serif; font-size: 14px;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLtdPm-h4BYr6mNmEM9W4iL0qJ86zXIKZoxhyphenhyphenOiQUo83E5J1D10Ql9QtUo-XepPbRneAhwttNQpDudbM4LZCeoBhcwZ8hdrYjGb9z7eHVVzf3q_T6oXF4SaGVf9kjkbO5vAWKMYh8irAV2/s1600/IMG-20160810-WA0002.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="584" data-original-width="1040" height="358" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLtdPm-h4BYr6mNmEM9W4iL0qJ86zXIKZoxhyphenhyphenOiQUo83E5J1D10Ql9QtUo-XepPbRneAhwttNQpDudbM4LZCeoBhcwZ8hdrYjGb9z7eHVVzf3q_T6oXF4SaGVf9kjkbO5vAWKMYh8irAV2/s640/IMG-20160810-WA0002.jpg" width="640" /></a></div>
<span class="text_exposed_show" style="background-color: white; color: #1d2129; display: inline; font-family: "helvetica" , "arial" , sans-serif; font-size: 14px;"><br /></span>
<span class="text_exposed_show" style="background-color: white; color: #1d2129; display: inline; font-family: "helvetica" , "arial" , sans-serif; font-size: 14px;"><br /></span>
<span class="text_exposed_show" style="background-color: white; color: #1d2129; display: inline; font-family: "helvetica" , "arial" , sans-serif; font-size: 14px;"><br /></span>
<span class="text_exposed_show" style="background-color: white; color: #1d2129; display: inline; font-family: "helvetica" , "arial" , sans-serif; font-size: 14px;"><br /></span>
<span class="text_exposed_show" style="background-color: white; color: #1d2129; display: inline; font-family: "helvetica" , "arial" , sans-serif; font-size: 14px;">ഭക്ഷണത്തിനുള്ള വകയെങ്കിലും എത്തിക്കാൻ കഴിയുക എന്നത് അവരോട് നാം ചെയ്യേണ്ട കുറഞ്ഞ ബാധ്യതയാണ് .ഇനിയും ഒരുപാട് പേർക്ക് സഹായങ്ങൾ എത്തിക്കുക തന്നെ വേണം. </span><br />
<span class="text_exposed_show" style="background-color: white; color: #1d2129; display: inline; font-family: "helvetica" , "arial" , sans-serif; font-size: 14px;"><br /></span>
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhQp8n0D5rnytJrLf1Z4qN6Vr8ELkPUbAIf4ln7bEv3aw_sHDXOLHw6tyyy06MS2Td7v96LjNDq0RyySNm5joa5TnKZ0G4k5aE18EYU63iSGbAofo7jztI510I7XhJO2UPZGgSJumnQVHMN/s1600/IMG-20160810-WA0009.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="768" data-original-width="1280" height="384" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhQp8n0D5rnytJrLf1Z4qN6Vr8ELkPUbAIf4ln7bEv3aw_sHDXOLHw6tyyy06MS2Td7v96LjNDq0RyySNm5joa5TnKZ0G4k5aE18EYU63iSGbAofo7jztI510I7XhJO2UPZGgSJumnQVHMN/s640/IMG-20160810-WA0009.jpg" width="640" /></a></div>
<span class="text_exposed_show" style="background-color: white; color: #1d2129; display: inline; font-family: "helvetica" , "arial" , sans-serif; font-size: 14px;"><br /></span>
<span class="text_exposed_show" style="background-color: white; color: #1d2129; display: inline; font-family: "helvetica" , "arial" , sans-serif; font-size: 14px;"><br /></span>
<span class="text_exposed_show" style="background-color: white; color: #1d2129; display: inline; font-family: "helvetica" , "arial" , sans-serif; font-size: 14px;"><br /></span>
<span class="text_exposed_show" style="background-color: white; color: #1d2129; display: inline; font-family: "helvetica" , "arial" , sans-serif; font-size: 14px;"><br /></span>
<span class="text_exposed_show" style="background-color: white; color: #1d2129; display: inline; font-family: "helvetica" , "arial" , sans-serif; font-size: 14px;">കമ്മ്യൂണിസ്റ്റുകാരനായ കല്പറ്റ മുൻസിപ്പിലാറ്റി കൌൺസിലർ കെ.ടി ബാബു പറയുകയുണ്ടായി.വരുമ്പോൾ മുൻസിപ്പാലിറ്റി നൽകുന്ന സഹായമാണെന്ന് കരുതി ഒരു പാട് കിഡ്നി രോഗികൾ വിളിച്ചുവത്രെ.. അപേക്ഷ കൊടുത്ത് അർഹരായവർക്കാണ് ഇപ്പോൾ കൊടുക്കുന്നതെന്നും സംഘാടകരോട് പരിഗണിക്കാൻ ആവശ്യപ്പെടാം എന്നും അദ്ധേഹം അറിയിച്ചത്രെ..ഗവണ്മെന്റ് സഹായങ്ങൾ എല്ലാവരിലേക്കും എത്തിക്കാൻ കഴിഞ്ഞെന്ന് വരില്ല. സോളിഡാരിറ്റി ചെയ്യുന്നത് മാതൃകയാക്കി കുടിലുകളിൽ കയറിച്ചെന്ന് അർഹരായവരെ കണ്ടെത്തി സഹായം നൽകാൻ സന്നദ്ധ സംഘടനകളും യുവജനങ്ങളും തയ്യാറായാൽ മാത്രമേ പൂർണ്ണമായും ദാരിദ്ര്യം ഇല്ലാതാക്കാൻ കഴിയൂ എന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.<br />ഉമ്മ ഒന്ന് കൂടി പറഞ്ഞു. സഹായം ഏറ്റ് വാങ്ങാൻ വന്ന ഒരു വയസ്സായ സ്ത്രീ ചോദിച്ചത്രെ..നിങ്ങളും ഇതിനായി വന്നവരാണോന്ന് ..? അല്ലെന്നും സഹായം വിതരണം ചെയ്യാനായി എത്തിയതാണെന്നും ഒരു വർഷത്തിനുള്ള ഭക്ഷണ സാധനങ്ങൾ മാസം തോറും നൽകുന്നുണ്ടെന്നും അറിയിച്ചപ്പോൾ അവരുടെ കണ്ണുകൾ വല്ലാതെ തിളങ്ങിയത്രെ..അവർ കരുതിയിരുന്നത് ഒറ്റത്തവണ മാത്രമേ കിട്ടൂ എന്നായിരുന്നു! വിശപ്പിന്റെ തേങ്ങൽ അടങ്ങുമ്പോഴുള്ള സന്തോഷം അത് അനിർവചനീയമാണ്..ദാരിദ്ര്യം നീങ്ങുന്നതോടൊപ്പം മനസ്സും സന്തോഷിക്കേണ്ടതുണ്ട്. താങ്ങായും തണലായും ആശ്വസിപ്പിക്കാനും കൂടെ നിൽക്കാനും പ്രതീക്ഷകൾ നൽകാനും സ്വപ്നങ്ങൾ കാണാനും അവസരമുണ്ടാക്കിക്കൊടുക്കുക എന്നത് ജീവിതം പാതിവഴിയിൽ വീണുടഞ്ഞവരോട് നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ പുണ്യമാണ്.സ്വന്തക്കാർ കാണിക്കാത്ത മഹാമനസ്കത ചെയ്യേണ്ടത് നമ്മൾ ഓരോരുത്തരും തന്നെയാണ്.<br /><span style="font-family: inherit;"> വയനാടൻ കാഴ്ചകളിൽ നിന്നും ചുരമിറങ്ങി ഞാൻ നേരെ പോയത് ഒരമ്മയെക്കാണാനായിരുന്നു.പണ</span><wbr></wbr><span class="word_break" style="display: inline-block; font-family: inherit;"></span><span style="font-family: inherit;">്ട് ദാരിദ്ര്യം പൊതിഞ്ഞ പഠനകാലത്ത് ഭക്ഷണം തന്ന് സ്നേഹവിരുന്നൊരുക്കി സ്വന്തം മകനെ അതിരറ്റ് സ്നേഹിച്ച് മകന്റെ വിജയങ്ങളിൽ ആഹ് ളാദവതിയായിരുന്ന അമ്മ.സുഖവിവരങ്ങളന്വേഷിക്കാ</span><wbr></wbr><span class="word_break" style="display: inline-block; font-family: inherit;"></span><span style="font-family: inherit;">നും അമ്മയുടെ സന്തോഷമുഖം കാണാനും പോയെയെന്നെ അവരുടെ കണ്ണീരൊലിക്കുന്ന വിഷാദം പെയ്തിറങ്ങുന്ന അവസ്ഥ വല്ലാതെ നൊമ്പരപ്പെടുത്തി.മകൻ കാശുകാരനായതോടെ അമ്മയാരെന്നും അമ്മയുടെ വിലയെന്തെന്നുമൊക്കെ മറന്ന് കഴിഞ്ഞു.കൂടെ ആശ്വാസമായുണ്ടായിരുന്ന ഭർത്താവ് കൂടി മരിച്ചതോടെ വല്ലാതെ ഒറ്റപ്പെട്ടിരിക്കുന്നു.സമ്</span><wbr></wbr><span class="word_break" style="display: inline-block; font-family: inherit;"></span>പത്തിനെ പുൽകിയപ്പോൾ സ്വന്തം അമ്മയെ സ്നേഹിക്കാനും മനസ്സിലാക്കാനും പരിചരിക്കാനും മറന്ന് പോയ അവനോടൊക്കെ ഞാനെന്ത് പറയാൻ..എനിക്ക് പരിചയമുണ്ടായിരുന്നത് എന്നും സ്നേഹവും സന്തോഷവും അച്ചന്റെയും അമ്മയുടെയും സംസാരവും കൊണ്ട് നിറഞ്ഞിരുന്ന മനോഹരമായി ജീവിച്ചിരുന്ന അവരുടെ കുഞ്ഞ് വീടായിരുന്നു.കരയുന്ന അമ്മയുടെ ,മകനെയോർത്ത് വേദനിക്കുന്ന ആ അമ്മയുടെ മുഖം കാണാനുള്ള വിധിയുണ്ടായല്ലോ എന്നോർത്താണ് എനിക്കിപ്പോൾ സങ്കടം </span></div>
എന്‍.പി മുനീര്‍http://www.blogger.com/profile/13107196381646754270noreply@blogger.com1tag:blogger.com,1999:blog-1278147256298262715.post-34865114787732976642016-02-16T09:10:00.000+03:002016-02-16T09:59:00.471+03:00പറഞ്ഞു തീരാത്ത പ്രവാസ വിശേഷങ്ങൾ : അനുഭവങ്ങൾക്ക് പറയാനുള്ളത് !<div dir="ltr" style="text-align: left;" trbidi="on">
<span style="background-color: #f6f6f6; font-family: "trebuchet ms" , "trebuchet" , sans-serif;"><span style="font-size: large;">അ</span>ഞ്ച്<span style="font-size: large;"> </span>വർഷങ്ങൾക്ക് മുൻപ്</span><span style="background-color: #f6f6f6; font-family: "trebuchet ms" , "trebuchet" , sans-serif;"> <a href="http://thoothappuzhayoram.blogspot.com/2011/01/blog-post.html">പറഞ്ഞു തീരാത്ത പ്രവാസ വിശേഷങ്ങള്‍..</a> എന്ന തലക്കെട്ടിൽ പ്രവാസികളെക്കുറിച്ചൊരു ലേഖനം എഴുതാൻ എന്നെ പ്രേരിപ്പിച്ചത് പലപ്പോഴായി പ്രവാസലോകത്ത് നേരിൽ കണ്ട് മുട്ടിയ ഒരു പാട് പേരുടെ അനുഭവങ്ങളായിരുന്നു.യാദൃച്ഛി കമായി കടന്ന് വന്ന പല നിമിഷങ്ങളിൽ നിന്നും ഒരു കഥയുണ്ടാക്കിയാലോ എന്നുള്ള ആലോചനയുണ്ടായെങ്കിലും എല്ലാ അനുഭവങ്ങൾക്കും സാക്ഷിയായത് കൊണ്ട് തന്നെ അത് യാദാർത്ഥ്യബോധത്തോടെ ഉൾക്കൊള്ളാൻ ലേഖനമായിട്ട് തന്നെ എഴുതുകയായിരുന്നു. അതിൽ പരാമർശിക്കപ്പെട്ട, വിവിധ അനുഭവങ്ങളിലൂടെ കടന്ന് പോയ പ്രവാസികളെ പല സന്ദർഭങ്ങളിലായി വീണ്ടും കാണാനുള്ള അവസരം വന്നണയുകയുണ്ടായി.അൽഭുതമെന്ന് പറയട്ടെ വ്യത്യസ്ഥമായ പല കാഴ്ചകളാണ് എനിക്ക് കാണാൻ കഴിഞ്ഞത്.ആ അനുഭവങ്ങളിലെക്കൊന്ന് സഞ്ചരിക്കുകയാണ് ഈ കുറിപ്പിലൂടെ. കുടുംബത്തിന് വേണ്ടി വർഷങ്ങളോളാം കഷ്ടപ്പെട്ട് അവസാനം ആരും വില കൽപ്പിക്കാതിരിക്കുന്ന പരിഭവത്തോടെ ഗൾഫിൽ കാലാകാലം ജീവിച്ച് തീർക്കാൻ വിധിക്കപ്പെട്ട പ്രവാസികളെക്കുറിച്ചതിൽ പ്രതിപാദിച്ചിട്ടുണ്ട്. അത്തരക്കാരുടെ ലിസ്റ്റ് വളരെ നീണ്ടതാണ്. കുടുംബത്തിന് വേണ്ടി ചെയ്തത് തന്നതെല്ലാം നന്ദിയില്ലാതെ മറന്ന് കുടുംബം നോക്കിയവന്റെ കുറ്റം മാത്രം പറയുന്ന ഒരു വീട്ടുകാരുടെ സംസാരം കേട്ടപ്പോൾ ഈ വിലയില്ലായ്മ ശരിക്കും ബോധ്യമാവുകയായിരുന്നു.പുര നിറഞ്ഞ് നിൽക്കുന്ന സഹോദരിമാരെയും പട്ടിണിയും ദുരിതവും കൊണ്ട് കഷ്ടപ്പെട്ട് ജീവിക്കുന്ന കുടുംബത്തെയും ഓർത്ത് വയസ്സ് തിരുത്തി പാസ്പോർട്ട് എടുത്ത് കിട്ടിയ വിസക്ക് ഗൾഫിൽ പോയി വർഷങ്ങളോളം പണിയെടുത്ത് നാട്ടിലേക്കൊന്ന് വിശ്രമിക്കാൻ വന്ന മകന്റെ കരുതലില്ലായ്മയെപ്പെറ്റി പറയാൻ മാത്രമേ ഈ ഉമ്മാക്ക് സമയമുള്ളൂ... “ കുട്ട്യേ..എല്ലാം കൊണ്ട് പ്പൊ സുഖാ... കെട്ടിച്ചോട്ത്തെ കുട്ട്യോൾക്കൊക്കെ പരമ സുഖാ... മക്കളൊക്കെ വലുതായി ഗൾഫിപ്പോയി ഓലൊക്കെ വീടും വെച്ചു... എളയോനും ആള് ഉശാറാ..കാര്യ ബോധണ്ട് ..ഓനെക്കുറിച്ച് ഇന്ക്ക് വെഷമല്ല.. പക്ഷേ ന്റെ മൂത്ത മകൻ ബാബൂന്റെ കാര്യാലോയിച്ചിട്ട് ഇപ്പളും ദെണ്ണം തീര്ണ് ല്ല. ഓൻ ഗൾഫീന്ന് വന്നാ പിന്നെ സെറ്റും കൂടീം ങ്ങനെ നടക്കും ...ഇത്ര കാലം ഗൾഫിൽ നിന്ന്ട്ട് ഒന്നൂല്ലത്രെ ഓന്റെ കയ്യില്‍! ഓന്കൂല്ലെ പെണ്ണും കുട്ട്യോളും...ഒരു പെരെക്കിത് വരെ തറ പോലും ഇട്ട്ട്ടില്ല..എന്താപ്പോന്റെ വിചാരന്നാവോ...” “ ങ്ങളെ മൂന്ന് പെൺകുട്ട്യോളേം കെട്ടിച്ചയച്ചത് ബാബു ഗൾഫീപ്പോയിട്ടല്ലേ....” , വീടിന്റെ ആധാരം ബാങ്കിന്ന്ട്ത്തതും ഇത്രകാലം വീട്ട് ചെലവിന് പൈസ അയക്കുന്നതുമൊക്കെ ബാബു തന്നെയല്ലേ.. ” ഞാനൊന്ന് ഓർമ്മപ്പെടുത്തി നോക്കി “ അതൊക്കെ ശരിയന്നെ.... ന്നാലും കുട്ട്യേ ഇത്ര കാലം ഗൾഫില്‍ നിന്നിട്ട് സ്വന്തായിട്ട് ഓന്റെ കയ്യിലൊന്നുല്ലാന്ന് പറയ്ണതാ ഇൻക്ക് തിരിയാത്തത് ...”
കാലങ്ങൾ മാറും തോറും ചെയ്ത ഉപകാരങ്ങൾ മറക്കുന്ന,കയ്യിലൊന്നുമില്ലാത്ത അവസ്ഥയെ പരിഹസിക്കുന്ന,വർഷങ്ങളായുള്ള പ്രവാസജീവിതം കൊണ്ട് , കയ്യയച്ചുള്ള സഹായവിതരണങ്ങൾ കൊണ്ട് സ്വന്തം ജീവിതത്തെക്കുറിച്ച് മറന്ന് പോകുന്ന പ്രവാസിയുടെ ജീവിത ശൈലിയെപ്പോലും കീറിമുറിച്ച് പരിശോധിച്ച് കുറ്റം പറഞ്ഞ് കൊണ്ടേയിരിക്കുന്ന ഇത്തരം ആളുകൾക്ക് എന്ത് പറഞ്ഞാലും മനസിലാകില്ല എന്നുറപ്പാണ്. കുറ്റം പറഞ്ഞു കൊണ്ടേയിരിക്കുന്ന കുടുംബക്കാർ ഒരു പാടുള്ളത് കൊണ്ട് തന്നെ വിങ്ങുന്ന മനസ്സുമായിക്കഴിയുന്ന പ്രവാസികളുടെ കഥകൾക്കും അറ്റമുണ്ടാവില്ല! ശമ്പളത്തേക്കാൾ കൂടുതൽ കിമ്പളം പറ്റുന്ന ,അറബികൾ വിശ്വസിച്ചേൽപ്പിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും കാശടിച്ച് മാറ്റി അതിനെ ന്യായീകരിക്കുന്ന അതുമല്ലെങ്കിൽ ഒറ്റയടിക്ക് വലിയ സംഖ്യ അടിച്ച് മാറ്റി രാജ്യംവിട്ട് നാട്ടിൽ വലിയ പണക്കാരാവുന്നവരെക്കുറിച്ചൊരു വിവരണമുണ്ടായിരുന്നു. ഈ കൂട്ടത്തിൽ പെട്ട ഒരാൾ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ വർഷങ്ങളോളം കാശ് അടിച്ച് മാറ്റി അത്യാവശ്യം സമ്പാദിച്ചു.പിന്നീട് ജോലിയൊക്കെ രാജിവെച്ച് സ്വന്തമായി ബിസിനസ്സ് തുടങ്ങി.അവിടെയും വിജയം തന്നെ. എന്നാൽ കാര്യങ്ങൾ തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു. ഇത്രകാലം പിടികൂടാതിരുന്ന മന:ക്ലേശവും ബുദ്ധിമുട്ടുകളും ഇപ്പോൾ വല്ലാതെ തളർത്തിക്കൊണ്ടിരിക്കുന്നു. കാരണം മറ്റൊന്നുമല്ല. ബിസിനസ്സ് നടക്കുന്നുണ്ടെങ്കിലും കാശ് കയ്യിലെത്തുന്നില്ല. താൻ എങ്ങിനെയായിരുന്നോ കാശ് അടിച്ച് മാറ്റിയിരുന്നത് അതിനേക്കാൾ സമർത്ഥമായി ഒപ്പമുള്ളവർ കീശ വീർപ്പിക്കുന്നുണ്ട്.എല്ലാം അറിയുന്നുണ്ടെങ്കിലും ഒന്നും പറയാൻ കഴിയാത്ത അവസ്ഥ! എന്തെങ്കിലും ചോദിക്കാൻ ശ്രമിച്ചാൽ ഇപ്പോൾ ഉള്ളത് പോലും നഷ്ടപ്പെട്ട് പോകും എന്ന ഭയത്താൽ മാനസികമായി തളർച്ചയിലാണ് കക്ഷി! എന്തായാലും പണ്ട് പണം അടിച്ച് മാറ്റിയത് കൊണ്ടാണ് ഈ അവസ്ഥ വന്നത് എന്നൊരു ബോധമെങ്കിലും ആൾക്ക് ഉണ്ടായിട്ടുണ്ട്.ചിലരങ്ങിനെയാണ് അനുഭവങ്ങൾ പഠിപ്പിക്കുന്നത് വരെ സത്യസന്ധതക്കോ നന്മകൾക്കോ ഒന്നും കൂട്ട് നിൽക്കില്ല. വൈകിയ വേളയിലേ എല്ലാം മനസ്സിലാക്കൂ..പിന്നീട് തളർച്ചയുടെ ഘട്ടമായിരിക്കും. ഇതേ പോലെ തളർന്നിരിക്കുന്ന മറ്റൊരാളുടെ അനുഭവവുമുണ്ട്.പ്രവാസത്തിന്റെ ആദ്യഘട്ടത്തിൽ നല്ല നടപ്പിൽ ജീവിച്ചത് കൊണ്ട് കാര്യമായി സമ്പാദിക്കാൻ കഴിഞ്ഞില്ല എന്ന ദു:ഖത്താൽ അടുത്ത പ്രവാസത്തിൽ മറ്റൊരു രാജ്യത്ത് നല്ല പ്ലാനിങ്ങോടെയാണ് വന്നിറങ്ങിയത്. നാലഞ്ച് വർഷം നിന്ന് പെട്ടെന്നൊരു സുപ്രഭാതത്തിൽ വലിയൊരു സംഖ്യ അടിച്ച് മാറ്റി ഒറ്റ മുങ്ങൽ ആയിരുന്നു.അതും പോലീസിന്റെ കണ്ണ് വെട്ടിച്ച് തല നാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.നാട്ടിലെത്തിയതോടെ പെട്ടെന്ന് തന്നെ പണക്കാരനെന്ന പേര് കിട്ടി.കുറച്ച് കാലം സമ്പത്തിന്റെയും സമൃദ്ധിയുടെയും നല്ല കാലമായിരുന്നു. പല തരം ബിസിനസ്സുകളിലും കാശിറക്കി . ബിസിനസ്സിനോടുള്ള ലഹരി മൂത്ത് കടം വാങ്ങിയും ലോണെടുത്തുമൊക്കെ കാശ് കൊണ്ട് കളിച്ചു, കട്ട കാശ് കയ്യിൽ നിൽക്കില്ല എന്ന പഴമൊഴി പോലെത്തന്നെ കഴുത്തറപ്പൻ പലിശക്കാരുടെ കെണികളിൽ വീണ് കയ്യിലുള്ളതെല്ലാം നഷ്ടപ്പെട്ട് നിരാശനായിരിക്കേണ്ട ഗതികേടാണ് ഈ പ്രവാസക്കള്ളനും വിധിയുണ്ടായത്.എളുപ്പത്തിൽ പണക്കാരായി പാവപ്പെട്ട സത്യസന്ധരായ പ്രവാസികളുടെ കഷ്ടപ്പാടിന്റെ വില ഇല്ലാതാക്കുന്നുണ്ടെങ്കിലും അവസാനം സമാധാനമില്ലാത്ത ജീവിതത്തിലേക്കാണ് ഇവർ ചെന്നെത്തുന്നത്. എന്നാൽ നല്ലവരായി വർഷങ്ങളോളം അദ്ധ്വാനിച്ച് ബാധ്യതകൾ നിറവേറ്റി സമ്പാദിക്കുന്നവർക്കാകട്ടെ എന്നും സമാധാനവും ആത്മസംതൃപ്തിയും ജീവിതത്തിന്റെ അടയാളമായിത്തന്നെ നില നിൽക്കുന്നു. നാട്ടിലെ 5000 രൂപ വരുന്ന ശമ്പളം കൊടുത്ത് വിശ്രമമില്ലാതെ പണിയെടുപ്പിക്കുന്ന ഒരു പ്രവാസി മുതലാളിയെക്കുറിച്ചും കഷ്ടപ്പെടാൻ വിധിക്കപ്പെട്ട പ്രവാസിയെക്കുറിച്ചും ഒരു പരാമർശമുണ്ടായിരുന്നു ലേഖനത്തിൽ. ഒരു ബഖാലയിൽ ജോലി ചെയ്തിരുന്ന ആ പ്രവാസിയുടെ അളിയന് മറ്റൊരു ഗൾഫ് രാജ്യത്തിൽ നിന്ന് വലിയൊരു സമ്മാനത്തുക ഭാഗ്യ നറുക്കെടുപ്പിൽ ലഭിക്കുകയും അളിയൻ ഇവിടത്തെ ജോലി നിർത്തി നാട്ടിലേക്ക് ചെല്ലാൻ പറയുകയും ചെയ്തു.അങ്ങിനെ പേരിന് ഗൾഫിൽ നിന്ന് നാട്ടിലെ ശമ്പളം വാങ്ങിയിരുന്ന ആ പാവത്തിന് നാട്ടിൽ തന്നെ സുഖമായി ജീവിക്കാനുള്ള അവസരം കൈവന്നു.വലിയ മുതലാളി ചമഞ്ഞ് നടന്നിരുന്ന പ്രവാസി മലയാളിക്കാകട്ടെ അയാൾ നടത്തിയിരുന്ന രണ്ട് ബഖാലകളും കോടതി ഉത്തരവ് വന്ന് പൊളിക്കേണ്ടി വരുകയുമുണ്ടായി!</span><br />
<span style="background-color: #f6f6f6; font-family: "trebuchet ms" , "trebuchet" , sans-serif;"> ജോലിയിൽ അല്പം പ്രമോഷൻ കിട്ടുമ്പോഴേക്കും നില വിട്ട് തനിക്ക് താഴെയുള്ളവരെ തെറിവിളിച്ചും അവഹേളിച്ചും ചവിട്ടി മെതിക്കുന്ന സ്വഭാവം കാണിക്കുന്ന കൂട്ടരെക്കുറിച്ചും ലേഖനത്തിൽ എഴുതിയിട്ടുണ്ടായിരുന്നു. ഒരറബിയുടെ ഇന്ത്യൻ ഹോട്ടലിൽ കച്ചവട പുരോഗതിക്കായി അതുവരെ എല്ലാവരെയും പോലെ ജോലിയെടുത്തിരുന്ന രണ്ട് പേരെ മാനേജർമാരായി നിയമിച്ചു. അതിൽ ഒരാൾ അഹങ്കരിക്കാതെ ക്ഷമയോടെ പ്രത്യേകിച്ച് മാറ്റങ്ങളൊന്നുമില്ലാതെ ജോലി തുടർന്നു.എന്നാൽ ഒരാളുടെ സ്വഭാവം പെട്ടെന്ന് മാറുകയും എല്ലാവരെയും ഭരിക്കാൻ തുടങ്ങുകയും ചെയ്തു.ഹോട്ടലിൽ യാതൊരു ബന്ധവുമില്ലാത്ത അയാളുടെ സഹോദരൻ പോലും വന്ന് പണിക്കാരോട് കയർക്കുകയും ദയയില്ലാതെ പെരുമാറുകയും ചെയ്യുന്നത് കാണാമായിരുന്നു.അവർ പിന്നീട് സ്വന്തമായി തുടങ്ങിയ ഹോട്ടൽ പൂട്ടേണ്ടി വന്നു. വൈകാതെ തന്നെ ഗൾഫ് നിർത്തി നാട്ടിലേക്ക് മടങ്ങേണ്ട ഗതിയാണ് അയാൾക്ക് വന്നത്.അടുത്തറിഞ്ഞ ഒരു വിവരമനുസരിച്ച് വ്യക്തി ജീവിതത്തിൽ വന്ന ഒരു ദു:ഖസംഭവത്തിൽ മനസ്സ് തളർന്നിരിക്കുകയാണ് അയാൾ. അയാളുടെ സഹോദരനെ അടുത്ത് കണ്ട് മുട്ടിയപ്പോഴാകട്ടെ നിവൃത്തിയില്ലാതെ കയറിയ ജോലിയുടെ ബുദ്ധിമുട്ട് കൊണ്ടായിരിക്കണം വല്ലാതെ നിരാശനും ദു;ഖിതനുമാണ്.മനുഷ്യത്വം മറന്ന് കൊണ്ടുള്ള ഓരോ ശകാരങ്ങൾക്കും തിരിച്ചടിയായി സ്വയം ഉരുകേണ്ട അവസ്ഥ വരാനുണ്ട് എന്ന് ഓർമ്മപ്പെടുത്തുന്നതാണ് ഈ സംഭവം. ക്ഷമയോടെ നീതിയോടെ നന്നായി പെരുമാറിയിരുന്ന രണ്ടാമത്തെ ആൾക്കാകട്ടെ വലിയ ജീവിത വിജയമാണ് കൈവന്നത്.അറബി ഇന്ത്യൻ ഹോട്ടൽ മാറ്റി വലിയൊരു അറബിക് ഹോട്ടൽ സ്ഥാപിക്കുകയും അതിന്റെ മാനേജറായി ഈ മലയാളിയെത്തന്നെ നിയമിക്കുകയും ചെയ്തു.ഇപ്പോൾ ഇരുന്നൂറിലധികം വ്യത്യ്സ്ഥ രാജ്യക്കാരായ ജോലിക്കാരുടെയെല്ലാം മാനേജറായി വലിയ പണക്കാരനായി മാറിക്കഴിഞ്ഞു അദ്ധേഹം.</span><br />
<span style="background-color: #f6f6f6; font-family: "trebuchet ms" , "trebuchet" , sans-serif;"> മൂന്ന് വർഷങ്ങൾക്ക് മുൻപ് എഴുതിക്കൊണ്ടിരിക്കുമ്പോൾ എന്റെ സഹപ്രവർത്തകൻ ഉൾപ്പെടുത്താൻ പറഞ്ഞത് കൊണ്ടാണ് പ്രവാസികൾക്കിടയിലെ ബ്ലേഡ് പലിശക്കാരെക്കുറിച്ച് സൂചിപ്പിച്ചത്. അതിന്റെ വലിയ ഒരു ഇരയായിരുന്നു എന്റെ സുഹൃത്ത്.ബുദ്ധിമുട്ടിയ സമയത്തെടുത്ത കാശിന് അടച്ചു തീർത്ത പലിശക്ക് കണക്കില്ല.കുറേയധികം കടങ്ങളും പ്രാരാബ്ധങ്ങളുമായി മടുത്ത് ഇനി തിരിച്ച് വരില്ലെന്ന് പറഞ്ഞ് നാട്ടിലേക്ക് പോയ ആ സുഹൃത്ത് ഒരു ദിവസം മരണപ്പെട്ടു എന്ന വാർത്ത വല്ലാതെ ഞെട്ടലോടെയാണ് കേട്ടത്.പ്രതിസന്ധി ഘട്ടങ്ങളിൽ സഹായിക്കാൻ ഓടിയെത്തിയിരുന്ന പ്രചോദനം നൽകുന്ന ഉപദേശങ്ങൾ നൽകിയിരുന്ന വിശാലഹൃദയമുള്ള ആ സുഹൃത്തിന്റെ വിയോഗം നൊമ്പരപ്പെടുത്തുന്നതായിരുന്നു.കുടുംബപ്രാരാബ്ദം സ്വയം ഏറ്റെടുത്ത് വർഷങ്ങളോളം കഠിനാദ്ധ്വാനം ചെയ്ത് സഹോദരിയുടെ വിവാഹം ഗംഭീരമായി നടത്തിക്കൊടുത്തെങ്കിലും കല്യാണത്തിനു ശേഷം ഒരു ബന്ധവും പുലർത്തുകയോ ഫോൺ വിളിക്കുകയോ പോലും ചെയ്യാത്ത സ്വന്തം പെങ്ങളുടെ നന്ദികേടിനെക്കുറിച്ച് എപ്പോഴും പറയാറുണ്ടായിരുന്നു.ദാരിദ്ര്യത്തിൽ നിന്നും സമ്പത്തിലേക്ക് കൈപിടിച്ചുയർത്തിയ സഹോദരനോട് നന്ദി പ്രക്ടിപ്പിച്ചില്ലെങ്കിലും അവഗണിക്കാൻ പാടില്ലായിരുന്നു.പ്രവാസികളുടെ പെട്ടെന്നുള്ള മരണങ്ങൾക്ക് പലതരത്തിലുള്ള രോഗങ്ങൾ കാരണമാകുന്നുണ്ടെങ്കിലും അത്തരം അവസ്ഥയിലേക്ക് എത്തിക്കുന്നതിന് പിന്നിൽ വേണ്ടപ്പെട്ടവരുടെ നന്ദികേടിന്റെയും അവഗണനയുടേയും കുറേ കഥകളുണ്ട്.</span><br />
<span style="background-color: #f6f6f6; font-family: "trebuchet ms" , "trebuchet" , sans-serif;"> </span><span style="background-color: #f6f6f6; font-family: "trebuchet ms" , "trebuchet" , sans-serif; font-size: 15.4px; line-height: 21.56px;">കുടുംബത്തിനു വേണ്ടി കര കടന്നെത്തി ബദൽ കുടുംബത്തെ സൃഷ്ടിക്കുന്നവരെക്കുറിച്ചൊരു പരാമർശമുണ്ടായിരുന്നു. നാട്ടിലുള്ളവർക്കോ അടുത്ത പരിചയക്കാർക്കോ പോലും ഒരിക്കലും ഒരു സൂചന പോലും കൊടുക്കാതെ തികഞ്ഞ മാന്യത പുലർത്തുന്നവർ.എന്നാൽ യാതൊരു മന:സാക്ഷിക്കുത്തുമില്ലാതെ പരസ്ത്രീ ബന്ധം പുലർത്തുന്നവർ.ഇതുമായി ബന്ധപ്പെട്ട കക്ഷിയെ വീണ്ടും കണ്ട് മുട്ടുകയുണ്ടായി.ഒരു ബസ്സ് യാത്രക്കിടെയായിരുന്നു അവിചാരിതമായി അയാളെ കാണാനുള്ള അവസരമുണ്ടായത്.പരിചയം പുതുക്കിയപ്പോൾ തികഞ്ഞ മാന്യൻ തന്നെ.വർഷങ്ങൾ കഴിഞ്ഞതല്ലേ ,പഴയ സ്വഭാവത്തിനൊക്കെ മാറ്റമുണ്ടായിക്കാണും എന്ന എന്റെ മുൻവിധിയെയൊക്കെ തകിടം മറിച്ച് കൊണ്ട് അയാൾ മറ്റൊരു സ്ത്രീയോടൊപ്പം ഇറങ്ങിപ്പോകുന്ന കാഴ്ചക്കാണ് എനിക്ക് സാക്ഷിയാകേണ്ടി വന്നത്! ഗൾഫുകാരന്റെ ഭാരയെക്കുറിച്ചുള്ള വാർത്തകൾക്കും അപവാദങ്ങൾക്കും ഇപ്പോഴും യാതൊരു പഞ്ഞവുമില്ല.എന്നാലോ വളരെ സമർത്ഥമായി ഇരുണ്ടജീവിതം നയിക്കുന്ന കപടന്മാരായ ഇത്തരക്കാർ സുന്ദരമായി രക്ഷപ്പെടുകയും ചെയ്യുന്നു!</span><br />
<span style="background-color: #f6f6f6; font-family: "trebuchet ms" , "trebuchet" , sans-serif; font-size: 15.4px; line-height: 21.56px;"> </span><span style="background-color: #f6f6f6; font-family: "trebuchet ms" , "trebuchet" , sans-serif; font-size: 15.4px; line-height: 21.56px;"> </span><span style="background-color: #f6f6f6; font-family: "trebuchet ms" , "trebuchet" , sans-serif; font-size: 15.4px; line-height: 21.56px;">‘ 28 വര്‍ഷം ഗള്‍ഫില്‍ നിന്ന് 48 വയസ്സുള്ള ഒരു പ്രവാസി മക്കളാലും സമാധാനം കിട്ടാതെ വീണ്ടും യാത്ര തിരിക്കുന്നു.’ കരിപ്പൂർ ഏയർപ്പോർട്ടിലെ ബാത്ത് റൂമിന്റെ വാതിലിൽ കോറിയിട്ട ഈ വാക്കുകൾ എടുത്ത് പറഞ്ഞ് കൊണ്ടാണ് ലേഖനം അവസാനിപ്പിച്ചത്.കഞ്ഞികുടിക്കാൻ വകയില്ലാത്ത കുടുംബത്തിന്റെ, കണ്ണീർ കാണാൻ ശേഷിയില്ലാതെ ഇളം പ്രായത്തിൽ തന്നെ ബാധ്യതകൾ ഏറ്റെടുത്ത് സ്വന്തം ജീവിതം മറ്റുള്ളവർക്കായി മാറ്റിവെച്ചവരാണ് പ്രവാസികൾ.ദാരിദ്ര്യത്തിൽ ആണ്ട് പോയ കുടുംബത്തെ വിശപ്പകറ്റിയും ചോരാത്ത കൂരയുണ്ടാക്കിക്കൊടുത്തും കൂടെപ്പിറപ്പുകൾക്ക് ജീവിതമുണ്ടാക്കിക്കൊടുത്തും ഒരു വൻവൃക്ഷം പോലെ തണലേകിയവരാണ് പ്രവാസികൾ.ഒന്നും പ്രതീക്ഷിച്ചില്ല സ്വന്തക്കാർക്ക് വേണ്ടി മരുഭൂമിയിൽ ജീവിതം ഹോമിക്കുന്നതും! ഉറ്റവർക്ക് താങ്ങും തണലായി മാറുന്നവർക്ക് കഠിനമായ മനസ്സുണ്ടാവില്ല.കണക്കെഴുതി വെച്ച് എണ്ണിയെണ്ണിപ്പറയാനുള്ള ത്രാണിയുണ്ടാവില്ല.നന്ദി ചെയ്യേണ്ടതെങ്ങിനെയെന്നറിയാത്തവരുള്ള ലോകത്ത് നന്ദി പ്രതീക്ഷിച്ചിരുന്നിട്ടും കാര്യമില്ല. എങ്കിലും എല്ലാ ഉത്തരവാദിത്വങ്ങളും ചെയ്ത് തീർത്ത സംതൃപ്തി മാത്രം നേട്ടമായിക്കണ്ട് പിറന്ന നാടിൽ സ്വസ്ഥ ജീവിതം നയിക്കാനുള്ള ആഗ്രഹം മാത്രം നടപ്പിലാക്കാനുള്ള ശ്രമത്തെ യാതൊരു വിലയും കൽപ്പിക്കാതെ അവഗണനയുടെയും ഒറ്റപ്പെടുത്തലിന്റെയും കൂട്ടിലിട്ട് ശിക്ഷിക്കുന്നത് പൊറുക്കാനാവാത്ത കുറ്റമാണ്.ആരും സമാധാനം തന്നില്ല, സ്വന്തം മക്കളും സമാധാനം തരുന്നില്ല എന്നതാണ് അവസ്ഥയെങ്കിൽ പിന്നെ ജീവിതത്തിൽ എന്ത് അർത്ഥമാണുള്ളത്? പ്രവാസത്തിലേക്ക് തന്നെ തിരികെയുള്ള മടക്കം ജീവിതത്തിലേക്കുള്ള മടക്കമല്ല. അത് മരണത്തിലേക്കുള്ള തുടക്കമാണ്.മനസ്സ് മടുക്കുന്നതോടെ പതിയെ പതിയെ മരണം കീഴ്പ്പെടുത്തിക്കൊണ്ടിരിക്കും പ്രവാസികളുടെ കദനകഥകൾ വർഷങ്ങൾക്കിപ്പുറവും </span><span style="background-color: #f6f6f6; font-family: "trebuchet ms" , "trebuchet" , sans-serif; font-size: 15.4px; line-height: 21.56px;">തുടർന്ന് കൊണ്ടേയിരിക്കുന്നു എന്ന് മാത്രമല്ല അപ്രതീക്ഷിത മരണങ്ങൾ അധികരിച്ച് കൊണ്ടിരിക്കുന്നതാണ് ഞെട്ടിപ്പിക്കുന്നതും!</span></div> എന്‍.പി മുനീര്‍http://www.blogger.com/profile/13107196381646754270noreply@blogger.com4tag:blogger.com,1999:blog-1278147256298262715.post-65588614179647609232015-03-20T17:56:00.001+03:002015-03-22T11:56:07.042+03:00സോഷ്യൽ മീഡിയ <div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;"> </span><br />
<div class="separator" style="clear: both; text-align: left;">
<span style="font-size: large;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjE-sXHg3yoQ4H_q_J4y7HgJr9jy_dtkiko4u9CR8NwVZzLC6mcVrRdxcitQFaNXQsxAvzFXAJO9SSS7vGcgcpMJDm5akUs6iUsR79_7QwO60yZswCGU4DC7slDE7JUFK9JokJZbCwy45FA/s1600/social-media.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjE-sXHg3yoQ4H_q_J4y7HgJr9jy_dtkiko4u9CR8NwVZzLC6mcVrRdxcitQFaNXQsxAvzFXAJO9SSS7vGcgcpMJDm5akUs6iUsR79_7QwO60yZswCGU4DC7slDE7JUFK9JokJZbCwy45FA/s1600/social-media.png" height="175" width="320" /></a> “വലിയ ബിസിനസ്സ് മാനാണെന്ന് പറഞ്ഞിട്ടെന്താ കാര്യം..സമാധാനം വേണ്ടേ..കിട്ടുന്ന കാശിനേക്കാൾ കൂടുതലാണ് പ്രശ്നങ്ങളുടെ ഭാരം! ഇത്തിരി വളഞ്ഞ് പിടിച്ചില്ലെങ്കിൽ ചീട്ട് കൊട്ടാരം പോലെ ഒറ്റയടിക്ക് തകർന്ന് തരിപ്പണമാവും..അത് കൊണ്ടാണ് ഞാനൊന്ന് കളം മാറ്റി ചവിട്ടിയത്.ഇതൊക്കെപ്പറഞ്ഞാൽ നിങ്ങൾക്കൊക്കെ മനസ്സിലാകും എന്ന് ഞാൻ കരുതുന്നു..” </span></div>
<div>
<span style="font-size: large;"> മുണ്ട് മടക്കിക്കുത്തി അലപം അഹങ്കാരത്തോടെത്തന്നെ ജോസപ്പേട്ടൻ പറഞ്ഞ് തുടങ്ങിയപ്പോൾ ആരും എതിർത്തൊന്നും പറഞ്ഞില്ല.മറ്റുള്ള കച്ചവടക്കാരെപ്പോലെ കാര്യം നടക്കാൻ മാത്രം ഒപ്പം കൂട്ടുന്ന ആളല്ല ജോസപ്പേട്ടൻ. എന്തിനും ഏതിനും എപ്പോഴും ഒരു കൈത്താങ്ങായി നിൽക്കുന്ന ആളാണ്. അടുത്ത് പണി കഴിപ്പിച്ച പടുകൂറ്റൻ ബംഗ്ലാവിലാണ് സൽക്കാരം നടക്കുന്നത്. സാധാരണ വിരുന്നുകളിൽ വിഐപികളുടെ ഒരു പട തന്നെ ഉണ്ടാകാറുണ്ടെങ്കിലും ഇത് പ്രത്യേകം ക്ഷണിക്കപ്പെട്ട ഗസ്റ്റുകൾക്ക് മാത്രമാണ്. ജോസപ്പേട്ടന്റെ തിളക്കേത്തറ ഫാർമസ്യൂട്ടിക്കത്സ് ഇന്ന് മാർക്കെറ്റിൽ ഒന്നാം നിരയിൽ നിൽക്കുന്ന സ്ഥാപനമാണ്. ബിസിനസ്സിന്റെ പരസ്യങ്ങൾക്ക് മാത്രമായി കോടികളാണ് വാരിയെറിയുന്നത്.എല്ലാ ചാനലുകളിലും പത്രങ്ങളിലും നിറഞ്ഞു നിൽക്കുന്ന പരസ്യങ്ങൾ വേണമെന്ന് ജോസപ്പേട്ടന് നിർബന്ധമാണ്.അത് കൊണ്ട് തന്നെ ഇക്കാര്യത്തിൽ ആരോടും പക്ഷപാതം കാണിക്കാറുമില്ല. മീഡിയകൾ മാത്രമല്ല സ്ഥലത്തെ പ്രധാന പരിപാടികളുടെയെല്ലാം സ്പോൺസർഷിപ്പേറ്റെടുക്കാൻ എന്നും മുൻപിൽ തന്നെ നിൽക്കുന്നയാളാണ് ജോസപ്പേട്ടൻ.ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കാര്യത്തിലാണെങ്കിൽ ബിസിനസ്സ്കാർക്കെല്ലാം മാതൃകയാവുന്ന പ്രവർത്തനങ്ങളാണ് ദിനം തോറും ചെയ്ത് കൊണ്ടിരിക്കുന്നതും.എല്ലാം വളരെ വൃത്തിയായി പത്രങ്ങളിലും ചാനലുകളിലും വാർത്തകളായും പരസ്യങ്ങളായുമൊക്കെ മുടക്കം തട്ടാതെ വരാറുമുണ്ട്. പബ്ലിസ്റ്റി സ്റ്റണ്ടാണ് , പെയ്ഡ് ന്യൂസാണ് എന്നൊക്കെ കുറേ അസൂയാലുക്കൾ പറയുന്നുണ്ടെങ്കിലും ജോസപ്പേട്ടൻ അതിനൊന്നും ചെവികൊടുക്കാറില്ല. വിഭവ സമൃദ്ധമായ ഭക്ഷണവും പ്രത്യേകം തയ്യാറാക്കിയ സമ്മാനപ്പൊതികളും സ്വീകരിച്ച് കൊണ്ട് അതിഥികൾ പിരിഞ്ഞ് പോയപ്പോൾ ജോസപ്പേട്ടനൊന്ന് ഊറിച്ചിരിച്ചു. ഇരിപ്പിടത്തിൽ നിന്നെണീറ്റ് നിന്ന് കണ്ണാടി നോക്കി ഒരു ഡയലോഗടിക്കാനും മറന്നില്ല. “ കളിക്കുമ്പോ വിസിലടിച്ച് കളിക്കണം..അതിന് ആരാവണം റഫ്രിയാവണം.. മ്മള് പറഞ്ഞാ നിക്കാനും ഓടാൻ പറഞ്ഞാ ഓടാനും കളിക്കാരുണ്ടാവുമ്പോ പിന്നെ ഈ തിളക്കേത്തറ ജോസപ്പിന്റെ പോസ്റ്റിൽക്ക് ഗോളടിക്കാന്ന് ആരും മനക്കോട്ട കെട്ടി നടക്കണ്ടട്ടാ.” വിസ്തരിച്ചുള്ളൊരു കുളിയും കഴിഞ്ഞ് പതിവ് പോലെ ടിവിക്ക് മുൻപിലിരിക്കുമ്പോൾ ചെറിയൊരു ആകാംക്ഷ ജോസപ്പേട്ടനുണ്ടായിരുന്നു.ചാനലുകൾ മാറി മാറിയിട്ട് നോക്കി ഉറപ്പ് വരുത്തിയപ്പോഴാണ് ശ്വാസം നേരെ വീണത്. എല്ലാ ചാനലിലും തന്റെ വടിവൊത്ത മുഖത്തോട് കൂടിയുള്ള പരസ്യങ്ങൾ കണ്ടാലെ ജോസപ്പേട്ടന് ഉറക്കം വരൂ . എന്നും ഇതൊന്ന് ഉറപ്പ് വരുത്തുന്നത് ശീലമായിപ്പോയി.മാർക്കെറ്റിൽ നിന്ന് ഔട്ടാകാതിരിക്കണമെങ്കിൽ സ്വയം ഒരു കരുതൽ വേണമെന്നാണല്ലോ.. മൊബൈൽ ഫോൺ നിർത്താതെ അടിച്ചപ്പോഴാണ് ജോസപ്പേട്ടൻ ചിന്തയിൽ നിന്നുണർന്നത് ..മറുതലക്കൽ മനേജർ സ്റ്റീഫൻ. കാലത്തിനൊത്ത് പിടിച്ച് നിൽക്കണമെങ്കിൽ മാർക്കെറ്റിന്റെ ഗതിയനുസരിച്ച് ചടുലമായി നീക്ക് പോക്കുകൾ നടത്താനറിയുന്ന വിരുതനെക്കൊണ്ട് മാത്രമേ കഴിയൂ എന്ന ബോധ്യം വന്നപ്പോഴാണ് മാനേജറായി പത്രമാധ്യമരംഗത്ത് അനുഭവപരിചയമുള്ള ഒരാളെത്തന്നെ നിയമിച്ചത്. പരമ്പരാഗത നാട്ട് വൈദ്യത്തിൽ പ്രഗൽഭന്മാരായിരുന്നെങ്കിലും അതിനെ കച്ചവടതന്ത്രങ്ങൾ ഉപയോഗിച്ച് കാശാക്കി മാറ്റാൻ അപ്പനപ്പൂപ്പന്മാരാരും തുനിഞ്ഞില്ല.അതിന്റെ ക്ഷീണം കുടുംബത്ത് കാണാനുമുണ്ടായിരുന്നു, ജോസപ്പേട്ടന്റെ കയ്യിൽ കിട്ടിയതോടെ എല്ലാം മാറി മറിഞ്ഞു.പരമ്പരാഗതമായി കിട്ടിയ കഴിവിന്റെയൊപ്പം കാലത്തിനൊത്തുള്ള മാറ്റങ്ങൾ വരുത്തി ആവശ്യക്കാരുടെ മനസ്സ് കണ്ടറിഞ്ഞ് തയ്യാറാക്കുന്ന മരുന്നുകളാണ് ജോസപ്പേട്ടനെ ചുരുങ്ങിയ കാലം കൊണ്ട് ഉയരങ്ങളിലെത്തിച്ചത്. പ്രശസ്തിയും കാശും എല്ലാം കൊണ്ടും വെച്ചടി വെച്ചടി കയറ്റം തന്നെയായിരുന്നു തിളക്കേത്തറ ഫാർമസ്യൂട്ടിക്കത്സിന്. കാശ് കുമിഞ്ഞ് കൂടാൻ തുടങ്ങിയപ്പോൾ അപ്പനും അമ്മയും ബന്ധുക്കളും തറവാടുമായി പേരിനെങ്കിലും ബന്ധമുള്ളവരുമൊക്കെ തിളക്കേത്തറയെ തലയിൽ കയറ്റി വച്ച് നടക്കുന്നത് കാണുമ്പോൾ ജോസപ്പേട്ടന് സ്വയം അഭിമാനം തോന്നാറുണ്ട്.അത് കൊണ്ടാണ് ശ്രദ്ധ തെറ്റാതെ ഒരു വീഴ്ച്ചക്കും ഇട വരുത്താതെ കൃത്യമായ പ്ലാനിങ്ങോടെ ബിസിനസ്സുമായി ഓടിച്ചാടി നടക്കുന്നതും. </span><br />
<span style="font-size: large;"> “ ജോസപ്പേട്ടാ...ചെറിയൊരു പ്രശ്നംണ്ട്..പെട്ടെന്ന് തന്നെ പുറപ്പെടണം.സമയം വൈകിയാൽ പിടിവിടുംട്ടാ...” സ്റ്റീഫൻ അങ്ങനെ കളി പറയുന്ന ടൈപ്പല്ല...സീരിയസ്സ് ആണെങ്കിൽ മാത്രമേ കൂടെ ചെല്ലാൻ പറയൂ.. അത് കൊണ്ട് തന്നെ ജോസപ്പേട്ടന് ഇത്തിരി ഭയം തോന്നാതിരുന്നില്ല. സ്റ്റീഫൻ നേരിട്ട് കാര്യം വിശദീകരിച്ചതോടെയാണ് കാര്യങ്ങളുടെ പോക്ക് അപകടത്തിലേക്കാണെന്ന് ബോധ്യമായത്.കുറഞ്ഞ സമയത്തിനുള്ളിൽ എന്തൊക്കെ ചെയ്ത് തീർക്കണമെന്ന് സ്റ്റീഫൻ വിശദമായി കണക്കുകൂട്ടി തയ്യാറാക്കിയിട്ടുണ്ട്.മൊബൈൽ ഫോണിൽ കോളുകൾ നിർത്താതെ വന്നും പോയും കൊണ്ടിരുന്നു.ഉന്നതങ്ങളിലെ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിന്റെ ഗുണം ശരിക്കും അറിയുന്നത് ഇത് പോലുള്ള സന്ദർഭങ്ങളിലാണ്. ശ്വാസം വിടാൻ സമയമില്ലാതെ ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാം ചെയ്ത് തീർത്തപ്പോഴാണ് ജോസപ്പേട്ടന് കുറച്ചെങ്കിലും ആശ്വാസമായത്. ക്ഷീണവും പരിഭ്രാന്തിയും കൊണ്ട് വീട്ടിലെത്തിയതോടെ ഉറക്കത്തിലേക്ക് വഴുതി വീഴുകയായിരുന്നു. രാവിലെ പത്രക്കെട്ടുകളുമായി സ്റ്റീഫൻ വന്ന് മുട്ടിവിളിച്ചപ്പോഴാണ് ഉറക്കത്തിൽ നിന്ന് എണീറ്റത് തന്നെ.ഉണർന്ന ഉടനെ തലേന്നത്തെ നെഞ്ചിടിപ്പ് വീണ്ടും കൂടാൻ തുടങ്ങി.സ്റ്റീഫനാണെങ്കിൽ ഒന്നും മിണ്ടാതെയുള്ള നില്പാണ്. അരിച്ച് പെറുക്കി പരിശോധിച്ചപ്പോൾ തന്നെ ഒരു വിധം സമാധാനമായി.എല്ലാ പത്രങ്ങളിലുംമുഴുനീള പേജിൽ തിളക്കേത്തറ പ്രൊഡക്റ്റുകളുടെ കിടിലൻ പരസ്യം വന്നിട്ടുണ്ട്.ചാനലുകളിട്ട് നോക്കിയപ്പോഴാണെങ്കിൽ പതിവ് പോലെത്തന്നെ നിർത്താതെ പരസ്യം കാണിച്ച് കൊണ്ടേയിരിക്കുന്നുമുണ്ട് “ എല്ലാം നിന്റെ മിടുക്കാണ് സ്റ്റീഫാ..ആ സമയത്ത് നീ വന്നില്ലായിരുന്നുവെങ്കിൽ ഞാനാകെ പെട്ട് പോയേനെ.” മറുപടിയൊന്നും പറയാതെ ചെയ്ത് തീർക്കേണ്ട കാര്യങ്ങളുടെ ഒരു ലിസ്റ്റ് കൂടി കൊടുത്തിട്ട് പുഞ്ച്ചിരിയോടെ സ്റ്റീഫൻ മടങ്ങിപ്പോയി.സ്റ്റീഫൻ അങ്ങിനെയാണ്,കാര്യ ഗൌരവമുള്ള പയ്യൻ,എല്ലാം സ്വയം ഏറ്റെടുത്ത് അച്ചടക്കത്തോടെ ചെയ്ത് തീർക്കും. സ്റ്റീഫനെ മാനേജറായിക്കിട്ടിയത് തന്റെ ഭാഗ്യം എന്ന് ജോസപ്പേട്ടൻ മനസ്സിലോർത്തു. </span><br />
<span style="font-size: large;"> “ അപ്പച്ചാ...ഞാനൊരു കാര്യം കാണിക്കട്ടെ” കൊച്ചു മോൾ പിന്നിൽ വന്ന് വിളിച്ചപ്പോൾ ജോസപ്പേട്ടൻ സന്തോഷത്തോടെ കൈ പിടിച്ചുയർത്തി. “ അപ്പച്ചനു കാണിച്ച് താടാ..വാവേ ” കൊച്ചുമോൾ കയ്യിൽ പിടിച്ച മൊബൈൽ ഫോണെടുത്ത് തിരിച്ചു കാണിച്ചു.. “ഇതാ.. കണ്ടോ അപ്പച്ചന്റെ ഫോട്ടോ..” ജോസപ്പേട്ടൻ ഫോട്ടോ നോക്കി ചിരിച്ചു. ഒന്ന് കൂടി അതിലേക്ക് സൂക്ഷിച്ച് നോക്കിയപ്പോഴാണ് ഫോട്ടോക്ക് താഴെയുള്ള വാചകം ശ്രദ്ധയിൽ പെട്ടത്.. “തിളക്കേത്തറ ജോസപ്പ്..തട്ടിപ്പിന്റെ പുതിയ മുഖം ” , ജോസപ്പേട്ടൻ നിന്ന നില്പിൽ വിയർത്ത് കുളിച്ചു. നടുക്കം മാറാതെ ഫോട്ടോയിൽ ഒന്ന് ക്ലിക്ക് ചെയ്തപ്പോൾ ഒരു മുഴുനീള ലേഖനം നീണ്ട് കിടക്കുന്നു “ സുഹൃത്തുക്കളേ..നമ്മളെയെല്ലാം പകൽക്കൊള്ള നടത്തി തട്ടിപ്പിന്റെ പുതിയ അധ്യായവുമായാണ് ഇത്രകാലം തിളക്കേത്തറ മെഡിക്കത്സും ജോസപ്പേട്ടൻ </span><span style="font-family: AnjaliOldLipi;"><span style="font-size: large;">എന്ന ഷോമാനും </span></span><span style="font-size: large;">ബിസിനസ്സ് നടത്തിക്കൊണ്ടിരിക്കുന്നത്. തുടർച്ചയായി ഉപയോഗിച്ചാൽ മാരകാസുഖങ്ങൾ വരാൻ സാധ്യതയുള്ള പല മരുന്നുകളും ഇന്നലെ നടന്ന റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്. പക്ഷേ തന്റെ സ്വാധീനം ഉപയോഗിച്ച് ഈ വാർത്ത എവിടെയും വരാതിരിക്കാനുള്ള പണികളൊക്കെ നടത്തിയത് കൊണ്ടാണ് ഒരു പത്രത്തിലും ചാനലിലും പൊടിക്ക് പോലും ഈ വാർത്ത വരാതിരുന്നത്. പത്രമുത്തശ്ശിമാരും ചാനൽ രാജാക്കന്മാരും ഈ മരുന്നു കച്ചവടത്തിന്റെ തട്ടിപ്പ് പുറത്ത് വരാതിരിക്കാൻ പരസ്യങ്ങൾ കൊണ്ട് ജനമനസ്സുകളെ കബളിപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോൾ നമ്മൾ കണ്ട് കൊണ്ടിരിക്കുന്നത്. ഈ വാർത്ത എല്ലാവരിലേക്കും എത്തിച്ച് ഇനിയെങ്കിലും ആരും ഈ കൊടും തട്ടിപ്പിൽ പെടാതിരിക്കാൻ ശ്രദ്ധിക്കുക..മുഖ്യധാരാമാധ്യമങ്ങൾ മുക്കിയ വാർത്ത വീണ്ടും മുങ്ങിപ്പോകാതിരിക്കാൻ മാക്സിമം ലൈക്കും ഷെയറും ചെയ്ത് എല്ലാവരിലേക്കുമെത്തിക്കുക നിങ്ങളുടെ ഓരോ ഷെയറും ഒരോ ജീവനെയാണ് രക്ഷപ്പെടുത്തുന്നത്. എന്ന് നിങ്ങളുടെ സ്വന്തം സാമൂഹ്യ സ്നേഹി. 3520..Like... ,1200 Comments...2216 Share. </span></div>
</div>
എന്‍.പി മുനീര്‍http://www.blogger.com/profile/13107196381646754270noreply@blogger.com25tag:blogger.com,1999:blog-1278147256298262715.post-18696404354790001422014-07-02T15:19:00.001+03:002014-08-07T15:16:04.190+03:00കുവൈത്തിൽ നിന്നും മക്കാമദീനത്തിലേക്കൊരു പുണ്യ യാത്ര<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;"> </span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgXS9rz99QXSMgOt5J96J0rnrjbPtmvB4aN4yx5ENpRdAire7KjCVLWEs4rIXfoBsNh2qeXmZ52X0NNgFrlEiRYWYaBvQ6xYxFxxkN2K-SYZUHg_dlxj7T9nJkSTYHR5F2M8eDjwJPamm0W/s1600/yathras.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgXS9rz99QXSMgOt5J96J0rnrjbPtmvB4aN4yx5ENpRdAire7KjCVLWEs4rIXfoBsNh2qeXmZ52X0NNgFrlEiRYWYaBvQ6xYxFxxkN2K-SYZUHg_dlxj7T9nJkSTYHR5F2M8eDjwJPamm0W/s1600/yathras.jpg" height="165" width="640" /></a><span style="font-size: large;"></span></div>
<span style="font-size: large;"> <span style="font-size: x-large;">പു</span>ണ്യങ്ങളുടെ തീർത്ഥയാത്രയായ ഉംറയ്ക്ക് ഞങ്ങൾ പുറപ്പെടുന്നത് 2014 ജൂൺ മാസം 11ന് ബുധനാഴ്ച്ച കുവൈത്തിലെ അബ്ബാസിയയിലുള്ള ബൽക്കീസ് പള്ളിയിൽ നിന്ന് മഗ് രിബ് നമസ്കാരം നിർവ്വഹിച്ച് കൊണ്ടാണ്. കേരളാ ഇസ്ലാമിക് ഗ്രൂപ്പിന്റെ (കെ.ഐ.ജി) നേതാക്കന്മാരായ ഫൈസൽ മഞ്ചേരി, സക്കീർ ഹുസൈൻ തുവ്വൂർ എന്നിവരും മറ്റു കെ.ഐ ജി പ്രവർത്തകരുമടക്കം വലിയൊരു സംഘം ആളുകൾ ഉംറ സംഘത്തിന് യാത്രായപ്പ് നൽകാൻ എത്തിയിട്ടുണ്ടായിരുന്നു. ദീർഘവും ദുരിതപൂർണ്ണവുമായ മുൻകാല യാത്രകളുടെ വിഷമങ്ങളെക്കുറിച്ച് ബോധ്യമുള്ളത് കൊണ്ടായിരിക്കണം എല്ലാവരും അവരുടെ പ്രാർത്ഥനകൾ ഞങ്ങൾക്ക് വേണ്ടി സമർപ്പിച്ചിരുന്നു.കത്തുന്ന വെയിലുള്ള ചൂട് കാലത്തിന്റെ അസഹനീയമായ ആവി വൈകുന്നേരങ്ങളിൽപ്പോലും നില നിൽക്കുന്ന കുവൈത്തിന്റെ മണ്ണിൽ നിന്നാണ് ഞങ്ങൾ മക്കാമദീനത്തിലേക്ക് യാത്ര തിരിക്കുന്നത്. ഏതാണ്ട് 1200 കിലോമീറ്ററോളം യാത്ര ചെയ്യാനുണ്ട് മക്കയിലെത്താൻ. ബസ് ഡ്രൈവറായി ഈജിപ്തുകാരൻ ഹാസിമും സംഘത്തിന്റെ അമീറായി ഖലീൽ റഹ്മാൻ സാഹിബും അദ്ധേഹത്തിന്റെ ഏഴംഗ കുടുംബവും കൂടാതെ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്ന ഏഴോളം കുടുംബങ്ങളും ഏകരായ് വന്നിട്ടുള്ള അഞ്ച് പുരുഷന്മാരും 4 സ്ത്രീകളും ഉൾപ്പടെ 44 അംഗങ്ങളാണ് ഉംറ സംഘത്തിൽ ഉണ്ടായിരുന്നത്. </span><br />
<span style="font-size: large;"> രാത്രി 7: 30 ന് പുറപ്പെട്ട യാത്ര കുവൈത്ത് അതിർത്തിയിൽ എത്തിച്ചേരുന്നത് 9:30നായിരുന്നു. ഒരു ദിവസത്തോളം യാത്ര വേണ്ടി വരും എന്നാണ് പൊതുവെ കണക്കാക്കപ്പെട്ടിരുന്നത്.അതായത് വ്യാഴാഴ്ച്ച മഗ് രിബ് നമസ്കാരമാകുമ്പോഴേക്കും മക്കയിലെത്തിച്ചേരുമെന്ന പ്രതീക്ഷ! കുവൈത്ത് ബോർഡറിൽ പാസ്പോർട്ടിൽ എക്സിറ്റ് അടിക്കാനായി കുറേ നേരം കാത്തിരിക്കാനുണ്ട്.യാത്രക്കാർക്കായി കെ.ഐ.ജി തയ്യാറാക്കിയ ഭക്ഷണം അവിടെ നിലത്ത് വിരിച്ച പരവതാനിയിലിരുന്നു എല്ലാവരും കഴിച്ചു.. യാത്രക്കാരിലൊരാൾ എന്റടുത്ത് വന്ന് ഇവിടെ തണുത്ത ജ്യൂസ് കിട്ടുന്ന സ്ഥലമുണ്ടോ എന്നന്വേഷിക്കുകയുണ്ടായി. എന്റെ കയ്യിൽ ഞാൻ ശേഖരിച്ച് വെച്ചിരുന്ന ജ്യൂസ് അദ്ധേഹത്തിന് നൽകി. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്.അത്യാവാശ്യ സാധനങ്ങൾ വാങ്ങാനുള്ള ബഖാലകളോ മറ്റു വഴികളോ ഒന്നും തന്നെ ഇവിടെ ഇല്ല.യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ തന്നെ ദാഹശ്മനത്തിനുള്ള ജ്യൂസുകളും പലഹാരങ്ങളുമൊക്കെ കയ്യിൽ വെയ്ക്കുന്നത് അത്യാവശ്യസമയത്ത് ഉപകാരപ്പെടും.13 ബസ്സുകൾ ഇവിടെ ഉംറ സംഘവുമായി നിർത്തിയിട്ടുണ്ടായിരുന്നു. അത്യാവശ്യകാര്യങ്ങൾ നിർവ്വഹിക്കാനുള്ള ടോയ്ലെറ്റുകളും നിസ്കരിക്കാനായി പള്ളിയും ഉണ്ടെന്നത് ആശ്വാസകരമാണ്.ഞങ്ങളുടെ ബസ്സ് ഡ്രൈവർ വന്ന് പെട്ടെന്ന് ഓഫീസിലേക്ക് പോയി ക്യൂ നിൽക്കാൻ ആവശ്യപ്പെട്ടു.പാസ്പോർട്ടിൽ എക്സിറ്റ് അടിച്ചതിന് ശേഷം ഒരു സ്ലിപ്പ് തരും അത് പിന്നീട് ചെക്കിങ്ങിനാളു വരുമ്പോൾ കൊടുക്കാനുള്ളതാണ്. മൂന്ന് മണിക്കൂറാണ് അവിടെ കഴിയേണ്ടി വന്നത്.ഇത്രയധികം സമയം സൌദി ബോർഡറിൽ ഉണ്ടാകില്ല എന്നൊരു കണക്ക് കൂട്ടൽ നടത്തി മനസ്സിനെ സമാധാനിപ്പിച്ചു.12:30 ന് വണ്ടി വീണ്ടും പുറപ്പെട്ടു. ഒരു ഉദ്യോഗസ്ഥനെത്തി എല്ലാവരുടെ കയ്യിൽ നിന്നും സ്ലിപ്പ് എടുത്ത് പോയി.ഒരു കിലോമീറ്ററിനപ്പുറം ബസ്സ് സൌദി ബോർഡിൽ വീണ്ടും നിർത്തി.എല്ലാവരുടേയും പാസ്പ്പോർട്ട് എടുത്ത് അമീറും ഡ്രൈവറും സൌദി ഓഫീസിലേക്ക് പുറപ്പെട്ടു. ഇവിടെ നിന്നാണ് വിസ എൻട്രി അടിക്കുന്നത്.പ്രതീക്ഷകൾക്ക് വിരുദ്ധമായി വീണ്ടും ദീർഘമായ കാത്തിരിപ്പ് </span><br />
<span style="font-size: large;"> തന്നെ! യാത്രക്കാരിലധികവും ഉറക്കത്തിലായി. </span><br />
<span style="font-size: large;"> ഇരുട്ടിൽ നിന്ന് പുറപ്പെട്ട് നേരം പുലരുന്ന കാഴ്ചയിലാണിപ്പോൾ.ഡ്രൈവർ വന്ന് സൌദി ഓഫീസിൽ പോയി ക്യൂ നിൽക്കാൻ ആവശ്യപ്പെട്ടു.എൻട്രി വിസ അടിച്ച് തിരിച്ച് വന്നതോടെ സുബ്ഹി നിസ്കരിക്കാനായി കുറേ ആളുകൾ തയ്യാറെടുത്ത് തുടങ്ങി. പെട്ടെന്നാണ് ഡ്രൈവർ ഓടി വന്ന് എല്ലാവരോടും ബസ്സിലേക്ക് കയറാൻ പറഞ്ഞത്. ബസ്സ് പുറപ്പെടുന്ന സമയത്ത് യാത്രക്കാരെ ഒരുമിച്ച് കാണാത്തതിൽ ഡ്രൈവർ ക്ഷുഭിതനായി. യാത്രയിൽ നേതാവ് പറയുന്നത് കേൾക്കാൻ എല്ലാവരും തയ്യാറാകണം എന്ന് ഡ്രൈവർ ആജ്ഞാപിക്കുന്നു. ഏകാധിപത്യ രീതിയിലുള്ള അയാളുടെ പെരുമാറ്റം യാത്രക്കാരിൽ മുറുമുറുപ്പുണ്ടാക്കുന്നുണ്ട്. അഞ്ച് മണിക്കൂറോളം കാത്തിരുന്ന ശേഷം 5: 45 ന് വീണ്ടും യാത്ര തുടർന്നു.അടുത്തതായി ലഗേജുകളെല്ലാം പുറത്തിട്ട് നടത്തുന്ന കർശനമായ ചെക്കിംങ്ങ് ആണ്. സൌദി ഉദ്യോഗസ്ഥൻ വന്ന് നിരീക്ഷിച്ചതിന് ശേഷം അമീർ കയ്യിൽ കൊണ്ട് നടക്കുന്ന പെട്ടി തുറന്ന് നോക്കി. അതിൽ ഉംറ വിവരണത്തിന്റെ ചെറിയ പുസ്തകങ്ങളുണ്ടായിരുന്നു. അതിന്റെ പബ്ലിഷേഴ്സിനെക്കുറിച്ചുള്ള വിവരമൊക്കെ വീണ്ടും വീണ്ടും നോക്കുകയും ‘മംമ്നൂഅ ’ എന്ന് പറ്യുന്നതുമൊക്കെ കേൾക്കാം. തൊട്ടടുത്ത് തന്നെയുള്ള പള്ളിയിൽ നിന്ന് സുബഹി നിസ്കാരം നിർവ്വഹിക്കാൻ ബാക്കിയുള്ളവർ അത് നിർവ്വഹിച്ചു. </span><br />
<span style="font-size: large;"> സൌദി അറേബ്യൻ മണ്ണിലൂടെയാണ് ഇപ്പോൾ യാത്ര പോയിക്കൊണ്ടിരിക്കുന്നത്. ഇന്ധനം നിറയ്ക്കാനായി ഒരു പെട്രോൾ പമ്പിൽ നിർത്തി.ഒരാൾ ബസ്സിലേക്ക് കയറി വന്ന് സൌദി സിംകാർഡ് ആവശ്യമുണ്ടോ എന്ന് ചോദിക്കുകയുണ്ടായി. 35 റിയാൽ കൊടുത്താൽ സിം കിട്ടും 25 റിയാലിന്റെ ടാക്ക് ടൈമും.സൌദിയിൽ മൊബൈൽ ഉപയോഗം അത്യാവശ്യമാണെന്നിരിക്കെ ഇത് കയ്യിൽ വെയ്ക്കുന്നത് നല്ലതാണ്.എല്ലാവരും യാത്രാക്ഷീണത്തിലും ഉറക്കച്ചവടിലുമാണ്.ഇതിനൊന്നും ശ്രദ്ധ കൊടുക്കാതെ അല്ലെങ്കിൽ എല്ലാവരുടെയും സുരക്ഷ തന്റെ കയ്യിലാണെന്ന ബോധ്യം ഉള്ളിലുള്ളതിന്റെ ആവേശത്തിലാണോ എന്നറിയില്ല വാഹനത്തിന്റെ കടിഞ്ഞാൺ കയ്യിലുള്ളയാൾ ശ്രദ്ധാപൂർവ്വം മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്.പെരുമാറ്റത്തിൽ അതൃപ്തിയുണ്ടെങ്കിൽത്തന്നെയും അദ്ധേഹത്തിന്റെ ജോലിയിലെ നൈപുണ്യത്തിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. </span><br />
<div class="separator" style="clear: both; text-align: center;">
<span style="font-size: large;"></span><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi0U6rl6ilN6paY435UjTCXE2fFXU30TT0Uq4evLzHvujlZtzWab7VcldR7S0zokfn1MpKtjVSPcZn2vxLRXuL2QgPMjdo8r0bLMzf21p4M3TJ-lqJHXJirZzINQKdtrYIkb0-5q7qxJgbc/s1600/SAM_1600.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi0U6rl6ilN6paY435UjTCXE2fFXU30TT0Uq4evLzHvujlZtzWab7VcldR7S0zokfn1MpKtjVSPcZn2vxLRXuL2QgPMjdo8r0bLMzf21p4M3TJ-lqJHXJirZzINQKdtrYIkb0-5q7qxJgbc/s1600/SAM_1600.jpg" height="319" width="640" /></a></div>
<span style="font-size: large;"> ഇരു വശത്തും മരുഭൂമികൾ നിറഞ്ഞ് നിൽക്കുന്ന സൌദി അറേബ്യയിലൂടെയുള്ള യാത്ര തുടർന്ന് കൊണ്ടേയിരുന്നു. </span><br />
<span style="font-size: large;"> 10:15 ന് അൽ അർത്താവിയ്യ എന്ന സ്ഥലത്ത് പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാൻ ബസ്സ് നിർത്തി.സൌകര്യങ്ങൾ നന്നേ കുറവാണ് എങ്കിലും അത്യാവശ്യത്തിന് ഇതൊക്കെത്തന്നെ ഉപയോഗിക്കേണ്ടി വരും. തുർക്കി റേസ്റ്റോറന്റിൽ നിന്ന് ചായയും കുടിച്ച് 11 മണിക്ക് വീണ്ടും പുറപ്പെട്ടു. ഇവിടെ നിന്ന് മക്കയിലേക്കുള്ളത് 1071 കിലോമീറ്റർ. ഉറക്കത്തിൽ നിന്നും എണീറ്റ് പുത്തനുണർവ്വോടെ എല്ലാവരും ലക്ഷ്യത്തിലേക്കുള്ള യാത്ര തുടർന്നു. മരുഭൂമിയിൽ പടുത്തുയർത്തിയ ചെറിയ കെട്ടിടങ്ങൾ വഴിയരികിൽ കാണാം. ചൂട് താരത്മ്യേന കുറവായാണ് അനുഭവപ്പെടുന്നത്. പൊടിക്കാറ്റ് നിറഞ്ഞ് നിൽക്കുന്നുണ്ട്. ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്നും ഉണർവ്വിലേക്ക് ഉത്തേജനം ലഭിക്കുന്ന തരത്തിൽ ആത്മീയ നിർവൃതി വിശ്വാസമനസ്സുകളിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞ ഒരു ചരിത്രക്ലാസ് അമീർ ഖലീൽ റഹ്മാൻ നടത്തുകയുണ്ടായി.ഉംറയുടെ പ്രാധാന്യത്തെക്കുറിച്ചും വിശുദ്ധ മക്കയുടെ ചരിത്രത്തെക്കുറിച്ചും ഇബ്രാഹീം നബിയുടെ ത്യാഗനിർഭരമായ ജീവിതത്തെക്കുറിച്ചും പ്രവാചകൻ മുഹമ്മദ് നബി(സ) ഇസ്ലാമിനെ പടുത്തുയർത്തിയ കാലഘട്ടത്തിന്റെ പ്രത്യേകതകളെക്കുറിച്ചും എന്ത് കൊണ്ട് അർപ്പിതമായ ഒരു ഉംറ നാം നടത്തേണ്ടതുണ്ട് എന്നതിനെക്കുറിച്ചുമൊക്കെ വൈകാരികമായിത്തന്നെ വിവരിച്ച് തന്ന ഒരു ഉജ്ജ്വല പ്രഭാഷണം തന്നെയായിരുന്നു അത്. ചുവന്ന മണ്ണിന്റെ താഴ് വരകൾ പോലെ അടുക്കിയൊരുക്കിയ മരുഭൂമിയുടെ സൌന്ദര്യം പാതയുടെ ഇരുവശങ്ങളിലും ദൃശ്യമാണ്. വൃക്ഷലതാദികൾ ചില ഭാഗങ്ങളിൽ തട്ടു തട്ടായി നിൽക്കുന്ന കാഴ്ച്ചയും വരി വരിയായി നടന്ന് പോകുന്ന ഒട്ടകക്കൂട്ടങ്ങളും അനന്തമായി നീണ്ടുവരണ്ടു കിടയ്ക്കുന്ന മരുഭൂമിയെ ഇടയ്ക്കെങ്കിലും കുളിർപൊഴിയിക്കുന്നുണ്ട്. ചില സ്ഥലങ്ങളിൽ ചെറിയ ബിൽഡിങ്ങുകളും വില്ലകളും ഷോപ്പുകളും ഈന്തപ്പനമരങ്ങളുടെ നിരയുമൊക്കെ കാണുമ്പോൾ നാട്ടിൽ നിന്നു ഗൾഫിനെക്കുറിച്ച് മനസ്സിൽ കാണുന്ന അതേ ചിത്രം മുന്നിൽ വന്ന് നിൽക്കുന്നത് പോലെ തോന്നും.</span><br />
<span style="font-size: large;"> 4 മണിക്ക് അഫീഫ എന്ന സ്ഥലത്ത് ഭക്ഷണത്തിനും വിശ്രമത്തിനുമായി നിർത്തി. അസർ നിസ്കാരത്തിനു ശേഷം വീണ്ടും 5:40 ന് യാത്ര തുടർന്നു. ഇനിയും 400 കിലോമീറ്ററോളം പിന്നിടേണ്ടതുണ്ട് മീഖാത്തിലേക്ക്. അഫീഫയിൽ നിന്ന് യാത്ര ചെയ്യുമ്പോൾ ഇരു വശത്തും വലിയ മലകൾ കാണാൻ കഴിയും.അമീർ മൈക്കുമായി വീണ്ടും ഉംറ ക്ലാസ്സ് ആരംഭിച്ചു.9 മണിക്ക് മീഖാത്തിന് 90 കിലോമീറ്റർ പിന്നിലായി ആലത്തീഫ് എന്ന് സ്ഥലത്ത് രാത്രി ഭക്ഷണത്തിനും വിശ്രമത്തിനുമായി യാത്ര നിർത്തിവെച്ചു. മഗരിബ്, ഇശാ നമസ്കാരങ്ങൾ ഉംറയുടെ മീഖാത്തായ ത്വായിഫിൽ വെച്ച് ജം ആക്കി നിർവ്വഹിക്കാമെന്ന് നിയ്യത്ത് വെക്കാൻ അമീർ പറഞ്ഞിട്ടുണ്ടായിരുന്നു.10 : 15 ന് വീണ്ടും യാത്ര പുറപ്പെട്ടു. ഖലീൽ സാഹിബ് ക്ലാസ് തുടരുകയാണ് .ത്വാഇഫിന്റെ ചരിത്രപ്രാധാന്യത്തെ വിശദീകരിക്കുകയാണ്. സഫാമർവ്വാ മലയുടെ മുകളിൽ നിന്ന് നബി(സ) ഇസ്ലാമിനെ പരസ്യമായി പ്രഖ്യാപ്പിക്കുന്നതിൽ അരിശം പൂണ്ട അബൂലഹബ് ശക്തമായി പ്രവാചകനെ എതിർക്കുന്നതും അബൂലഹബിന് മറുപടിയായി അള്ളാഹു ഖുറാനിലെ ‘തബ്ബത് യദാ അബൂ ലഹബിൻ വ തബ്ബ് ’ എന്ന സൂക്തങ്ങളോടെയുള്ള സൂറത്ത് ഇറയ്ക്കുന്നതും അബൂത്താലിബിന്റെയും ഖദീജബീവിയുടെയും മരണത്താൽ ആമുൽ ഹുസ്ന ‘ദു:ഖ വർഷം’ എന്നറിയപ്പെട്ടിരുന്ന കാലത്തെക്കുറിച്ചും മക്കയിലെ കഷ്ടപ്പാട് സഹിക്കാൻ കഴിയാതെ ത്വാഇഫിലെ സഖീഫ് ഗോത്രക്കാരോട് രക്ഷ തേടി അവിടേക്ക് പോകുകയും ഇസ്ലാം പ്രബോധനം നടത്താൻ ശ്രമിക്കുകയും ചെയ്ത ചരിത്രങ്ങൾ.. സഖീഫ് ഗോത്രക്കാർ നബിയുടെ പ്രബോധനം ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നുവെന്ന് ആരോപിച്ച് തെണ്ടിപ്പിള്ളേരെ വിട്ട് കല്ലെറിയിപ്പിക്കുമ്പോൾ നബി(സ) യുടെ നെറ്റിത്തടം പൊട്ടി ചോരയൊഴുകുമ്പോൾ ജിബിരീൽ (അ) വന്ന് പ്രവാചകൻ ഒന്നു അരുളിയാൽ മലകൾ ഉപയോഗിച്ച് ഈ വംശത്തെ ഇല്ലായ്മ ചെയ്യാമെന്ന് പറയുകയും ചെയ്യുന്ന രംഗങ്ങൾ. ഇത്രയധികം കഷ്ടപ്പാടുകൾ നബിക്ക് നേരിടേണ്ടി വന്ന ത്വാഇഫിലേക്കാണ് യാത്ര പോയിക്കൊണ്ടിരിക്കുന്നത്.. നബി (സ) സഹിച്ചതിന്റെയും ക്ഷമിച്ചതിന്റെയും പ്രതിഫലം നാം നേരിട്ട് കാണുകയല്ലേ..ലോകം മുഴുവൻ ത്വാഇഫിന്റെ തണുത്ത ഭൂമിയിലേക്ക് നടന്നടുക്കുന്ന അൽഭുത കാഴ്ച..തീർച്ചയായും.. വിശ്വാസികൾക്ക് ഒരു പാട് പഠിക്കാനുണ്ട്. ഉംറ യുടെ ഓരോ നിമിഷവും മനസ്സിനെ യദാർത്ഥ പാതയിലേക്ക് നയിക്കുന്ന മാറ്റങ്ങൾക്കുള്ള വാതിലുകൾ തന്നെയാണ്. </span><br />
<span style="font-size: large;"> 11.40 ന് ത്വാഇഫിൽ പ്രവേശിച്ചു. മീഖാത്തിന്റെ സ്ഥലം. ഉംറയ്ക്കുള്ള വസ്ത്രങ്ങളും മറ്റു സാധനങ്ങളുമൊക്കെയായി കച്ചവടക്കാർ തമ്പടിച്ചിരിക്കുന്നത് കാണാം. വിശുദ്ധിയുടെ വെള്ള നിറം പള്ളിയെ അലങ്കരിക്കുന്ന മനോഹാരിതയിൽ മുങ്ങി നിൽക്കുന്ന തണുത്തുറഞ്ഞ ത്വാഇഫ്. </span><br />
<span style="font-size: large;"></span>
<br />
<div class="separator" style="clear: both; text-align: center;">
<span style="font-size: large;"></span><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj1lCkHKZTTZdXMXBXrn7Jm1x2Kh-RVmEWolqY_lUQJj332P7VaT1RfAZzAVohSsDQkrmehcq3pyxNM7krO-XUxFjsQAmpYGXveky_BvL0R7IzfDcZKChe9X_NwmB5OlWGJBtO2PIEiXAB3/s1600/SAM_1170.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj1lCkHKZTTZdXMXBXrn7Jm1x2Kh-RVmEWolqY_lUQJj332P7VaT1RfAZzAVohSsDQkrmehcq3pyxNM7krO-XUxFjsQAmpYGXveky_BvL0R7IzfDcZKChe9X_NwmB5OlWGJBtO2PIEiXAB3/s1600/SAM_1170.jpg" height="410" width="640" /></a></div>
<span style="font-size: large;"> ഇവിടത്തെ ചടങ്ങുകൾ പെട്ടെന്ന് തീർക്കാൻ കഴിയുകയാണെങ്കിൽ സുബ്ഹി നിസ്കാരത്തിന് മുൻപ് തന്നെ ഉംറ നിർവ്വഹിച്ച് സുബ്ഹി നിസ്കാരവും കഴിഞ്ഞ് റൂമിലേക്ക് തിരിക്കാം എന്നായിരുന്നു അമീർ പറഞ്ഞിരുന്നത്. എന്നാൽ എല്ലാവരുടെയും ഇഹ്റാം കെട്ടലും മഗരിബ്, ഇശാ നിസ്കാരങ്ങളും കഴിഞ്ഞ് മക്കയിലേക്ക് പുറപ്പെടുമ്പോൾ സമയം 2:10 ആയി. ബസ്സിൽ കയറിയ ഉടനെ അമീർ ഉംറയ്ക്കുള്ള നിയ്യത്ത് ചൊല്ലിത്തരുകയും എല്ലാവരും ഏറ്റു ചൊല്ലുകയും ചെയ്തു. പിന്നീടുള്ള യാത്ര “ ലബ്ബൈക്കള്ളാഹുമ്മ ലബ്ബൈക്ക് ..ലബ്ബൈക്ക ലാ ശരീക്ക ലക്ക ലബ്ബൈക്ക് , ഇന്നൽ ഹംദ വന്നിഅമത ലക വൽ മുൽക് ലാ ശരീക ലക് ” (അള്ളാഹുവേ, നിന്റെ വിളിക്കിതാ ഞാനുത്തരം നൽകിയിരിക്കുന്നു. നിന്റെ വിളി കേട്ടെത്തിയിരിക്കുന്നു. നിന്റെ വിളി ഞാനിതാ ചെവിക്കൊണ്ടിരിക്കുന്നു. നിനക്ക് യാതൊരു പങ്കുകാരനുമില്ല. നിന്റെ വിളിക്ക് ഞാനുത്തരം നൽകിയിരിക്കുന്നു. സ്തുതിയും അനുഗ്രഹവും നിനക്ക്, രാജാധികാരവും നിനക്ക് തന്നെ. തീർച്ച. നിനക്ക് പങ്കാളിയായി ആരും തന്നെയില്ല) എന്ന പ്രാർത്ഥനാവിളികളോടെ ഭക്തിസാന്ദ്രമായ നിമിഷങ്ങളോടെ എത്രയും പെട്ടെന്ന് ഹറമിലേക്ക് എത്തിച്ചേരുവാനുള്ള ആശയോടെയാണ് എല്ലാവരും ബസ്സിലിരുന്നത്.ബസ്സ് മക്കാനഗരത്തിന്റെ പ്രൌഢമായ വഴിത്താരകളിലേക്ക് പ്രവേശിക്കുമ്പോൾ ഇരു വശത്തുമുള്ള പുണ്യസ്ഥലങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അമീർ വിശദീകരിച്ചു കൊണ്ടേയിരിക്കുന്നുണ്ട്.</span><br />
<span style="font-size: large;"> ഹറമിന് തൊട്ടടുത്തു തന്നെയുള്ള ഹോട്ടലിൽ എല്ലാവരും ഇറങ്ങുകയും വളരെ വേഗത്തിൽ തന്നെ ഹറമിലേക്കുള്ള യാത്രക്ക് തയ്യാറെടുക്കുകയും ചെയ്തു. ഹോട്ടലിൽ നിന്നുള്ള ബസ്സിലാണ് ഹറമിലേക്ക് പോകുന്നത്. ബസ്സ് സർവ്വീസ് തുടർച്ചയായി നടന്ന് കൊണ്ടിരിക്കുന്നു. ബസ്സിൽ നിന്നിറങ്ങിയതും സുബഹി നിസ്കാരത്തിനുള്ള ഇഖാമത്ത് കൊടുക്കുന്നതാണ് കേട്ടത്.അമീർ അതിനിടയ്ക്ക് ഹോട്ടലിന്റെ കാർഡും അമീറിന്റെ ഫോൺ നമ്പറുമൊക്കെ എല്ലാവരിലേക്കും എത്തിക്കാൻ ശ്രമിച്ചിരുന്നു. ഒരു സംഘത്തിന് നേതാവിനെ ചുമതലപ്പെടുത്തുമ്പോൾ അദ്ധേഹത്തിന്റെ തീരുമാനങ്ങൾ അവസാനവാക്കായി കരുതാൻ എല്ല്ലാവരും ബാധ്യസ്ഥരാണ്. ഇസ്ലാമിന്റെ ചരിത്രം തന്നെ പരിശോധിക്കുക .ഉഹദിലെ തോൽ വിക്ക് തന്നെ കാരണം നബി (സ) യുടെ ആജ്ഞയെ ഗൌരവത്തിലെടുക്കാതെ സ്വന്തം ഇഷ്ടങ്ങൾ നടപ്പിലാക്കിയ ചില സഹാബിമാരുടെ നടപടിയായിരുന്നു. അമീറിന് സ്വന്തം കാര്യം മാത്രം നോക്കാൻ പറ്റില്ല.. പ്രത്യേകിച്ചും കുട്ടികളും സ്ത്രീകളുമുള്ള കുടുംബങ്ങൾ കൂടിയുള്ളപ്പോൾ.. ജനലക്ഷങ്ങൾ തിങ്ങിനിറയുന്ന മക്കാനഗരത്തിന്റെ തിരക്കിൽ ആദ്യമായി കാല് കുത്തുമ്പോൾ ഉണ്ടാകുന്ന പരിചയക്കുറവ് മറി കടക്കാൻ ഓരോരുത്തരും അമീറിനെ പിന്തുടരുക തന്നെ വേണം. എന്നിട്ടും എല്ലാവരും വരാൻ കാത്ത് നിൽക്കുമ്പോൾ കൂട്ടത്തിലുള്ള ഒരാൾ പറഞ്ഞത് വല്ലാതെ ഞെട്ടിക്കുകയുണ്ടായി..! “ഇത്ര നേരം നിങ്ങളുടെ അമീർ എവിടെയായിരുന്നു..ഞങ്ങൾക്ക് കാത്ത് കെട്ടിക്കിടക്കാൻ പറ്റില്ല ” മണിക്കൂറുകളോളം നീണ്ട യാത്രക്ക് ശേഷം മക്കയുടെ പുണ്യമണ്ണിൽ ത്യാഗത്തിന്റെ പാതയിലേക്ക് പ്രസംഗത്തിലൂടെയും ക്ഷമാപരമായ സമീപനങ്ങളിലൂടെയും വിശ്വാസ സംഘത്തെ എത്തിച്ചിട്ട് അവസാനം ‘ അമീർ ഞങ്ങളുടെ അമീറല്ല’ എന്ന് പറയുന്ന ഒരാളുടെ മാനസിക നിലവാരത്തെക്കുറിച്ച് ഞാൻ അൽഭുതപ്പെടുകയാണ്. ഒപ്പമുള്ളവരെയും കൂട്ടി അമീർ വന്നണയുമ്പോൾ തിടുക്കത്തിൽ തന്നെ മസ്ജിദുൽ ഹറാമിന്റെ മടിത്തട്ടിലേക്ക് ഞങ്ങൾ ആവേശത്തോടെ പ്രയാണം ചെയ്തു.വിശുദ്ധമായ കഅബാലയത്തിലേക്കുള്ള യാത്ര തുടങ്ങുന്നത് സുബഹി നമസ്കാരത്തിന്റെ ചൈതന്യത്തിലൂടെ.എന്തൊരു മഹാഭാഗ്യമാണ് ഞങ്ങൾക്ക് ലഭിച്ചിരിക്കുന്നത്. ദീർഘമായ യാത്രയിൽ ഇതുവരെ നേരിടേണ്ടി വന്ന എല്ലാ ദുരിതങ്ങളെയും അലിയിച്ച് കളയാൻ അല്ലാഹു തന്ന സുവർണ്ണാവസരം. മുസ്ല്ലിമിന്റെ ദിന ചര്യകൾക്ക് തുടക്കമിടുന്ന സുബഹി നിസ്കാരത്തോടെയുള്ള അള്ളാഹുവിന്റെ ഭവനത്തിലേക്കുള്ള രംഗപ്രവേശം ആത്മീയപ്രകാശനത്തിന്റെ ഉന്നത വികാരങ്ങൾ മനസ്സിൽ നിറയ്ക്കുന്നതായിരുന്നു.</span><br />
<span style="font-size: large;"> ഖുർആൻ സൂക്തങ്ങളുടെ മനോഹരമായ പാരായണത്തോടെ സൃഷ്ടാവിന് മുൻപിൽ വണങ്ങിനിന്ന് ഭക്തിയോടെ ലോകത്തിന്റെ പല കോണുകളിൽ നിന്നും വന്ന് ചേർന്നിട്ടുള്ള ഇസ്ലാം മത വിശ്വാസികളോട് തൊട്ടൊരുമ്മി നിന്ന് കൊണ്ടുള്ള ഈ പ്രഭാത നമസ്കാരം എത്രമാത്രം പുണ്യം നിറഞ്ഞതായിരിക്കുമെന്ന് ചിന്തിക്കാൻ കൂടി വയ്യ.</span><br />
<div class="separator" style="clear: both; text-align: center;">
<span style="font-size: large;"></span><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgDk9Pmd9Ci8ozy6Xg3G0TjJwi1_RD2baI4clR-CW8mxwS1FGjmK-xGfPi24bWffcK5fNCxHtfcaZfxVb2L2k_4sConeM1AC8BYXZaJGFrtggZhUP-b1rK1mke2gkM4z1CE2RhkTzKE6_Ax/s1600/SAM_1220.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgDk9Pmd9Ci8ozy6Xg3G0TjJwi1_RD2baI4clR-CW8mxwS1FGjmK-xGfPi24bWffcK5fNCxHtfcaZfxVb2L2k_4sConeM1AC8BYXZaJGFrtggZhUP-b1rK1mke2gkM4z1CE2RhkTzKE6_Ax/s1600/SAM_1220.jpg" height="480" width="640" /></a></div>
<span style="font-size: large;">
വലിയ പാറക്കെട്ടുകൾ കൊണ്ട് നിറഞ്ഞ മലകൾക്കിടയിൽ തേജസ്സോടെ ഉയർന്ന് നിൽക്കുന്ന മസ്ജിദുൽ ഹറാമിലേക്കുള്ള ഈ കാലുകുത്തൽ നൽകുന്ന ആത്മീയ അനുഭൂതി ജീവിതകാലം മുഴുവൻ മനസ്സിനെ ഉത്തേജിപ്പിച്ച് കൊണ്ടേയിരിക്കുമെന്ന് തീർച്ചയാണ്.</span><br />
<span style="font-size: large;">സുബ്ഹി നിസ്കാരത്തിന് ശേഷം ഉംറയുടെ പ്രധാന ചടങ്ങായ ത്വാവാഫിനു വേണ്ടി കഅബാലയം ലക്ഷ്യമാക്കിയുള്ള യാത്ര തുടർന്നു.വെള്ളിയാഴ്ച്ചയായത് കൊണ്ട് തന്നെ ഹറം നിറഞ്ഞ് കവിഞ്ഞ് കൊണ്ടിരിക്കുകയാണ്. അഞ്ച് നേരവും ഏത് ദിശയിലേക്കാണോ പ്രാർത്ഥന നടത്തുന്നത് , ആ പരിശുദ്ധ ഭവനം ഇതാ കണ്ണിന് മുന്നിൽ നിൽക്കുന്നു.</span><br />
<div class="separator" style="clear: both; text-align: center;">
<span style="font-size: large;"></span><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhoxxK7XCphO9QYVwmEsVvBjXb0mINCyJlX-FJgxgRsQ-qS5SvWjfHDtgSM1KVlwTxWKQls-pP2Rs9m7HOUJ45fqyn1DhyphenhyphentcEsjk8riNPb9km_Gu-us-6qqtpZQnpA6xUF-x7Ro2wzRcxib/s1600/SAM_1348.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhoxxK7XCphO9QYVwmEsVvBjXb0mINCyJlX-FJgxgRsQ-qS5SvWjfHDtgSM1KVlwTxWKQls-pP2Rs9m7HOUJ45fqyn1DhyphenhyphentcEsjk8riNPb9km_Gu-us-6qqtpZQnpA6xUF-x7Ro2wzRcxib/s1600/SAM_1348.jpg" height="480" width="640" /></a></div>
<span style="font-size: large;">
പടച്ചവന്റെ കാരുണ്യത്താൽ ഓരോ വിശ്വാസിയും ആഗ്രഹിക്കുന്ന ആ മുഹൂർത്തം ഞങ്ങളുടെ ജീവിതത്തിൽ വന്നണഞ്ഞിരിക്കുകയാണ്.ഹജറുൽ അസ് വദിനു നേരെ തിരിഞ്ഞു നിന്ന് ‘ബിസ്മില്ലാഹി അള്ളാഹു അക്ബർ’ എന്നുറക്കെ പ്രഖ്യാപിച്ച് തുടങ്ങുന്ന ത്വവാഫ് ഏഴുതവണ കഅബയെ വലയം ചെയ്താണ് അവസാനിപ്പിക്കുന്നത്. ഹജറുൽ അസ് വദ് ദൂരെ നിന്ന് ഒന്ന് കാണാനും പ്രതീകാത്മകമായി മുത്താനും മാത്രമേ ഇപ്പോൾ കഴിയുന്നുള്ളൂ..വിശ്വാസികൾ കൂട്ടം കൂട്ടമായി ക് അബക്ക് ചുറ്റും വലം വെയ്ക്കുകയും പ്രാർത്ഥനകൾ ഉരുവിടുകയും ചെയ്യുന്നുണ്ട്. ഇടയ്ക്കിടക്ക് മുന്നിലേക്കെത്താൻ ചില സംഘങ്ങൾ ശ്രമിക്കുന്നുണ്ട്. ഉംറ ചടങ്ങുകൾ പൂർണ്ണമാക്കാനുള്ളത് കൊണ്ട് തന്നെ കഅബക്ക് നേരെ നിന്ന് രണ്ട് റകഅത്ത് സുന്നത്ത് നമസ്കാരം നിർവ്വഹിച്ച് സംസം വെള്ളം മതിയാവോളം കുടിച്ച് സഫാ മർവ്വയിലേക്ക് ‘സഅയ് ’ ചെയ്യാൻ നടന്നു തുടങ്ങി. എന്റെയൊപ്പം ഇഹറാം വസ്ത്രമണിഞ്ഞ മകൻ മിഷ് അലും നല്ല ആവേശത്തിലാണ്.</span><br />
<div class="separator" style="clear: both; text-align: center;">
<span style="font-size: large;"></span><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjp8m4zuk4-0ib4z9N8II0ebLZ4f0AB_esGD9qcq4oez2eM8AgPuzx69-eU8Q0zRDmyqLZdygI96su1YhAXoBGOHbOVLPTzzrVrNI09eNWA726y4aizGtF5HwmaF_IYUcCl0Vq1wodFXSiU/s1600/SAM_1271-copy.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjp8m4zuk4-0ib4z9N8II0ebLZ4f0AB_esGD9qcq4oez2eM8AgPuzx69-eU8Q0zRDmyqLZdygI96su1YhAXoBGOHbOVLPTzzrVrNI09eNWA726y4aizGtF5HwmaF_IYUcCl0Vq1wodFXSiU/s1600/SAM_1271-copy.jpg" height="358" width="640" /></a></div>
<span style="font-size: large;"> സംസം വെള്ളം കുടിക്കാനും സഫാ മർവ്വക്കിടയിൽ ‘സഅയ്’ ചെയ്യാനുമൊക്കെ അവൻ കാണിക്കുന്ന ആവേശം അൽഭുതപ്പെടുത്തുന്നതാണ്. സംഘത്തിലെ എല്ലാ കുട്ടികളും തന്നെ യാത്ര ക്ഷീണമൊക്കെ മറന്ന് ഉംറക്കായി സമർപ്പിച്ചിരിക്കുന്ന കാഴ്ച ഒരോ വിശ്വാസിയിലെയും ഭക്തിയെ തൊട്ടുണർത്തും. സഫാമർവ്വയിലൂടെ ഏഴു പ്രാവശ്യം ‘സഅയ് ’ ചെയ്തു തീരുമ്പോൾ കാലുകൾക്ക് അല്പം വേദനയനുഭവപ്പെടും.കാണുമ്പോൾ അത്ര ദൂരം തോന്നാത്തതു കൊണ്ട് നടത്തത്തിന്റെയും ഇടയ്ക്കുള്ള ഓട്ടത്തിന്റെയും വേഗത കൂട്ടുന്നത് കൊണ്ട് സംഭവിക്കുന്ന പ്രശന്മാണത്. ‘സഅയ് ‘ കൂടി കഴിയുന്നതോടെ പിന്നെയുള്ള മുടി മുറിക്കലിനായി കുറച്ചകലെ മലഞ്ചെരുവിലായി ഉയർന്ന് നിൽക്കുന്ന ബാർബർ ഷോപ്പുകളിലേക്ക് പോകണം.പൂർണ്ണമായും മുടി നീക്കം ചെയ്യുന്നത് വളരെ വേഗത്തിൽ തന്നെ അവർ ചെയ്ത് തീർക്കും. ഉംറ കഴിഞ്ഞതോടെ ജുമാഅ നമസ്കാരത്തിന് ഒരുങ്ങേണ്ടതുള്ളതു കൊണ്ട് തന്നെ പെട്ടെന്ന് തന്നെ റൂമിലേക്ക് മടക്കയാത്ര ആരംഭിച്ചു. കൂട്ടത്തിനൊപ്പമാണ് നീങ്ങിയതെങ്കിലും പെട്ടെന്ന് അവരിൽ നിന്ന് ഒറ്റപ്പെട്ടു. ഹറമിലേക്കുള്ള വഴിയിൽ കുറേയധികം കുട്ടികൾ ഭിക്ഷാടനത്തിനിരിക്കുന്നത് കാണാം. കയ്യും കാലുമില്ലാത്തവരെന്ന് കാഴ്ച്ചയിൽ തോന്നിക്കുന്ന കുട്ടികൾ. ചിലരൊക്കെ കൈ ഉള്ളിലേക്ക് കെട്ടിവെച്ചിരിക്കുകയാണെന്ന് മനസ്സിലാവുന്നുണ്ട്. ഹോട്ടലിന്റെ കാർഡ് കയ്യിൽ വെച്ചത് കൊണ്ട് ടാക്സിയിൽ കയറി റൂമിലെത്താൻ കഴിഞ്ഞു.പത്ത് റിയാലാണ് മിനിമം ടാക്സി ചാർജ്.ഒരു കുടുംബം ഹറമിലേക്കെത്തിയപ്പോഴെ തിരക്കിൽ പെട്ട് മാറിപ്പോയതും പിന്നീട് റൂമിൽ തിരിച്ചെത്താൻ ഹോട്ടലിന്റെ അഡ്രസ്സറിയാത്തത് കൊണ്ട് വല്ലാതെ ബുദ്ധിമുട്ടിയതായും അറിയാൻ കഴിഞ്ഞു. പരിചിതമല്ലാത്ത സ്ഥലത്ത് എത്തിപ്പെടുമ്പോൾ ആദ്യം ചെയ്യേണ്ടത് അത്യാവശ്യത്തിനു ബന്ധപ്പെടാനുള്ള നമ്പറും അഡ്രസ്സുമൊക്കെ കയ്യിലുണ്ടെന്ന് ഉറപ്പ് വരുത്തുക എന്നതാണെന്ന് ഇതു പോലുള്ള അനുഭവങ്ങൾ അടിവരയിടുന്നു.<br /> ജുമുഅ നമസ്കാരം ജന സഹസ്രങ്ങൾ നിറഞ്ഞ് നിൽക്കുന്ന ഹറമിന്റെ മണ്ണിൽ തന്നെ നിർവ്വഹിക്കാനുള്ള ഭാഗ്യവും ലഭിച്ചിരിക്കുന്നു. ജനത്തിരക്ക് കാരണം പള്ളിയുടെ മാർബിൾ പതിച്ച മുറ്റത്തും അതിലും തികയാതെ നടപ്പാതകളിലുമൊക്കെ വിശ്വാസികൾ നിസ്കരിക്കുന്നത് കാണാം. ഇവിടന്നുള്ള ഓരോ നമസ്കാരവും മസ്ജിദുൽ ഹറമിൽ തന്നെ നിർവ്വഹിക്കാൻ കഴിയുമെന്നത് വലിയ അനുഗ്രഹം തന്നെയാണ്. അസർ നിസ്കാരത്തിനു ശേഷം ഹറമിൽ നിന്നുള്ള വിവിധ വഴികളിലൂടെയുള്ള കാഴ്ചകളിലേക്ക് ഒരു ഓട്ടപ്രദക്ഷിണം നടത്തി. </span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg8YihOMbKx4szMKExpPt668G5hsnACA_E11-6qvXLH4pc8lF5-3RDz2QDmSbobFxJ3Y0gGzeP-1OUclJZxJd_tsZvG8ie9WhBta0JeJpihzkaQOg41IRi8uN14tD1zXkBAiBYRKZY3tulI/s1600/SAM_1243.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg8YihOMbKx4szMKExpPt668G5hsnACA_E11-6qvXLH4pc8lF5-3RDz2QDmSbobFxJ3Y0gGzeP-1OUclJZxJd_tsZvG8ie9WhBta0JeJpihzkaQOg41IRi8uN14tD1zXkBAiBYRKZY3tulI/s1600/SAM_1243.jpg" height="424" width="640" /></a></div>
<span style="font-size: large;"> സമാധാനത്തിന്റെ പ്രാവുകൾ വാനിലേക്ക് പറന്നുയരുന്നതും ക്ഷമാശീലരും ലാളിത്യം സൂക്ഷിക്കുന്നവരുമായ വിശ്വാസികൾ പരസ്പരം സ്നേഹത്തിന്റെ പുഞ്ചിരികൾ കൈമാറുന്നതും തൊട്ടടുത്തുള്ള സാൻഡ്വിച്ച് കടകളിൽ പാവങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യാൻ മഹാമനസ്കരായ വിശ്വാസികൾ തയ്യാറാവുന്നതും വിതരണം ചെയ്യുമ്പോൾ ഓടിയടുക്കുന്ന പാവപ്പെട്ട ജനങ്ങളുടെ നീണ്ട നിരയും </span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhu3JFBU3-F9FvN6NDK22GeRvbWYo6r9S6XLM_gDHMWzz89nwkghlpC6Blgm4DOah21u_ziMGbfHz_u6O_c_ps1t420_7S6uLbfIjtZavdD7t2Pb1dCyWSEPRG-1cOZqc0G-J14w74Ejg-C/s1600/SAM_1362.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhu3JFBU3-F9FvN6NDK22GeRvbWYo6r9S6XLM_gDHMWzz89nwkghlpC6Blgm4DOah21u_ziMGbfHz_u6O_c_ps1t420_7S6uLbfIjtZavdD7t2Pb1dCyWSEPRG-1cOZqc0G-J14w74Ejg-C/s1600/SAM_1362.jpg" height="472" width="640" /></a></div>
<span style="font-size: large;"></span>
<span style="font-size: large;"></span> <br />
<span style="font-size: large;"> ഇടയ്ക്കിടെ കുടിവെള്ളം സൌജന്യമായി വിതരണം ചെയ്യുന്ന അറബികളുമൊക്കെ വിളിച്ചോതുന്നത് ഇസ്ലാമിന്റെ സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സാമൂഹ്യബോധത്തിന്റെയുമൊക്കെ പാതകളാണ്.</span><br />
<span style="font-size: large;"> മഗ് രിബ് നിസ്കാരം ഹറമിൽ നിന്ന് നിസ്കരിച്ചതിനു ശേഷമാണ് ആ കാഴ്ച്ച ശ്രദ്ധയിൽ പെട്ടത്. ഓരോ നിസ്കാരവും കഴിയുന്നതോടെ മയ്യിത്ത് നമസ്കാരവും നടക്കുന്നുണ്ട്. ജനത്തിരക്കുകൾക്കിടയിലൂടെ മയ്യിത്ത് കട്ടിലുകളുമായി നടന്നു നീങ്ങുന്ന സംഘങ്ങൾ..അഞ്ച് മയ്യത്തുകട്ടിലുകൾ അതു വഴി കടന്ന് പോയി. അതിൽ ഒരു ചെറിയ കുട്ടിയുടെ മയ്യത്തുമായുള്ള യാത്ര ഹൃദയഭേദകമായ കാഴ്ച്ചയായിരുന്നു. മരണമെന്ന യാദാർത്ഥ്യത്തിനു മുൻപിൽ തകർന്ന് പോകുന്ന മനസ്സിനെ അചഞ്ചലമായി പിടിച്ച് നിർത്താനും ഇസ്ലാമിന്റെ മരണാനന്തര പ്രഖ്യാപനങ്ങളോട് കൂറ് പുലർത്തി വിശ്വാസം നില നിർത്താനുമുള്ള ശക്തി പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുന്ന പുണ്യഭൂമിയിൽ നിന്ന് കിട്ടുമെന്നത് തീർച്ചയാണ്. </span><br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhRha5Ir4ARC_dvkSOgu3xW3oKqSNbM6w8S9Bb5RQHE0RNE0GLy425KbFJc-iuodCijgsYDXYV4-FX39T9EOGY71DRU6IpuTQI17jnU29QVNbAfh6VyfWhTXiAo_egwuQyvnIDxYNxFD1Ij/s1600/SAM_1279.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhRha5Ir4ARC_dvkSOgu3xW3oKqSNbM6w8S9Bb5RQHE0RNE0GLy425KbFJc-iuodCijgsYDXYV4-FX39T9EOGY71DRU6IpuTQI17jnU29QVNbAfh6VyfWhTXiAo_egwuQyvnIDxYNxFD1Ij/s1600/SAM_1279.jpg" height="306" width="640" /></a><span style="font-size: large;"> </span><br />
<span style="font-size: large;"> ഇശാ നിസ്കാരത്തിന് ശേഷം റൂമിലേക്ക് നടന്ന് നീങ്ങുമ്പോഴാണ് റോഡരുകിൽ ഒരു പെൺകുട്ടി കരയുന്നത് ശ്രദ്ധയിൽ പെട്ടത്. കൂട്ടത്തിൽ നിന്ന് തെറ്റിപ്പോയതാണെന്ന് തോന്നുന്നു.ഏത് ഭാഷയാണ് പറയുന്നതെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല.. ആളുകൾ കൂടുന്നത് കണ്ട് കുട്ടി മുന്നോട്ടോടാൻ നോക്കുന്നു.ഞാൻ കുട്ടിയെ കൈപ്പിടിയിലൊതുക്കി തിരിഞ്ഞ് നടന്നു.രണ്ട് അറബ് യുവാക്കൾ അത് കണ്ട് വരികയും അവർ പോലീസിലേൽപ്പിക്കാം എന്ന് പറഞ്ഞ് കൊണ്ട് പോകുകയും ചെയ്തു. കുട്ടി അപരിചിതരെ കണ്ട് കരഞ്ഞ് കുതറിയോടാൻ നോക്കുന്നുണ്ടെങ്കിലും അവർ ശ്രദ്ധയോടെ പോലീസിലേക്കെത്തിക്കാൻ ശ്രമിക്കുകയാണ്. വാഹനങ്ങൾ പോകുന്ന വഴിയിൽ കുട്ടി അന്തമില്ലാതെ ഓടിയാൽ അത് അപകടത്തിലേക്കെത്തുമെന്നുറപ്പാണ്.</span><span style="font-size: large;">പോലീസിലെത്തിക്കുന്നതോടെ കുട്ടിയെ അന്വേഷിച്ച് വരുന്ന മാതാപിതാക്കൾക്ക് ലഭിച്ചിരിക്കും എന്ന വിശ്വാസത്തോടെയാണ് ഞങ്ങൾ തിരിച്ച് നടന്നത്. കുട്ടികളെ ഒപ്പം കൊണ്ട് നടക്കുന്നവർ വളരെയധികം സൂക്ഷ്മത കാണിക്കണമെന്ന് പറഞ്ഞ് തരുന്ന അനുഭവമാണിത്. നാടൻ ഭക്ഷണം ആവശ്യമുള്ളവർക്ക് കഴിക്കാൻ ഒരു ഹോട്ടൽ അമീർ പറഞ്ഞ് ഏർപ്പാടാക്കിയിരുന്നു. കേരളത്തിൽ നിന്നും ട്രാവൽസുകൾ കൊണ്ട് വരുന്ന ഉംറ സംഘത്തിനുള്ള മെസ്സായിരുന്നു അത്. മൂന്ന് നേരത്തെ ഭക്ഷണത്തിന് 20 റിയാലാണ് കൊടുക്കേണ്ടത്. നാടൻ ഭക്ഷണം കഴിക്കുന്നതോടൊപ്പം തന്നെ നമ്മുടെ നാട്ടുകാരായ വയസ്സായ വല്ലിപ്പമാർക്കും വല്ലിമ്മമാർക്കും ഇടയിലിരുന്നു കഴിക്കാമെന്ന ഒരു ഗൃഹാതുരത്വവും ഇവിടെ നില നിൽക്കുന്നുണ്ട്.</span><br />
<span style="font-size: large;"> ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം ഞായറാഴ്ച്ച രാവിലെ 7:20 ന് മക്കയിലെ പുണ്യസ്ഥലങ്ങളിലേക്ക് സിയാറത്തിനായി പുറപ്പെട്ടു. ചരിത്രഭൂമിയിലൂടെയാണ് യാത്ര. ഖലീൽ സാഹിബിന്റെ വിവരണങ്ങളോടെ യാത്ര തുടങ്ങുന്നു. വളരെ കുറച്ച് സമയം കൊണ്ട് കണ്ട് തീർത്തത് ജബലുന്നൂർ,ജബലു റഹ്മ, മസ്ജിദു നംറ, മഷ് അരിൽ ഹറാം, അറഫാമൈതാനം, മിന, ഹിറാഗുഹ, ജിന്ന് പള്ളി, മസ്ജിദു ഷജ്റ തുടങ്ങിയ ഒട്ടേറേ ചരിത്രമുറങ്ങുന്ന പുണ്യസ്ഥലങ്ങളാണ്. ആദ്യമായി എത്തിയത് ജബലുന്നൂറിലാണ്. അവിടെയിറങ്ങി കുറച്ച് നേരം നിന്നതിനു ശേഷം വീണ്ടും യാത്ര തുടർന്നു. കുറേയാളുകൾ മലയിലേക്ക് കയറുന്നത് കാണാം.</span><br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZlnW0L8tdEVVgFGAPzo_egLb_b4YAn1C2x1RsUNCWrOD07hZ6m-VQU6sHWftkr-709KJah34fSRqSObFlZC-FOGxyGvloJ7rzgx3CEOAWwPvVs_AJSSCD03qJafXNH2b5C7qRIZNHxWf6/s1600/SAM_1286.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZlnW0L8tdEVVgFGAPzo_egLb_b4YAn1C2x1RsUNCWrOD07hZ6m-VQU6sHWftkr-709KJah34fSRqSObFlZC-FOGxyGvloJ7rzgx3CEOAWwPvVs_AJSSCD03qJafXNH2b5C7qRIZNHxWf6/s1600/SAM_1286.jpg" height="456" width="640" /></a><span style="font-size: large;"> അമീർ പ്രവാചകന്റെ പ്രബോധനപ്രവർത്തനങ്ങളെക്കുറിച്ചുള്ള പ്രസംഗം തുടരുകയാണ്. മക്കയിലെ 13 വർഷത്തെ പീഢനക്കാലത്തിന് ശേഷം നബി മദീനയിലേക്ക് പാലായനം ചെയ്യുന്ന ഹിജ് റയെക്കുറിച്ചാണ് വിവരിക്കുന്നത്.യസ്രിബിന്റെ മണ്ണിൽ നിന്നും വന്ന പന്ത്രണ്ടംഗ സംഘവുമായി നബി സന്ധിക്കുന്നതും അവരുമായി ഉണ്ടാക്കിയ അകബാ ഉടമ്പടി പ്രകാരം മദീനയിലേക്ക് ഇസ്ലാമിന്റെ പ്രചരണം നടത്താൻ പ്രമുഖ സ്വഹാബിവര്യൻ മിസ് ഹബു ബിനു ഉമൈറിനെ ചുമതലപ്പെടുത്തുന്നതും പിന്നീട് മദീനയിലേക്ക് കൊച്ചു കൊച്ചു സംഘങ്ങൾ യാത്ര പോയി ഇസ്ലാമിനെ വ്യാപിപ്പിക്കുന്നതുമായ ചരിത്രങ്ങളെല്ലാം ആവേശത്തോടെ കേട്ടിരിക്കുകയാണ് യാത്രക്കാരെല്ലാവരും. </span><br />
<span style="font-size: large;"> ജബലുറഹ്മയുടെ മുകളിൽ നബി(സ) പ്രഭാഷണം നടത്തിയ സ്ഥലത്തേക്കാണ് പിന്നീട് എല്ലാവരും നടന്ന് കയറിയത്. പ്രായമായവരും കുട്ടികളുമടക്കം വിശ്വാസികളുടെ നീണ്ട നിര കഷ്ടപ്പെട്ട് തന്നെ മലക്ക് മുകളിലേക്ക് പിടിച്ച് കയറുന്നുണ്ട്. അവിടെയുള്ള സ്തൂപത്തിൽ പേരുകൾ അടയാളപ്പെടുത്തുന്നവരെയും ഭക്തിയോടെ പിടിച്ച് നിന്ന് പ്രാർത്ഥിക്കുന്നവരെയുമൊക്കെ കാണാം. </span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiAheNIq4QWBvsQ4Mi6-zlMy641E_YOOW2xbUR_ylVd8OtCIB_ZvBGAlSdN5Wep1zh1ZlyUmhHYscqYM8iA2uoEsEy2FnAPvm9ebd0S9fDEFb9XOOV98TZ1wWiuWN1MtXNxB5_A-oszviw7/s1600/SAM_1293.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiAheNIq4QWBvsQ4Mi6-zlMy641E_YOOW2xbUR_ylVd8OtCIB_ZvBGAlSdN5Wep1zh1ZlyUmhHYscqYM8iA2uoEsEy2FnAPvm9ebd0S9fDEFb9XOOV98TZ1wWiuWN1MtXNxB5_A-oszviw7/s1600/SAM_1293.jpg" height="324" width="640" /></a></div>
<span style="font-size: large;"></span>
<span style="font-size: large;"></span> <br />
<span style="font-size: large;">അതിനു ചുറ്റുമൊന്നു പ്രദക്ഷിണം വെച്ചാൽ നാലുപാടും പരന്ന് കിടയ്ക്കുന്ന മലകളും അറഫാ മൈതാനവും അടുത്തടുത്ത് നിൽക്കുന്ന പള്ളികളുമൊക്കെ കാണാവുന്നതാണ്. ഒരു ബോർഡിൽ ‘അൽ റഹ്മ പർവ്വതം’ എന്ന് മലയാളത്തിൽ എഴുതിവെച്ചിട്ടുണ്ട്.കച്ചവടക്കാർ ദസ് വികളും മാലകളുമൊക്കെയായി എല്ലായിടത്തും നിലയുറപ്പിച്ചിട്ടുണ്ട്.</span><br />
<span style="font-size: large;"> ലോകമെമ്പാടുമുള്ള മുപ്പത് ലക്ഷത്തിലധികം വരുന്ന ഇസ്ലാം മത വിശ്വാസികൾ ഹജ്ജിന് സംഗമിക്കുന്ന അറഫാ മൈതാനത്തിന്റെ വഴിത്താരകളിലൂടെയാണ് ഇപ്പോൾ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. മുഹമ്മദ് നബി (സ) തന്റെ ചരിത്ര പ്രസിദ്ധമായ വിടവാങ്ങൽ പ്രസംഗം നടത്തിയ പ്രദേശത്ത് സ്ഥാപിച്ച മസ്ജിദു നംറ ഒരു ഭാഗത്ത് കാണുന്നുണ്ട്.അറഫാ പള്ളിയെന്നും പേരുള്ള ഇവിടെ ഒരേ സമയം മൂന്ന് ലക്ഷത്തിലധികം ആളുകൾക്ക് നിസ്കരിക്കാനുള്ള സൌകര്യമുണ്ട്. കുറച്ചകലെയായി പ്രവാചകൻ ഹജ്ജിന്റെ സമയത്ത് രാത്രി താമസിച്ച മഷ് അരിൽ ഹറാം പള്ളിയിൽ ഒന്ന് ബസ്സ് നിർത്തിക്കണ്ടതിന് ശേഷം യാത്ര തുടർന്നു. ഹജ്ജിന്റെ കർമ്മങ്ങളുടെ പൂർണ്ണ വിവരണം തന്നെ നൽകാൻ മിനായിലും, മുസ്തലിഫയിലും , ജംറയിലുമൊക്കെ എത്തുമ്പോൾ അമീർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഇസ്മാഈൽ നബിയെ അള്ളാഹുവിന്റെ ആജ്ഞപ്രകാരം അറുക്കാനായി കിടത്തിയ സ്ഥലത്തുള്ള സ് തൂപം ദൂരെ മലഞ്ചെരുവിൽ കാണാൻ കഴിയും. സ്വപ്നത്തിലെ ദർശനത്താൽ ത്യാഗം ചെയ്യാനായി സന്നദ്ധനായ ഇബ്രാഹീം നബിയുടെ മഹനീയതയെ മുൻ നിർത്തി എല്ലാവരും ഖുർആൻ കൽപ്പിക്കുന്ന കാര്യങ്ങൾ ഏറ്റെടുത്ത് നടപ്പാക്കുന്ന കാര്യത്തിൽ എത്രത്തോളം ത്യാഗത്തിന് സന്നദ്ധരാണ് എന്ന് പരിശോധിക്കാൻ അമീർ ഉദ്ബോധിപ്പിക്കുന്നു. </span><br />
<span style="font-size: large;"> </span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiZFlSF7b-IjJFITKn37Iy35a2HooNsJ7hFeklY-iemZxJraEIublk4WkKItbaTXSz1lUL923axXuBljKZGoqBOp2Zw76uebwqkbofaT-5SqRX_Lq4Qu6N7TLKe85jg3Me1ex9KJrzHWiiQ/s1600/SAM_1298.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiZFlSF7b-IjJFITKn37Iy35a2HooNsJ7hFeklY-iemZxJraEIublk4WkKItbaTXSz1lUL923axXuBljKZGoqBOp2Zw76uebwqkbofaT-5SqRX_Lq4Qu6N7TLKe85jg3Me1ex9KJrzHWiiQ/s1600/SAM_1298.jpg" height="458" width="640" /></a></div>
<span style="font-size: large;"></span><span style="font-size: large;">ഹിറാഗുഹയിലേക്കുള്ള പാതയിലാണ് പിന്നീട് ബസ്സ് നിർത്തിയത്. </span><span style="font-size: large;">കുത്തനെയുള്ള ഒരു കയറ്റമാണ് ഇവിടെ കാണാൻ കഴിയുന്നത് . കുറേയാളുകൾ മുകളിൽ കയറി നിൽക്കുന്ന കാഴ്ച്ച ചെറുതായി കാണാൻ കഴിയും. ചിലരെങ്കിലും കുറച്ചുയരത്തിലേക്ക് കയറി ഒരു ശ്രമം നടത്തുകയുണ്ടായി. അവിടെ നിന്നുള്ള യാത്രയ്ക്കിടെ ഖദീജാബീവിയുടെ ഖബറിടം നിൽക്കുന്ന പ്രദേശവും മുഹമ്മദ് നബി(സ)യിൽ നിന്ന് ജിന്നുകൾ ഖുർആൻ ശ്രവിച്ച സ്ഥലത്ത് നിർമ്മിച്ച മസ്ജിദുൽ ജിന്നുമൊക്കെ കാണാൻ കഴിയും. സംസം വെള്ളം വിതരണം ചെയ്യുന്ന സ്ഥലത്താണ് പിന്നീടെത്തിയത്. ഓരോരുത്തർക്കും ആവശ്യമുള്ളത് അവിടെ നിന്ന് സ്വരുക്കൂട്ടി ഉച്ചയോടെ റൂമിൽത്തന്നെ തിരിച്ചെത്തി.സംസം വെള്ളം മസ്ജിദുൽ ഹറമിൽ നിന്ന് സൌജന്യമായി ശേഖരിക്കാൻ പറ്റുന്നതാണ്. </span><br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiPVc6ncUoCodh9rD_dTowJofxWjf40nzbmcbuXm7UYYl_dp3ywu0z8HA421afKVXOSRDDkWLg-sARC8gACUkrqxsyBC1ElvZC13NjhgWfbPUtAlLiYAmuJdnjOldeuTq9xpxc6fCRqd7kt/s1600/SAM_1306.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiPVc6ncUoCodh9rD_dTowJofxWjf40nzbmcbuXm7UYYl_dp3ywu0z8HA421afKVXOSRDDkWLg-sARC8gACUkrqxsyBC1ElvZC13NjhgWfbPUtAlLiYAmuJdnjOldeuTq9xpxc6fCRqd7kt/s1600/SAM_1306.jpg" height="480" width="640" /></a><span style="font-size: large;"> പക്ഷേ ഏഴു റിയാലോളം കാനിന് കൊടുത്ത് വെള്ളം ശേഖരിച്ച് കൊണ്ട് പോകുന്നതിനേക്കാൾ സൌകര്യം പത്ത് റിയാൽ കൊടുത്ത് ഇവിടെ നിന്ന് വാങ്ങുന്നതാണ്. </span><br />
<span style="font-size: large;"> മസ്ജിദുൽ ഹറാമിലേക്ക് ഓരോ വഖ്ത്തിലും ചെന്നണയുമ്പോൾ കാണുന്ന കാഴ്ചകൾക്ക് തന്നെ പ്രത്യേകതകളുണ്ട്. വിവിധ ദേശക്കാർ വ്യത്യസ്ഥ വസ്ത്രങ്ങളിൽ </span><span style="font-size: large;"><span style="font-size: large;">വ്യത്യസ്ഥ </span>പ്രാർത്ഥന ശൈലികളിൽ കഅബാലയത്തിലേക്ക് നടന്നടുക്കുന്ന മനോഹരമായ ദൃശ്യങ്ങൾ. പ്രഭാതത്തിൽ 7 മണിമുതൽ 11 മണി വരെ സൌജന്യ ഖുർ ആൻ വിതരണം നടത്തുന്നുണ്ട് പള്ളിയിൽ . 84ആം നമ്പറ് വാതിലിലൂടെ കയറി മുകളിലെത്തിയാൽ ലഭിക്കുന്ന ഈ ഖുർ ആൻ പ്രതി നമ്മുടെ നാട്ടിലെ പള്ളികളിലേക്ക് വഖഫ് ചെയ്യാവുന്നതാണെന്ന് അമീർ പറഞ്ഞ് തന്നിരുന്നു.</span><br />
<div class="separator" style="clear: both; text-align: center;">
<span style="font-size: large;"></span><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjxoHyVQfB39zCW4v1fc1q7h0Lf5MzKd1i3AsHWazUaH9-42ECQ57unl-D_977IENvRf9NimP0Pc8yRAp5iQaC70pmmnCf-_3K_AFjOjfPNCcX-pkGE_qyh9v7PlbucXUrFO4-aekvI9-i3/s1600/SAM_1364.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjxoHyVQfB39zCW4v1fc1q7h0Lf5MzKd1i3AsHWazUaH9-42ECQ57unl-D_977IENvRf9NimP0Pc8yRAp5iQaC70pmmnCf-_3K_AFjOjfPNCcX-pkGE_qyh9v7PlbucXUrFO4-aekvI9-i3/s1600/SAM_1364.jpg" height="480" width="640" /></a></div>
<span style="font-size: large;"> ബുധനാഴ്ച്ച രാവിലെ മക്കയോട് വിടപറയേണ്ടതുള്ളതിനാൽ ചൊവ്വാഴ്ച്ച് രാത്രി ഇശാ നിസ്കാരത്തിനു ശേഷം പരിശുദ്ധമായ ഹജറുൽ അസ് വദ് മുത്താൻ ഒരു ശ്രമം നടത്താൻ ഞാൻ തീരുമാനിച്ചിരുന്നു.വളരെ തിരക്കേറിയ കഅബയുടെ അടുത്ത് കൂടെ ത്വവാഫ് ചെയ്ത് ഹജറുൽ അസ് വദിനടുത്തെത്തിയപ്പോൾ തിക്കും തിരക്കും അതിന്റെ മൂർദ്ധന്യത്തിലെത്തിയിരുന്നു. ഹജറുൽ അസ് വദിനെ തൊട്ട് തലോടിയെങ്കിലും കഴുത്ത് നീട്ടാൻ കഴിയുന്നതിന് മുൻപേ തിരക്കിൽ പുറത്തേക്ക് തെറിച്ചു. ആരെയും ബുദ്ധിമുട്ടിച്ച് ചെയ്യാൻ മനസ്സ് സമ്മതിക്കാത്തത് കൊണ്ട് തന്നെ പിന്നീട് അതിന് ശ്രമിക്കാതെ വൈകാരികമായ ഒരു പ്രാർത്ഥനയുടെ നിമിഷങ്ങൾക്കാണ് ഞാൻ തയ്യാറെടുത്തത്. കരളുരുകി കരഞ്ഞ് പ്രാർത്ഥിക്കുന്ന വിശ്വാസികളുടെയരികിൽ ചെന്ന് നിന്നാൽ അറിയാതെ വിതുമ്പിപ്പോകും..</span><br />
<div class="separator" style="clear: both; text-align: center;">
<span style="font-size: large;"></span><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjdX0qrLz2y9ghbkfY7g0wqkRIeQN6Gupwmq_0gDK7YPMS-9wUu-T7Q1ow2krxaxuNvULhL7b_T1JSA85vKvN4cdLgN3OW2ot_VmQyxYG4hLR6TVO9gDj9DptvU_c-yhA1yRnoSAgAO_jpQ/s1600/SAM_1352.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjdX0qrLz2y9ghbkfY7g0wqkRIeQN6Gupwmq_0gDK7YPMS-9wUu-T7Q1ow2krxaxuNvULhL7b_T1JSA85vKvN4cdLgN3OW2ot_VmQyxYG4hLR6TVO9gDj9DptvU_c-yhA1yRnoSAgAO_jpQ/s1600/SAM_1352.jpg" height="480" width="640" /></a></div>
<span style="font-size: large;">
ഹൃദയത്തിൽ സമാധാനത്തിന്റെ വേരുകൾ ചുറ്റിപ്പിടിക്കുന്ന ഈ പുണ്യതീരത്തോട് ഇന്ന് വിടപറയുകയാണല്ലോ.. ഇൻശാ അള്ളാഹ് ഇനിയും വിധിയുണ്ടെങ്കിൽ വരുമെന്ന പ്രതിജ്ഞയോടെ സുബ് ഹി നമസ്കാരത്തോടെത്തന്നെ മസ്ജിദുൽ ഹറാമിൽ നിന്ന് വിടചൊല്ലി. </span><br />
<span style="font-size: large;"> 7 മണിക്ക് മദീനയിലേക്ക് പുറപ്പെടുമെന്ന് അമീർ അറിയിച്ചിരുന്നു. റൂമിലെത്തിയപ്പോൾ സഹധർമ്മിണിക്ക് ഏണീക്കാൻ കഴിയാത്ത വിധത്തിൽ കഠിനമായ പനി. ഒരു വിധത്തിൽ ലഗേജുകൾ വാരിക്കൂട്ടി ബസ്സിലേക്കെത്തിച്ചേർന്നു.. 8 മണിക്ക് ഖലീൽ സാഹിബ് പ്രാർത്ഥനയോടെ തുടങ്ങിയ യാത്രയിൽ അസുഖം ഭേദമാവാൻ എല്ലാവരോടും പ്രാർത്ഥിക്കാൻ വസിയ്യത്ത് ചെയ്തിരുന്നു.400 കിലോമീറ്ററിലധികമുണ്ട് മക്കയിൽ നിന്ന് മദീനയിലേക്ക്..</span><br />
<div class="separator" style="clear: both; text-align: center;">
<span style="font-size: large;"></span><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi_EBVKdNe1sNXMBQcfRvL1lC4GOEE7wX6QyB0tAlPSL8eMLXaDzEDdoUhAVZm6qvYVlYsW7tU1YdKEjG5Aw-0Oy5lsqjLxir3BnRFgyTr99Vaynwz7OeQQSNhFbK1aKPKJDt4IzJux_Fsa/s1600/SAM_1470.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi_EBVKdNe1sNXMBQcfRvL1lC4GOEE7wX6QyB0tAlPSL8eMLXaDzEDdoUhAVZm6qvYVlYsW7tU1YdKEjG5Aw-0Oy5lsqjLxir3BnRFgyTr99Vaynwz7OeQQSNhFbK1aKPKJDt4IzJux_Fsa/s1600/SAM_1470.jpg" height="364" width="640" /></a></div>
<span style="font-size: large;"></span>
<span style="font-size: large;">മദീനയുടെ ചരിത്രങ്ങളിലേക്ക് യാത്രക്കാരുടെ ശ്രദ്ധ കൊണ്ട് വരാൻ പതിവ് പോലെ അമീർ മൈക്ക് കയ്യിലെടുത്തു. മദീനയിലെത്തിയ നബി(സ) യെയും കൂട്ടരെയും സ്വീകരിക്കാൻ അൻസാരികൾ മത്സരിച്ചപ്പോൾ കയറൂരിവിട്ട ഒട്ടകം മുട്ടുകുത്തുന്നിടത്ത് പ്രവാചകൻ നിൽക്കുമെന്ന പ്രഖ്യാപനം ഉണ്ടാകുകയും അങ്ങിനെ ഒട്ടകം അനാഥക്കുട്ടികളുടെ തോട്ടത്തിനടുത്ത് മുട്ടുകുത്തുകയുമുണ്ടായി.അവിടെയുണ്ടാക്കിയ ആദ്യത്തെപള്ളിയാണ് മസ്ജിദുൽ കുബ്ബ.2 മണിക്ക് മസ്ജിദുൽ കുബ്ബയിലെത്തി ളുഹർ നമസകാരം നിർവ്വഹിച്ചു. ശാന്തസുന്ദരമായ മനസ്സിനു സംതൃപ്തി തരുന്ന ലാളിത്യം വിളിച്ചോതുന്ന സ്ഥലത്താണ് മസ്ജിദുൽ കുബ്ബ.അവിടെയുള്ള കച്ചവടക്കാരും തന്നെ മിതമായ വിലക്കാണ് വില്പന നടത്തുന്നത്. 2:30 ന് മദീനയിലേക്ക് പുറപ്പെട്ടു. മദീനയിലെത്തി ഹോട്ടലിൽ വിശ്രമിച്ച ശേഷം മസ്ജിദ് നബവിയിലേക്ക് അസർ നമസ്കാരത്തിനായി പുറപ്പെട്ടു. എല്ലാവരുടെയും പ്രാർത്ഥനകൾ കൊണ്ടും പുണ്യസ്ഥലം സന്ദർശിക്കാനുള്ള മനസ്സിന്റെ അതിയായ ആഗ്രഹം കൊണ്ടുമായിരിക്കാം പടച്ചവന്റെ കാര്യുണ്യം ഞങ്ങൾക്ക് മേൽ ചൊരിയപ്പെട്ടത് കൊണ്ട് തന്നെ ഭാര്യയുടെ പനി മാറി ഉത്സാഹത്തോടെത്തന്നെ മദീന കാണാനുള്ള അവസരം വന്നിരിക്കുന്നു.</span><br />
<span style="font-size: large;"> മദീന ചെറിയ ഷോപ്പുകളും പാതയോരക്കച്ചവടക്കാരും നിറഞ്ഞ് നിൽക്കുന്ന പ്രദേശമാണ്.മസ്ജിദ് നബവിയോട് ചേർന്ന് ഒരേ ഉയർത്തിലുള്ള ഒട്ടേറേ കെട്ടിടങ്ങൾ ഒരുമിച്ച് നിൽക്കുന്നുണ്ട്.മദീനപള്ളിയുടെ അകത്തളത്തിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. നാലു ഭാഗത്ത് നിന്നും ആളുകൾ പ്രവേശിച്ച് കൊണ്ടിരിക്കുന്നു. പള്ളിക്കു മുൻപിലായി വഴിയോരക്കച്ചവടത്തിന് പർദ്ധയിട്ട സ്ത്രീകളും കൊച്ചു കുട്ടികളെയുമൊക്കെ കാണാം.ചെറിയ ലാഭത്തിന് കളിക്കോപ്പുകൾ വിൽക്കുന്ന മദീനാ നിവാസികളായ കുട്ടികൾ.. ഒരു ഭാഗത്തിരുന്നു തൈരും ഖുബ്ബൂസും കഴിച്ച് വിശപ്പടയ്ക്കുന്ന കുട്ടികൾ ... റോഡ് മുറിച്ച് കടക്കുമ്പോൾ വാഹനങ്ങൾ നിർത്തിത്തരുന്ന ദയാലുക്കളായ മദീനക്കാർ.. കുടിവെള്ളം സൌജന്യമായി വിതരണം ചെയ്യുന്ന ഇസ്ലാം മത വിശ്വാസികൾ..മസ്ജിദുൽ നബവിക്കുള്ളിൽ ഖുറ്ആൻ ഓതുകയും പഠിപ്പിക്കുകയും ചെയ്യുന്ന കാഴ്ചകൾ.. ഖുർആൻ പാരായണം ചെയ്യുന്ന ഉസ്താദിൽ നിന്ന് കേട്ട് ശ്രുതിമാധുര്യത്തോടെ ഏറ്റു ചൊല്ലുന്ന കുഞ്ഞിന്റെ ശ്ബദം സിഡികളിൽ നിന്ന് അലയടിക്കുന്ന മദീനാപള്ളിയുടെ വഴിത്താരകൾ....</span><br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhoKYeIDACE8H6NlrSbMd6OUCA4vGLJRuagxQ2x8EVaM1pu13Lfv09uCDmRoaNty837ocQC4TmlUrwOAHS2amcJjByqXyLT31xslGZTAz7jLa2XUn6Vse2L3ktHDdhiqyyLgGURoqzZEudI/s1600/SAM_1538.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhoKYeIDACE8H6NlrSbMd6OUCA4vGLJRuagxQ2x8EVaM1pu13Lfv09uCDmRoaNty837ocQC4TmlUrwOAHS2amcJjByqXyLT31xslGZTAz7jLa2XUn6Vse2L3ktHDdhiqyyLgGURoqzZEudI/s1600/SAM_1538.jpg" height="480" width="640" /></a><span style="font-size: large;"> </span><br />
<span style="font-size: large;">മദീന ശരിക്കും മനസ്സിനെ മൃദുലമാക്കുന്നതാണ്. പ്രവാചകനെ സ്വീകരിച്ചാനയിച്ച് ഇസ്ലാമിനെ വളർത്തിയ മദീനയുടെ ചരിത്രം ഇന്നും അണയാതെ തന്നെ കത്തി നിൽക്കുന്നതിന്റെ തെളിവുകളാണ് ശാന്ത സുന്ദരമായ ഈ നഗരത്തിൽ കണ്ടു കൊണ്ടിരിക്കുന്നത്. </span><br />
<span style="font-size: large;"> വ്യാഴാഴ്ച്ച രാവിലെ 6:45ന് ഉഹദ് രണാങ്കണത്തിന്റെ ചരിത്ര മുറങ്ങുന്ന വിശുദ്ധമണ്ണിലേക്ക് യാത്ര തിരിച്ചു.അവിടെ ഗൈഡായി ബഹുമാന്യനായ ജാഫർ എളമ്പിലാക്കോട് എത്തിയിട്ടുണ്ടായിരുന്നു. അദ്ധേഹത്തിന്റെ ആവേശജ്ജ്വലമായ ഒരു പ്രസംഗം കേൾക്കാനും ചരിത്ര വസ്തുതകൾ മനസ്സിലാക്കാനും കഴിഞ്ഞത് ഈ യാത്രയിലുണ്ടായ വലിയൊരു നേട്ടം തന്നെയാണ്. ജബലുറുമാത്തിൽ അമ്പത് വില്ലാളികളെ നിയോഗിച്ച് “ഞങ്ങളെങ്ങാനും പരാജയപ്പെട്ടാൽ ഞങ്ങളുടെ ശരീരം കഴുകന്മാർ കൊത്തിവലിക്കുന്നത് കണ്ടാൽ പോലും പിമാറരുതെന്ന് ” നബിയും സഹാബിമാരും കല്പിച്ചിട്ടും യുദ്ധം ആദ്യമേ ജയിച്ചെന്ന് കരുതി ആവേശത്താൽ പ്രവാചകന്റെ ആജ്ഞ ധിക്കരിച്ചവർ കാണിച്ച മണ്ടത്തരം കൊണ്ടായിരുന്നല്ലോ ഉഹദിൽ പ്രബലരായ സഹാബിമാർക്ക് രക്തസാക്ഷിയാകേണ്ടി വന്നത്. അബൂ സുഫ് യാന്റെ ഭാര്യ ഹിന്ദിന്റെ കടുത്ത വൈരാഗ്യം കൊണ്ട് നബിക്ക് പ്രിയപ്പെട്ട ഹംസ (റ) ന്റെ കരൾ ചവച്ച് തുപ്പി ചിത്രവധം ചെയ്ത ക്രൂരതകൾ നടമാടിയ ഉഹദ് രണാങ്കണം, 23 വയസ്സിന്റെ ഇളം പ്രായത്തിൽ ശഹീദായ മിസ് ഹബു ബിനു ഉമൈർ (റ) ന്റെ മയ്യത്തിനൊപ്പം ഉദ്ഹർ എന്ന പുല്ല് വെച്ച് കെട്ടി ഖബറടക്കം ചെയ്യേണ്ടി വന്ന ഉഹദിന്റെ കണ്ണീരണിയിപ്പിക്കുന്ന താഴ് വര, ഇസ്ലാമിന്റെ സൈന്യം അഥവാ പരാജയപ്പെട്ടാൽ പോലും ഛിന്നഭിന്നമായിപ്പോകാതിരിക്കാൻ പടയാളികളുടെ പിന്നിലും ഇടത്തും വലത്തും കോട്ടകെട്ടിയ പ്രവാചകന്റെ സ്വന്തം ഉഹദ് പർവ്വതം. ഉഹദ് യുദ്ധം മുന്നിൽ നട്ക്കുന്നത് പോലെ തീർത്തും മനസ്സിനെ വികാരഭരിതമാക്കുന്ന ആ പ്രസംഗം കഴിഞ്ഞ് ഉഹദിൽ ശഹീദായവരുടെ ഖബറിടം കാണാൻ പോയപ്പോൾ അത് മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുകയുണ്ടായി. അസദുല്ലാഹി ഹംസ(റ) ന്റെയും മിസ്ഹബ് ബിനു ഉമൈർ (റ) ന്റെയും അബ്ദുല്ലാഹിബുനു ജൈഷ് (റ) ന്റെയും ഖബറിടങ്ങൾ അടുത്തടുത്തായും ബാക്കി 67 സ്വഹാബിമാരുടെ ഖബറിടങ്ങൾ മറ്റൊരിടത്തുമായി നേരിട്ട് കാണുമ്പോൾ ഇസ്ലാമിന് വേണ്ടി പോരാടി മരിച്ച ആ വീര യോദ്ധാക്കളോട് അഭിമാനം തോന്നുകയാണ്. ഉഹദ് മലയിലേക്ക് ഒറ്റയോട്ടത്തിൽ കയറിയിറങ്ങി പെട്ടെന്ന് തന്നെ അടുത്ത സ്ഥലത്തേക്കുള്ള യാത്ര പുന:രാരംഭിച്ചു.</span><br />
<div class="separator" style="clear: both; text-align: center;">
<span style="font-size: large;"></span><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgZG9PoUDEi936m8C6c_g09ZVjrhtJ42NiPJYVCFMHCO4yIT3HOsDaHHqR2n8Mjbq_AGoEmmNBm_luKAlzex3J_z-MDcW7rhaesiEUS8zqfGAnMq5MliXk4q0gCaTh5S83forHAxN1wiNJa/s1600/SAM_1508.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgZG9PoUDEi936m8C6c_g09ZVjrhtJ42NiPJYVCFMHCO4yIT3HOsDaHHqR2n8Mjbq_AGoEmmNBm_luKAlzex3J_z-MDcW7rhaesiEUS8zqfGAnMq5MliXk4q0gCaTh5S83forHAxN1wiNJa/s1600/SAM_1508.jpg" height="444" width="640" /></a></div>
<span style="font-size: large;"> വലിയ കൊടിയുമായി വന്ന് കൂട്ടത്തോടെ ഉഹദിന്റെ മുകളിലേക്ക് കയറുന്ന വിശ്വാസികളെയും ശുഹദാക്കൾക്ക് വേണ്ടി കരഞ്ഞ് പ്രാർത്ഥിക്കുന്നവരെയുമൊക്കെ ഇവിടെ കാണാനുണ്ട്.</span><br />
<span style="font-size: large;"> 9:15 ന് ഹന്ദക്ക് യുദ്ധം നടന്ന ‘സബഅ മസാജിദ് ’ എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലത്തെത്തി. അവിടെ നടത്തിയ പ്രസംഗത്തിൽ പ്രവാചകന്റെ യുദ്ധതന്ത്രങ്ങളെക്കുറിച്ചും വയറിൽ കല്ല് കെട്ടി കിടങ്ങുണ്ടാക്കാൻ നബിയും സഹാബിമാരും കഷ്ടപ്പെട്ട കാലത്തെക്കുറിച്ചും വെറും 6 ദിവസം കൊണ്ട് കിടങ്ങു വെട്ടിത്തീർത്ത കഴിവിനെക്കുറിച്ചും റുകാന എന്ന മല്ലനുമായി മൽപ്പിടുത്തം നടത്തി ജയിച്ച പ്രവാചകന്റെ കരുത്തിനെക്കുറിച്ചും ജാബിറുബ്നു അബ്ദുള്ളാഹ് (റ) 2 ആളുകൾക്കുണ്ടാക്കിയ ഭക്ഷണം അള്ളാഹുവിന്റെ മുഅജിസത്ത് കൊണ്ട് 1500 ഓളം ആളുകൾക്ക് ഭക്ഷിക്കാൻ കഴിഞ്ഞതിലെ </span><br />
<span style="font-size: large;">അൽഭുതത്തെക്കുറിച്ചുമൊക്കെ പൂർണ്ണവിവരണങ്ങൾ ജാഫർ സാഹിബ് നൽകുകയുണ്ടായി.</span><br />
<div class="separator" style="clear: both; text-align: center;">
<span style="font-size: large;"></span><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhCE8c7i0zKO0iaI2cyyL28g2WJxpZ0A5xjqceqC5ssOZLP5e28yL6Q2ozcv0gQ6lEjwtRbZjofzlvRvDujIwQsuENC9ZtO5sBcXw-bPxhALONPP3ylMoF-KWSdIIg1_kbWIpkjlOYNff1y/s1600/SAM_1523.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhCE8c7i0zKO0iaI2cyyL28g2WJxpZ0A5xjqceqC5ssOZLP5e28yL6Q2ozcv0gQ6lEjwtRbZjofzlvRvDujIwQsuENC9ZtO5sBcXw-bPxhALONPP3ylMoF-KWSdIIg1_kbWIpkjlOYNff1y/s1600/SAM_1523.jpg" height="456" width="640" /></a></div>
<span style="font-size: large;">കൊടും തണുപ്പും കൊടുങ്കാറ്റും വന്ന് അബൂ സുഫ് യാന്റെ കൂടാരങ്ങളും തമ്പുകളും 24000 പട്ടാളക്കാരും അന്തരീക്ഷത്തിൽ പാറിപ്പറക്കുന്നത് നബി (സ) കാണുന്നത് ഒരു മാസത്തോളം നീണ്ടു നിന്ന ത്യാഗത്തിന്റെയും അർപ്പണ മനോഭാവത്തിന്റെയും ക്ഷമയുടെയുമൊക്കെ അവസാനത്തിലാണ്. അള്ളാഹുവിന്റെ മാർഗ്ഗത്തിൽ ത്യജിക്കാൻ തയ്യാറായവരെ അള്ളാഹു സഹായിക്കുക തന്നെ ചെയ്യും. </span><br />
<span style="font-size: large;">ഓരോ കഠിനമായ ശ്രമത്തിന്റെയും അവസാന നിമഷത്തിൽ മാത്രമായിരിക്കും പ്രപഞ്ചനാഥന്റെ സഹായമെത്തുക.മൂന്ന് കൊല്ലം കഴിഞ്ഞ് പ്രവാചകൻ മക്കയിലേക്ക് പോയിട്ടാണല്ലോ ചരിത്രപ്രസിദ്ധമായ ‘മക്കാഫതഹ്’ ഉണ്ടായത്. ഇസ്ലാമിന്റെ സമരഭൂമിയിൽ മുന്നിട്ടിറങ്ങി സഹനത്തോടെ അള്ളാഹുവിന് വേണ്ടി ജീവിതം സമർപ്പിച്ചാൽ തീർച്ചയായും അള്ളാഹു സഹായിക്കുക തന്നെ ചെയ്യും എന്ന പാഠമാണ് ഈ ചരിത്രത്തിൽ നിന്നും നമുക്ക് ലഭിക്കുന്ന പ്രചോദനം..ജാഫർ സാഹിബ് പറഞ്ഞ് നിർത്തി.</span><br />
<span style="font-size: large;"> അവിടെ നിന്ന് മസ്ജിദുൽ ഖിബലത്തൈനിലെത്തി രണ്ട് റകഅത്ത് സുന്നത്ത് നിസ്ക്കരിക്കുകയും ഖുറാൻ അച്ചടിശാല സന്ദർശിച്ച് വിശാലമായ അകത്തളത്തിൽ ഖുർ ആൻ അച്ചടിച്ച് വരുന്നത് നേരിട്ട് കാണുകയും ചെയ്തു.ഓരോ രാജ്യക്കാരെയും പ്രത്യേകം വിളിച്ച് സൌജന്യമായി നൽകുന്ന ഖുർആൻ പതിപ്പ് സ്വീകരിച്ച് റൂമിലേക്ക് തന്നെ യാത്ര തിരിച്ചു.</span><br />
<span style="font-size: large;"> മസ്ജിദുൽ നബവിക്കകത്ത് അസർ നമസ്കാരത്തിന് പോയ സ്മയത്ത് നബി(സ)യുടെയും, സ്വഹാബിമാരുടെയും ഖബറിടങ്ങൾ സന്ദർശിക്കാനും റൌളാശരീഫിൽ എത്തിച്ചേർന്ന് രണ്ട് റകാഅത്ത് നിസ്കരിക്കാനുമുള്ള അവസരം നൽകി പടച്ചവൻ അനുഗ്രഹിക്കുകയുണ്ടായി. പള്ളിമുറ്റത്ത് വിടർന്ന് നിൽക്കുന്ന തണൽക്കുടകൾ രാവിലെ ഉയരുന്നതും വൈകുന്നേരം താഴുന്നതും ഒരു പ്രത്യേക കാഴ്ച്ച തന്നെയാണ്. മസ്ജിദ് നബവിക്ക് പിറകിലായി ഈത്തപ്പഴക്കടകളുടെ ഒരു നിര തന്നെയുണ്ട്.</span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg7tMOPkofgflTmbDsNmvyPHM3PXTNf77aR7PSPw3NzqNxAg2X8fIQweFH1Pt41LaVTK7Pqz53wYYvXUXEiU62DkIFispCSYvDDQB0Oq3xFP6hg2pGk3J-wcNJSokj5yx4-bgcIsHJibjeh/s1600/SAM_1591.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg7tMOPkofgflTmbDsNmvyPHM3PXTNf77aR7PSPw3NzqNxAg2X8fIQweFH1Pt41LaVTK7Pqz53wYYvXUXEiU62DkIFispCSYvDDQB0Oq3xFP6hg2pGk3J-wcNJSokj5yx4-bgcIsHJibjeh/s1600/SAM_1591.jpg" height="434" width="640" /></a></div>
<span style="font-size: large;">പല നിറത്തിലും ഗുണത്തിലുമുള്ള ഒട്ടേറെ ഈത്തപ്പഴങ്ങൾ മിതമായ നിരക്കിൽ ഇവിടെ ലഭ്യമാണ്. നബി(സ) ഇഷ്ടപ്പെട്ടിരുന്ന അജ് വാ എന്ന പേരിൽ അറിയപ്പെടുന്ന ഈത്തപ്പഴമാണ് കൂടുതലാളുകളും ആവശ്യപ്പെടുന്നതും.അമീറിനൊപ്പം ചേർന്ന് ആവശ്യമുള്ളവർ അവിടെ നിന്ന് ഈത്തപ്പഴങ്ങൾ വാങ്ങി പെട്ടിയിലാക്കി റൂമിലെത്തിച്ചു. </span><br />
<span style="font-size: large;"> വ്യാഴാഴ്ച്ച രാത്രി 10 മണിക്ക് ഹറം ചുറ്റി നടന്ന് സ്ഥലങ്ങളെക്കുറിച്ച് വിശദീകരിക്കാൻ ബഹുമാനപ്പെട്ട ജാഫർ സാഹിബ് എത്തുകയുണ്ടായി. ‘സക്കീഫത്തു ബനീ സഈദ’ എന്ന പേരിൽ അറിയപ്പെടുന്ന ഹറമിന് തൊട്ടടുത്ത് പ്രത്യേകം വളച്ച് കെട്ടി സൂക്ഷിക്കുന്ന തോട്ടത്തിന്റെ ചരിത്ര പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ് കൊണ്ടാണ് കാൽ നട യാത്ര തുടങ്ങിയത്. റബീയുൽ അവ്വൽ 12 തിങ്കളാഴ്ച്ച വഫാത്തായ നബി(സ) യെ ഖബറടക്കാൻ ബുധനാഴ്ച്ച വരെ കാത്തിരുന്നതും പുതിയ നേതാവിനെ തിരഞ്ഞെടുക്കാനായി ഈ തോട്ടത്തിൽ ഒത്ത് കൂടിയതും ദീനിന്റെ കാര്യത്തിൽ ആരാണോ നേതാവ് അയാൾ തന്നെയായിരിക്കണം ദുനിയാവിന്റെയും നേതാവ് എന്ന ഉമർ (റ) യുടെ അഭിപ്രായമേറ്റെടുത്ത് അബൂബക്കർ സിദ്ധീഖ് (റ) നെ ഖലീഫയായി ബഅയത്ത് ചെയ്യുകയും ചെയ്തത് ഇവിടെ വെച്ചായിരുന്നു. തൊട്ടടുത്ത് തന്നെ പ്രവാചകൻ മദീനയിലെത്തിയ ശേഷം ഉണ്ടാക്കിയ ഇസ്ലാമിന്റെ മാർക്കെറ്റായ മദീനാമാർക്കെറ്റിന്റെ ബോർഡ് കാണാം.1914ൽ ഒന്നാം ലോക മഹായുദ്ധ കാലത്താണത്രെ മദീനാമാർക്കറ്റ് ഇല്ലാതായത്.</span><br />
<div class="separator" style="clear: both; text-align: center;">
<span style="font-size: large;"></span><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgf1XD6jiHGF89loTUGvg5wGUruo78yUsj7Bo2d1wQWK0sSlLg2IWDzR0Gf21dyBK0SaIY_xBnZJHg64Kkw0UWYc4nDp2xCvPo2FwqV_f_3wXQTk_o2i_bcZU-PFUQDFiYPHMv2jRKMsTCw/s1600/SAM_1555.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgf1XD6jiHGF89loTUGvg5wGUruo78yUsj7Bo2d1wQWK0sSlLg2IWDzR0Gf21dyBK0SaIY_xBnZJHg64Kkw0UWYc4nDp2xCvPo2FwqV_f_3wXQTk_o2i_bcZU-PFUQDFiYPHMv2jRKMsTCw/s1600/SAM_1555.jpg" height="480" width="640" /></a></div>
<span style="font-size: large;"> “കച്ചവടത്തിൽ വഞ്ചന കാണിക്കുന്നവൻ നമ്മിൽ പെട്ടവനല്ല” എന്ന പ്രവാചക വചനം പ്രായോഗികമായി നടപ്പിലാക്കാൻ ഉമർ (റ) ന്റെ കാലത്ത് ‘ഖൌല ബിൻത് സഅലബ’എന്ന പേരിൽ അറിയപ്പെട്ടിരുന്ന വനിതയെ മാർക്കറ്റ് പരിശോധിക്കാനായി ചുമതലപ്പെടുത്തിയിരുന്നത്രെ.</span><br />
<span style="font-size: large;"> അടുത്തടുത്ത് നിൽക്കുന്ന മൂന്നു പള്ളികളിൽ മസ്ജിദുൽ ഗമാമ (മേഘപ്പള്ളി) എന്ന പേരിൽ പ്രസിദ്ധമായ പള്ളി നിർമ്മിച്ചിരിക്കുന്നത് റസൂലിന്റെ പ്രാർത്ഥന കേട്ട് മേഘങ്ങൾ വന്ന് നിന്ന സ്ഥലത്താണ്. നബി (സ) യോട് സലാം പറയാൻ ജനങ്ങൾ പോയിരുന്ന ‘ബാബു സ്സലാം’ , മഴക്ക് വേണ്ടി പ്രാർത്ഥിക്കാൻ നിന്നിരുന്ന കാരുണ്യത്തിന്റെ വാതിലായ ‘ബാബു റഹ്മത്ത്’ ,</span><span style="font-size: large;">അബൂബക്കർ സിദ്ധീഖ് (റ) ന്റെ വീട്ടിലേക്ക് ഇറങ്ങിയിരുന്ന വാതിലായ ‘ബാബു സിദ്ധീഖ് ’ തുടങ്ങി എന്നും തുറന്ന് കിടയ്ക്കുന്ന ഈ മൂന്ന് വാതിലുകൾ കൂടാതെ പച്ച കുബ്ബയ്ക്കു താഴെ മയ്യത്തുകൾ കൊണ്ട് പോകാൻ മാത്രമുള്ള വാതിൽ,</span><br />
<div class="separator" style="clear: both; text-align: center;">
<span style="font-size: large;"></span><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgErfigPATCwvG9aEZtglvXdGedBc4IwRRbtxXIGpnN-vEFrp9GwQwyVPhhePT7k0jANmmj5Q0xMRw35rauywwc_fPP84hc6oZUA231sqe3uesat7MBA6x7Rgw7JwjTSj9eJMzu2dg4XJxo/s1600/SAM_1556.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgErfigPATCwvG9aEZtglvXdGedBc4IwRRbtxXIGpnN-vEFrp9GwQwyVPhhePT7k0jANmmj5Q0xMRw35rauywwc_fPP84hc6oZUA231sqe3uesat7MBA6x7Rgw7JwjTSj9eJMzu2dg4XJxo/s1600/SAM_1556.jpg" height="434" width="640" /></a></div>
<span style="font-size: large;">പ്രവാചകനെ കാണാൻ ജിബ് രീൽ മനു ഷ്യ രൂപം പൂണ്ട് വന്നിരുന്ന ‘ബാബു ജിബ് രീൽ ’ , ഉമർ (റ) ന്റെ ഭരണ കാലത്ത് സ്ത്രീകൾക്ക് പള്ളിയിൽ വരാനും പിരിഞ്ഞ് പോകാനും ഉണ്ടാക്കിയ വാതിലായ ‘ബാബു നിസാഅ’ തുടങ്ങി ഓരോരോ വാതിലിന് പിന്നിലുമുള്ള ചരിത്രങ്ങൾ വിവരിച്ച് തന്നതും വളരെയധികം വിജ്ഞാനപ്രദമായിരുന്നു. നബി (സ) യുടെ ഖബർ കുടീരം പഞ്ചഭുജാകൃതിയിലുണ്ടാക്കിയതിന് പിന്നിലെ ചരിത്ര വസ്തുതകളും, ‘ജന്നത്തുൽ ബഖീ’ എന്നറിയപ്പെടുന്ന പതിനായിരക്കണക്കിന് സഹാബികളെ മറമാടിയ ഖബറിടത്തെക്കുറിച്ചും അന്ത്യനാളിൽ ഷഫാഅത്തുമായ് നബി ആദ്യം വിളിക്കുന്നത് ഈ പുണ്യ സ്ഥലത്ത് ഖബറടക്കിയവരെ ആയത് കൊണ്ട് തന്നെ മദീനയിൽ മരണപ്പെടുന്ന സ്വദേശികളെയും വിദേശികളെയും ഖബറടക്കുന്നത് ഈ മണ്ണിലാണെന്നും ജാഫർ സാഹിബ് ഓർമ്മപ്പെടുത്തുകയുണ്ടായി. വെള്ളിയാഴ്ച്ച സുബഹി നിസ്കാരത്തിനു ശേഷം ജന്നത്തുൽ ബഖീയിൽ സന്ദർശിക്കുകയും മദീനയിലെ അവസാന ദിവസത്തിന്റെ നിമിഷങ്ങളെ കഴിയുന്നത്ര ഭക്തിപൂർണ്ണമാക്കാൻ ശ്രമിക്കുകയും ചെയ്തു. ജുമാഅ നമസ്കാരത്തിന് വലിയൊരു ജനസഞ്ചയം തന്നെ മദീനയുടെ ഹൃദയത്തിലുണ്ടായിരുന്നു. </span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhQE-0ogQemOZhWcADzWtKIlNUY1hFsOVeHi62I25M1m2XBkSctewTsmiVnfU2JDI1Yz7s-aLFPBePwBcpd2JPILZXOwPq7hpBsnzWp7acWWQYiko6-HpT9g4jry7dSXyCIAGHes3XtJMzJ/s1600/SAM_1594.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhQE-0ogQemOZhWcADzWtKIlNUY1hFsOVeHi62I25M1m2XBkSctewTsmiVnfU2JDI1Yz7s-aLFPBePwBcpd2JPILZXOwPq7hpBsnzWp7acWWQYiko6-HpT9g4jry7dSXyCIAGHes3XtJMzJ/s1600/SAM_1594.jpg" height="480" width="640" /></a></div>
<span style="font-size: large;"></span>
<span style="font-size: large;"> വെള്ളിയാഴ്ച്ച മക്കയിലെത്തി മറ്റൊരു വെള്ളിയാഴ്ച്ച മദീനയിൽ നിന്നും വിടവാങ്ങുകയാണ്. മൂന്നു മണിക്ക് മദീനയുടെ മഹാമനസ്കാരോട് യാത്ര പറയാൻ തുടങ്ങുമ്പോൾ ഹൃദയം വിതുമ്പുകയായിരുന്നു. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് പിന്നിട്ട ഭക്തിനിർഭരമായ നിമിഷങ്ങൾ വിട ചൊല്ലിപ്പിരിയുകയാണ്.ഉംറയുടെ മഹത്വം അതിന്റെ പൂർണ്ണാർത്ഥത്തിൽ തന്നെ അനുഭവിച്ച് തീർത്ത ഒരു പുണ്യയാത്ര അവസാനിക്കുകയാണ്. വെറുമൊരു യാത്ര മാത്രമായിരുന്നോ ഇത്...?ക്ഷമാശീലവും നേതൃപാടവവും സൌമ്യതയും ഒത്തിണങ്ങിയ ഒരു നേതാവിന്റെ കൂടെ, നിഷ്കളങ്കരായ കുഞ്ഞുങ്ങളുടെ കുസൃതികളുടെ കൂടെ , ഉറക്കമളച്ചിരുന്നു വിറയില്ലാത്ത കൈകളിൽ വളയം പിടിച്ച് യാത്രക്കാരെ ലക്ഷ്യത്തിലേക്ക് നയിക്കുന്ന വാഹനസാരഥിയുടെ മിടുക്കിന്റെ കൂടെ , ജീവിതത്തിന്റെ കയ്പ്പും മധുരവും അനുഭവേദ്യമാക്കുന്ന ഒരു കുടുംബമായി സഞ്ചരിക്കുകയായിരുന്നില്ലേ ഞങ്ങൾ.. മദീന കാഴ്ചകളിൽ നിന്ന് മാഞ്ഞ് പോകുന്നത് ഒരിക്കലും മായാത്ത ചരിത്ര വീരഗാഥകൾ സമ്മാനിച്ചിട്ടാണെന്നോർക്കുക.. ..ഉഹദ് യുദ്ധത്തിൽ വീരോചിതമായി പോരാടുന്ന ഹംസ(റ) നെ ചാട്ടുളി എറിഞ്ഞ് വീഴ്ത്തിയിട്ടും അത് പറിച്ചെടുത്ത് അവസാനശ്വാസം വരെ ഇസ്ലാമിനെപ്പുണർന്ന് അള്ളാഹുവിന്റെ സിംഹത്തിന്റെ വീര്യം കാണിച്ചു തന്ന മണ്ണിൽ നിന്നാണ് ഞങ്ങൾ യാത്രയാവുന്നത്..പ്രവാചകനു ചുറ്റും വലയം ചെയ്ത് ശത്രുക്കളോട് പറന്ന് മുട്ടിയ ധീരവനിത ഉമ്മു അമ്മാറിന്റെ ഓർമ്മകളിൽ നിന്നാണ് വിട പറയുന്നത്...ശാന്തനും സൌമ്യനും അൽ അമീനുമായിരുന്ന പുണ്യറസൂലിന്റെ പ്രവചനങ്ങൾ പുളകം കൊള്ളിച്ച മദീനയിൽ നിന്നാണ് യാത്ര പോകുന്നത്...ഇസ്ലാമിന്റെ പോരാളികളെ ബാങ്കൊലിയുടെ മന്ത്രധ്വനികൾ കൊണ്ട് ആത്മീയ നിർവൃതിയിലേക്ക് ആവാഹിച്ചിരുന്ന സുന്ദര ശ്ബദത്തിന്റെ ഉടമ ബിലാൽ (റ) പരിശുദ്ധമാക്കിയ മണ്ണിൽ നിന്നാണ് നടന്നു നീങ്ങുന്നത്...ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സഹിഷുണുതയുടേയും സൌമ്യതയുടേയും സൽ സ്വഭാവത്തിന്റെയും പാതയിലൂടെയാണ് വിശ്വാസി യാത്ര ചെയ്യേണ്ടതെന്ന് കാണിച്ചു തന്ന മുഹമ്മദ് നബി മുസ്തഫാ(സ) ഇസ്ല്ലാമിനെ വളർത്തിയ പുണ്യ ഭൂമിയോടാണ് സലാം ചൊല്ലി പിരിയുന്നത്…യാ അള്ളാഹ് ..ഇനിയും ഞങ്ങൾക്ക് ഈ മണ്ണിലേക്ക് വരാനുള്ള തൌഫീഖ് നൽകി അനുഗ്രഹിക്കേണമേ..ആമീൻ. </span><br />
<span style="font-size: large;">---------------------</span><br />
<div style="text-align: left;">
നിയ്യത്ത്: ചെയ്യാനുള്ള കർമ്മമെന്താണെന്നത് മനസ്സിൽ കരുതുന്നത്. </div>
<div style="text-align: left;">
വസിയ്യത്ത് : ചെയ്യാൻ ഏൽപ്പിക്കുന്നത് (ഒസ്യത്ത് ) </div>
<div style="text-align: left;">
മംനൂഅ : പാടിലാത്തത് </div>
<div style="text-align: left;">
തൌഫീഖ്: നല്ല ഭാഗ്യം <span style="font-size: large;"> ============================ </span></div>
</div>
എന്‍.പി മുനീര്‍http://www.blogger.com/profile/13107196381646754270noreply@blogger.com7tag:blogger.com,1999:blog-1278147256298262715.post-4933037896444853272014-05-25T17:44:00.000+03:002014-05-25T17:45:34.404+03:00ആരായിരിക്കും ബ്രസീലിൽ കപ്പുയർത്തുക ?<div dir="ltr" style="text-align: left;" trbidi="on">
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjePigy0zBz-m464qMpxYkluvRao-cI1Qtm665eU7sfauNhz1aWSd_ouil-s9Q44sz-q29csH65vVw-OjurIU-MIz8wpL_WZXWuXVF1ggm2Ed9mlEuTlv8JBiC_26ugW7gA5wvsQ6OOReC/s1600/719px-WC-2014-Brasil.svg.png" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjePigy0zBz-m464qMpxYkluvRao-cI1Qtm665eU7sfauNhz1aWSd_ouil-s9Q44sz-q29csH65vVw-OjurIU-MIz8wpL_WZXWuXVF1ggm2Ed9mlEuTlv8JBiC_26ugW7gA5wvsQ6OOReC/s1600/719px-WC-2014-Brasil.svg.png" height="200" width="160" /></a></div>
<span style="background-color: #fafafa; color: #666666; font-family: tahoma; font-size: large;"><b>ലോ</b></span><span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;">കം മുഴുവൻ കാല്പന്തിന്റെ മാന്ത്രിക ചലനങ്ങളിലേക്ക് കണ്ണിമ വെട്ടാതെ കാത്തിരിക്കുന്ന കാഴ്ച്ചക്കിനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം. 2014 ജൂൺ 12 ന് ബ്രസീലിലെ സാവോപോളോയിൽ ബ്രസീലും ക്രൊയേഷ്യയും തമ്മിൽ ഏറ്റുമുട്ടുന്നതോടെ കിക്കോഫ് ചെയ്യുന്ന വേൾഡ് കപ്പ് ജ്വരത്തിന് ഫൈനൽ വിസിൽ മുഴങ്ങുക ജൂലൈ 13ന് മാറാക്കാനാ സ്റ്റേഡിയത്തിൽ ഉദിച്ചുയരുന്ന ഫുട്ബാളിന്റെ രാജാക്കന്മാരുടെ ആർപ്പുവിളികളോടെയാവും. ആരായിരിക്കും കപ്പു നേടുക ? യോഗ്യത നേടിയ 32 രാജ്യങ്ങളും ടീമുകളെ പ്രഖ്യാപിച്ച് തന്ത്രങ്ങൾക്കും പരിശീലനങ്ങൾക്കും കോപ്പു കൂട്ടിക്കൊണ്ടിരിക്കുമ്പോൾ ആര് കപ്പ് നേടും എന്ന ചോദ്യത്തിന് ഫുട്ബാൾ പണ്ടിതരുടെ വിശകലനങ്ങൾക്കും പ്രവചനങ്ങൾക്കും കാതോർത്തിരിക്കുകയാണ് ഫുട്ബാൾ ലോകം. അട്ടിമറികൾ നടത്തി വലിയ ടീമുകളെ ഞെട്ടിക്കാൻ കെല്പുള്ള ടീമുകൾ ഓരോ വേൾഡ് കപ്പിലും അണിനിരയ്ക്കാറുണ്ടെങ്കിലും ലോകകപ്പ് കിരീടം എന്ന നേട്ടത്തിലേക്ക് എത്തിപ്പിടിക്കാൻ കഴിയാത്തത് കൊണ്ട് തന്നെ ലോകഫുട്ബാളിലെ വമ്പൻ ടീമുകൾക്ക് തന്നെയാണ് ഈ ലോകകപ്പിലും സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്. </span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjXsl1rzcN8k2-GJk09XhcbsC2RR4RysDNevZrAeJTycUOZ8czJPkNjPsCQFqd34SXkiUd1tGjhvVBloPrwKPevzLaTPs4ZK5d2OOJhYqV6um3JsTJUnCtkd5EE5fOFciyyEZY7owuWFmnj/s1600/cc.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjXsl1rzcN8k2-GJk09XhcbsC2RR4RysDNevZrAeJTycUOZ8czJPkNjPsCQFqd34SXkiUd1tGjhvVBloPrwKPevzLaTPs4ZK5d2OOJhYqV6um3JsTJUnCtkd5EE5fOFciyyEZY7owuWFmnj/s1600/cc.jpg" height="200" width="200" /></a></div>
<span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;"> അഞ്ച് കിരീടവുമായി ബ്രസീലും നാലു പ്രാവശ്യം കപ്പുയർത്തിയ ഇറ്റലിയും മൂന്ന് കിരീങ്ങൾ സ്വന്തം പേരിലെഴുതിയ ജെർമ്മനിയും രണ്ട് തവണ ലോക രാജാക്കന്മാരായ ഉറുഗ്വേയും അർജെന്റീനയും വേൾഡ് കപ്പ് വിന്നേഴ്സിന്റെ രാജകീയ ഗ്രൂപ്പിൽ ഇടം പിടിച്ച് ഇംഗ്ലണ്ടും ഫ്രാൻസും സ്പെയിനുമൊക്കെ ഫുട്ബാൾ ചരിത്രത്തിലെ ഒന്നാം നിര ടീമുകൾക്ക് വിധിക്കപ്പെട്ടതാണ് ലോകകപ്പെന്ന് തെളിയിച്ച് കഴിഞ്ഞു.. യാതൊരു സാധ്യതകളും കൽ*പ്പിക്കാത്ത ടീമുകൾ ടൂർണ്ണമെന്റിൽ അവിസ്മരണീയ പോരാട്ടം നടത്തി പ്രവ്ചനങ്ങളെ കാറ്റിൽ പറത്തി ജേതാക്കാളാകുന്ന കാഴ്ച വേൾഡ് കപ്പ് ചരിത്രം പരിശോധിച്ചാൽ കാണാൻ കഴിയും.എന്നാൽ ഫേവറിറ്റായി വന്ന് കപ്പടിച്ച നിലവിലെ ചാമ്പ്യന്മാരായ സ്പെയിൻ തെളിയിക്കുന്നത് പ്രതീക്ഷകളുടെ സമ്മർദ്ധങ്ങൾ ചാപ്യന്മാരാകുന്നതിനു തടസ്സങ്ങളില്ല എന്നതാണ്. അതു കൊണ്ട് തന്നെ മത്സരങ്ങൾ മുന്നേറുന്നതോടെ ടീം സ്പിരിറ്റിലും കളി മികവിലും ഫുൾ ഫോമിലെത്തുന്ന ടീമിന് കപ്പുയർത്താൻ സാധ്യത കൂടുതലാണെന്ന നിഗമനത്തിനാണ് കൂടുതൽ പ്രസക്തിയുള്ളത്.</span><br />
<span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;"> യൂറോപ്യൻ കളിക്കളത്തിലെ കരുത്തിനും വിജയങ്ങൾക്കും മാർക്ക് കൊടുക്കുകയാണെങ്കിൽ 2010 വേൾഡ് കപ്പും 2012 യൂറോകപ്പും സ്വന്തമാക്കിയ സ്പെയിനിന് തന്നെയാണ് മുൻതൂക്കം. </span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiz42hZrfNY4bNIOZNOEgOAiK4q5NCrJ7Z4AciPh2rLSbTSRHAvnBCuZlrK13ja3SJTu2v0hp5CiRBLXcDPD_XVDw6qJ6xv6GGFGCZ7MVmYu74ig0Ad0m8b8gqDBKgbaFHalm9pbWESy7ZE/s1600/6777.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiz42hZrfNY4bNIOZNOEgOAiK4q5NCrJ7Z4AciPh2rLSbTSRHAvnBCuZlrK13ja3SJTu2v0hp5CiRBLXcDPD_XVDw6qJ6xv6GGFGCZ7MVmYu74ig0Ad0m8b8gqDBKgbaFHalm9pbWESy7ZE/s1600/6777.jpg" height="158" width="400" /></a></div>
<span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;">വേൾഡ് കപ്പിന് തൊട്ട് മുൻപുള്ള ചാമ്പ്യന്മാരുടെ പോരാട്ടമായ യുവേഫ ചാമ്പ്യസ് ലീഗ് ഫൈനലിൽ ഇടം പിടിച്ചിരിക്കുന്ന രണ്ട് ടീമും സ്പെയിന്റെ തന്നെ സംഭാവനകളായ റിയൽ മാഡ്രിഡും അത് ലെറ്റിക്കോ മാഡ്രിഡുമാണെന്നത് സ്പെയിന്റെ ആധിപത്യം അടിവരയിടുന്നു. യൂറോപ്പലീഗ് കിരീടം ഷോകേസ്സിലെത്തിച്ച സെവില്ലക്ക് പിറകേ ചാപ്യൻസ് ലീഗ് കിരീടം കൂടി സ്പെയിനിലേക്കെത്തുന്നതോടെ ലോകം വെട്ടിപ്പിടിക്കാൻ പൂർണ്ണമായ ആത്മ വിശ്വാസത്തോടെ തന്നെ കാളപ്പോരുകളുടെ നാട്ടുകാർക്ക് ബ്രസീലിൽ വിമാനമിറങ്ങാം.</span><span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;"> ഗോൾ കീപ്പർ കാസില്ലാസ്, മിഡ്ഫീൽഡേർസ് സാവി,ഇനിയസ്റ്റ,ഫാബ്രിഗാസ്, ഡേവിഡ് സിൽവ സ്ട്രൈക്കേഴ്സ് ഡേവിഡ് വില്ല,ഫെർണാണ്ടോ ടോറസ്, ബ്രസീലിൽ നിന്നും സ്പെയിനിലേക്ക് കൂട് മാറിയ സൂപ്പർ താരം ഡിയാഗോ കോസ്റ്റ തുടങ്ങി റിസർവ് ലിസ്റ്റിൽ വരെ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളിൽ മികച്ച ഫോമിൽ പന്തു തട്ടുന്ന താര നിര ഏതു കോച്ചിനെയും അസൂയപ്പെടുത്തുന്നതാണ്. ടിക്കി ടാക്ക ശൈലിയുടെ പ്രചാരകരായ സ്പെയിൻ ടീം സമാനമായ ശൈലിയിൽ കളിക്കുന്ന ബാഴ്സലോണക്കും ബയേണ്മ്യൂണിച്ചിനും ച്യാമ്പ്യൻസ് ലീഗിലേറ്റ തിരിച്ചടി പാഠമാക്കി തന്ത്രങ്ങൾ രൂപപ്പെടുത്തിയാൽ കപ്പിൽ വീണ്ടും മുത്തമിടാൻ സാധ്യതകൾ കൂടുതലാണ്.</span><br />
<span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;"> ലോകകപ്പിൽ ആതിഥേയർക്കുള്ള മേൽക്കോയ്മ പരിശോധിച്ചാൽ ഫുട്ബാളിന്റെ മണ്ണായ ബ്രസീലിൽ നിന്ന് മറ്റൊരു രാജ്യം കപ്പ് അടിക്കുമെന്ന് പറ്യാൻ ആരും ധൈര്യപ്പെടില്ല. ആദ്യ വേൾഡ് കപ്പ് അരങ്ങേറിയ 1930ൽ ഉറുഗ്വേയിൽ നിന്ന് തുടങ്ങി 34ൽ ഇറ്റലിയും 1966ൽ ഇംഗ്ലണ്ടും 1974ൽ ജെർമ്മനിയും 78 ൽ അർജെന്റീനയും 1998ൽ ഫ്രാൻസും കപ്പ് നേടിയത് സ്വന്തം രാജ്യത്ത് നടന്ന ടൂർണ്ണമെന്റിലായിരുന്നു എന്നത് ഗ്രൌണ്ട് സ്പ്പോർട്ട് എത്രത്തോളം വിജയത്തിന് ഘടകമാണെന്നത് മനസ്സിലാക്കിത്തരുന്നു. അഞ്ച് തവണ ചാമ്പ്യന്മാരായി ചരിത്രം സൃഷ്ടിച്ച ബ്രസീൽ ടീമിലെ സൂപ്പർ സ്റ്റാറുകളെ വിജയത്തിന് വേണ്ടി പോരാടുന്ന ഒരു സംഘമാക്കി മാറ്റിയ കോച്ച് സ്കൊളാരിയുടെ തന്ത്രങ്ങൾക്ക് വില കൽ*പ്പിക്കുകയാണെങ്കിൽ ആറാം തവണയും ജേതാക്കളാകാനുള്ള ശക്തി ബ്രസീലിനുണ്ട്. </span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUkIKj42RK6Fo_HhMbn-FqmHi1BMDlc-voRuYwpF6QCGukQEBEhdN-kvoUslHt6InZvSKgsXyqbn3LkLf6JNVwsJ2qiZ0630sxB4EKxbeN5rJUmCeGPY2fnmHpa74fSjQGBVZaB8GFIGkp/s1600/info_1372668169.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUkIKj42RK6Fo_HhMbn-FqmHi1BMDlc-voRuYwpF6QCGukQEBEhdN-kvoUslHt6InZvSKgsXyqbn3LkLf6JNVwsJ2qiZ0630sxB4EKxbeN5rJUmCeGPY2fnmHpa74fSjQGBVZaB8GFIGkp/s1600/info_1372668169.jpg" height="173" width="320" /></a></div>
വേൾഡ് കപ്പിന്റെ സാമ്പിൾ വെടിക്കെട്ടെന്ന് വിശേഷിപ്പിക്കുന്ന കോൺഫെഡറേഷൻ കപ്പിൽ യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും ചാമ്പ്യന്മാരെ തകർത്ത് കിരീടം നേടിയ കളി മികവ് വേൾഡ്കപ്പിലും നിലനിർത്തുകയാണെങ്കിൽ 2014ന്റെ ടീം ബ്രസീൽ തന്നെയായിരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. സൂപ്പർതാരം നെയ്മർ നയിക്കുന്ന അറ്റാക്കിങ്ങ് യൂണിറ്റിന് പിന്തുണയായി പ്രതിരോധത്തിൽ നിലയുറപ്പിക്കുന്നത് വേൾഡ്ക്ലാസ് ഡിഫെൻഡർമാരായ തിയാഗോസില്വ,ഡേവിഡ് ലൂയിസ്,ഡാനിയൽ ആല്‍വെസ്,മാഴ്സലോ എന്നീ താരങ്ങളാണെന്നത് തന്നെ സന്തുലിതമായ ഒരു ടീമാണ് ബ്രസീലിനുള്ളതെന്ന് വിളിച്ചോതുന്നു. ഒരേ സമയം ഡിഫെൻസീവും ഒഫെൻസീവുമായി കളിക്കാൻ കഴിയുന്ന കളിക്കാർക്ക് പ്രാമുഖ്യം നൽകി സ്കൊളാരി ഒരുക്കിയ ടീം ഒറ്റയാൾ പോരാട്ടങ്ങളേക്കാൾ ടീം വർക്കിനാണ് പ്രാധാന്യമെന്നത് വിജയങ്ങളിലൂടെ തെളിയിച്ച് കൊണ്ടിരിക്കുകയാണ്. അമിത പ്രതീക്ഷകളുടെ സമ്മർദ്ധം കളിയെ ബാധിക്കാതിരുന്നാൽ ആറാം കിരീടമെന്ന് സ്വപ്നം യാദാർത്ഥ്യമാക്കാൻ ബ്രസീലിന് മുന്നിൽ വെല്ലുവിളികളില്ല.<br />
<span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;"> സ്ഥിരതയാർന്ന പ്രക്ടനവും വിവിധ പൊസിഷനുകളിൽ യുവത്വവും പരിചയസമ്പത്തും സമാസമം ഒന്നിക്കുന്ന മികച്ച താരങ്ങളെ അണി നിരത്തിക്കൊണ്ട് എതിരാളികളെ പഠിച്ച് കളിക്കുന്ന ജെർമ്മനിയെ തോൽ*പ്പിക്കുക എന്നത് ഏത് ടീമിനും വെല്ലുവിളിയാണ്. </span><br />
<div class="separator" style="clear: both; text-align: center;">
<span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjiKpmaZ7qobP8D0gHF_hNEMubdM_XikXVQhmtg4clfavPCUVBmN9zgFlrCSGDs7sPNyBXFB5IyIgbyMpeLRCeNkO_RhsrJamiQDUj-NppG_SA5a9gZvpyXn6_87NZaRxPP_9Ia-J-vFMhB/s1600/Germany-vs-USA-Friendly-match-highlights.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjiKpmaZ7qobP8D0gHF_hNEMubdM_XikXVQhmtg4clfavPCUVBmN9zgFlrCSGDs7sPNyBXFB5IyIgbyMpeLRCeNkO_RhsrJamiQDUj-NppG_SA5a9gZvpyXn6_87NZaRxPP_9Ia-J-vFMhB/s1600/Germany-vs-USA-Friendly-match-highlights.jpg" height="173" width="320" /></a></span></div>
<span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;">
2010 വേൾഡ് കപ്പിൽ കാണികളെ കുളിരണിയിച്ച ജെർമ്മനിയുടെ അതിവേഗ ഫുട്ബാൾ സെമിയിൽ അവസാനിച്ചെങ്കിലും അതേ ടീമിന്റെ നെടും തൂണുകളായ ബാസ്റ്റ്യന്‍* ഷൈ്വന്സ്റ്റൈ ഗറും,തോമസ് മുള്ളറും ,മസ്യൂത് ഓസിലും ,മിറോസോവ് ക്ലോസെയും ക്യാപ്റ്റൻ ഫിലിപ്പ് ലാമും വീണ്ടും വരുമ്പോൾ കൂടെ കൂട്ട് പീടിക്കുന്നത് യുവ താരങ്ങളായ മാരിയോ ഗോട്സേയെയും,ടോണീ ക്രൂസിനെയും മാര്ക്കോക റോയ്സിനെയുമൊക്കെയാണ്. ലോകകപ്പിന്റെ സെമിഫൈനലുകളിലേക്ക് ഏറ്റവും കൂടുതൽ യോഗ്യത നേടിയിട്ടുള്ള ജെർമ്മൻ പടക്ക് ജയം എത്തിപ്പിടിക്കുന്നതിന് പെനാൾട്ടി ഷൂട്ടൌട്ടിൽ വരെ മുന്‍തൂക്കം നിലനിർത്താനുള്ള സാങ്കേതികത്തികവുണ്ട്.ഉന്നത നിലവാരമുള്ള കളിക്കാരും കോച്ച് ജോക്കിം ലോയുടെ തന്ത്രങ്ങളും പ്രായോഗികതയിൽ ശ്രദ്ധയൂന്നിയുള്ള മുന്നൊരുക്കങ്ങളുമൊക്കെ തുണയേകിയാൽ ബ്രസീലിൽ കൊടിയുയർത്താൻ ജെർമ്മൻ പടയ്ക്ക് നല്ല സാധ്യതകളുണ്ട്. നിർണ്ണായക പോരാട്ടങ്ങളിൽ തല കുനിക്കുന്ന സമീപകാല ചരിത്രത്തെ മറികടക്കുക എന്ന ദൌത്യം തന്നെയാണ് ജെർമ്മനിക്ക് ബ്രസീലിൽ നിറവേറ്റാനുള്ളത്. </span><br />
<span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;"> വേൾഡ് ഫുട്ബാളിലെ സൂപ്പർ അറ്റാക്കിങ്ങ് ജോഡികളുമായാണ് അർജെന്റീന പരമ്പരാഗത വൈരികളുടെ നാട്ടിൽ ബൂട്ട് കെട്ടാനിറങ്ങുന്നത്. ഏക്കാലത്തെയും മികച്ച ഫുട്ബാളർമാരുടെ നിരയിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന അർജെന്റീനയുടെ സൂപ്പർ താരം ലിയണൽ മെസ്സിക്കിനി നേടാനുള്ളത് ലോകകപ്പ് കിരീടം മാത്രം. മറഡോണയുടെ മാന്ത്രികക്കാലുകൾ ഒറ്റയാൾ പോരാട്ടം നടത്തി നേടിക്കൊടുത്ത 1986 ലെ വേൾഡ് കപ്പ് പോലെ മെസ്സിയും അൽഭുതം സൃഷ്ടിക്കുമെന്ന് തന്നെയാണ് ആരാധകർ കരുതുന്നത് . </span><br />
<div class="separator" style="clear: both; text-align: center;">
<span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhBH27Td5eTI45DEhn2sKPZ8kWC3Oz4YPLTEEIQu4V2xvfU324Y2fTHKOb-nZrYD19FBOHZGJc1hAKnxXDJ6c1tjF_FUQQGweXSpy0ZVcofDLtui1FlHR6vfqjBmHuhYlkQVd05q8QPUNUH/s1600/947888.jpg_crop.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhBH27Td5eTI45DEhn2sKPZ8kWC3Oz4YPLTEEIQu4V2xvfU324Y2fTHKOb-nZrYD19FBOHZGJc1hAKnxXDJ6c1tjF_FUQQGweXSpy0ZVcofDLtui1FlHR6vfqjBmHuhYlkQVd05q8QPUNUH/s1600/947888.jpg_crop.jpg" height="241" width="320" /></a></span></div>
<span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;">
കൂട്ടിന് മാഞ്ചസ്റ്റർ സിറ്റിയുടെ സെർജിയോ അഗ്യൂറോയും നപ്പോളിയുടെ ഗോൺസാലോ ഹിഗ്വൈനും കൂടിച്ചേരുമ്പോൾ ആക്രമണ ഫുട്ബാളിന്റെ കരുത്തിന്റെ മികവിൽ എതിരാളിയെ കീഴടക്കാൻ അർജെന്റീനക്ക് കഴിയുമെന്ന് തന്നെ വിശ്വസിക്കണം . ലാറ്റിനമേരിക്കൻ യോഗ്യതാറൌണ്ടിൽ ഒന്നാമതെത്തിയതും നാഷണൽ ടീമിനു വേണ്ടി മെസ്സി ഗോളടിക്കാൻ തുടങ്ങിയതും കപ്പ് നേടാനുള്ള അർജെന്റീനയുടെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു. ദുർബലമായ പ്രതിരോധം മറ്റു വലിയ ടീമുകളെ അപേക്ഷിച്ച് അർജെന്റീനയ്ക്ക് തിരിച്ചടിയാണ്. കാർലോസ് ടെവസ് എന്ന ഫോമിലുള്ള സ്ട്രൈക്കർക്ക് പരിചിതമായ ബ്രസീലിയൻ മണ്ണിൽ പന്തു തട്ടാൻ അവ്സരം കൊടുക്കാത്തതും പ്രതികൂല ഘടകമാണ്. എങ്കിലും ലാറ്റിനമേരിക്കയിൽ കളിക്കുന്ന ആനുകൂല്യവും സെമി ഫൈനൽ വരെ സുഗമമായി എത്താൻ കഴിയുന്ന ടൂർണ്ണമെന്റ് ഫിക്സച്ചറും സൂപ്പർസ്റ്റാർ ലിയണൽ മെസ്സി നൽകുന്ന മുന്‍തൂ*ക്കവും വേൾഡ് കപ്പ് ഫേവറിറ്റുകളുടെ ലിസ്റ്റിൽ അർജെന്റീനയ്ക്ക് ഇടം നൽകുന്ന കാരണങ്ങളാണ്.</span><br />
<span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;"> ലോകകപ്പ് മത്സരങ്ങളിൽ എന്നും നിലവാരം പ്രകടിപ്പിക്കുന്ന ടീമുകളിലൊന്നാണു ഇറ്റലി. </span><br />
<div class="separator" style="clear: both; text-align: center;">
<span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhovH_68Iseb_O3tt1M1FpOVyxagGh-z38rY2Biv0Wtr4PMXcuZE2l3b3nZ8fm1EZ_sKIB3oHjH12VvGTKN-6zDbWboMNWMUIx_qYnU3Nx8darLTf8zeuAXJwi-nyBK7M96pk6OSdHVqWmF/s1600/balteli.JPG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhovH_68Iseb_O3tt1M1FpOVyxagGh-z38rY2Biv0Wtr4PMXcuZE2l3b3nZ8fm1EZ_sKIB3oHjH12VvGTKN-6zDbWboMNWMUIx_qYnU3Nx8darLTf8zeuAXJwi-nyBK7M96pk6OSdHVqWmF/s1600/balteli.JPG" height="173" width="200" /></a></span></div>
<span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;">
</span><span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;">ശക്തമായ് പ്രതിരോധ നിര കൊണ്ട് എതിർ ടീമുകളെ തളയ്ക്കാൻ കഴിയുന്ന ഇറ്റലിക്ക് സ്ട്രൈക്കർ ബലോട്ടല്ലിയുടെ ഫോം നിർണ്ണായകമായിരിക്കും.ഇംഗ്ലണ്ട് പഴയ് പ്രതാപത്തിന്റെ അടുത്തൊന്നുമില്ലെങ്കിലും വെയ്ൻ റൂണിയെന്ന സൂപ്പർ താരത്തിനോടൊപ്പം മറ്റ് യുവതാരങ്ങൾ ചേർന്ന് കളിക്കുമ്പോൾ അത് വിജയത്തിലെത്തിക്കാൻ കഴിയുന്നതിനനുസരിച്ചിരിക്കും ടൂർണ്ണമെന്റിലെ പുരോഗതി. ഇറ്റലിയും ഉറുഗ്വേയും ചേർന്നുള്ള മരണഗ്രൂപ്പിൽ നിന്ന് മുന്നേറുക എന്ന വെല്ലുവിളിയാണ് ഇംഗ്ലണ്ടിന് മുന്നിലുള്ളത്.</span><br />
<span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;"> വാൻ പേഴ്സിയും ആര്യൻ റോബനും നയിക്കുന്ന ഹോളണ്ട് അറ്റാക്കിങ്ങിന് 2010 വേൾഡ് കപ്പിൽ മികച്ച കളി കാഴ്ച്ചവെച്ച സ്നീഡറിന്റെ പിന്തുണ കൂടി നേടുകയാണെങ്കിൽ സ്പെയിനും ചിലിയുമുൾപ്പെടുന്ന ഗ്രൂപ്പിൽ നിന്ന് മുന്നേറാൻ കഴിയും.</span><br />
<div class="separator" style="clear: both; text-align: center;">
<span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiKDPUrSKwGEEA6Mue-2CxKQrxQ1M97vbcM0gbx4DYD0m3Zot-bpvyjKcgl1h6v735nj5Ol7et-HVhIMdMScNVkXRh4WhFuwstsdMVIn_x42cEmOciIdnY_c2Bhjz74s3cbiRviA8eQ0AAb/s1600/robben.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiKDPUrSKwGEEA6Mue-2CxKQrxQ1M97vbcM0gbx4DYD0m3Zot-bpvyjKcgl1h6v735nj5Ol7et-HVhIMdMScNVkXRh4WhFuwstsdMVIn_x42cEmOciIdnY_c2Bhjz74s3cbiRviA8eQ0AAb/s1600/robben.jpg" height="200" width="175" /></a></span></div>
<span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;">
</span><span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;"><br /> രണ്ടാം സ്ഥാനത്തെത്തുകയാണെങ്കിൽ സാക്ഷാൽ ബ്രസീലിനെത്തന്നെ നേരിടേണ്ടി വരുമെന്ന അപകടവും മുന്നിലുണ്ട്. </span><br />
<div>
<span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;">പോർച്ചുഗലിന് സൂപ്പർ സ്റ്റാർ ക്രിസ്റ്റ്യാനോ റോണാൾഡോയുടെ ചിറകിൽ തന്നെ പറക്കണം.നിലവിൽ ഫോമിൽ കളിക്കുന്ന 2014ലെ വേൾഡ് ഫുട്ബാളർക്ക് ലോക കപ്പ് സ്വന്തമാക്കുന്നതിന് ജെർമ്മനിയും ഘാനയുമുൾപ്പെട്ട ശക്തമായ ഗ്രൂപ്പിൽ നിന്ന് ജയിച്ച് മുന്നേറുക തന്നെ വേണം.</span></div>
<div>
<span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;"><br /></span></div>
<div>
<span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;"><br /></span></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiMgF4YoWVcL4QJOv-q_EMle89DspyP3jIOY-X1Y5jn_LXiBPHwdMJcGVy2Hvr5tGh4EFH68JDfsuoYMDCdxGPgScli_xzefdUXeky8L0n1szHP3YnFhB14NSkLgm6w6uMbHbjYpVVQjW9x/s1600/goal.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiMgF4YoWVcL4QJOv-q_EMle89DspyP3jIOY-X1Y5jn_LXiBPHwdMJcGVy2Hvr5tGh4EFH68JDfsuoYMDCdxGPgScli_xzefdUXeky8L0n1szHP3YnFhB14NSkLgm6w6uMbHbjYpVVQjW9x/s1600/goal.jpg" height="255" width="400" /></a></div>
<div>
<br /></div>
<div>
<span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;"> പ്ലേഓഫ് കളിച്ച് യോഗ്യത നേടിയ മുൻ ചാമ്പ്യന്മാരായ ഫ്രാൻസിന്റെ പ്രതീക്ഷകൾ മുന്നേറ്റ നിരയിലെ കരീം ബെൻസേമയിലും 2013 ലെ യൂറോപ്യൻ ബെസ്റ്റ് പ്ലെയറായ ഫ്രാങ്ക് റിബറിയിലുമാണ്. </span><br />
<div class="separator" style="clear: both; text-align: center;">
<span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgX-TYE2DsafjzBtG5ksV7aVIZKC1GhuHbc66gMrnU5IeSJteKa62iBiiPB4UfwI5juB0ECfOk9pafrpupwlua-eQFujIaGcK7SlDdjtDinfbfF4o4F5r8inrDBev8o6j-MOXK9CPOaKOsH/s1600/franck_ribery_1377858269_540x540.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgX-TYE2DsafjzBtG5ksV7aVIZKC1GhuHbc66gMrnU5IeSJteKa62iBiiPB4UfwI5juB0ECfOk9pafrpupwlua-eQFujIaGcK7SlDdjtDinfbfF4o4F5r8inrDBev8o6j-MOXK9CPOaKOsH/s1600/franck_ribery_1377858269_540x540.jpg" height="138" width="200" /></a></span></div>
<span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;">
</span></div>
<div>
<span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;">മിഡ്ഫീൽഡിൽ നിന്നും ഉദിച്ചുയരുന്ന പുത്തൻ വാഗ്ദാനം പോൾ പോഗ്ബയും കൂടിച്ചേരുമ്പോ*ൾ സിദാന്റെ നാട്ടുകാർക്ക് സൌത്ത് ആഫ്രിക്കൻ വേൾഡ് കപ്പിലെ നാണക്കേട് മായ്ച്ച് കളയാൻ കഴിയുമെന്ന് തന്നെ പ്രതീക്ഷിക്കാം.</span><br />
<span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;"> കോപ്പാ അമേരിക്കൻ ചാമ്പ്യന്മാരായ ഉറുഗ്വെ എന്നെത്തെയും പോലെ അവസാന അങ്കത്തിൽ കടമ്പ കടന്നാണ് ലോകകപ്പിനെത്തുന്നത്. ബ്രസീലിൽ കപ്പെടുത്ത ചരിത്രം കൂട്ടിനുള്ള ഉറുഗ്വേക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബെസ്റ്റ് പ്ലെയറായ ലൂയിസ് സുവാരസും , പി.എസ്. ജി താരം എഡിസൺ കവാനിയും വെറ്ററൻ താരം ഡിയാഗോ ഫോർലാനും ചേർന്നുള്ള കൂട്ട്കെട്ടിൽ പ്രതീക്ഷയർപ്പിക്കാം. </span><br />
<div class="separator" style="clear: both; text-align: center;">
<span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiWaeGuE4U60rjyqnEKgabANigW4zDjKeDtvQ8h4RXn7snBXdEPTbU_eqZKfsNsK2c5xnYYhTQOuQ1mkh4lqVx0ltnEHJeBPnpWF2-iGBujfjk2_OXgiu0Bvqo5nU55V7IGkOyVN1bFHSqT/s1600/suares.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiWaeGuE4U60rjyqnEKgabANigW4zDjKeDtvQ8h4RXn7snBXdEPTbU_eqZKfsNsK2c5xnYYhTQOuQ1mkh4lqVx0ltnEHJeBPnpWF2-iGBujfjk2_OXgiu0Bvqo5nU55V7IGkOyVN1bFHSqT/s1600/suares.jpg" height="233" width="320" /></a></span></div>
<span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;">
അത് ലെറ്റിക്കോ മാഡ്രിഡ് താരം ഡിയാഗോ ഗോഡിൻ, ഗോൾ കീപ്പർ ഫെർണാണ്ടോ മുസ്ലേര തുടങ്ങി മികച്ച താരങ്ങളാൽ സമ്പന്നമായ ഉറുഗ്വേക്ക് സ്ഥിരത നില നിർത്താനായാൽ മാറാക്കാന വീണ്ടും സ്വപ്നം കണ്ട് തുടങ്ങാം. </span><br />
<span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;">ഏഷ്യൻ ടീമുകളിൽ ഹോണ്ടയും കഗാവയും അണി നിരക്കുന്ന ജപ്പാന് തന്നെയാണ് അൽഭുതങ്ങൾ സൃഷ്ടിക്കാൻ കെല്പുള്ളവർ. </span><br />
<div class="separator" style="clear: both; text-align: center;">
<span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhkCkgAGq8mnn5sHwKCortSHKqiRp-dRNie5SclIwRR1EvZcxZneDlcIKikzxkdkKGn6WpMmQlXZMMw9JptHHQWp1ssDU2AgXWuiMzqsXNej8_QD8W2rlQwvC5mLitZWR0V6AiClBBBG7al/s1600/kawwww.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhkCkgAGq8mnn5sHwKCortSHKqiRp-dRNie5SclIwRR1EvZcxZneDlcIKikzxkdkKGn6WpMmQlXZMMw9JptHHQWp1ssDU2AgXWuiMzqsXNej8_QD8W2rlQwvC5mLitZWR0V6AiClBBBG7al/s1600/kawwww.jpg" height="149" width="200" /></a></span></div>
<span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;">
യൂറോപ്യൻ ടീമുകളിൽ ഇടം പിടിച്ചിട്ടുള്ള കളിക്കാരെക്കൊണ്ട് സമ്പന്നമായ ജപ്പാനിൽ തന്നെയാണ് ഏഷ്യക്ക് പ്രതീക്ഷിക്കാനുള്ളതും. ആഫ്രിക്കയിൽ നിന്ന് ഘാനയും ഐവറി കോസ്റ്റും നെയ്ജീരിയയും വലിയ ടീമുകൾക്കെതിരെ ഏറ്റുമുട്ടാൻ ശേഷിയുണ്ടെന്ന് തെളിയിച്ചവരാണ്. </span><br />
<div class="separator" style="clear: both; text-align: center;">
<span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiM9s2DlnzonXlvV13oG3l_4pB9KT217WveWbh2_oF7kXMQAydAbBSodZG3Ntdp8YE3Ks_y3uUXPbYhvqtRZdq6sai2E9RlZT01DBBUlxE1YNiLxiguS9I2YiAcPnZh5FhwlSLxfj8jpMmX/s1600/gervinho.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiM9s2DlnzonXlvV13oG3l_4pB9KT217WveWbh2_oF7kXMQAydAbBSodZG3Ntdp8YE3Ks_y3uUXPbYhvqtRZdq6sai2E9RlZT01DBBUlxE1YNiLxiguS9I2YiAcPnZh5FhwlSLxfj8jpMmX/s1600/gervinho.jpg" height="200" width="148" /></a></span></div>
<span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;">
ദിദിയർ ദ്രോഗ്ബയും ജെർവീഞ്ഞോയും യായാടുറോയുമൊക്കെ ഐവറി കോസ്റ്റിന് നൽകുന്ന ആധിപത്യം റിസൾട്ടിലേക്ക്ത്തിക്കുമോ എന്നത് ആഫ്രിക്കൻ ഫുട്ബാൾ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. യോഗ്യതാറൌണ്ടിൽ മുടന്തി വന്നതാണെങ്കിലും ഒളിമ്പിക്സ് സർണ്ണമെഡൽ നേടിയ മെക്സിക്കൻ യുവനിരയുടെ കരുത്ത് തള്ളിക്കളയാൻ കഴിയില്ല്. ജാവിയർ ഹെർണാണ്ടസും ജിയോവാനി ദോസ് സാന്റോസും ഫോർവേഡുകളായി കളിക്കുന്ന മെക്സിക്കൻ ടീം വേൾഡ് കപ്പിൽ മികച്ച പോരാട്ടങ്ങൾ നടത്തി മികവ് തെളിയിച്ചവരാണ്.</span><br />
<span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;"> പ്രവ്ചനങ്ങളെ അട്ടിമറിച്ച് കറുത്ത കുതിരകളായി മുന്നേറുന്ന ടീമുകൾ ഓരോ വേൾഡ് കപ്പിന്റെയും അൽഭുത കാഴ്ചയാണ്. ബ്രസീൽ വേൾഡ് കപ്പിൽ കറുത്ത കുതിരകളാകാൻ സാധ്യതയുള്ള ടീമുകളാണ് ബെൽജിയവും കൊളംബിയയും ചിലിയും. യൂറോപ്പിൽ തിളങ്ങി നിൽക്കുന്ന ഒരു കൂട്ടം താരങ്ങളുമായാണ് ബെൽജിയം ബ്രസീലിലെത്തുന്നത് . </span><br />
<div class="separator" style="clear: both; text-align: center;">
<span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiVCRn7QHew-qfKhFj9WrThMNoZ8ABNkOSh47fiHoNHFo-Xj57AKuQZx3XtkZsFsXHyMhjuuOryi2NgQ5oIg6OzfH0vpx27yHrFgY6s6ZKAXs7WGXV7PnY11ZQJEzfl9UPAVYAs-skLJm2l/s1600/aaaa.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiVCRn7QHew-qfKhFj9WrThMNoZ8ABNkOSh47fiHoNHFo-Xj57AKuQZx3XtkZsFsXHyMhjuuOryi2NgQ5oIg6OzfH0vpx27yHrFgY6s6ZKAXs7WGXV7PnY11ZQJEzfl9UPAVYAs-skLJm2l/s1600/aaaa.jpg" height="240" width="400" /></a></span></div>
<span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;">
മാഞ്ചസ്റ്ററ് സിറ്റിയുടെ ഡിഫന്റർ വിൻസന്റ് കൊമ്പനി,അത് ലെറ്റിക്ക് മാഡ്രിഡിന്റെ ഗോൾകീപ്പർ കൊർട്ടോയിസ്,മാഞ്ചസ്റ്ററ് യുണൈറ്റെഡിന്റെ മിഡ്ഫീൽഡർ ഫെല്ലൈനി, എവർട്ടൻ താരം ലുക്കാക്കു ചെത്സിയുടെ മുന്നേറ്റപ്പോരാളി എഡിൻ ഹസാർഡ് തുടങ്ങി സൂപ്പർസ്റ്റാറുകളാൽ സമ്പന്നമായ ബെൽജിയം കടലാസിലെ കളി കളിക്കളത്തിലെടുത്താൽ എതിരായെത്തുന്ന വമ്പൻ ടീമുകൾ തോൽക്കുന്ന കാഴ്ചക്ക് ഈ വേൾഡ് കപ്പ് സാക്ഷ്യം വഹിക്കും. </span><br />
<div class="separator" style="clear: both; text-align: center;">
<span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEifEcHkc0fOhRmX_UoklMgweNymuHGt0x7kXZHIjYNEQw3bmn5nT0m2k-WsqHPN_DDe0G_CdzEDl_qwiwlsxyTl3o-JUy5dmE0qcCsEUVRC8FF94aMxC0jIamoVRzWZwXsK-TzKL68uA45q/s1600/falcao.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEifEcHkc0fOhRmX_UoklMgweNymuHGt0x7kXZHIjYNEQw3bmn5nT0m2k-WsqHPN_DDe0G_CdzEDl_qwiwlsxyTl3o-JUy5dmE0qcCsEUVRC8FF94aMxC0jIamoVRzWZwXsK-TzKL68uA45q/s1600/falcao.jpg" height="320" width="226" /></a></span></div>
<span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;">
ലാറ്റിനമേരിക്കൻ യോഗ്യത റൌണ്ടിൽ അർജെന്റീനക്ക് തൊട്ട് പിറകെ രണ്ടം സ്ഥാനം സ്വന്തമാക്കിയ കൊളംബിയ ലോകകപ്പിനു മുന്നോടിയായി നടന്ന സൌഹൃദമത്സരങ്ങളിലെല്ലാം ബിഗ്ടീമുകളെ വിറപ്പിച്ച് ബ്രസീലിൽ കരുത്ത് തെളിയിക്കുമെന്ന ദൃഢപ്രതിജ്ഞയുമായാണെത്തുന്നത്. പരിക്കിൽ നിന്ന് മോചിതനായെത്തുന്ന ലോകോത്തര ഫോർവേഡ് റഡാമൽ ഫൽകാവോയുടെ ബൂട്ടുകൾ വീണ്ടും വലകുലുക്കിത്തുടങ്ങിയാൽ വാൾഡർമയുടെയും ഹിഗ്വിറ്റയുടെയും പിൻ ഗാമികൾക്ക് ബ്രസീലിൽ നിന്ന് വെറും കയ്യോടെ മടങ്ങേണ്ടി വരില്ല. സ്പെയിനും ഹോളണ്ടുമടങ്ങുന്ന ഗ്രൂപ്പിലുൾപ്പെട്ടത് മാത്രം പ്രതികൂലമായി നിൽക്കുന്ന ചിലിക്ക് രണ്ടാം റൌണ്ടിൽ എത്തിപ്പെടാൻ കറുത്ത കുതിരകളാകുക തന്നെ വേണം. <div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi3sgT5S-PSSjxFTcvZD3WAZSAF9120xm7qCqHI9L_EOrn8AC9fUjhyphenhyphenRnvJ-Amn08aQ8AJjfc9gKcPTCnU3Isl4nPqVwYu3cQqwan5-4i237V_-ez8Ro94TRnS6AjNu4z2G_etZW89EM54H/s1600/vidal.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi3sgT5S-PSSjxFTcvZD3WAZSAF9120xm7qCqHI9L_EOrn8AC9fUjhyphenhyphenRnvJ-Amn08aQ8AJjfc9gKcPTCnU3Isl4nPqVwYu3cQqwan5-4i237V_-ez8Ro94TRnS6AjNu4z2G_etZW89EM54H/s1600/vidal.jpg" height="213" width="320" /></a></div>
ബാഴ്സലോണയുടെ താരം അലക്സി സാഞ്ചസും യുവന്റ്സിന്റെ കളിക്കാരൻ ആർതുറോ വിഡാലും ഒന്നിക്കുന്ന ചിലിയുടെ ആക്രമണവീര്യത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ ആദ്യത്തെ അട്ടിമറി ഈ ഗ്രൂപ്പിൽ നിന്നു തന്നെ പ്രതീക്ഷിക്കാവുന്നതാണ്.</span><br />
<span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;"> കണക്കുകളും ചരിത്ര വസ്തുതകളും വെച്ചുള്ള പല നിഗമനങ്ങളും ഫുട്ബാൾ ലോകം ചർച്ച ചെയ്ത് കൊണ്ടിരിക്കുകയാണ്. ലാറ്റിനമേരിക്കയിൽ നിന്ന് കപ്പെടുക്കാൻ യൂറോപ്യൻ ടീമുകൾക്കിതുവരെ കഴിഞ്ഞിട്ടില്ല. മൂന്ന് തവണ തുടർച്ചയായി കപ്പ് യൂറോപ്പിന് വിട്ട് കൊടുക്കാൻ ലാറ്റിനമേരിക്ക സമ്മതിച്ചിട്ടില്ല. 2006ൽ ഇറ്റലിയും 2010ൽ സ്പെയിനും നേടിയത് കൊണ്ട് തന്നെ മൂന്നാമൂഴം ലാറ്റിനമേരിക്കൻ രാജ്യത്തിനാണെന്ന് കണക്ക് കൂട്ടി കാത്തിരിക്കുന്നവരുമുണ്ട്. 2010 ല്‍ പേൾ നീരാളി നടത്തിയ പ്രവചനങ്ങളുടെ കൃത്യതയിൽ ആകൃഷ്ടരായി 2014ലും പുതിയ പേളുകൾക്കായുള്ള അന്വേഷണങ്ങൾ നടത്തുന്നവരുമുണ്ട്. ഒരു കാര്യമുറപ്പാണ് ഫുട്ബാളിനെ അതിരറ്റ് സ്നേഹിക്കുന്ന ബ്രസീലിയൻ ആരാധകർ ലോകകപ്പിന് ആതിഥേയത്വം വഹിക്കുമ്പോൾ ആരു ജയിച്ചാലും അത് ഫുട്ബാൾ പ്രേമികൾക്ക് നല്ലൊരു വിരുന്നൂട്ട് തന്നെയായിരിക്കും.</span></div>
<div>
<span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;"><br /></span></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhlklvzTX5lh6r5H3Q7FDYlBovbgQYY8THgg_8LoKa-CESKL8liY1F5HECsuac00ThYBRRPZt0E_lwnVXhfSd-RuQG1dPLMzNRDm_BaFjYku4zVAuGqqaGWZGBHn1-QYsa9Xl8lK4m7CMEC/s1600/brazillll.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhlklvzTX5lh6r5H3Q7FDYlBovbgQYY8THgg_8LoKa-CESKL8liY1F5HECsuac00ThYBRRPZt0E_lwnVXhfSd-RuQG1dPLMzNRDm_BaFjYku4zVAuGqqaGWZGBHn1-QYsa9Xl8lK4m7CMEC/s1600/brazillll.jpg" height="277" width="400" /></a></div>
<div>
<span style="background-color: #fafafa; color: #666666; font-family: tahoma; font-size: medium;"> പ്രതിഷേധങ്ങളും സമരങ്ങളും കൊണ്ട് ബ്രസീൽ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെങ്കിലും ലോകകപ്പിന്റെ പന്ത് ‘ബ്രസൂക്ക‘ മൈതാനങ്ങളിലൂടെ മൂളിപ്പറക്കുമ്പോൾ എല്ലാം മറന്ന് ഫുട്ബാളിനായി ഒത്തുകൂടാതിരിക്കാൻ സിരകളിൽ ഫുട്ബാൾ ലഹരിയൊഴുകുന്ന നാട്ടുകാർക്ക് കഴിയില്ലെന്ന് തന്നെ കരുതാം. ലോകത്തെ ഫുട്ബാൾ പ്രേമികൾ ദിവസങ്ങളെണ്ണി കാത്തിരിക്കുന്നതും ആ പ്രതീക്ഷകളോടെയാണ്.</span></div>
</div>
എന്‍.പി മുനീര്‍http://www.blogger.com/profile/13107196381646754270noreply@blogger.com6tag:blogger.com,1999:blog-1278147256298262715.post-15588818395288663682013-02-03T19:43:00.000+03:002013-05-28T22:39:55.642+03:00കാഴ്ച്ചക്കാരന്<div dir="ltr" style="text-align: left;" trbidi="on">
<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgSjyD3-R61qVSofCTmEAV_ue2sR7SkHtWlrJxit5ZZdJb4Up4jZu0LWuX3XKzP4GQvU8-ZTI54vppoqvuG69x36oxj_uo6TbBo7m4aPsdTLlvAzwh4QhMXjt6wTcq8b7gu_E6IcKarz93a/s1600/kazhchakkakran.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgSjyD3-R61qVSofCTmEAV_ue2sR7SkHtWlrJxit5ZZdJb4Up4jZu0LWuX3XKzP4GQvU8-ZTI54vppoqvuG69x36oxj_uo6TbBo7m4aPsdTLlvAzwh4QhMXjt6wTcq8b7gu_E6IcKarz93a/s200/kazhchakkakran.jpg" width="178" /></a></div>
<span style="font-size: large;">തെ</span>രുവില്‍ ഒരു നാടോടി ബാലിക കയറിന് മുകളിലൂടെ നടന്ന് അഭ്യാസം കാണിക്കുകയാണ്. സാഹസികത മുറ്റി നില്ക്കുന്ന പ്രകടനം കാണാനായി ഒരു കൂട്ടം കാണികളും രംഗത്തുണ്ട്. കാഴ്ച് ഒപ്പിയെടുക്കാനായി അയാള്‍ മൊബൈല്‍ ക്യാമറയില്‍ മുറുകെപ്പിടിച്ചു. ആള്‍ക്കൂട്ടത്തിന്റെ ആകാംക്ഷയും ബാലികയുടെ മുഖഭാവവും ഒരുമിപ്പിച്ചു കൊണ്ട് ആദ്യത്തെ ക്ലിക്ക്. ‘പട്ടിണിയുടെ വീര്യത്തിന് കാണികളുടെ കയ്യടി ’ അടിക്കുറിപ്പും നാവിന് തുമ്പില്‍ വന്നതോടെ അയാള്‍ക്കാവേശം മൂത്തു. ഒരു നിമിഷത്തെ അശ്രദ്ധയില്‍ ബാലന്‍സ് തെറ്റിയതോടെ ബാലിക താഴേക്ക് തല കുത്തി വീണു. ഞൊടിയിടയില്‍ ക്യാമറ മിന്നിയ്തോടെ മറ്റൊരു ഷോട്ട് അയാളുടെ കൈപ്പിടിയിലായി. ‘ദുരന്തത്തിലേക്കൊരു കൂപ്പ് കുത്തല് ’ എന്നായിരുന്നു അതിനുള്ള കാപ്ഷ്യന്‍ . വീണു കിടക്കുന്ന കുട്ടിയുടെ കരച്ചില് കാണികളെ പെട്ടെന്നപ്രത്യക്ഷരാകാനിടയാക്കി. ബാലികയുടെ ചോരയിറ്റുന്ന മുട്ടിന് കാലുകളും നടന്നു നീങ്ങുന്ന ആളുകളെയും കൂട്ടിയിണക്കി ഒരു ഫ്രൈമിനായുള്ള ശ്രമത്തില്‍ കല്ലില്‍ കയ്യുരഞ്ഞ് മുറിവായെങ്കിലും പതിഞ്ഞ ദൃശ്യത്തിന്റെ ഭംഗിയില്‍ സംതൃപ്തനായി അയാളുടെ പേനയും വെറുതെയിരുന്നില്ല. ‘മനുഷ്യത്വം മരവിച്ച മനുഷ്യരേ..ലജ്ജിക്കുക ‘! എന്ന അടിക്കുറിപ്പോടെ കളം വിടാനൊരുങ്ങിയ അയാള്‍ക്ക് അവിചാരിതമായി മറ്റൊരു ഷോട്ട് സമ്മാനമായി നല്‍കിയാണ് ആ ഭിക്ഷക്കാരന് കടന്നു പോയത്. പരിക്കേറ്റ ബാലികയേയും താങ്ങിപ്പിടിച്ചു ആശുപത്രി ലക്ഷ്യമാക്കി ഓടുന്ന ഭിക്ഷക്കാരന്റെ ഫോട്ടോക്കടിയില്‍ “രക്ഷകന് അവതരിച്ചപ്പോള്‍ ” എന്നെഴുതിച്ചേര്ത്തതോടെ തന്റെ ദൌത്യം സമ്പൂര്‍ണ്ണമായതില്‍ അയാള്‍ക്കഭിമാനം തോന്നി.കാറിന്റെ ഡോര്‍ തുറന്ന് അകത്തേക്ക് കയറി ഫര്സ്റ്റ് ഏയ്ഡ് ബോക്സ് തപ്പിപ്പിടിച്ച് മുറിവില്‍ പഞ്ഞിവെക്കുമ്പോള് വേദന കൊണ്ടയാള്‍ പുളഞ്ഞു.വാട്ടര്‍ ബോട്ടില്‍ തുറന്ന് വെള്ളം ഒറ്റവലിക്ക് കുടിച്ചു തീര്‍ത്തു.ഏസി കൂടി ഓണ്‍ ചെയ്തതോടെയാണ് ശ്വാസം നേരെ വീണത്.സ്റ്റീരിയോയില്‍ നിന്നു പാട്ടും ഒഴുകിത്തുടങ്ങിയതോടെ ഏല്ല്ലാം മറന്ന് ആക്സിലറേറ്ററില്‍ കാലമര്‍ത്തി അടുത്ത കാഴ്ചയിലേക്കയാള് കുതിച്ചുപാഞ്ഞു.</div>
എന്‍.പി മുനീര്‍http://www.blogger.com/profile/13107196381646754270noreply@blogger.com48tag:blogger.com,1999:blog-1278147256298262715.post-79696535631707850862012-11-03T23:00:00.002+03:002012-11-03T23:00:41.558+03:00 അലി ഉസ്താദ് - ഒരു ഓർമ്മക്കുറിപ്പ്.<div dir="ltr" style="text-align: left;" trbidi="on">
<span style="font-size: large;"> ഒ</span>രു ഗ്രാമം ഒന്നടങ്കം നിശ്ചലമായ നിമിഷമായിരുന്നു അത്..എല്ലാവരെയും ദു:ഖിപ്പിച്ച ഒരു മരണവാർത്ത! മരണം ആരുടേതായാലും അതു സങ്കടപ്പെടുത്തുന്ന ഒന്നാണ്. എന്നാൽ ഹൃദയത്തിന്റെ ഭാഷയിൽ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ഒരാളുടേതായാലോ.? ആ വേർപാട് കാലങ്ങൾ മാഞ്ഞുപോയാലും മറക്കാൻ കഴിയില്ല. വർഷങ്ങൾ എത്രയോ കഴിഞ്ഞു പോയി.. എന്നിട്ടും ഒരു നൊമ്പരമായി ഞങ്ങൾ ഗ്രാമക്കാരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ് അലി ഉസ്താദിന്റെ സുന്ദരമുഖം. കൊച്ചു കുട്ടികൾ തൊട്ട് വൃദ്ധന്മാർ വരെ ഒരു പോലെ സ്നേഹിക്കാൻ അലി ഉസ്താദിനുണ്ടായിരുന്ന ഗുണം എല്ലാവരോടും സൌഹൃദപരമായി ഇടപഴകിക്കൊണ്ടുള്ള പെരുമാറ്റം തന്നെയായിരുന്നു. മദ്രസാധ്യാപകനായിരുന്ന അദ്ധേഹത്തിന്റെ അധ്യാപനരീതി തന്നെ എല്ലാവർക്കും മാതൃകാപരമായിരുന്നു.<br />
ഒന്നാം ക്ലാസിൽ പേടിയോടെ നെഞ്ചിടിപ്പോടെ പ്രവേശിച്ചപ്പോൾ ബോർഡിൽ “ ഈ ലോകത്തെ ഏറ്റവും നല്ല കുട്ടികൾ നിങ്ങളാണ് മക്കളെ” എന്നു എഴുതി സന്തോഷത്തിന്റെ പൂത്തിരി ഇളം മനസ്സുകളിൽ വിരിയിക്കാൻ ഒരേ ഒരു ഉസ്താദ് മാത്രമേ ഉണ്ടായിരുന്നുള്ളൂ .<br />
കുട്ടികളെ പഠിപ്പിക്കാൻ വടി ഉപയോഗിക്കാതെ സൌമ്യമായി സംസാരിച്ചു കഥകളിലൂടെയും കൊച്ചു വർത്തമാനങ്ങളിലൂടെയും ഉത്സാഹം ഉണർത്തുന്ന ഉസ്താദിന്റെ ക്ലാസിലിരിക്കാൻ ഞങ്ങൾക്കെല്ലാവർക്കും ആവേശമായിരുന്നു.ഒരിക്കൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞത് കണ്ട്<br />
പരിഭവം പൂണ്ട ഉസ്താദ് ‘ഇനി നിങ്ങളെ പഠിപ്പിക്കാൻ വേറെ ഉസ്താദ് വരും ‘ എന്ന് പറഞ്ഞ് മറ്റൊരുസ്താദിനെ ചുമതലയേൽപ്പിച്ച് മാറിയപ്പോൾ ഞങ്ങൾ കരഞ്ഞ് പറഞ്ഞ് വീണ്ടും തിരിച്ചു കൊണ്ട് വരികയുണ്ടായി. കർക്കശക്കാരനായ അടിച്ച് പഠിപ്പിക്കുന്ന പുതിയ അധ്യാപകന്റെ പെരുമാറ്റം കണ്ടപ്പോഴാണ് അലി ഉസ്താദിന്റെ മഹത്വം ഞങ്ങൾക്ക് ശരിക്കും മനസ്സിലായത്. പാഠപുസ്തകത്തിലുള്ളതിനേക്കാൾ ഇസ്ലാമിക ചരിത്ര കഥകൾ ഒരു കഥാപ്രാസംഗികന്റെ ചാരുതയോടെ പറഞ്ഞ് തന്നിരുന്ന ഉസ്താദ് അനശ്വരമാക്കിയ അന്നത്തെ മദ്രസാപഠനകാലഘട്ടം ഇന്നും ഓർമ്മയിൽ തിളങ്ങി നിൽക്കുകയാണ്. നബിദിനം അടുത്തെത്തുമ്പോൾ ഏറ്റവും കൂടുതൽ പാട്ടുകൾ കുട്ടികൾക്ക് വേണ്ടി കണ്ടെത്തുന്നതിൽ മുന്നിലുണ്ടായിരുന്നതും മറ്റാരുമായിരുന്നില്ല. കഴിവുള്ളവരെ പങ്കെടുപ്പിക്കുക എന്നതിൽ നിന്നും വ്യത്യസ്ഥമായി എല്ലാവർക്കും അവസരമൊരുക്കുക , എല്ലാവരെയും സന്തോഷിപ്പിക്കുക എന്ന ദൌത്യമായിരുന്നു അലി ഉസ്താദ് നടപ്പിലാക്കിയിരുന്നത്.<br />
വർണ്ണക്കൊടികളും തോരണങ്ങളുമായി നബി ദിനഘോഷയാത്ര പുറപ്പെടുമ്പോൾ എല്ലാവരെയും വിളിച്ച് കൂട്ടി “ പൂർണ്ണ ചന്ദ്രാ നീ ഉദിച്ചു .. മറ്റു ചന്ദ്രന്മാറ് പൊലിഞ്ഞു..” എന്ന വരികൾ ബോർഡിൽ എഴുതി ഏറ്റുപാടാൻ ആവേശത്തോടെ ആഹ്വാനം ചെയ്തിരുന്നത്
എല്ലാവർഷത്തെയും സ്ഥിരം കാഴ്ചയായിരുന്നു. അതീവ ശ്രദ്ധയോടെ കുരുന്നുകളെ അണി നിരത്തി ജാഥ നടത്താൻ നേതൃത്വം നൽകിയിരുന്ന അലി ഉസ്താദിന്റെ ഊർജ്ജസ്വലത എല്ലാവർക്കും പ്രചോദനം നൽകുന്ന ഒന്നായിരുന്നു.ഒരിക്കൽ മദ്രസ്സ റേഞ്ചു മത്സരങ്ങൾ അയൽ ദേശമായ പാറലിൽ വെച്ച് നടന്നപ്പോൾ തൂത യതീംഖാന
മദ്രസ്സക്ക് പിന്നിൽ മൻശ ഉൽ ഉലൂം മദ്രസ്സ രണ്ടാം സ്ഥാനമായിപ്പോയതിന്റെ ദേഷ്യം സഹിക്കാതെ കുറുക്കു വഴിയിലൂടെ ഏല്ലാവരെയും ഓടിച്ച് ഒന്നാം സ്ഥാനക്കാരുടെ ജാഥക്ക് മുൻപിലെത്തി തൂതക്കാരുടെ മുന്നിലൂടെ വിജയാഹ്ലാദം നടത്താൻ പ്രേരിപ്പിച്ചത് അദ്ധേഹത്തിന്റെ മനസ്സിലുള്ള മത്സരവീര്യത്തിന്റെയും നാട്ടു മഹിമയുടെയും അടങ്ങാത്ത ആവേശത്തെയാണ് കാണിച്ചു തന്നിരുന്നത്.<br />
അലി ഉസ്താദിന്റെ വീരചരിത്രം പൂർണ്ണമാകണമെങ്കിൽ ഫുട്ബാളുമായുള്ള ബന്ധം തീർച്ചയായും സ്മരിക്കേണ്ടതുണ്ട്.. “തൂതപ്പുഴയുടെ ഓളങ്ങളെ പുളകം കൊള്ളിച്ച് കൊണ്ട് പച്ച പരവതാനിയണിഞ്ഞ ദാറുൽ ഉലൂം ഹൈസ്കൂൾ സ്റ്റേഡിയത്തിൽ ഇന്നേറ്റുമുട്ടുകയാണ്.... ടൈറ്റാനിയം താരം ഷൌക്കത്തിന്റെ നേതൃത്വത്തിൽ ടൌൺ ടീം അരീക്കോടിന്റെ താരങ്ങളുമായി വൈ.എം.സി പൂവ്വത്താണിയും സൂപ്പർസ്റ്റുഡിയോ മലപ്പുറത്തിന്റെ ഫുൾടീമുമായി അണിനിരക്കുന്ന ബ്ലൂസ്റ്റാറ് ചെറുകരയും...ആവേശോജ്ജ്വലമായ ഒരു ഫുട്ബാൾ മത്സരം നേരിൽ കണ്ടാസ്വദിക്കുന്നതിനു വേണ്ടി എല്ലാ ഫുട്ബാൾ പ്രേമികളെയും ക്ഷണിക്കുകയാണ് ...സ്വാഗതം ചെയ്യുകയാണ്..” അലി ഉസ്താദിന്റെ ചൊടിയുള്ള ശബ്ദം ഉച്ചഭാഷിണിയിലൂടെ മുഴങ്ങി കേൾക്കുമ്പോൾ ഫുട്ബാൾ ഗ്രൌണ്ടിലെക്കൊന്നെത്തിനോക്കാൻ ആഗ്രഹിക്കാത്തവർ ആരും കാണില്ല.അത്രക്കും ഫുട്ബാളിനെ നെഞ്ചിലേറ്റിയ ഒരു ആസ്വാദകനായിരുന്നു അലി ഉസ്താദ് .ഫുട്ബാളിനോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് തന്നെ പ്രൊഫെഷണൽ അമ്പയറിംങ്ങ് രംഗത്ത് തന്റേതായൊരു പേരു സമ്പാദിക്കാൻ അദ്ധേഹത്തിന് കഴിഞ്ഞിരുന്നു. നാട്ട് വീര്യം മനസ്സിൽ അടിയുറച്ചുണ്ടായിരുന്ന്ത് കൊണ്ട് തന്നെ പലപ്പോഴും തൂതയുടെ ഫുട്ബാൾ ടീം കളിക്കുമ്പോൾ എടുത്തിരുന്ന തീരുമാനങ്ങൾ വിമർശിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും സെവൻസ് ഫുട്ബാൾ മൈതാനങ്ങളിൽ പ്രൊഫെഷണൽ അമ്പയറിംങ്ങിന്റെ ചിട്ടകൾ നടപ്പിലാക്കിയിരുന്ന അലി ഉസ്താദിന് ദേശങ്ങൾക്കപ്പുറത്ത് നിന്ന് പോലും ക്ഷണം ലഭിച്ചിരുന്നു. പലപ്പോഴും ‘അലിക്കായുടെ’ മഹത്വം മറ്റു ദേശക്കാരിൽ നിന്നാണ് തൂതക്കാർ ശരിക്കും അറിഞ്ഞിരുന്നത്. കറുത്ത പാന്റും ഷർട്ടും വിസിലും ബാഗുമായി വൈകുന്നേരങ്ങളിൽ അലിക്ക നടന്ന് പോകുന്നത് അക്കാലങ്ങളിലെ പതിവ് കാഴ്ച്ചയായിരുന്നു. ഫുട്ബാളിനോടുള്ള സ്നേഹത്താൽ കുട്ടികൾക്ക് വേണ്ടി പരിശീലനം നടത്തി ഒരു കോച്ചിന്റെ റോളും അലിക്ക കൈകാര്യം ചെയ്തിരുന്നു. പന്തു തട്ടാനായി ബൂട്ട് കെട്ടിയാൽ ചെറുപ്രായക്കാരെ വെല്ലുന്ന രീതിയിൽ ഗ്രൌണ്ടിൽ ഓടിക്കളിച്ചിരുന്ന അലി ഉസ്താദ് വ്യായാമം പരിപാലിക്കുന്നതിൽ യാതൊരു വിട്ടു വീഴ്ചക്കും തയ്യാറായിരുന്നില്ല. പ്രായഭേദമന്യേ സംസാരിക്കാൻ ശ്രമിച്ചിരുന്ന അദ്ധേഹം ഞങ്ങൾ യുവാക്കളുടെ കൂട്ടത്തിലേക്ക് രണ്ടു വരി മാപ്പിളപ്പാട്ടും പാടി വന്നിരുന്നതും സരസമായി സംസാരിച്ചിരുന്നതും വാഗ്വാദങ്ങളിൽ ഏർപ്പെട്ടിരുന്നതും ഉപദേശങ്ങൾ നൽകിയിരുന്നതുമൊക്കെ ഇന്നും ഞങ്ങൾക്കാർക്കും മറക്കാൻ കഴിയുന്നില്ല. <br />
മരണത്തിന്റെ ഉൾവിളി മനസ്സിലുണ്ടായിരുന്നോ ഉസ്താദിനെന്ന് തോന്നുകയാണിന്ന്... നിനച്ചിരിക്കാതെ മരണം മാടിവിളിച്ച് കാലയവനികക്കുള്ളിൽ മറച്ച<br />
കാര്യമോർക്കുമ്പോൾ..മരണത്തെയും ഖബറിനെയും മരണാനന്തരജീവിതത്തെയും കുറിച്ച് ക്ലാസെടുക്കുമ്പോൾ കരയാതെ പൂർത്തിയാക്കാൻ ഉസ്താദിന് കഴിഞ്ഞിരുന്നില്ല.<br />
ചെറുപ്പക്കാരായ ചില ഗ്രാമവാസികൾ അകാലത്തിൽ മരണപ്പെട്ടപ്പോൾ ഞങ്ങളോട് പറയുകയുണ്ടായി..“കുട്ടികളേ..യുവത്വത്തിന്റെ പ്രസരിപ്പ് വിട്ടുമാറാത്ത നമ്മുടെ സഹോദരന്മാരെയാണ് മരണം കവർന്നെടുത്തിരിക്കുന്നത് .അവരുടെ കുടുംബത്തിന്റെ അവസ്ഥ എന്തായിരിക്കും...ഈ അലിയുടെ നെഞ്ചിൽ നിന്ന് ഇടക്കിടെ വരുന്ന വേദന..പടച്ചവനേ..എന്റെ മക്കൾ.. എന്റെ കുടുംബം..അവരെ നാഥനില്ലാതാക്കരുതേ..എല്ലാവരും എനിക്കും മറ്റെല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം.സന്മാർഗ്ഗത്തിൽ ജീവിക്കണം.” അലി ഉസ്താദിന്റെ ഉള്ളിലുണ്ടായിരുന്ന മരണഭീതി യാദാർത്ഥ്യമായപ്പോൾ അത് ആ ദിവസത്തെ ഞെട്ടൽ മാത്രമായല്ല എന്നും ഒരു നൊമ്പരമായാണ് ഞങ്ങളിൽ അനുഭവപ്പെടുന്നത്. ഗ്രാമമൊന്നടങ്കം ഫുട്ബാൾ കാണാനായി മറ്റൊരു ദിക്കിലേക്ക് പോയൊരു വൈകുന്നേരം മൈക്കിലൂടെ അറിയിക്കപ്പെട്ട സന്ദേശം, ‘തൂതക്കാരെല്ലാവരും എത്രയും പെട്ടെന്ന് നാട്ടിലേക്ക് തിരിച്ചു ചെല്ലണമെന്ന’ ആ അറിയിപ്പ് ബാക്കിവെച്ചിരുന്നത് അലി ഉസ്താദിന്റെ ചേതനയറ്റ മുഖമായിരുന്നുവെന്ന സത്യം ആർക്കും അംഗീകരിക്കാവുന്നതായിരുന്നില്ല.കുട്ടികളും സ്ത്രീകളും മുതിർന്നവരും വൃദ്ധരും എല്ലാവരും തേങ്ങിയ ദിവസം. മരണ വിവരമറിഞ്ഞ പ്രവാസികൾ വിശ്വസിക്കാനാവാതെ അവരവരുടെ വീടുകളിലേക്ക് വീണ്ടും വിളിച്ച് കണ്ണീർ തൂകിയ കറുത്ത ദിനം..<br />
“ വീട്ടിലെ മെത്ത പിരിഞ്ഞു നമുക്കിനി കാട്ടിലാറടി മണ്ണാണ്..ചേലിൽ ചെന്ന് കിടക്കണ നമ്മുടെ മേലെ വരുന്നതും കല്ലാണ്...” ഉസ്താദ് ഇടക്കിടെ മൂളിയിരുന്ന മാപ്പിളപ്പാട്ടിന്റെ വരികൾ പോലും കരയുന്ന രാവ്... മൌനം മറയാക്കി മരണവീടുകളിൽ ആശ്വാസമേകുന്നവർ പോലും വിതുമ്പലടക്കാൻ പ്രയാസപ്പെട്ട നിമിഷങ്ങൾ!! ഇല്ല...മരണത്തോടെ അലി ഉസ്താദ് മറക്കപ്പെടുന്നില്ല.. ഓരോ തൂതക്കാരുടെ മനസ്സിലും എന്നും നിലനിൽക്കും, മനോഹരമായ, ഊർജ്ജസ്വലമായ, കരുത്തുറ്റ ആ മുഖം.<br />
പ്രിയ ഉസ്താദ്.. നിങ്ങൾ ഇന്നും ജീവിക്കുകയാണ്...ഓരോ വർഷവും മദ്രസയിലേക്ക് കുരുന്നുകൾ ആദ്യ കാൽപ്പടി ചവിട്ടുമ്പോൾ...നബിദിനാഘോഷത്തിനായി വർണ്ണക്കൊടികൾ മിനുക്കിയെടുക്കുമ്പോൾ..അണിയണിയായ് ജാഥക്ക് പുറപ്പെടുമ്പോൾ..കുഞ്ഞിളം ചുണ്ടുകളിൽ നിന്ന് മാപ്പിളപ്പാട്ടുകൾ മൂളിത്തുടങ്ങുമ്പോൾ..തൂതപ്പുഴയുടെ ഓളങ്ങൾ കാല്പ്ന്തു കളിയുടെ ഇരമ്പലിൽ മതി മറന്നാടുമ്പോൾ..മൈതാന മദ്ധ്യത്തിൽ നിന്ന് തട്ടിത്തുടങ്ങുന്ന ഓരോ പന്തിന്റെയും നിഴലുകൾ നൃത്തം ചെയ്യുമ്പോൾ.. ഞങ്ങൾ കാത്തിരിക്കുകയാണ്.. കൂട്ട്കൂടലിന്റെ ഉല്ലാസ വേളകളിൽ ഇളം തെന്നൽ വീശിയടിച്ചകലുമ്പോൾ....വരും.. ഉസ്താദ് വരും..തൂതക്കാർക്ക് സ്നേഹത്തിന്റെ ദൂതുമായ്..അനശ്വരമായ സന്ദേശത്തിന്റെ വെളിച്ചവുമായ്..ഹൃദ്യമായ സൌഹൃദത്തിന്റെ നിമിഷങ്ങളുമായ്..സ്വപ്നത്തിന്റെ തേരിലേറിയെങ്കിലും!<br />
<br />
<br />
<br />
<br /></div>
എന്‍.പി മുനീര്‍http://www.blogger.com/profile/13107196381646754270noreply@blogger.com16tag:blogger.com,1999:blog-1278147256298262715.post-62937563048119181352012-05-26T15:31:00.001+03:002012-05-26T15:35:48.792+03:00ചരിത്രം തിരുത്താന്‍ വരുന്നു.. ബ്രസീല്‍!!!<div dir="ltr" style="text-align: left;" trbidi="on"><h3 style="font-weight: normal; text-align: left;"><br />
</h3><div class="separator" style="clear: both; text-align: center;"><a href="http://t2.gstatic.com/images?q=tbn:ANd9GcSaQ6bUZ18nt6-AD3KFeJeF0iJKz1xdovJKlFSD8jioBQJ0HKeG" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="200" src="http://t2.gstatic.com/images?q=tbn:ANd9GcSaQ6bUZ18nt6-AD3KFeJeF0iJKz1xdovJKlFSD8jioBQJ0HKeG" width="149" /></a></div><h3 style="font-weight: normal; text-align: left;"><p><span style="font-size: x-large; font-weight: normal;">ച</span><span style="font-weight: normal;">രിത്രമുറങ്ങുന്ന മാറക്കാനയുടെ മണ്ണില്‍ നിന്ന് ചിറകടിച്ചുയരാന്‍ പുതിയൊരു കൂട്ടം കാനറിപക്ഷികള്‍ ഒരുങ്ങുകയാണ്. കണ്ണീരു വീണ മൈതാനത്തിന്റെ പുല്ക്കൊടികളില് വിജയാരവം കൊണ്ട് കണക്ക് തീര്‍ക്കാന്‍ ഇതിലും വലിയൊരവസരം ബ്രസീലിയന്‍ കാലാള്പ്പടക്കിനി കിട്ടാനില്ല.</span> <span style="font-weight: normal;">അഞ്ചുവട്ടം ലോകചാപ്യന്മാരായിട്ടും ഫുട്ബാളിന്റെ രാജാക്കന്മാരായി അരങ്ങു വാണിട്ടും ഫുട്ബാള്‍താരങ്ങളിലെ സൂപ്പര്‍സ്റ്റാറുകളാല്‍ സമ്പന്നരായിട്ടും കിട്ടാത്ത സംതൃപ്തിക്ക് വേണ്ടിയാണ് ബ്രസീലിയന്‍ ജനത മാറക്കാനയിലേക്ക് ഉറ്റുനോക്കുന്നത്.</p>2014 വേള്‍ഡ് കപ്പിന്റെ ആതിഥേയസ്ഥാനം നേടിയെടുത്ത അന്നു മുതല്‍ കുറിച്ചിട്ടതാണ് മാറക്കാനയില്‍ മറ്റൊരു ഫൈനല്‍ സ്വപ്നം.</span> </h3><h3 style="font-weight: normal; text-align: left;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh-SO-k-9loPnTcVdt1qdAr0wmmfxlkPbt52HgW9g24_qISjVLInZLpGBYCk4LsT3pZi1BPFha2laFltVRL1GdNDT3bD7rScTLg4d6PoiQp78TZ2fgULT7H0x9Zs_TAIIYF180Vim-divqj/s1600/br-3.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="300" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh-SO-k-9loPnTcVdt1qdAr0wmmfxlkPbt52HgW9g24_qISjVLInZLpGBYCk4LsT3pZi1BPFha2laFltVRL1GdNDT3bD7rScTLg4d6PoiQp78TZ2fgULT7H0x9Zs_TAIIYF180Vim-divqj/s400/br-3.jpg" width="400" /></a></h3><h3 style="font-weight: normal; text-align: left;"><span style="font-weight: normal;">1950ലെ വേള്‍ഡ്കപ്പ് ഫൈനലില്‍ രണ്ടു ലക്ഷത്തോളം വരുന്ന സ്വന്തം കാണികളുടെ മുന്പില് തലകുനിച്ച സെലക്കാഗോ വീരാളികളുടെ മാഞ്ഞുപോയ പുഞ്ചിരിയെ തൊട്ടുണര്‍ത്താന്‍ , വേണം.. ഈ കപ്പ് ബ്രസീലിന്... ഫുട്ബാളിന്റെ ചരിത്രത്തില്‍ തന്നെ ഇടം പിടിച്ച ആ തോല്‍വിയെ ഒരു ദേശീയദുരന്തം പോലെയാണ് ബ്രസീലുകാര്‍ ഇന്നും കാണുന്നത്. കാരണം ജയം ഉറപ്പിച്ച ഒരു കളി അതും അന്ന് താരതമ്യേന ദുര്ബലരരായ ഒരു ടീമിനോട് സ്വപ്നത്തില്‍ പോലും ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് സത്യം.<br />
നാലു ടീമുകളുള്ള ഫൈനല്‍ റൌണ്ടില്‍ ഒന്നാമതെത്തുന്നവര്‍</span> <span style="font-weight: normal;">കപ്പ് നേടുന്ന അന്നത്തെ ടൂര്‍ണ്ണമെന്റില്‍ ആദ്യത്തെ രണ്ടു മാച്ചുകളില്‍ സ്വീഡനെ 7-1 നും സ്പെയിനെ 6-1 നും അരിഞ്ഞിട്ട ബ്രസീലിന് ഫൈനല്‍ മാച്ചില്‍</span> <span style="font-weight: normal;">സമനില മാത്രം കൊണ്ട് തന്നെ വേള്‍ഡ് കപ്പില്‍ മുത്തമിടാം എന്ന സ്തിഥി കൈവന്നിരുന്നു. ഉറുഗ്വേയാകട്ടെ സ്പെയിനിനോട് 2-2 ഉം സ്വീഡനോട് 3-2 മായി കഷ്ടിച്ച് കടന്നു കൂടുകയായിരുന്നു.</span> <span style="font-weight: normal;">ഒരു പക്ഷേ കളിക്കും മുമ്പേ ജയമുറപ്പിച്ച അമിതാഹ്ലാദം തന്നെയായിരിക്കും തിരിച്ചടിക്കുള്ള പ്രധാന കാരണം. ‘ലോക ചാമ്പ്യന്മാര്‘ എന്ന തലക്കെട്ടില്‍ ബ്രസീല്‍ ടീമിന്റെ ഫോട്ടോയുമായി കളി തുടങ്ങും മുമ്പേ അച്ചടിച്ച് വിതരണം ചെയ്ത ന്യൂസ് പേപ്പര്‍ കണ്ട് അരിശം പൂണ്ട ഉറുഗ്വേ ക്യാപ്റ്റന്‍ പത്രക്കെട്ടുകള്‍ക്ക് മേലേ മൂത്രമൊഴിച്ച് കളിക്കൊരുങ്ങാന്‍ സഹകളിക്കാരോട് ഉത്തരവിടുകയുണ്ടായത്രെ! ബ്രസീലിനോട് പിടിച്ച് നില്ക്കണമെങ്കില് പ്രതിരോധപ്പൂട്ടീട്ട് പൂട്ടണമെന്ന് ഓര്‍മ്മപ്പെടുത്തിയ കോച്ചിന്റെ തീരുമാനത്തെ വകവെക്കാതെ ആക്രമിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ സ്പെയിന്റെയും സ്വീഡന്റെയും ഗതിയാകുമെന്ന് തിരുത്തിയ ക്യാപ്റ്റന്‍ വരേല </span>ഉറുഗ്വേ കളിക്കാരെ ഉത്തേജിപ്പിക്കുന്നതില്‍ വിജയിച്ചതു തന്നെയാണ് വിജയത്തില്‍ നിര്‍ണ്ണായകമായത്.ആദ്യപകുതിയിലെ ബ്രസീലിയന്‍ മുന്നേറ്റങ്ങളെ ശക്തമായി പ്രതിരോധിച്ച ഉറുഗ്വേ രണ്ടാം പകുതിയില്‍ ഒരു ഗോളടിച്ച് വിജയാഹ്ലാദം തുടങ്ങിയ ബ്രസീലിയന്‍ കളിക്കാരുടെ ആലസ്യം മുതലെടുത്ത് 66അം മിനിറ്റില്‍ സമനില ഗോള്‍ നേടി. ആര്‍ത്തിരമ്പുന്ന ഗാലറികളെ നിശ്ശബ്ദ്ധരാക്കി കളി തീരാന്‍ 11 മിനിറ്റ് മാത്രം ബാക്കി നില്‍ക്കേ ഉറുഗ്വേ അടിച്ച ഗോള്‍ ബ്രസീലിയന്‍ വലക്കുള്ളില്‍ കറങ്ങിത്തിരിയുന്നത് കണ്ട് ഞെട്ടിത്തരിച്ചിരിക്കാനേ സാംബാ സപ്പോര്‍ട്ടര്‍മാര്‍ക്ക് കഴിഞ്ഞുള്ളൂ..കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട വിജയത്തെയോര്‍ത്ത് കണ്ണീര്‍വാര്‍ത്ത അമ്പതുകളിലെ ഫുട്ബാള്‍ പ്രേമികള്‍ ഒരിക്കല്‍ കൂടി കാത്തിരിക്കുകയാണ്.പുതുതലമുറയില്‍പ്പെട്ടവര്‍ പകരം വീട്ടി പിടിച്ചടക്കുന്ന ലോക ഫുട്ബാള്‍ കിരീടം.<br />
ജയങ്ങള്‍ കൊണ്ട് തെക്കനമേരിക്കയിലും വന്കരക്കപ്പുറത്തും പേര് നിലനിര്‍ത്തിയിരുന്നെങ്കിലും 2010 വേള്‍ഡ്കപ്പില്‍ ക്വാര്‍ട്ടറില്‍ തോറ്റതോടെ ദുഗയുടെ പട്ടാളപ്പടക്ക് മരണമണി മുഴങ്ങി. പുതിയ കോച്ചായി സ്ഥാനമേറ്റെടുത്ത മാനോ മെനസിസിന് സാംബാശൈലിയില് തന്നെ ലോകം വാഴാന്‍ പുതിയൊരു ടീമിനെ വളര്‍ത്തിയെടുക്കാനുള്ള അവ്സരമാണ് സിബി എഫ് നല്‍കിയിരിക്കുന്നത്. യൂറോപ്പിലെ വന്‍ ശക്തികളുമായി കൊമ്പുകോര്‍ക്കാനുള്ള പരിചയസമ്പത്ത് നേടിയെടുക്കുക എന്നത് തന്നെയാണ് ബ്രസീലിയന്‍ യുവനിരയുടെ വെല്ലുവിളി.കോപ്പാ അമേരിക്കയില്‍ തോറ്റിട്ടും കോച്ചിനെ മാറ്റാതെ പരീക്ഷണം തുടരുന്നതും അതു കൊണ്ടുതന്നെയാണ്. സ്വന്തം നാട്ടിലെ വേള്‍ഡ്കപ്പില്‍ ബ്രസീലിയന്‍ ടീം തങ്ങളുടെ സ്വതസിദ്ധമായ ശൈലിയില്‍ തന്നെ പന്തുതട്ടണമെന്ന് ആഗ്രഹിക്കുന്ന ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത് 1982 വേള്‍ഡ്കപ്പില്‍ ഫല്‍കാവോയും സീക്കോയും സോക്രട്ടീസുമൊക്കെ അണിനിരന്ന ടീമുമായാണ് എന്നത് തന്നെ കളിക്കമ്പക്കാര്‍ക്ക് പ്രിയം കാല്പന്ത് കളിയിലെ കലാകാരന്മാരോടാണെന്നത് അടിവരയിടുന്നു. </h3><h3 style="font-weight: normal; text-align: left;"> <iframe allowfullscreen="" frameborder="0" height="315" src="http://www.youtube.com/embed/zZxvYy5-ekI" width="420"></iframe></h3><h3 style="font-weight: normal; text-align: left;"></h3><h3 style="font-weight: normal; text-align: left;"> ബ്രസീല്‍ ഫുട്ബാളിന്റെ സൌന്ദര്യം ലോകത്തിനു മുന്പില് കാണിച്ചു കൊടുത്ത ടീമിലെ പ്രമുഖ കളിക്കാരനും എഴുത്തുകാരനുമൊക്കെയായ സോക്രട്ടീസ് അടുത്ത് മരിക്കും വരെയും കളിയഴകിനെ കൊന്ന് ജയം വെട്ടിപ്പിടിക്കാന്‍ തന്ത്രങ്ങള്‍ മെനയുന്ന കോച്ചുമാരെ വിമര്‍ശിക്കുന്നതില്‍ പിശുക്ക് കാണിച്ചിരുന്നില്ല. <br />
റൊണാള്‍ഡോ,റിവാള്‍ഡോ,റൊണാള്‍ഡീഞ്ഞോ ത്രയം അനശ്വരമാക്കിയ പ്രശസ്തമായ ‘ജോഗോബൊനിറ്റോ‘ പ്ലേ സ്റ്റൈലിനു ശേഷം പുതിയൊരു ആക്രമണ കൂട്ടുകെട്ട് മുന്നണിയില്‍ ഒത്തു ചേരാത്തത് തന്നെയായിരുന്നു ടീമിന്റെ മുഖ്യ പ്രശ്നം.എന്നാല്‍ ആ കുറവ് നികത്താന്‍ യുവതാരങ്ങളുടെ പുതിയൊരു കൂട്ടുകെട്ട് മഞ്ഞക്കുപ്പായവുമിട്ട് കാത്തിരിക്കുന്നു എന്നതാണ് പ്രതീക്ഷക്ക് വക നല്‍കുന്നത്. </h3><h3 style="font-weight: normal; text-align: left;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhRByHCs4p-DS5exxLz9gHyG0Z0gI-bkeoqv-Rc5za97nbXoAmbYQhOyKWGrU-eZQ2PsFnsUcs93GEGgt31xmLOAbvFWxA6V48eE5gEENavYPpECYoyn7CmaOBfKZ0I1_3PXHkay2nBfXYE/s1600/br-1.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="145" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhRByHCs4p-DS5exxLz9gHyG0Z0gI-bkeoqv-Rc5za97nbXoAmbYQhOyKWGrU-eZQ2PsFnsUcs93GEGgt31xmLOAbvFWxA6V48eE5gEENavYPpECYoyn7CmaOBfKZ0I1_3PXHkay2nBfXYE/s320/br-1.jpg" width="320" /></a></h3><h3 style="font-weight: normal; text-align: left;">ലോകഫുട്ബാളിലെ പുത്തന്‍ വാഗ്ദാനങ്ങളെന്ന് വിശേഷിപ്പിക്കുന്ന നെയ്മറും,ലൂകാസ് മൌറയും, ലിയണാഡോ ഡാമിയോയും ഒന്നു ചേരുന്ന പുതിയ അറ്റാക്കിംഗ് ഗ്രൂപ്പിന് ഒത്തിണക്കത്തോടെ പന്തുതട്ടാന്‍ കഴിഞ്ഞാല്‍ യൂറോപ്യന്‍ ക്ലബ് ലോകത്തെ ഒന്നാംനിര ഡിഫന്റര്‍മാര്‍ സ്വന്തമായുള്ള മഞ്ഞപ്പടക്ക് ഏതു ടീമുമായും ഏറ്റുമുട്ടാനുള്ള മികവുണ്ടാകുമെന്നതില് തര്‍ക്കമില്ല.<br />
ഫുട്ബാളിന്റെ രാജാവായ പെലെയ്ക്കു ശേഷം ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസിനെ സൌത്ത് അമേരിക്കന്‍ ചാമ്പ്യന്‍സ് പട്ടം നേടിക്കൊടുത്തത് 2011 ലെ മികച്ച സൌത്ത് അമേരിക്കന്‍ പ്ലെയറായ നെയ്മറിന്റെ മിടുക്കായിരുന്നു. ഡ്രിബ്ലിംങ്ങും വേഗതയും ഗോളടിമികവും കൊണ്ട് പുതിയ പെലെ എന്ന് ഫുട്ബാള്‍ ലോകം വിശേഷിപ്പിക്കുന്ന നെയ്മറിനെ സ്വന്തമാക്കാന്‍ യൂറോപ്പിലെ മുന്‍ നിരക്ലബ്ബുകളായ ബാഴ്സിലോണയും റിയല്മാഡിഡും മത്സരിക്കുകയാണ്. </h3><h3 style="font-weight: normal; text-align: left;"><iframe allowfullscreen="" frameborder="0" height="315" src="http://www.youtube.com/embed/-wafr3gCOO4" width="560"></iframe> </h3><h3 style="font-weight: normal; text-align: left;"></h3><h3 style="font-weight: normal; text-align: left;">2011ലെ ഫിഫാ ലോകഫുട്ബാളര്‍ മത്സരത്തിലേക്ക് നോമിനേഷന് ലഭിച്ച ഏക സൌത്ത് അമേരിക്കന്‍ കളിക്കാരന് നെയ്മര്‍ ആയിരുന്നു എന്നതും ഈ ഇരുപതുകാരനെ ശ്രദ്ധേയനാക്കുന്നു.മികച്ച ഗോളിനായുള്ള ഫിഫയുടെ ഫ്രാങ്ക്പുഷ്കാസ് പുരസ്കാരം 2011ല്‍ സ്വന്തമാക്കിയ നെയ്മറിന്റെ ഗോളുകള്‍ തുടര്‍ച്ചയായി മികച്ച ഗോളുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു എന്നത് തന്നെ 2014 വേള്‍ഡ്കപ്പില്‍ ബ്രസീലിന്റെ തുരുപ്പ് ചീട്ട് നെയ്മര്‍ തന്നെയായിരിക്കും എന്നതിന് തെളിവാണ്.<br />
സാവോപോളോയുടെ അറ്റാക്കിംങ്ങ് മിഡ്ഫീല്‍ഡറായ ലൂകാസ് മൌറ ഒരേ സമയം ഗോളടിക്കുകയും ഗോളടിപ്പിക്കുകയും ചെയ്യുന്ന കളിക്കാരനാണ്.കരുത്തും ടാക്ലീംങ്ങ് മികവും സ്വന്തമായുള്ള ഈ 19 വയസ്സുകാരന് ഏതു പ്രതിരോധപ്പൂട്ടും തുളച്ചു കയറാനുള്ള മിടുക്കുണ്ടെന്നാണ് സമീപകാലപ്രകടനങ്ങള്‍ കാണിക്കുന്നത്. <br />
<br />
<iframe allowfullscreen="" frameborder="0" height="315" src="http://www.youtube.com/embed/qgUlaWGriAg" width="560"></iframe> </h3><h3 style="font-weight: normal; text-align: left;">സാക്ഷാല്‍ റൊണാള്‍ഡോ തന്നെ തന്റെ പിന് ഗാമിയായിക്കരുതുന്ന ലിയണാര്‍ഡോ ഡാമിയോ ബ്രസീലിയന്‍ ക്ലബ്ബായ ഇന്റെര്‍നാഷണലിന്റെ ഗോള്‍ മെഷീനാണ്.അര്ജെന്റീനക്കെതിരെ വിസ്മയിപ്പിക്കുന്ന ഒരു ട്രിക്കുമായി കാണികളെ അമ്പരപ്പിച്ച ഡാമിയോയും യൂറോപ്യന്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കെറ്റിലെ വിലപിടിപ്പുള്ള താരമാണ്.</h3><h3 style="font-weight: normal; text-align: left;"><iframe allowfullscreen="" frameborder="0" height="315" src="http://www.youtube.com/embed/2pPb7BqRqH8" width="420"></iframe> </h3><h3 style="font-weight: normal; text-align: left;"></h3><h3 style="font-weight: normal; text-align: left;"> 2012 ഒളിമ്പിക്സിന് വേണ്ടിയും ബ്രസീലിന് വേണ്ടി ബൂട്ട് കെട്ടുന്നത് ഇതേ അറ്റാക്കിംഗ് ത്രയമായത് കൊണ്ട് തന്നെ വേള്‍ഡ് കപ്പിന് മുമ്പ് തന്നെ നാഷണല്ടീമിനായി ഒരുമിക്കാനുള്ള അവസരമാണ് വന്നിരിക്കുന്നത്.ആതിഥേയരായത് കൊണ്ട് യോഗ്യാതാമത്സരങ്ങളില്ല്ലാത്തതിന്റെ<br />
പരിചയക്കുറവ് തീര്‍ക്കാന്‍ സൌഹൃദമത്സരങ്ങളും 2013ഇലെ കോണ്‍ഫെഡറേഷന്‍ കപ്പും മാത്രമേയുള്ളൂ എന്നത് വേള്ഡ്കപ്പിനൊരുങ്ങുന്ന ടീമിന് പരിചയക്കുറവുണ്ടാക്കും. പ്രത്യേകിച്ചും യൂറോപ്യന്‍ ക്ലബ്ബുകളില്‍ കളിച്ചു പരിചയമില്ലാത്ത സ്ട്രൈക്കര്‍മാര്‍ ഫസ്റ്റ് ഇലവനില്‍ സ്ഥാനം പിടിക്കുമ്പോള്‍..എങ്കിലും ബാഴ്സലോണയുടെ ഡാനിയല്‍ ആല്‍വെസും എസി മിലാന്റെ തിയാഗോസില്വയും റിയല്‍ മാഡ്രിഡിന്റെ മാഴ്സലോയും ചെത്സിയുടെ ഡേവ്വിഡ് ലൂയിസും ചേരുന്ന പ്രതിരോധ നിര നല്കുന്ന മേധാവിത്വം അറ്റാക്കിംഗ് നിരക്ക് ആത്മവിശ്വാസം നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മിഡ്ഫീല്‍ഡില്‍ എണ്ണയിട്ട യന്ത്രം പോലെ പായുന്ന റാമിറസും സാന്റോസിന്റെ പ്ലേമേക്കര്‍ ഗാന്‍സോയും പോര്‍ട്ടോയുടെ സ്ട്രൈക്കറ് ഹല്‍ക്കും കൂടി ഒത്തു ചേരുന്നതോടെ ചരിത്രത്തില്‍ ഇടം പിടിക്കുന്ന ഒരു ഫുട്ബാള്‍ കാവ്യം രചിക്കാന്‍ കളിയെഴുത്തുകാര്ക്ക് കാത്തിരിക്കാം.</h3><h3 style="font-weight: normal; text-align: left;"> ഓര്‍ക്കുക... ഇംഗ്ലണ്ട് ഗോളി സീമാനെ കാഴ്ചക്കാരനാക്കി വലയില്‍ ഊര്‍ന്നിറങ്ങിയ കരിയിലകിക്കുമായി ഫുട്ബാള്‍ ലോകത്ത് മാന്ത്രികത സൃഷ്ടിച്ച റോണാള്‍ഡീഞ്ഞോയും വിങ്ങുകളിലൂടെ തിരമാലകള്‍ പോലെ കയറി ഇറങ്ങുന്നതിനിടക്ക് ബുള്ളറ്റ് ഷോട്ടുകള്‍ കൊണ്ട് വല കുലുക്കുന്ന മൈക്കണും ഫുട്ബാള്‍ പ്രേമികളുടെ പ്രിയ താരവും മിഡ്ഫീല്‍ഡിലെ വസന്തവുമായ കാക്കയും ഒരു വിളിപ്പുറത്ത് കാത്തിരിപ്പുണ്ട്.</h3><h3 style="font-weight: normal; text-align: left;"><a href="http://images.nymag.com/images/2/daily/2010/06/20100621_brazil_560x375.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="http://images.nymag.com/images/2/daily/2010/06/20100621_brazil_560x375.jpg" /></a> <p>2014 ജൂലൈ 13ന്റെ രാവില്‍ സാംബാസംഗീതം അലയടിക്കുന്ന മാറക്കാന സ്റ്റേഡിയത്തിന്റെ മദ്ധ്യത്തില്‍ ലോകമെമ്പാടുമുള്ള ഫുട്ബാള്‍ പ്രേമികളെ തൊണ്ണൂറ് നിമിഷങ്ങളോളം പുളകം കൊള്ളിച്ചു കൊണ്ട് ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ വാനിലുയരുന്ന കാനറിക്കൂട്ടത്തെ വരവേല്‍ക്കാന്‍ വിണ്ണില്‍ പൊട്ടിവിടരുന്ന പൂത്തിരിപ്പൂക്കള്ക്ക് ഒരേ നിറമായിരിക്കട്ടെ...മഞ്ഞയും പച്ചയും കലര്‍ന്ന ബ്രസീലിയന്‍ പതാകയുടെ അതേ നിറത്തില്‍ നൃത്തം ചവിട്ടുന്ന സാംബാസ്നേഹികള്‍ മാറക്കാനയുടെ മാസ്മരികതയില്‍ ചരിത്രത്തെ തിരുത്തിക്കുറിക്കുന്നത് കാണാന്‍ കാല്പന്തുകളിയെ സ്നേഹിക്കുന്നവര്‍ക്ക് ദിനങ്ങളെണ്ണി കാത്തിരിക്കാം.</p></h3><h3 style="font-weight: normal; text-align: left;"></h3><h3 style="font-weight: normal; text-align: left;"></h3><h3 style="font-weight: normal; text-align: left;"> </h3><h3 style="font-weight: normal; text-align: left;"> </h3><h3 style="font-weight: normal; text-align: left;"></h3><h3 style="font-weight: normal; text-align: left;"> </h3><h3 style="font-weight: normal; text-align: left;"> </h3></div> എന്‍.പി മുനീര്‍http://www.blogger.com/profile/13107196381646754270noreply@blogger.com11tag:blogger.com,1999:blog-1278147256298262715.post-18265491224568614602012-04-18T13:57:00.000+03:002012-04-18T13:57:07.655+03:00സാല്‍മിയ ടു മെഹ്ബുല - കുവൈത്ത് എക്സ്പ്രസ്സ്!<div dir="ltr" style="text-align: left;" trbidi="on"><span style="font-size: large;">എ</span>ഴുത്തിന്റെ ലോകത്തേക്ക് വാക്കുകള്‍ പിറക്കുന്നത് ചിന്തകളുടെ സമാഗമത്തിലാണെന്ന് എനിക്ക് തോന്നാറുണ്ട്. ചിന്തകള്‍ പിറക്കുന്നതാവട്ടെ ഏകാന്തമായി മനസ്സ് സഞ്ചരിക്കുമ്പോഴും. ഒറ്റയ്ക്കുള്ള യാത്രകളില്‍ വിവിധതരത്തിലും തലത്തിലുമുള്ള ചിന്തകള്‍ കൊണ്ട് മറ്റൊരു അതിവേഗയാത്ര നടത്താന്‍ കഴിയുമെന്നതു കൊണ്ട് തന്നെ സ്വസ്ഥമായുള്ള ഈ യാത്രകള്‍ ഞാനിഷ്ടപെടുന്നു. ഗൃഹാതുരത്വമുണര്‍ത്തുന്ന കാഴ്ചകളും സ്വാതന്ത്ര്യത്തിന്റെ സന്തോഷവും സഹിഷ്ണുതയുടെ സമാധാനവും അനുഭവിച്ചു കൊണ്ടൊരു നാടന്‍ കേരള യാത്രയല്ലിവിടെ!. ഇതു സാഗരങ്ങള്‍ക്കപ്പുറത്ത് മരുഭൂമിയുടെ മണല്‍ത്തരികളെ സാക്ഷിയാക്കി ഈന്തപ്പനകളുടെ നാട്ടിലൂടെ നടത്തുന്ന അറേബ്യന്‍ ബസ്സ് യാത്ര. <br />
<br />
<div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj3tw9PKl51iQamsUuEyy7gho0Qtc7dyUAI3JSCrUbKNOAKtX4I6gqoWifkxsAM0jL_athBoZztgJjGnaeLW4fQJDFImqaQyCqDzvWoPf9p0DXSTPYehh4rSjtKxbqZ6uoeNo-4YIG9J2D7/s1600/onwex.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="265" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj3tw9PKl51iQamsUuEyy7gho0Qtc7dyUAI3JSCrUbKNOAKtX4I6gqoWifkxsAM0jL_athBoZztgJjGnaeLW4fQJDFImqaQyCqDzvWoPf9p0DXSTPYehh4rSjtKxbqZ6uoeNo-4YIG9J2D7/s400/onwex.jpg" width="400" /></a></div>കുവൈത്തിന്റെ ഹൃദയഭാഗമായ സാല്മിയയില്നിന്നും മെഹ്ബുല വരെ, തുടക്കവും ഒടുക്കവും നിഷ്ചയിച്ച് കൊണ്ടുള്ള ഈ യാത്രയ്ക്കിടയില്‍ മനസ്സില്‍ അലയടിക്കുന്ന ചിന്തകളുടെയും ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും സങ്കല്പ്പലോകം നിയന്ത്രണങ്ങള്ക്കുമപ്പുറത്താണെന്ന് പറയേണ്ടിവരും . അന്നത്തെ ചിന്ത ഒരു സംവാദത്തില്‍ നിന്നും ഉയര്‍ന്നു വന്നതാണ്.എന്തു കൊണ്ടാണ് മനുഷ്യന്റെ കഷ്ടപ്പാടും വിഷമവും ദാരിദ്ര്യവും നിസ്സഹായതയും പ്രമേയമാക്കിക്കൊണ്ടുള്ള സിനിമകള്‍ക്ക് അംഗീകാരം കിട്ടുന്നത്?എന്തു കൊണ്ട് കലയുടെസൌന്ദര്യം മാത്രം അളവിട്ട് അവാര്‍ഡ് നല്‍കിക്കൂട. ഈ ചോദ്യത്തിന് കല ജീവിതത്തിന് വേണ്ടിയാവണമെന്നും ഹൃദയസ്പറ്ശിയായ അല്ലെങ്കില്‍ സാമൂഹികപ്രതിബദ്ധതയുള്ള ഒരു പ്രമേയത്തിനു മുന്പില് വിധികര്‍ത്താക്കള്‍ കീഴടങ്ങീപ്പോകുന്നതാണെന്നൊക്കെ വാദിക്കാം. എങ്കിലും ചോദ്യകര്‍ത്താവിന് പൂര്‍ണ്ണമായും ദഹിച്ചെന്ന് വരില്ല.കാരണം വിജയിയെ നിര്‍ണ്ണയിക്കേണ്ടത് വ്യക്തമായ മാനദണ്ഡ്ങ്ങള്ക്കനുപാതമായാണല്ലോ..!<br />
മരുഭൂമിയില്‍ വെട്ടിയുണ്ടാക്കിയ പാതയാണെങ്കിലും ഇവിടെയും കാഴ്ചകള്‍ക്ക് കുറവൊന്നുമില്ല. ഒരു വശത്ത് ശാന്തമായൊഴുകിക്കൊണ്ടിരിക്കുന്ന കടലാണെങ്കില് മറുവശത്ത് വരണ്ടുണങ്ങിക്കിടക്കുന്ന മരുഭൂമിയാണ്.അലങ്കാരവിളക്കുകള്‍ നിരനിരയായി നില്‍ക്കുന്നത് കൊണ്ട് തന്നെ രാത്രിയിലും മണല്‍ത്തരികള്‍ വെട്ടിത്തിളങ്ങുന്നത് കാണാം. ഈന്തപ്പനകളോടൊപ്പം തന്നെ മണലില്‍ കുളിച്ച് തട്ടുതട്ടായ ചില്ലകളില്‍ ഒറ്റയായി നില്ക്കുന്ന മരങ്ങള്‍ കൂടിച്ചേരുമ്പോള്‍ സമ്മാനിക്കുന്നത് കണ്ണിന് കുളിര്‍മ്മ നല്കുന്ന പച്ചപ്പിന്റെ സൌന്ദര്യം തന്നെയാണ്.പക്ഷേ ഇതൊക്കെ ആസ്വദിക്കണമെങ്കില്‍ മനസ്സ് ശാന്തമായിരിക്കണം.അദ്ധ്വാനത്തിന്റെ വിയര്‍പ്പു വറ്റാത്ത ദേഹവുമായി സീറ്റുകളില്‍ ഇരിപ്പുറപ്പിക്കുമ്പോള്‍ വീടണയുക എന്നൊരു ലക്ഷ്യമല്ലാതെ എന്തുണ്ടാകും ഒരു പ്രവാസിയാത്രക്കാരന്?<br />
അതുകൊണ്ട് ഇതിനുള്ളിലൊരു കലാരൂപം സൃഷ്ടിക്കണമെങ്കില്‍ സര്‍ഗ്ഗാത്മകതയുടെ ഉത്തുംഗശൃംഗങ്ങളില്‍ ഉല്ലസിക്കാന്‍ മികവുള്ളവരായിരിക്കണം..എങ്കിലും ഞാനൊന്നു ശ്രമിക്കട്ടെ..ഈ യാത്രയെ ഒരു ലോകോത്തര ഉത്സവമാക്കാന്‍...വിവിധ രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന ആളുകളുള്ളപ്പോള്‍ പേടിക്കേണ്ടതില്ലല്ലോ..ഇന്ത്യന്‍, അതില്‍ തന്നെ മലയാളികള്‍,തമിഴന്മാര്,തെലുങ്കന്മാര്,ബോറികള്‍, അതു കൂടാതെ ശ്രീലങ്കന്‍,ഫിലിപ്പൈന്‍സ്,ഈജിപ്ഷ്യന്‍,ലബനാന്,സിറിയന്‍ എന്നിങ്ങനെ ഒരു പാടു സംസ്കാരങ്ങള്‍ ഒന്നു ചേരുമ്പോള്‍ ഒരു ബഹുരാഷ്ട്രകലാരൂപത്തിനു തന്നെ തിരികൊളുത്താം..ഡ്രൈവറൊന്നു മനസ്സു വെച്ചാല്‍ മതി..മരുഭൂമിയിലേക്കൊന്നു കുതിച്ചു കയറുക..എല്ലാവരെയും പുറത്തിറക്കി പാട്ടും നൃത്തവുമായി ആരുംകാണാത്ത,ആരും ശ്രമിക്കാത്ത പുതിയൊരു മുന്നേറ്റം നടത്താനുള്ള ഒരു മനസ്സുണ്ടായാല് അതു മതിയല്ലോ പിന്‍ഗാമികള്‍ക്ക് പിന്തുടരാന്!<br />
എന്റെ സങ്കല്പ്പ ഗോപുരുങ്ങളെ ഒറ്റയടിക്ക് തല്ലിയുടച്ചാണ് ബസ്സ് സഡന്‍ ബ്രേക്കിട്ട് നിന്നത്. എന്നേക്കാള്‍ ഞെട്ടിയത് ഡ്രൈവറാകുമെന്നുറപ്പ് .കാരണം ഒരു മനുഷ്യ ജീവനാണ് മുന്നിലേക്ക് ചാടിവീണത്.ബസ്സ് നിര്‍ത്തിയതിന്റെ ആവേശത്തില്‍ ഒരു കൂട്ടം യുവാക്കള്‍ ഇരച്ചു കയറി.അതില്‍ കൂട്ടത്തില്‍ ചെറിയവനും മുന്നിലേക്ക് ചാടിയവനുമായ പയ്യന് ഡ്രൈവറുടെ മുഖത്തേക്ക് നോക്കി ആക്രോശിച്ചു കൊണ്ടു പിന് വാതിലിനു സമീപം നില്‍പ്പുറപ്പിച്ചു. സ്വതവേ തലതാഴ്ത്തി മൂകരായിരിക്കുന്ന യാത്രക്കാര്‍ കഷ്ടകാലം പെയ്തിറങ്ങിയപോലെ ഭയചകിതരായി. കാരണം ബസ്സ് പിടിച്ചടക്കിയിരിക്കുന്നത് അറേബ്യന്‍ വംശജരായ സ്കൂള്‍ വിദ്യാര്‍ത്ഥികളാണ്. സ്വദേശികളായ കുവൈത്ത് കാരെന്ന വ്യാജേന അധികാരസ്വഭാവത്തോടെ അജ്നബികളെ അവഹേളിച്ച് ആസ്വദിക്കാന്‍ ഇറങ്ങിയിരിക്കുന്ന ഈ ഷബാബുമാരില് മസ് രികള്‍, സിറിയന്‍സ്,ലബനോനീസ്,ഫലസ്തീനികള്‍ തുടങ്ങി ബിദുനികള്‍ എന്നപേരില്‍ അറിയപ്പെടുന്ന പൌരത്വം കിട്ടാത്ത കുവൈത്തിക്കൂട്ടങ്ങള് വരെ ഉണ്ടാവാം..ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കാന്‍ പോകുന്നത് ഡ്രൈവര്‍ തന്നെ..ഡ്രൈവിംങ്ങിനു പുറമേ ടിക്കറ്റ് മുറിച്ചു കൊടുക്കുക, ചില്ലറ മാറ്റിക്കൊടുക്കുക, അറിയാത്ത ഭാഷയില്‍ ആവുന്ന വിധം സംസാരിച്ചൊപ്പിക്കുക എന്ന്തെല്ലാം ചെയ്യുന്നതിനു പുറമെയാണിപ്പോള്‍ വികൃതികളോട് ചെറുത്തു നില്ക്കുക എന്ന അധികഭാരവും!. വിദ്യാര്ത്ഥികള്ക്കുള്ള് സൌജന്യ യാത്രയെ ദുരുപയോഗം ചെയ്ത് ബസ്സില്‍ നാശനഷ്ടങ്ങള്‍ വരുത്തി അഹ്ലാദിക്കുന്നത് വികൃതിപ്പിള്ളേരുടെ ഒരു ഹോബിയാണ്. വാതിലിനു മുന്പില് നില്ക്കുന്ന പയ്യന് ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് തന്നെ ഡോര്‍ തുറന്ന് അട്ടഹാസം തുടങ്ങിക്കഴിഞ്ഞു. ഡ്രൈവര്‍ ചെയ്യരുതെന്നു പറയുന്നുണ്ടെങ്കിലും വകവെക്കാന്‍ കൂട്ടാക്കുന്നില്ല. അറിയാവുന്ന അറബിയില്‍ ‘സക്കര് സക്കര്’ എന്നു വിളിച്ചു പറയുന്ന ഡ്രൈവറോട് ‘പോലീസിനെ വിളിക്കെടാ ധൈര്യമുണ്ടെങ്കില്‍’ എന്നൊക്കെ അറബിയില്‍ വെല്ലുവിളിക്കുന്നുണ്ട് പയ്യന്മാര്. ഓടുന്ന വണ്ടിയില്‍ തുറന്ന വാതിലില്‍ നിന്ന് ആരെങ്കിലും പുറത്തു വീണാലുള്ള അപകടമോര്‍ത്താണ് ഡ്രൈവറ് വാതിലടക്കാന്‍ ധൃതി കൂട്ടുന്നത്. പാവം! പുതുതായി ഗ്ഗള്‍ഫ് മോഹവുമായെത്തിയ മലയാളിയാണെന്ന് മുഖം കണ്ടാല്‍ മനസ്സിലാക്കാം..ഭയവും ആകുലതയും ഏന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത മനസ്സുമായി അകെ വിഷമഘട്ടത്തിലാണയാള്! ചിലയിടത്ത് നിര്‍ത്തി ഒന്നും പറയാതെ വാതിലടച്ചു പോകുന്നുണ്ട്, പക്ഷേ..തൊട്ടടുത്ത നിമിഷത്തില്‍ ഡോര്‍ തുറന്നു കൊണ്ട് പരിഹസിച്ചട്ടഹസിക്കുകയാണ് വികൃതിപ്പയ്യന്മാര്. കുറച്ചു നേരം ബസ്സ് നിര്‍ത്തിയിട്ട് നോക്കിയ ആ പാവത്തിനു മുന്നില്‍ ചെന്ന് മുഖത്ത് തോണ്ടി അറബിയിലുള്ള എല്ലാ തെറികളും വിളിച്ച് അവഹേളിക്കുന്നത് കാണുമ്പോള്‍ ഒന്നു പ്രതികരിക്കാന്‍ തോന്നുന്നുണ്ടെനിക്ക്.കാരണം ആ മനുഷ്യന്റെ ബുദ്ധിമുട്ട് കാണുമ്പോള്‍, അത് എന്റെ നേര്‍ക്കായിരുന്നെങ്കില്‍ ഞാനെന്തു ചെയ്യുമായിരുന്നു എന്ന് അലോചിച്ച് പോകുകയാണ്. “ദയവ് ചെയ്ത് ബുദ്ധിമുട്ടിക്കാതിരിക്കൂ.” എന്നൊന്ന് അപേക്ഷിച്ച് നോക്കാം, പക്ഷേ മനസ്സിനെ അതില്‍ നിന്നും പിന്മാറ്റുന്നത് എന്റെ ബുദ്ധിയാണ്. ‘മിണ്ടാതിരിക്കൂ.അപക്ടത്തിലേക്ക് എടുത്ത് ചാടാതിരിക്കൂ‘ എന്നാണ് എന്നോടത് മന്ത്രിക്കുന്നത്. ബുദ്ധി പലപ്പോഴും അനുഭവങ്ങളില്‍ നിന്നായിരിക്കും സംസാരിക്കുക.ഞാനൊന്ന് ഇടപെട്ടാല്‍ പിന്നെ അവരെല്ലാം കൂടിച്ചേര്ന്നെന്നെ അടിച്ചിറക്കും ബസ്സില്‍ നിന്ന്! ഡ്രൈവറടക്കം ഒരു കുട്ടി തിരിഞ്ഞ് നോക്കില്ല,അതുറപ്പാണ്. ഈ രാത്രിയില്‍ ഒറ്റപ്പെട്ടൊരു സ്ഥലത്ത് അടികൊണ്ടവശനായിക്കിടക്കേണ്ട അവസ്ഥയെ ബുദ്ധി പിന്താങ്ങുന്നതെങ്ങിനെ.? അനുഭവങ്ങളതാണല്ലോ ബുദ്ധിയെ പഠിപ്പിച്ചിരിക്കുന്നത്!<br />
പ്രവാസത്തിന്റെ ആദ്യകാലത്ത് ഒരു ദിവസം കൊടും ചൂടുള്ള നട്ടുച്ചനേരത്ത് പരിചയമില്ലാത്ത ഒരു സിറ്റിയില്‍ സുഹൃത്തിനെ കാത്തു നില്ക്കുമ്പോള് താല്കാലികമായി അവിടെ കണ്ട ഒരു ബാര്‍ബര്‍ ഷോപ്പില്‍ ഞാനൊന്നു കയറിയിരിക്കാന്‍ നോക്കി.സാധാരണ നാട്ടിലൊക്കെ വെറുതെ ഇരിക്കാന്‍ പറ്റിയ സ്ഥലമാണല്ലോ സലൂണുകള്‍. വാരികയോ പത്രമോ മറ്റോ വായിച്ചിരിക്കാവുന്ന ആ സൌകര്യം ഓര്‍ത്തതു കൊണ്ടാണ് ഇവിടെയും ബാര്‍ബര്‍ഷോപ്പില്‍ അഭയം തേടിയത്. പക്ഷേ..അകത്തേക്കു കയറിയതും എന്റെ കഴുത്തിന് പിടിച്ച് പുറത്താക്കി,മുഷ്ടിചുരുട്ടിഅറബിയില് അലറിവിളിച്ചു ആ ബാര്ബര്ഷാപ്പുകാരന്! എനിക്ക് ആലോചിച്ചിട്ട് മനസ്സിലായില്ല. എന്തിനാണിത് ചെയ്തതതെന്ന്!..പിന്നീട് വഴിയേ ഞാന്‍ മനസ്സിലാക്കി.ഇത് വെറും ബാര്ബര്ഷോപ്പല്ല.അതായത് എന്നെപ്പോലെ മൂന്നാം ലോകരാജ്യങ്ങളിലെ പൌരന്മാര്ക്ക് പ്രവേശിക്കാനല്ല ലബനോനികളും സിറിയക്കാരുമായ ബാര്‍ബര്‍മാര്‍ തുറന്ന് വെച്ചിരിക്കുന്നത്..കാശുള്ള അറബികള്‍ മാത്രമേ അതിനുള്ളില്‍ കടക്കാവൂ..ഞാന്‍ അതിനുള്ളില്‍ കയറിയത് അവനു വലിയ കുറച്ചിലായി.അതാണ് നാട്ടിലില്ലാത്ത സ്വീകരണം കിട്ടാന്‍ കാരണം! മറ്റൊരിക്കല്‍ ഒരു ഷീഷക്കടയില് നിന്നാണ് മര്യാദ പഠിപ്പിച്ചു തന്നത്.അതു അസ്സല് ഒരു കുവൈത്ത് യുവാവ് തന്നെ.അറബ് വംശജര്‍ ഉല്ലസിച്ചിരിക്കുന്നിടത്തേക്ക് ഞാന്‍ കയറിച്ചെല്ലാന്‍ പാടില്ല്ലായിരുന്നു. അതെന്റെ തെറ്റ്, പക്ഷേ..ദയനീയമായ സ്തിഥിയായിരിക്കും എന്നറിഞ്ഞു കൊണ്ടും ഞാന്‍ ചെന്നത്, അന്ന് ബ്രസീലിന്റെ ഫുട്ബാള്‍ മത്സരം കാണുക എന്ന ലക്ഷ്യത്തിനു വേണ്ടി സഹിച്ചിരിക്കുക എന്ന മുന്‍ വിധിയോടെ തന്നെയാണ് .എങ്കിലും ഇത്രയധികം ആക്ഷേപം കേള്‍ക്കേണ്ടി വരുമെന്നു കരുതിയില്ല!.<br />
’ ഇന്ത ഹിന്ദീ വല്ല ബംഗാളീ ‘ എന്ന ആദ്യ ചോദ്യത്തിലൂടെ തന്നെ അവന്റെ ഉദ്ധേശം എനിക്കു വ്യക്തമായിരുന്നു.ഇന്ത്യക്കാരനാണോ അതോ ബംഗ്ലാദേശുകാരനാണോ എന്ന സാധാരണമായ ഒരു ചോദ്യമായി കൂട്ടിയാലും ഉദ്ധേശം അതല്ലെന്നതാണ് സത്യം! നീ എന്റെ വീട്ടില്‍ പണിക്കു നില്ക്കുന്ന വേലക്കാരനോ ഡ്രൈവറോ ആയ ഇന്ത്യക്കാരുടെ കൂട്ടത്തില്പ്പെട്ടവനാണോ അതോ റോഡുകള്‍ വൃത്തിയാക്കുകയും പെപ്സിക്കുപ്പികള് പെറുക്കി നടക്കുകയും ചെയ്ത് ജിവിക്കുന്ന ബംഗാളിയുടെ കൂട്ടത്തിലുള്ളവനാണോ എന്നാണ് ആ ഉദ്ധേശം.എന്റെ മൌനത്തില്‍ തളരാതെ ‘നീ ബംഗാളി തന്നെ’ എന്നു സ്വയം പ്രഖ്യാപിച്ച് ‘നിന്റെ രാജ്യത്തെ ദുരിതം തീര്‍ക്കാന്‍ ഞങ്ങളുടെ രാജ്യം വേണ്ടി വന്നു..നീയൊക്കെ ഞങ്ങളുടെ മുന്നില്‍ കൈനീട്ടാനായി വന്നവരാണ്’ എന്നൊക്കെ വള്രെ പുച്ഛ്ത്തോടെ പുലമ്പിക്കൊണ്ടിരുന്നു.കുവൈത്ത് ഗവണ്മെന്റ് ആയിടയ്ക്ക് ബംഗ്ലാദേശിന് സഹായം നല്‍കിയിരുന്നു.അതു വെച്ചാണ് ഈ വാക്യപ്രയോഗങ്ങള് നടത്തുന്നത്. ഒന്നിനും എന്റെ മറുപടി കിട്ടാഞ്ഞതു കൊണ്ടാവണം പിന്നെ എന്റെ ഷര്‍ട്ടും കയ്യിലുള്ള സഞ്ചിയുമൊക്കെ വലിച്ച് പൊറുതിമുട്ടിക്കല്‍ തുടര്‍ന്നു.ആ പയ്യന്റെ കൂട്ടുകാര്‍ നിരുത്സാഹപ്പെടുത്തുന്നുണ്ടെങ്കിലും അത് വകവെക്കാതെ ഉപദ്രവം തന്നെ.പരിഹാസത്തിനും അവഹേളനത്തിനും മാനസികമായി മറ്റുള്ളവരെ തളര്‍ത്താന്‍ കഴിയും എന്നത് കൊണ്ടാണല്ലോ സമ്പത്തിന്റെ വമ്പുള്ളവര് അതൊരു ഹോബിയായി കൊണ്ട് നടക്കുന്നത്!<br />
സ്വദേശികളുടെ അധികാരത്തെ വണങ്ങി നില്ക്കാനല്ലാതെ തര്‍ക്കിക്കാനുള്ള അര്‍ഹതയില്ല എന്ന് പാഠം പഠിപ്പിച്ചു തന്നത് അല്പം തണ്ടും തടിയുമുള്ള ഒരു യുവാവാണ്.ജോലിയുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു സംസാരത്തില്‍ ന്യായം പറഞ്ഞപ്പോള്‍ ‘ഉസ്കുത്’ എന്ന്<br />
ഉരുവിട്ടു കൈചുരുട്ടി മുഖത്തേക്ക് ചൂണ്ടി എന്നെ നിശ്ശബ്ധ്നാക്കി.ഇനി മിണ്ടിയാല്‍ മുഖത്തേക്ക് അടി കിട്ടൂം എന്നാണ് ആ വാക്കിന്റെയും പ്രവൃത്തിയുടെയും അര്‍ത്ഥം.ഈ സംഭവം നടക്കുമ്പോള്‍ മറ്റൊരു നാട്ടിലെ അറബി ചിരിച്ചു കൊണ്ടു പോയി.ഒരു പക്ഷേ ഇതു പോലുള്ള സംഭവങ്ങള്‍ ഇവിടെ മുമ്പും ദര്‍ശിച്ചിട്ടുണ്ടാവും, അതായിരിക്കണം ആ ചിരിയുടെ പിന്നിലുള്ള പൊരുള്‍!<br />
റോഡിനരികിലൂടെ നടന്നു പോകുമ്പോള്‍ ചീറിപ്പാഞ്ഞ് വന്ന് ബ്രേക്കിട്ട് വാഹനം നിര്‍ത്തുമ്പോള്‍ പെട്ടെന്ന് ഞെട്ടി മാറിക്കളയുന്നത് കണ്ട് കൈകൊട്ടി ചിരിക്കുന്നവരുണ്ട്.അതൊക്കെയൊരു തമാശയാണ് ചിലര്‍ക്ക്,പൂച്ചയെയും നായയെയും പിന്നില്‍ നിന്ന് കല്ലെറിഞ്ഞ് ഓടിക്കുമ്പോള്‍ അവ പ്രാണരക്ഷാരത്ഥം പുറപ്പെടുവിക്കുന്ന ശബ്ദം കേട്ട് ചിരിവരാറുണ്ടോ നിങ്ങള്‍ക്ക് ? ഒരു പക്ഷേആ ഒരു ഫീലായിരിക്കാം ഇത്തരക്കാര്‍ക്ക് കിട്ടാറ്. ഇത്തരം അനുഭവങ്ങള്‍ ചില മുന്‍കരുതലുകള്‍ ഏടുക്കാന്‍ പ്രാപ്തരാക്കും.അതുകൊണ്ടാണ് ഒരു നൂറ് മീറ്റര്‍ അപ്പുറത്ത് വികൃതിപ്പയ്യന്മാരെ കണ്ടാല്‍ ഞാന്‍ റൂട്ട് മാറ്റാന്‍ നോക്കുന്നത്.ഒറ്റക്ക് കിട്ടിയാല്‍ പിടിച്ച് പറിയും കല്ലേറുമൊക്കെ പ്രതീക്ഷിക്കാം!<br />
എന്റെ മനസ്സില്‍ അപായമണി അടിച്ചതു കൊണ്ടാണ് ഷബാബുമാരുടെ ബസ്സിലെ പ്രക്ടനം ഞാന്‍ കാര്യമാക്കാത്തതെന്നു വ്യക്തമായല്ലോ.ഒരു ആമയപ്പോലെ തലയും ഉള്ളിലേക്ക് വലിച്ച് ശ്രദ്ധ കൊടുക്കാതെയൊരു ഇരിപ്പിനാണ് ഞാന്‍ ശ്രമിക്കുന്നത്. ഡ്രൈവറെ<br />
കുരങ്ങു കളിപ്പിച്ച് ഉല്ലസിക്കുന്ന ചെറിയവന് പതിയെ സീറ്റുകളിലിരിക്കുന്നവരെ ബുദ്ധിമുട്ടിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. പെട്ടെന്നാണ് അവിടെ നിന്നൊരു അലറല്‍ കേട്ടത്.സംഭവിച്ചതെന്താണെന്ന് വ്യക്തമായില്ല. ഏണീറ്റു നില്‍ക്കുന്നത് ഒരു ഫിലിപ്പിനോ സ്ത്രീയാണ്.ഒരു സ്ത്രീക്ക് അപമാനമുണ്ടാക്കുന്നതെന്തോ ആ പയ്യന് ചെയ്തിട്ടുണ്ട്.നിയന്ത്രണം വിട്ട രീതിയിലാണ് അവര്‍ പെരുമാറുന്നത്.പയ്യനെ തൂക്കിയെടുത്ത് ഇടിക്കുകയാണ് .കുതറിയോടിയ അവന് ബസ്സിന്റെ ഡോറിനടുത്ത് കാല്‍തെറ്റി വീണു.ആ സമയം കൊണ്ട് തന്നെ ഡോറിന്റെ സ്റ്റെപ്പിനോട് ചേര്‍ത്ത് ചിവിട്ടി രോഷം തീര്‍ക്കുക്കയാണ് ഫിലിപ്പിനോഗേള്. കൂട്ടുകാരും പേടിച്ചോടുന്ന്തു കണ്ടതോടെ സ്റ്റെപ്പില്‍ നിന്നും നിരങ്ങിയിറങ്ങിയ പയ്യന് പുറത്തേക്ക് ചാടി ഓടിക്കളഞ്ഞു. ദേഷ്യവും സങ്ക്ടവും<br />
അപമാനവും കൊണ്ട് പരവശയായ ഫിലിപ്പിനോ ഞങ്ങളോടെല്ലാവരെയും നോക്കി ഉച്ഛത്തില്‍ വീണ്ടും അലറിവിളിച്ചു കൊണ്ടിരുന്നു.“ നിങ്ങള്‍ക്കൊക്കെ പേടിയായിരിക്കും..എനിക്ക് ആരെയും പേടിയില്ല.. ആരാണിവര്‍..ഏല്ലാവര്‍ക്കും ജീവിക്കണമിവിടെ..ഇതു പോലെ ബുദ്ധിമുട്ടിച്ചാല്‍ ഇനിയും തിരിച്ചടിക്കും ഞാന്‍..നിങ്ങളൊക്കെ ആണുങ്ങളാണെന്ന് പറഞ്ഞിരുന്നോ..പേടിയല്ലേ നിങ്ങള്‍ക്ക്..“ ഈ വക അര്‍ത്ഥങ്ങള്‍ വരുന്ന അറബിക് പദങ്ങളിലൂടെയാണ് സംസാരിച്ചത്. എല്ലാവരും ഒന്നും മിണ്ടാതെ തങ്ങളുടെ നിസംഗതയില്‍ മുറുകെപ്പിടിച്ചിരുന്നു.<br />
ഷബാബുമാരുടെ ശല്യം തീര്‍ന്നതോടെ യാത്ര സുഖകരമായി തുടര്‍ന്ന് പോയിക്കൊണ്ടിരിക്കവെയാണ് ക്ലൈമാക്സിനരങ്ങൊരുങ്ങിയത്.ഏതാണ്ട് എന്റെ ലക്ഷ്യസ്ഥാനമായ മെഹ്ബുലക്ക് ഒരു സ്റ്റോപ്പ് പിന്നില്‍.സീറ്റില്‍ നിന്നും ഏണീറ്റു നിന്ന് ഇറങ്ങാനുള്ള തയ്യാറെടുപ്പിനിടയിലാണ് എന്തോ വന്നു വീഴുന്നത് പോലെ ശബ്ദകോലാഹലം പൊട്ടിപ്പുറപ്പെട്ടത്.ഏണീറ്റ് നിന്ന ഞാനും മറ്റു യാത്രക്കാരും തല കുമ്പിട്ട് താഴേക്ക് ചാഞ്ഞു.കല്ലുകളാണ് വന്നു കൊണ്ടിരിക്കുന്നത്.ഗ്ഗ്ലാസ്സിന്റെ ചില ഭാഗങ്ങള്‍ പൊട്ടിയടര്‍ന്ന് വീഴുന്നുണ്ട്.ബസ്സ് നിര്‍ത്തിയതു കണ്ട് നിരന്ന് നിന്ന് ഏറിഞ്ഞ് രസിക്കുകയാണ് മറ്റൊരു സംഘം വികൃതിപിള്ളേര്‍! എന്തിനാണിവര്‍ എറിയുന്നത് ?എന്താണ് അവര്‍ ഉദ്ധേശിക്കുന്നത് ?എന്തെങ്കിലും അവകാശപ്പോരാട്ടാമാണോ? അതോ വിപ്ലവകാരികളാവാനുള്ള ശ്രമമാണോ? ഒന്നുമല്ല..വെറുതെ ഒരു രസം.മര്യാദയോ ബോധമോ ബുദ്ധിയോ ഒന്നും ഇല്ലാത്ത അതെന്തെന്ന് അറിയാത്ത ഈ കുട്ടികളെ മാത്രം കുറ്റപ്പെടുത്തിയാല്‍ മതിയാവില്ല. ഉപദേശിച്ച് നല്ലതിലേക്ക് നയിക്കാന്‍ മാതാപിതാക്കളില്‍ നിന്നും ഒരു ശ്രമം വേണം..അതിനൊന്നും സാധ്യതയില്ലാത്തതു കൊണ്ട് ശാന്തിയും സമാധാനവും സ്വപ്നങ്ങള്‍ മാത്രമായി പ്രകൃതിയുടെ സൌന്ദര്യങ്ങളെ കാണാനാവാതെ കഷ്ടപ്പാടിന്റെയും അസ്മത്വത്തിന്റെയും പാരതന്ത്ര്യത്തിന്റെയും തേരില്‍ യാത്ര തുടര്‍ന്ന് കൊണ്ടിരിക്കുകയാണ് ഞങ്ങള്‍ പ്രാരാബ്ധപ്പരദേശികള്.<br />
<br />
--------------------------------------------------------------------------------------------------------------------------------<br />
Related News : <a href="http://www.indiansinkuwait.com/ShowArticle.aspx?ID=16695&SECTION=0%20">http://www.indiansinkuwait.com/ShowArticle.aspx?ID=16695&SECTION=0 </a></div> എന്‍.പി മുനീര്‍http://www.blogger.com/profile/13107196381646754270noreply@blogger.com38tag:blogger.com,1999:blog-1278147256298262715.post-81779810677863262222011-12-07T12:54:00.001+03:002011-12-07T19:25:43.867+03:00സാമൂഹ്യപുസ്തകം ചിതലരിക്കുമ്പോള്‍...<div dir="ltr" style="text-align: left;" trbidi="on"><br />
<span class="Apple-style-span" style="font-size: large;">സ്കൂ</span>ള്‍ പഠനകാലത്ത് ചൊല്ലുന്ന 'ഭാരതം എന്റെ നാടാണ്..എന്നു തുടങ്ങുന്ന പ്രതിജ്ഞ അവസാനിക്കുന്നത് ഈ വരികളിലൂടെയാണ്. “ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കും ”. വിദ്യാഭ്യാസത്തിന്റെ സ്മഗ്രലക്ഷ്യം സാമൂഹ്യ പുരോഗതിയാണെന്നും പറയപ്പെടുന്നു.എന്നാല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉദ്യോഗങ്ങളില്‍ വ്യാപ്രൃതരായതിനു ശേഷം സാമൂഹ്യസേവനത്തിന്റെ പാത സ്വീകരിക്കുന്നവര്‍ എത്രത്തോളമുണ്ട് എന്നത് ഒരു ചോദ്യചിഹ്നം തന്നെയാണ്!<br />
സാമ്പത്തികമായി ഉന്നതങ്ങളിലെത്തിക്കഴിഞ്ഞാല്‍ പിന്നെ ആഢംബര ജീവിതത്തിലേക്ക് കാലെടുത്തു വെക്കുവാനാണ് ബഹുപൂരിപക്ഷവും ശ്രദ്ധിക്കുന്നത്. ടെക്നോളജി മുന്നേറി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സുഖലോലുപതയില്‍ ആടിയുല്ലസിക്കുവാന് ഒന്നിനുമുകളില്‍ ഒന്നായി ദിനം തോറും വ്യത്യസ്ഥ പ്രൊഡക്റ്റുകള്‍ വിപണിയില്‍ നിറഞ്ഞു കൊണ്ടിരിക്കേ മറ്റുകാര്യങ്ങള്‍ക്ക് തങ്ങളുടെ വേതനം മാറ്റിവെക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്നതാണ് സത്യം. മാതാപിതാക്കളാവട്ടെ തങ്ങളുടെ കുട്ടി മറ്റു കുട്ടികളെക്കാള്‍ ഒരു പടി മുന്നിലാണെന്ന് കാണിക്കുവാന്‍ വെമ്പുന്നതു കൊണ്ട് അതിനു കിട്ടുന്ന സന്ദര്‍ഭങ്ങളിലൊക്കെ പുറം ലോകത്തിനു മുമ്പില്‍ പൊങ്ങച്ചം പറഞ്ഞും കാണിച്ചും സായൂജ്യമടയുകയും ചെയ്യുന്നു. സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ മുന്നണിയിലേക്കെത്തിക്കാന്‍ ഉപദേശം നല്‍കുകയോ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യുന്നവര്‍ ഇന്നു വിരളമാണ്.<br />
അടുത്തിടെ ബാലപീഡനങ്ങളെക്കുറിച്ചുള്ള ഒരു ചാനല്‍ ചര്‍ച്ചയില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി പറയുകയുണ്ടായി. ‘ഇന്നു സ്വന്തം കാര്യം നോക്കാന്‍ മാത്രമേ കുട്ടികള്‍ ശ്രദ്ധിക്കുന്നുള്ളൂ.വീടുകളില്‍ നിന്നും ആ രീതിയിലുള്ള ഉപദേശമാണ് അവര്‍ക്കു കിട്ടുന്നത്. സഹപാഠികളുടെ പ്രശ്നങ്ങളിലും പ്രയാസങ്ങളിലും ഇടപെടാന്‍ പോലും മടി കാണിക്കുകയാണ്.’<br />
ഈ തരത്തില്‍ സങ്കുചിതമായി മാത്രം ചിന്തിക്കുന്ന കുട്ടികള്‍ അവരുടെ ഒന്നാം സ്ഥാനങ്ങളിലേക്ക് കുതിക്കുമ്പോള്‍, ആ ലക്ഷ്യത്തിലെത്തിക്കഴിഞ്ഞാല്‍ പിന്നെ അവര്‍ തന്നെ സൃഷ്ടിക്കുന്ന സ്വാര്‍ത്ഥതയുടെ മറ്റൊരു ലോകത്തിലേക്കല്ലേ യാത്ര നടത്തുന്നത്? അണുകുടുംബങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ വൃദ്ധ സദനങ്ങളിലേക്കും തെരുവുകളിലേക്കുമൊക്കെ മാതാപിതാക്കള്‍ പുറന്തെള്ളപ്പെടുന്നതിന് പ്രത്യേകം കാരണങ്ങള്‍ കണ്ടുപിടിക്കേണ്ടതില്ലല്ലോ!<br />
വൃദ്ധനായ പിതാവിനെ,അതും ഓര്‍മ്മക്കുറവും കേള്‍വിക്കുറവും മൂലം ശാരീകമായി അവശനായ ഒരു മനുഷ്യനെ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച മക്കളെക്കുറിച്ചൊരു വാര്‍ത്ത പത്രത്തില്‍ വരികയുണ്ടായി. “ഈ വൃദ്ധനെ ആരെങ്കിലും ബസ്സ് കയറ്റി താഴെ കാണുന്ന അഡ്രസ്സിലെക്കെത്തിക്കുക.വണ്ടിക്കൂലി ഇതിലുണ്ട്”. എന്നൊരു കുറിപ്പ് മകളുടെ വക ബാഗിലുണ്ടായിരുന്നു. പോലീസ് അതിലുള്ള അഡ്രസ്സുമായി ബന്ധപ്പെട്ടപ്പോള്‍ “മക്കള്‍ക്കില്ലാത്ത സ്നേഹം തങ്ങള്‍ക്കില്ലെന്നും,വൃദ്ധന്റെ സംരക്ഷണം ഏറ്റെടുക്കില്ലെന്നുമാണ് മറുപടി ലഭിച്ചത്. അതോടെ പോലീസ് അയാളെ ശരണാലയത്തിലേക്കയക്കുകയാണുണ്ടായത്. സ്വന്തം മാതാപിതാക്കളെപ്പോലും സംരക്ഷിക്കാന്‍ വിസമ്മതിക്കുന്ന മക്കളുള്ള ഈ ലോകത്ത് സമൂഹത്തെക്കുറിച്ച് ചിന്തിക്കാന്‍ പറയുന്നത് തന്നെ തെറ്റായിപ്പോകും!<br />
ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിച്ചു കൊണ്ടിരിക്കുന്നവര്‍ ഒരു ഭാഗത്തുള്ളപ്പോള്‍ ദാരിദ്ര്യവും രോഗങ്ങളും മൂലം കഷ്ടതയനുഭവിക്കുന്ന മറ്റൊരു വിഭാഗവും ഈ സമൂഹത്തില്‍ തന്നെ ജീവിക്കുന്നുണ്ടെന്നത് മറന്നു കൂട . സ്വത്ത് സമ്പാദനം മാത്രം ലക്ഷ്യമാക്കുന്നവര്‍ ധാര്‍മ്മികതയേക്കാള്‍ പ്രൊഫഷണലിസത്തിനു മുന്‍ തൂക്കം കൊടുക്കുമ്പോള്‍ സമൂഹം മൂല്യച്യുതികളിലേക്കാണ്ടുപോവുകയാണ്.<br />
ഒരു വിവാഹചടങ്ങിനിടെ വിദേശങ്ങളില്‍ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന കുറച്ച് ചെറുപ്പക്കാരുടെ കൂടെ യാത്ര ചെയ്യുകയുണ്ടായി. അവരുടെ കാര്യമായ സംസാര വിഷയം കിട്ടുന്ന ശമ്പളത്തിന്റെ വിവരണവും ലക്ഷങ്ങള്‍ പൊട്ടിച്ചു കൊണ്ടു നടത്തിയ ഷോപ്പിങ്ങുകളും മാര്‍ക്കെറ്റില്‍ ലഭ്യമായ വിലപിടിപ്പുള്ള കാറുകളെക്കൂറിച്ചും ആഢംഭര ഭവനം പണിയുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളുമൊക്കെയായിരുന്നു .അതിന്റെ കൂടെ സ്വന്തം നാടിനെയോര്‍ത്തുള്ള വേവലാതിയും.‘വികസനമില്ലാത്ത ഈ നാട്ടില്‍ എങ്ങിനെ ജീവിക്കും! സുഖമായി യാത്ര ചെയ്യാന്‍ കഴിയാത്തവിധം വീതി കുറഞ്ഞു പൊട്ടിപ്പൊളിഞ്ഞ റോഡിനെയോര്‍ത്തുള്ള ദു:ഖം! അതിനിടക്കു ഒരാളുടെ വക കമന്റ്. “കുറച്ചു ദരിദ്രവാസികളുണ്ട്. കിടപ്പാടവും കെട്ടിപ്പിടിച്ച് പാതയോരത്ത് നിന്ന് മാറാന്‍ കൂട്ടാക്കാത്തവര്‍. ഒരു ബുള്‍ഡോസര്‍ കൊണ്ടു വന്നു ഇടിച്ചു നിരത്തി നിര്‍ബന്ധമായി ഇവരെയൊക്കെ മാറ്റിപ്പാര്‍പ്പിക്കണം! ” അല്ലെങ്കിലും സമ്പന്നരുടെ ആര്‍ഭാടങ്ങള്‍ക്കു വേണ്ടി ദരിദ്രരുടെ നിലനില്‍പ്പ് പോലും ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലഘട്ടമാണല്ലോ ഇന്ന്! <br />
നന്മകളാല് സമൃദ്ധമായ നാട്ടിന് പുറങ്ങളിലുള്ളവരില് നിന്നാണ് കുറെയെങ്കിലും സാമൂഹിക പ്രതിബദ്ധത കാണാന്‍ കഴിയുന്നത്. രണ്ടു വര്‍ഷം മുന്‍പ് ഒരവധിക്കാലത്ത് എന്റെ ഗ്രാമത്തിലെത്തിയപ്പോള്‍ അവിടത്തെ കുറച്ചു ചെറുപ്പക്കാര്‍ പിരിവിനായി വരികയുണ്ടായി.അതില്‍ സ്കൂളിലെ പ്യൂണുണ്ട്,ബാങ്കിലെ ക്ലെര്ക്കുണ്ട്, ഓട്ടോറിക്ഷക്കാരനുണ്ട്, അധ്യാപകനുണ്ട്, കൂലിപ്പണിക്കാരനുണ്ട്. ഉത്സവങ്ങള്‍ക്കും വിനോദപരിപാടികള്ക്കൊക്കെയായി പിരിവ് സ്ഥിരമായി ഉള്ളതിനാല്‍ ഞാന്‍ കൂടുതല്‍ ചോദിക്കുകയുണ്ടായില്ല. പിന്നീടു ഒരു വര്‍ഷം കഴിഞ്ഞ് ഒരു ഹോട്ടലില്‍ വെച്ച് അവരെ വീണ്ടും കണ്ടുമുട്ടിയപ്പോള്‍ അവിടത്തെ പൊറോട്ടയടിക്കാരനെ ചൂണ്ടി എന്നോട് പറഞ്ഞു. “ നീ തന്ന പിരിവിന്റെ കൂടി ഫലമാണ് ഈ കാണുന്ന മനുഷ്യന് . ഒരു വര്‍ഷത്തോളമായി മാനസികാരോഗ്യകേന്ദ്രത്തിലായിരുന്നു. ഇപ്പോള്‍ തികഞ്ഞ അദ്ധ്വാനശീലന്‍ ”. സൂക്ഷിച്ചു നോക്കിയപ്പോള്‍ ആളെ എനിക്കു മനസ്സിലായി. ഒരു സമയത്ത് കഞ്ചാവിനും മദ്യത്തിനും അടിമപ്പെട്ട് ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞു നടന്നിരുന്നയാള്‍! മോഷണവും പിടിച്ചു പറിയുമൊക്കെയായി വീടിനും നാടിനും ഒരു പോലെ അപമാനമായി മാറിയിരുന്ന ആ മനുഷ്യനെയാണവര്‍ മാറ്റിയെടുത്തത്. ഈ സാമൂഹ്യസ്നേഹികള്‍ ഇതോടെ നിര്‍ത്തുന്നില്ല, സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട് ദാരിദ്ര്യവും മനോരോഗവുമായി കഷ്ടതയില്‍ കഴിയുന്ന മറ്റൊരു കുടുംബത്തെ വെളിച്ചെത്തിലേക്കെത്തിക്കുവാനുള്ള യജ്ഞമേറ്റെടുത്ത് യാത്ര തുടരുകയാണ്. പുറംമോടികളോടും പൊങ്ങച്ചങ്ങളോടും പുറം തിരിഞ്ഞു നിന്നു തങ്ങള്‍ക്കു കഴിയാവുന്ന സേവനങ്ങള്‍ ചെയ്യാന്‍ ആവേശത്തോടെയിറങ്ങുന്ന ഇതുപോലുള്ള പൌരന്മാരാണ് സമൂഹത്തിന്റെ ശക്തി. ഇത്തിരിയുള്ളവര്‍ ഒത്തിരി കാര്യങ്ങള്‍ ചെയ്യുന്നതു കണ്ട് ഒത്തിരിയുള്ളവര്‍ ഇത്തിരിയെങ്കിലും പഠിക്കേണ്ടതുണ്ട്!<br />
‘നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കണമെന്ന് ’പറയുന്ന ക്രിസ്തുമതത്തിലും സകാത്തും ദാനധര്‍മ്മങ്ങളും നിര്‍ബന്ധമാക്കിയ ഇസ്ലാം മതത്തിലും സമസ്തജനവിഭാഗങ്ങളുടെ ഉന്നതി ലക്ഷ്യമാക്കിയിട്ടുള്ള ഹിന്ദുമത ധര്‍മ്മത്തിലും സോഷ്യലിസം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള കമ്മൂണിസ്റ്റ് പാര്‍ട്ടിയിലുമൊക്കെയായി വിശ്വാസം വളര്‍ത്തിയെടുത്തവരായ നമ്മുടെ ജനസമൂഹത്തില്‍ നിന്ന് ഉന്നതങ്ങളിലെത്തുമ്പോള്‍ മറക്കാത്ത പുതിയൊരു സാമൂഹ്യസേവനലക്ഷ്യം ഉയര്‍ന്നു വരേണ്ടത് കാലത്തിന്റെ ആവശ്യവും പ്രതീക്ഷയുമാണ്.<br />
<div><br />
</div></div> എന്‍.പി മുനീര്‍http://www.blogger.com/profile/13107196381646754270noreply@blogger.com48tag:blogger.com,1999:blog-1278147256298262715.post-11409341079186309932011-06-25T08:52:00.000+03:002011-06-25T08:52:11.395+03:00ആദാമിന്റെ മകൻ അബു<div dir="ltr" style="text-align: left;" trbidi="on"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgVu8MfN7XaLGtY6XW27cSxhyBWzpIKvP6KHx0YlKuHAWX6HLbwqxeA_UxY46sGnGbc8sRV0axAa3QlGStRL-QDQ1mEyo0AxZORLdYaz_n8-pOgURu7gPfYWdU17dAyQWxGGX2zfXo9n4bE/s1600/adaminte-makan-abu-01.jpg" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320px" i$="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgVu8MfN7XaLGtY6XW27cSxhyBWzpIKvP6KHx0YlKuHAWX6HLbwqxeA_UxY46sGnGbc8sRV0axAa3QlGStRL-QDQ1mEyo0AxZORLdYaz_n8-pOgURu7gPfYWdU17dAyQWxGGX2zfXo9n4bE/s320/adaminte-makan-abu-01.jpg" width="216px" /></a></div>“<span style="font-size: large;">മ</span>ക്കാമദീനത്തിൽ എത്തുവാനല്ലാതെ തുച്ചമീ ജന്മത്തിനർത്ഥമെന്തോ..”<br />
<br />
എന്നു തുടങ്ങുന്ന വരികളിലൂടെ പതിവു സിനിമാഗാനങ്ങൾക്ക്<br />
പരിചിതമല്ലാത്ത ദൃശ്യങ്ങളിലൂടെ ടിവി ചാനലുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ മുതൽക്കേ ആദാമിന്റെ മകൻ അബു എന്ന ചിത്രം വിഷയാദിഷ്ടിതമായ ഒരു സിനിമയായിരിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.ചലച്ചിത്രലോകത്ത് <br />
വാർത്തയാകും മുൻപ് തന്നെ മലയാളികൾക്കഭിമാനമായി ഇന്ത്യയിലെ മികച്ച ചിത്രമെന്ന അംഗീകാരം കൂടി നേടിയതോടെ പുതുമുഖസംവിധായകൻ സലീം അഹമ്മദ് തന്റെ ആദ്യസംരംഭത്തിലൂടെ തന്നെ മികവിന്റെ പൂറ്ണ്ണതയിലേക്കെത്തിയിരിക്കുകയാണ്.നാല് ദേശീയ അവാർഡുകളും നാല് സ്റ്റേറ്റ് അവാർഡുകളുമായി പ്രേക്ഷക്ന്റെ മുന്നിലെക്കെത്തിയിരിക്കുന്ന ആദാമിന്റെ മകൻ അബു പുതിയൊരു ചലച്ചിത്ര സങ്കല്‍പ്പത്തിലേക്കാണ് കൈപിടിച്ചുയർത്തുന്നത്.<br />
<br />
ഏകനായി നാടുകൾ തോറും നടന്ന് അത്തർ വില്പന നടത്തുന്ന അബുവിന്റെയും ഭാര്യ ആയിഷയുടെയും നിത്യജീവിതക്കാഴ്ച്ചകളിലൂടെ തുടക്കമിടുന്ന സിനിമ അവരുടെ<br />
ഹജ്ജിനു പോകാനുള്ള ജീവിതാഭിലാഷം പൂർത്തീകരിക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പുകളിലൂടെ പുരോഗമിക്കുന്നു.പ്രായാധിക്യത്തിന്റെ തളർച്ചയിലും ലക്ഷ്യത്തിലേക്കെത്താൻ കഠിനാദ്ധ്വാനം ചെയ്യുന്ന അബു തന്റെ മനസ്സിന്റെ സന്മാർഗ്ഗബോധത്തെ അടിയറവെക്കാതെ സത്യത്തെ ഉയർത്തിപ്പിടിക്കുന്നു.ആദിമമനുഷ്യൻ ആദമിന്റെ സന്തതിപരമ്പരകളിലെത്തന്നെ സമ്പന്നതയും ദാരിദ്ര്യവും വേർതിരിക്കുന്ന വിഭാഗങ്ങളുടെ ജീവിതാന്തരങ്ങൾ വളരെ വ്യക്തമായിത്തന്നെ സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്."ഹജ്ജ് യാത്ര തുടങ്ങുന്നതിന്റെ തലേന്ന് തോന്നിയാൽ തനിക്ക് ഹജ്ജിനു പോകാൻ കഴിയും " എന്ന് അബുവിനോട് പറയുന്ന ഒരു പണക്കാരൻ ഹാജ്ജിയാരുണ്ട്.രണ്ടിൽ കൂടുതൽ ഹജ്ജ് <span style="font-size: x-small;"><span style="font-size: small;">നിർവഹിച്ചിട്ടുള്ള </span></span> ഹാജ്ജിയാരുടെ മുൻപിൽ അബുവിന്റെ യാത്ര വെറുമൊരു തമാശമാത്രം! ദുബായിലെവിടെയോ ഉണ്ടെന്ന് പറയപ്പെടുന്ന തന്റെ മകന്റെ സഹായം തേടാൻ അബു മടിക്കുന്നത് “ അവൻ എങ്ങനെയൊക്കെ ഉണ്ടാക്കിയ കാശായിരിക്കും എന്ന ഉൽകൊണ്ഠണ്ടാണ്” <span style="font-size: x-small;"><span style="font-size: small;">എന്നു പറയുന്നുണ്ട്</span> <span style="font-size: small;">ഒരു രംഗത്തിൽ</span>. </span>വൃദ്ധരായ മാതാപിതാക്കളോടുള്ള ചുമതലകൾ മറന്ന് ജീവിക്കുന്ന പുതുതലമുറയോടും, ഭൂമിയെ മുറിച്ചെടുത്ത് ഒരു തരിമണ്ണിന്റെ ഏറ്റക്കുറച്ചിലിന്റെ പേരിൽ പോരിനു തയ്യാറാകുന്നവരോടും, അസാന്മാർഗ്ഗികമായി സമ്പാ<span style="font-size: x-small;">ദിച്ച് </span>ദരിദ്രരെ പരിഹസിച്ച് തള്ളുന്ന പുത്തൻ പണക്കാരോടുമൊക്കെ അബുവിന്റെ സത്യമാർഗ്ഗം നിറഞ്ഞ ജീവിതരീതിയിലൂടെയാണ് സംവിധായകൻ പ്രതികരിക്കുന്നത്.<br />
<br />
സമാന്തര സിനിമകളുടെ പ്രതീകാത്മകമായ സമീപനങ്ങളോ വാണിജ്യ സിനിമകളുടെ കൃത്രിമ ജീവിതാവിഷ്കാരങ്ങളുടെ പിന്തുണയോ കൂടാതെ തന്നെ സിനിമ കാണുന്നവരെ ആദ്യാന്ത്യം വരെ പിടിച്ചുയർത്താൻ ആദാമിന്റെ മകൻ അബുവിന് കഴിയുമ്പോൾ അതിനു കാരണം വിരസമല്ലാത്ത അവതരണവും സംഭാഷണങ്ങളും ചലനങ്ങളും ദൃശ്യങ്ങളും തന്നെയാണ്.അതിഭാവുകത്വത്തെയോ നാടകീയതയെയോ കൂട്ടുപിടിക്കാതെ കഥാപാത്രങ്ങളുടെ സ്വഭാവരൂപീകരണത്തിൽ കാണിച്ചിട്ടുള്ള നിയന്ത്രണം ഒന്നു കൊണ്ടു തന്നെ നല്ല ഒഴുക്കോടെ കഥ പറയാൻ സംവിധായകനു കഴിഞ്ഞിട്ടുണ്ട്.രംഗപൂർണ്ണതയിൽ കാണിച്ച കൃത്യതയും വിശദാംശങ്ങളുടെ വ്യക്തതയും സിനിമയെ<br />
ഉന്നതനിലവാരത്തിലെത്തിച്ചിരിക്കുന്നു.സംവിധായകന്റെ കാഴ്ച്ചപ്പാടുകൾക്ക് കലാപരവും നിലവാരമുള്ളതുമായ ഛായാഗ്രഹണം നിർവഹിച്ച മധുഅമ്പാട്ട് പ്രത്യേകം അഭിനന്ദനമർഹിക്കുന്നു.ഇസ്സാക്ക് തോമസ്സിന്റെ പശ്ചാത്തല സംഗീതം സംഭാഷണങ്ങളില്ലാത്ത രംഗങ്ങൾക്ക് പോലും ജീവൻ കൈവരുന്നതിന് കാരണമായിട്ടുണ്ട്.<br />
<br />
റഫീക്ക് അഹമ്മദിന്റെ രചനക്ക് രമേശ് നാരായണൻ സംഗീതം നൽകിയ മൂന്നു പാട്ടുകളും സിനിമയോടിഴുകിച്ചേർന്നു നിൽക്കുന്നതാണ്. ‘കിനാവിന്റെ മിനാരത്തിൽ ഇരിക്കും പ്രാവേ’ എന്ന ഗാനം ടൈറ്റിൽ മ്യൂസിക്കായി അലയടിക്കുമ്പോൾ ‘ മക്കാമദീനത്തിൽ’ എന്നു തുടങ്ങുന്ന ഗാനം സിനിമയുടെ ഹൃദയഭാഗം തന്നെ കീഴടക്കുന്നു ‘മുത്തോല കുന്നത്തെ പച്ചോല തത്തമ്മ മുത്തും തേടി നടന്നു ‘<br />
<div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj9VFnMII6WAq2koEDBAb6T8gYvGWw6c18XthOS357CE8xQn-1CX173RzIb2FMNnbKD-iDmaMDf0U1Y1WRcAzDosIYM7Ihv4gpOi3FqH0iQyGMUGlpwGmadV0BKzBEOcaTkraccnIpf_Xs2/s1600/Adaminte+Makan+Abu+film+photos.jpg" imageanchor="1" style="clear: right; cssfloat: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" i$="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj9VFnMII6WAq2koEDBAb6T8gYvGWw6c18XthOS357CE8xQn-1CX173RzIb2FMNnbKD-iDmaMDf0U1Y1WRcAzDosIYM7Ihv4gpOi3FqH0iQyGMUGlpwGmadV0BKzBEOcaTkraccnIpf_Xs2/s1600/Adaminte+Makan+Abu+film+photos.jpg" /></a>എന്നു തുടങ്ങുന്ന ഗാനം പശ്ചാത്തലസംഗീതമായാണ് കൊടുത്തിട്ടുള്ളതെങ്കിലും ക്ഥാഗതിയിൽ പ്രാധാന്യമുള്ളതു തന്നെയാണ്. സിനിമയുടെ ഓരോ ഫ്രൈമിലും നിറഞ്ഞു നിൽക്കുന്ന അബു എന്ന കഥാപാത്രത്തെ സൂക്ഷ്മവും നിയന്ത്രിതവുമായ ശരീരഭാഷയിലൂടെ അവതരിപ്പിച്ച് പ്രേക്ഷകരെ പിടിച്ചിരിത്തുന്ന സലീം കുമാർ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. പൂർണ്ണമായും കഥാപാത്രത്തിന്റെ ശ്ബ്ദ് ഭാവതലങ്ങളിലേക്ക് മാറിക്കൊണ്ടുള്ള ഈ അഭിനയപ്രകടനമാണ് സിനിമയുടെ ആത്മാവു തന്നെ.അബുവിന്റെ ജീവിതപങ്കാളിയായെത്തുന്ന സറീനവഹാബ് സ്നേഹമതിയും ഭയഭകതിബഹുമാനത്തോടെ ജീവിക്കുന്ന ഒരു സാധാരണ മുസ്ലീംസ്ത്രീയായി അഭിനയിച്ചിട്ടുണ്ട്.ചെറിയചില കഥാപാത്രങ്ങൾ മാത്രമായി സ്ക്രീനിൽ വന്നു പോകുന്നവർക്ക് പോലും ഒരു ചെറിയകഥയെങ്കിലും പറയാനുണ്ടെന്നതു തന്നെ സംവിധായകൻ എത്രത്തോളം ഗൗരവമായ രീതിയിലാണ് സിനിമയെ സമീപിച്ചിരിക്കുന്നതെന്ന് വ്യക്തം.</div> പുലർച്ചയുള്ള സുബഹിബാങ്കിന്റെ പുത്തനുണർവ്വിൽ തുടങ്ങി സദുദ്ധേശ്യപരമായി മാത്രം നീങ്ങുന്ന ആദാമിന്റെ മകൻ അബു അവസാനിക്കുന്നതും നന്മയുടെ, സന്മാർഗ്ഗത്തിന്റെ , സത്യത്തിന്റെ മറ്റൊരു പുലരിയിലെ ബാങ്ക് വിളിയോടെത്തന്നെയാണ്.തീർച്ചയായും നല്ല സിനിമയെ സ്നേഹിക്കുന്നവർ കണ്ടിരിക്കേണ്ട ചിത്രമാണ് ആദാമിന്റെ മകൻ അബു. <br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
</div> എന്‍.പി മുനീര്‍http://www.blogger.com/profile/13107196381646754270noreply@blogger.com30tag:blogger.com,1999:blog-1278147256298262715.post-90584248663788072362011-04-19T13:19:00.000+03:002011-04-19T13:19:45.503+03:00ചിരിക്കണോ അതോ കരയണോ?<div dir="ltr" style="text-align: left;" trbidi="on"><div class="separator" style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none; clear: both; text-align: center;"></div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><div class="separator" style="clear: both; text-align: center;"></div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiABKv1nhfgiPqbCvgdKLsfGTvB5vtgODDOA6JRyNwciQ18v5bVu4OhM7an2pUtZX8fhu3jHuWy8u2HjvPEEKNfVT8y25UXMrFCo61MeDYbDvwdwioDW37iJqg1CXErGiiURJIvTnLl-Hwe/s1600/chirir.jpg" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" i8="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiABKv1nhfgiPqbCvgdKLsfGTvB5vtgODDOA6JRyNwciQ18v5bVu4OhM7an2pUtZX8fhu3jHuWy8u2HjvPEEKNfVT8y25UXMrFCo61MeDYbDvwdwioDW37iJqg1CXErGiiURJIvTnLl-Hwe/s320/chirir.jpg" width="301" /></a><span style="font-size: large;"><strong>ചി</strong></span>രി മനസ്സിനും ശരീരത്തിനും ആരോഗ്യം നല്കുന്ന ഒരു ഔഷധമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.എല്ലാവരും ഒരു പോലെ നര്‍മ്മം ഇഷ്ടപ്പെടുന്നു.അതു കൊണ്ടാണല്ലോ ബുദ്ധിയെ വെല്ലുവിളിക്കുന്ന രംഗങ്ങള്‍ കൊണ്ട് നിറഞ്ഞ കോമഡി സിനിമകള്‍ പോലും കേരളത്തില്‍</div></div></div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;">വന്‍ ഹിറ്റാകുന്നതും “ ഞങ്ങള്ക്കല്പം രസിക്കണം, അതിനി എന്തു ശാസ്ത്രത്തെ വെല്ലുവിളിച്ചുമായിക്കോട്ടെ സാരമില്ല . സിനിമക്ക് പോകുമ്പോള്‍ ബുദ്ധിയെ</div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;">വീട്ടിലിട്ടു പൂട്ടീക്കോളാം ..” എന്നൊക്കെ ബുദ്ധിമാന്മാരായ മലയാളി പ്രേക്ഷകരെ</div></div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;">ക്കൊണ്ട് പോലും പറയിപ്പിക്കുന്നതും! ടിവി ചാനലുകാരും ഈ ഇഷ്ടം മനസ്സിലാക്കി</div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;">കഴിയുന്നത്ര കോമഡി പരിപാടികള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നു. അല്ലെങ്കിലും</div></div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;">ടെന്‍ഷന്‍ പിടിച്ച ജീവിത സാഹചര്യങ്ങള്‍ക്കിടയില്‍ ഒന്നുള്ളു തുറന്നു ചിരിക്കാന്‍ </div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;">ആരാണ് ഇഷ്ടപ്പെടാത്തത് ? പഴയകാല നര്മ്മസൃഷ്ടികളുടെ അടുത്തു പോലും എത്തില്ല്ലെങ്കിലും ഇന്നും മിമിക്രിക്കാര്‍ക്ക് ഡിമാന്റ് കുറയാത്തത് ഇതു കൊണ്ടൊക്കെത്തന്നെയാണ്.</div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"> കുറച്ചു കാലം മുന്‍പ് അമൃതാ ടിവിയില്‍ ഒരു സൂപ്പര്‍ ഡ്യൂപ്പ് പ്രോഗ്രാം കാണാനിടയായി. അതു കണ്ട് ചിരിച്ചു ചിരിച്ചു ഞാന്‍ ‘എന്തു കൊണ്ട്’ ഇങ്ങെനെയൊരു സ്കിറ്റുണ്ടാക്കാന് മറ്റാര്‍ക്കും തോന്നിയില്ല , കുടെ കുടെ ചിരിപ്പിച്ചല്ലോ പഹയന്മാരെന്നും മനസ്സില്‍ കരുതി. അതിന്റെ ആവേശത്തിലാണ് ‘ഫേസ്ബുക്കില്‍’ ‘ ഈ കോമഡി’ ഒന്നു ഷെയര്‍ ചെയ്യാന്‍ തീരുമാനിച്ചത്. ‘കലക്കന്‍', അടിപ്പന്‍,തകര്‍പ്പന്‍, ഹ.ഹ.ഹ’ എന്നിങ്ങനെ കമന്റ്സും കിട്ടിയതോടെ എനിക്കും സമാധാനമായി. അപ്പോഴാണ് ഒരു സുഹൃത്തിന്റെ വക ഈ കമന്റ് !. </div> ‘ചിരിക്കണോ അതോ കരയണോ’? അതുവരെ ചിരിച്ചിരുന്ന എന്റെ മനസ്സില്‍ എവിടെയാണ് ഈ കരച്ചില് വരുന്നതെന്നറിയാനുള്ള ആകാംക്ഷ ഉടലെടുത്തു. <br />
കണാരന് എന്നു പേരുള്ള ഒരാള്‍ ചായക്കടയിലിരുന്ന് പുളുവടിക്കുകയാണ്.അതു കേള്‍ക്കാന്‍ രണ്ടുപേരുമുണ്ട്.കണാരന്റെ സംസാരശൈലിയിലാണ് കോമഡി നിറഞ്ഞു നില്‍ക്കുന്നത്.പണ്ടു സ്വാതന്ത്ര്യ സമരക്കാലത്തെ സംഭവങ്ങളും ഗാന്ധിജി, സുബാഷ് ചന്ദ്രബോസ് തുടങ്ങി നേതാക്കന്മാരുമായി കണാരനുള്ള ബന്ധവുമൊക്കെയാണ് പറയുന്നത്. കാര്യം ശരിയാണ്.. ചിരിച്ചു പോകും. ആരായാലും ചിരിച്ചു പോകും.. പക്ഷേ ഈ ചിരിയിലും ഒരു രോദനം പതുങ്ങിയിരിപ്പുണ്ട് .ഒരു പക്ഷേ അതു കൊണ്ടാവും ഇതു വരെ മറ്റു കൊമേഡിയന്മാര്ക്കൊന്നും ഇതു പോലൊന്നും സൃഷ്ടിക്കാന്‍ തോന്നാതിരുന്നത്. കണാരന് എന്നൊരു കഥാപാത്രത്തെ സൃഷ്ടിച്ച് നമ്മുടെ മനസ്സില്‍ മഹാത്മാക്കളായ വ്യക്തികളെ വികലമായ രീതിയില്‍ നര്‍മ്മ ഭാവന നല്‍കുകയാണ് ചെയ്തിരിക്കുന്നത്.<br />
ഇതു പോലെ നര്‍മ്മത്തിനുവേണ്ടി അതിരുകള്‍ ലംഘിച്ചു കൊണ്ടുള്ള പല സ്കിറ്റുകളും സൃഷ്ടിക്കപ്പെടുന്നുണ്ട്. മറ്റൊരു കോമഡി പ്രോഗ്രാമില്‍ ‘ആദ്യരാത്രി’ എന്ന വിഭാഗത്തില്‍ ഒരു കഥാപാത്രം തന്റെ അച്ഛനെ മോശമായ രീതിയില്‍ ചിത്രീകരിച്ചു കോമഡിയുണ്ടാക്കുകയുണ്ടായി. തമാശയെ അംഗീകരിച്ച വിധികര്‍ത്താവും ചോദിച്ചു .‘കോമഡിയൊക്കെ നന്നായി.എന്നാലും ഒരച്ഛന് ഇങ്ങനെയൊക്കെയാകാന് കഴിയുമോ‘ ? ഒട്ടേറെ കാലമായി മിമിക്രി രംഗത്തുള്ള, ഉപജീവനമാര്‍ഗ്ഗമായി നര്‍മ്മത്തെ കൊണ്ട് നടക്കുന്നവര്‍ പോലും ഈ അപചയത്തില്‍ ദുഖിക്കുന്നവരാണെന്നര്ത്ഥം.<br />
ബഹുമാനത്തോടെ കാണുന്നവരെ, കാണേണ്ടവരെ, വികലമായി ചിത്രീകരിച്ചു അതില്‍ നിന്നു നര്‍മ്മത്തെ ഉല്പാദിപ്പിക്കുന്ന പുതിയൊരു രീതിയിലേക്കാണ് കാലം പോയ്ക്കൊണ്ടിരിക്കുന്നത്. ബ്ലോഗ്ഗുകളില്‍ നിന്നുടലെടുക്കുന്ന പലതരം കോമഡി പോസ്റ്റുകളിലും ഈയൊരു അവതരണരീതി ചിലപ്പോള്‍ കാണപ്പെടാറുണ്ട്. ഇ-മെയിലുകള്‍ വഴി കൈമാറ്റം ചെയ്യപ്പെടുന്ന ഇത്തരം ‘അതിരുകള്‍ ലംഘിച്ച് ‘ ചിരിപ്പിക്കുന്ന പോസ്റ്റുകള്‍ യദാര്‍ത്ഥത്തില്‍ ചിരിപ്പിക്കുകയല്ല, മറിച്ചു കരയിപ്പിക്കുകതന്നെയാണ്. ഒരു ബ്ലോഗ്ഗര്‍ എന്നു പറയുമ്പോള്‍ മിക്കവരും സ്വന്തം ‘ഐഡന്റിറ്റി’ കാണിച്ചാണ് എഴുതുന്നത്. എന്നിട്ടും യാതൊരു മടിയുമില്ലാതെ തമാശക്കു വേണ്ടി സര്‍വ്വവും മറന്നെഴുതുന്നു.എന്നാല്‍ ഞാന്‍ ശ്രദ്ധിച്ചൊരു കാര്യം മറ്റുചില സൌഹൃദ കൂട്ടായ്മകളില്‍ സ്വന്തം പേരുകള്‍ വെളിപ്പെടുത്താത്തവര്‍ പോലും നമ്മെ നാം ആക്കിയവരെക്കുറിച്ച് മോശമായി പറയാന്‍ ശ്രമിക്കാറില്ല. നാവില്‍ നുമ്പില് നര്‍മ്മം തുളുമ്പുന്നവര്‍ പോലും നില വിട്ട് നര്‍മ്മം വിളമ്പാന്‍ മടിക്കുന്നു. ബ്ലോഗുകളില്‍ കോമഡിക്ക് കിട്ടുന്ന കയ്യടി കണ്ട് രംഗത്തിറങ്ങുന്നവര്‍ കൂടി ശ്രദ്ധിക്കേണ്ട കാര്യമാണിത്.അര്‍ത്ഥവത്തായ വിജ്ഞാനപ്രദമായ പോസ്റ്റുകള്‍ എഴുതുന്നവരും പക്വമായ നന്മകള് നിറഞ്ഞ മനസ്സുകള്ക്കുടമയുമായവരുമായ ഒരു പാട് എഴുത്തുകാര്‍ ഉള്ളവര്‍ കൊണ്ടു തന്നെ സ്വന്തം ചിന്തകള്‍ കലര്‍പ്പില്ലാതെ എഴുതിയാല്‍ പോലും സ്വീകരിക്കപ്പെടും.നര്‍മ്മത്തിന്റെ മെമ്പൊടിയില് എഴുതപ്പെടുമ്പോള്‍ അതു രസകരമായിരിക്കും വായനക്കാര്‍ക്ക്.എങ്കിലും ചിരിപ്പിക്കാനും അതിലൂടെ ദുഖങ്ങള്‍ മറക്കാനും ഒരവസരം ഉണ്ടാക്കിത്തരുന്നവര്‍ ഈ ചിരിയിലൂടെ ആരെയും കരയിപ്പിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ചിരിമരുന്ന് വിപണിയും വ്യാജന്മാരാല്‍ തളരാതിരിക്കട്ടെ!<br />
<br />
Amritha Tv Comedy Link : <a href="http://www.youtube.com/watch?v=oOM0ExIzP2M&feature=channel">http://www.youtube.com/watch?v=oOM0ExIzP2M&feature=channel</a></div> എന്‍.പി മുനീര്‍http://www.blogger.com/profile/13107196381646754270noreply@blogger.com39tag:blogger.com,1999:blog-1278147256298262715.post-20285221023605223732011-03-21T13:36:00.000+03:002012-02-20T17:02:14.406+03:00പ്രതിഷേധത്തിന്ടെ ആദ്യപാഠം!<div dir="ltr" style="text-align: left;" trbidi="on"> <span style="font-size: large;">വ</span>ല്ലിപ്പാന്ടെ കയ്യും പിടിച്ചാണ് ഞാന്‍ വീട്ടിലേക്കുള്ള അരിയും സാധങ്ങളും വാങ്ങാനായി ആ പീടികയില്‍ പോയിത്തുടങ്ങിയത്. അബ്ബോസാക്കാന്ടെ പലചരക്കു കട. ഉപ്പു മുതല്‍ കറ്പ്പൂരം വരെ നിറഞ്ഞിരിക്കുന്ന ഈ കടയില്‍ നിന്നാണ് നാട്ടുകരൊക്കെ സാധനങ്ങള്‍ വാങ്ങുന്നത്. വെള്ളക്കുപ്പായവും മുട്ടിനു മേലേക്ക് മടക്കികുത്തിയ വെള്ളത്തുണിയും ചെവിയുടെ ഇടയില്‍ തിരുകി വെച്ച ഒരു പേനയും ഉച്ഛത്തിലുള്ള സംസാരരീതിയും ചിരിയുമൊക്കെയായി അബ്ബോസാക്ക കടയില്‍ നിറഞ്ഞു നില്ക്കും. ആ കടയില്‍ നിന്നു കടം വാങ്ങുമ്പോള്‍ കണക്കു കൂട്ടി വെക്കാനൊരു ചെറിയ പുസ്തകവും കൂട്ടിനുണ്ടായിരുന്നു.മാസാവസാനം അബ്ബോസാക്ക തെങ്ങുകയറ്റക്കാരന് ചാമിയെ വിട്ട് പറമ്പിലെ തേങ്ങ മുഴുവനിട്ട് അതിനൊരു വിലയുമിട്ട് വരവു വെക്കും.വാങ്ങിയ സാധനങ്ങളുടെ വിലയേക്കാള്‍ തേങ്ങാവില മുന്നില്‍ നില്‍ക്കുമെങ്കിലും എന്തോ അബ്ബോസാക്കെന്നും കടം വാങ്ങുമ്പോള്‍ ഒരു പുച്ഛമാണ്.അതു പ്രകടമാക്കാന്‍ പറ്റുന്ന സന്ദര്‍ഭങ്ങളിലൊക്കെ അയാളതു ചെയ്യാനും മടിക്കില്ല.<br />
അതറിഞ്ഞു കൊണ്ടു തന്നെ വീട്ടില്‍ നിന്ന് എഴുതിത്തരുന്ന ലിസ്റ്റ് ഒന്നു പരിഷ്കരിച്ചിട്ടേ ഞാന്‍<br />
കൊടുക്കാറുള്ളൂ.കുറേകാലം കളിയാക്കല്‍ കേട്ടു കൊണ്ട് ഞാന്‍ തന്നെ ചെയ്ത ഒരു രീതിയാണത്.കഷ്ടകാലത്തിനു<br />
വല്ല കണ്ണന് ദേവന് ചായപ്പൊടി അരകിലോന്നോ,പിയേഴ്സ് സോപ്പ് ഒരെണ്ണമെന്നോ,കോള്‍ഗേറ്റ് പേസ്റ്റ് വലുതെന്നോ ഒക്കെ എഴുതിയാല്‍ തീര്‍ന്നു കഥ..! അബ്ബോസാക്കാന്റെ മുഖത്ത് ദേഷ്യം കാണുമെന്നു മാത്രമല്ല, വൈകാതെ അതു പ്രകടമാക്കുകയും ചെയ്യും..<br />
“എന്താപ്പോണ്ടൊരു പവറ്ന്നോ..കടം വാങ്ങുമ്പോ അയിന്ടെ ചേല്ക്കുള്ളത് വാങ്ങിയാപ്പോരെ..”പിന്നൊരു<br />
കളിയാക്കിക്കൊണ്ടുള്ള ചിരിയും!<br />
ആള്‍ക്കാരുടെ ഇടയില്‍ നിന്നു ഈ രീതിയിലുള്ള വര്‍ത്തമാനം പറഞ്ഞാല്‍ ആകെ വഷളാവുമെന്ന് ചുരുക്കം.<br />
അതു കൊണ്ടു സാധനങ്ങള്‍ വാങ്ങിക്കുമ്പോ അളന്നു മുറിച്ചേ വാങ്ങാന്‍ പറ്റൂ. 50(മില്ലിലിറ്റര്‍) വെളിച്ചണ്ണ,100 നല്ലെണ്ണ,50 ഗ്രാം ചായപ്പൊടി(ലൂസ്), 100 ഗ്രാം പഞ്ചസാര,100 ഗ്രാം വെണ്ടക്ക,150 ഗ്രാം കുമ്പളങ്ങ...<br />
ഇതു പോലെ പോകും ലിസ്റ്റ്.ബുക്കില്‍ കടം വാങ്ങുന്നതു കൊണ്ടുള്ള ഈ ഇരട്ടത്താപ്പ് ഇവിടം കൊണ്ടും തീരില്ല.<br />
എത്ര നേരത്തെ ചെന്നാലും സാധനങ്ങള്‍ കയ്യില്‍ കിട്ടിപ്പോരണമെങ്കില് ഒത്തിരി താമസം പിടിക്കും.കാശും കൊണ്ട് വരുന്നവര്‍ക്ക് കൊടുത്തതിനു ശേഷമേ നമുക്കുള്ളത് എടുക്കാന്‍ തുനിയുകയുള്ളൂ.ഗള്‍ഫുകാരുടെ വീട്ടില്‍ നിന്നുള്ളവരാണെങ്കില്‍ കടം വാങ്ങുമ്പോഴും ആര്‍ഭാടത്തോടെ തന്നെ വാങ്ങാം. അബ്ബോസക്കാടെ മുഖം കറുക്കില്ലാന്ന് മാത്രമല്ല,ആവേശത്തോടെ എടുത്തു കൊടുക്കാനും കൊച്ചു വര്‍ത്തമാനം പറയാനും മുന്‍പന്തിയിലുണ്ടാവും. മനസ്സിലെ അനിഷ്ടം പുറത്തു കാണിക്കാതെ ഞാന്‍ അതീവ ക്ഷമയോടെ എല്ലാം കണ്ടില്ലെന്ന് നടിച്ചു. <br />
<br />
അങ്ങനെയിരിക്കെ വീട്ടില്‍ വിരുന്നുകാര് വന്ന ഒരു വൈകുന്നേരം നാലരമണിക്ക് സാധനങ്ങള്‍ വാങ്ങാനായി<br />
ഞാന്‍ വീണ്ടും കടയില്‍ ചെന്നു. ലിസ്റ്റിലെ നേന്ത്രപ്പഴവും, അവിലും, മിക്സ്ച്ചറുമൊന്നും അബ്ബോസാക്കാക്കു കണ്ണില്‍ പിടിക്കില്ലാന്ന കാര്യം എനിക്കെപ്പോഴേ തോന്നിയതാണ്.എങ്കിലും ഒന്ന് ശ്രമിച്ചു നോക്കാം എന്ന് കരുതിയാണ് പോയത്.വിചാരിച്ചപോലെതന്നെ അബ്ബോസാക്ക ബുക്കു മേടിച്ചു വായിച്ചു നോക്കി പീടികയുടെ ഒരു മൂലയില്‍ കൊണ്ടു വെച്ചു. അധികം തിരക്കില്ലാതിരുന്നിട്ടും ഒന്നും എടുത്തു തരാതെ ആരോടോ നാട്ടു വര്‍ത്തമാനം<br />
പറഞ്ഞിരുന്നു.പിന്നെ കാശുമായി വരുന്നവറ്ക്കു എടുത്തു കൊടുക്കുകയല്ലാതെ നമ്മുടെ പുസ്തകത്തെ തിരിഞ്ഞു നോക്കുന്നില്ല..ഇടക്കിടെ ഞാന്‍ ഓര്‍മ്മപ്പെടുത്തിയെങ്കിലും അറിയാത്ത ഭാവം നടിച്ചു! മൂന്നാം ക്ലാസിലെ പാഠ പുസ്ത്കത്തില്‍ സുശീല എന്ന പവം കുട്ടി റൊട്ടി വാങ്ങാന്‍ തിരക്കുകൂട്ടാതെ ക്ഷമയോടെ നിന്ന കഥ മനസ്സില്‍ ഒരു പാഠമായിട്ടുണ്ടായിരുന്നെകിലും സമയം ഏഴരയായതോടെ എന്റെ ക്ഷമ നശിച്ചിരുന്നു..ഞാന്‍ പുസ്തകവും സഞ്ചിയുമെടുത്തു വീട്ടിലേക്കോടി.വന്ന വിരുന്നുകാരൊക്കെ എപ്പോഴേ പോയ്ക്കഴിഞ്ഞിരുന്നു..<br />
കാര്യങ്ങളുടെ ഒരു എകദേശ രൂപം ഞാന്‍ ഉപ്പാനെ പറഞ്ഞു മനസ്സിലാക്കി.ഉപ്പ ഒന്നും മിണ്ടാതെ പുസ്തകമെടുത്തു എന്തോ കുത്തിക്കുറിക്കുന്നതു കണ്ടു.പിറ്റേ ദിവസം അബ്ബോസാക്കാന്റെ കടയില്‍ നിന്നുള്ള വാങ്ങല്‍ നിറ്ത്താനും കടപുസ്തകത്തിലെ കണക്കു കൂട്ടി ക്കൊണ്ടു വരാനും ഉപ്പ പറഞ്ഞതനുസരിച്ചു ഞാന്‍ അവിടേക്കു പോയി.അബ്ബോസാക്ക ഒരോ പേജും കൂട്ടി അവസാനം ഒരു സ്ഥിരം കളിയാക്കല്‍ ചിരിയോടെ അടുത്തു കണ്ട ഒരാളോടു പറഞ്ഞു.<br />
“നോക്ക് ന്ടെ അംസക്കുട്ട്യേ.. ഇബന്റെ പ്പ എഴുതിക്കൂട്ടി വെച്ച് ക്കണത്..ഇക്കങ്ങണ്ട് പോരായിയയിട്ടെയ്...ഹഹ..അല്ലെങ്കിലും ഓന് ഇമ്മാതിരി പൊട്ടത്തരങ്ങള്‍ ന്നെക്കൊണ്ട് വായിപ്പിച്ചില്ലെങ്കിലേ നോക്കണ്ടൂ..ഓന്റെ പാറ്ട്ടി ചോപ്പല്ലേ.. ...ഇഹ്ഹഹഹഹ..” അയാളും അതില്‍ നോക്കി ചിരിച്ചു.<br />
അവസാനത്തെ പരിഹാസമല്ലേന്ന് കരുതി ഞാനും ചിരിക്കാനൊപ്പം കൂടി. കാലങ്ങളായുള്ള അബ്ബോസാക്കാന്ടെ പീടികയിലെ കടം വാങ്ങല്‍ അന്നത്തോടെ തീര്‍ന്നു.വീട്ടിലേക്കുള്ള യാത്രക്കിടെ എഴുതിയതു ഞാനും വായിച്ചു നോക്കി. “എന്റെ മകന് വൈകുന്നേരം നാലരക്ക് കടയിലെത്തിയിട്ടും ഏഴരവരെ ഒന്നും കിട്ടാതെ സഹികെട്ട് കാലി സഞ്ചിയുമായി വീട്ടില്‍ തിരിച്ചെത്തി.ഇന്ന് മുതല്‍ ഈ കടയില്‍ നിന്നുള്ള സാധനങ്ങള്‍ ഞങ്ങള്‍ ബഹിഷ്കരിക്കുന്നു.” ഇങ്ങനെയൊരു കുറിപ്പെഴുതി പ്രതിഷേധം അറിയിച്ചതു കൊണ്ട് അബ്ബോസാക്കാക്ക് ഒന്നും സംഭവിച്ചില്ലായിരിക്കാം..മറ്റൊരു കടയിലെ കടം വാങ്ങലിലെ ദുഷ്കരമായ സാഹചര്യത്തിലേക്ക് ഞാന്‍ എത്തിപ്പെട്ടിരിക്കാം.എങ്കിലും അനീതിക്കെതിരെ പ്രതിഷേധിക്കാന്‍ ഇങ്ങനെയും മാര്‍ഗ്ഗമുണ്ട് എന്ന് എനിക്ക് ബോധ്യമാക്കിത്തന്ന ഒരനുഭവമായിരുന്നു അത്.</div> എന്‍.പി മുനീര്‍http://www.blogger.com/profile/13107196381646754270noreply@blogger.com41tag:blogger.com,1999:blog-1278147256298262715.post-18490924200384456922011-03-11T14:17:00.001+03:002011-03-11T14:18:18.260+03:00നന്ദി ഞാനെത്ര ചൊല്ലേണ്ടു..<div dir="ltr" style="text-align: left;" trbidi="on"><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: justify;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh30ZVjH5lCMGaeAq4m79l9ioJ_QyrDWaThFiaXMVXbPap3F58oWmkfWzx-Vqc6t0X36e8adXWlMIOzWViFb-fF20jiJtGDdSUmEEG6-28rzPL5yfO4BaErStL3Ul069Y6kBShVW4wKsw7L/s1600/mother_child_79.png" imageanchor="1" style="clear: right; cssfloat: right; float: right; margin-bottom: 1em; margin-left: 1em;"></a></div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh30ZVjH5lCMGaeAq4m79l9ioJ_QyrDWaThFiaXMVXbPap3F58oWmkfWzx-Vqc6t0X36e8adXWlMIOzWViFb-fF20jiJtGDdSUmEEG6-28rzPL5yfO4BaErStL3Ul069Y6kBShVW4wKsw7L/s1600/mother_child_79.png" imageanchor="1" style="clear: left; cssfloat: right; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" n4="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh30ZVjH5lCMGaeAq4m79l9ioJ_QyrDWaThFiaXMVXbPap3F58oWmkfWzx-Vqc6t0X36e8adXWlMIOzWViFb-fF20jiJtGDdSUmEEG6-28rzPL5yfO4BaErStL3Ul069Y6kBShVW4wKsw7L/s320/mother_child_79.png" width="262" /></a></div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><span style="font-size: large;">ഇ</span>ന്നലെകള്‍...ഒരു കുഞ്ഞു പൈതലായ് </div>അമ്മതന്‍ മാറില്‍ തലചായ്ചുറങ്ങിയ രാവുകള്‍<br />
<div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;">ആ വിരല്‍തുമ്പില്‍ മുറുകെപ്പിടിച്ച് പിച്ചവെച്ച നാളുകള്‍</div>നിദ്രയില്‍ നിന്നുണരുന്ന തേങ്ങലുകള്‍ക്കാ-<br />
ശ്വാസമായൊരാ സാന്ത്വന രാഗങ്ങള്‍<br />
<div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;">വിദ്യതന്‍ മേന്മയും നന്മതന് മാര്‍ഗ്ഗവും മനസ്സില്‍<br />
ചൊരിഞ്ഞു നയിച്ചൊരാ ദര്‍ശനങ്ങള്‍</div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;">ഓര്‍ക്കുന്നു ഞാന്‍...ഒന്നാമനായൊരാ സൌഭാഗ്യ സുദിനത്തില്‍ <br />
കണ്ണുനീര് തുള്ളിയാല്‍ പൂന്തേന്‍ ചൊരിഞ്ഞവര്‍... </div>തോല്‍വിയില്‍ ഉരുകുന്ന നാളില്‍,<br />
പിന്നെ നോവുകള്‍ നീറുന്ന രാവില്‍<br />
ഒരു നേര്‍ത്ത തലോടലായ് ആശ്വാസമരുളുന്ന<br />
നിശ്ശബദ്ധ നിസ്വാര്‍ത്ഥ രൂപം<br />
നന്ദി നേരുന്നു.. ഒരായിരം. . . <br />
<br />
<br />
------------------------------------------------------------------------------------------------------------------------ <br />
<br />
<div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><strong><span style="font-size: large;"><u>വല്യേട്ടന്</u></span></strong><br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhTjOO0-R8yOHYRkIUmLtXFR5wyy_9WNY9b0O1_aBB6D6bYzhlR4lo-jz1SvAsfNnvGSQC_WEQ5Ivmhyu4iPApdw4qwuak8uLMykboPTPGI_FlASKHAz3Ak4qT67XDVr_RuSsGArOB-hvqY/s1600/valyettanpsd.png" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" n4="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhTjOO0-R8yOHYRkIUmLtXFR5wyy_9WNY9b0O1_aBB6D6bYzhlR4lo-jz1SvAsfNnvGSQC_WEQ5Ivmhyu4iPApdw4qwuak8uLMykboPTPGI_FlASKHAz3Ak4qT67XDVr_RuSsGArOB-hvqY/s320/valyettanpsd.png" width="260" /></a><span style="font-size: large;">കാ</span>രണവരെന്ന കാര്യക്കാരന്‍ </div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;">കുടുംബം പുലര്‍ത്താന്‍ കരുത്തുള്ളവന്</div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;">കൂടപ്പിറപ്പുകളെ കാക്കുന്നവന്</div>കണ്ണുനീര് തൂകാതെ തേങ്ങുന്നവന്<br />
<div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;">കൊടുക്കുവാന്‍ മാത്രം വിധിയുള്ളവന്</div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;">കയ്യും കണക്കും കരുതാത്തവന്</div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;">കാലം മാറുന്നതറിയാത്തവന്</div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;">കൂട്ടുകാരായ് നിന്ന് കൂറു കാണിച്ചോരെ</div>കയ്യൊഴിഞ്ഞൊഴിയാന് കഴിയാത്തവന്<br />
<div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;">കര്‍മ്മം നിറവേറ്റാന്‍ വാക്കു പാലിക്കാന്‍</div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;">കാലു പിടിക്കാന്‍ മടിക്കാത്തവന്‍</div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;">കൂട്ടത്തില്‍ നിന്നകലുവാന്‍ കഴിയില്ല്ലയെങ്കിലും</div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;">കൂട്ടിക്കിഴിക്കാന്‍ മുതിരാത്തവന്‍ </div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;">കൂടും നാടും വിട്ടലയുന്നവന്</div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;">കാണുന്നോര്ക്കെന്നും കുറ്റക്കാരന്‍</div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><br />
</div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><br />
</div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><span style="font-size: x-small;">പ്രചോദനം : വാത്സല്യത്തിലെ വല്യേട്ടന്</span></div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><span style="font-size: x-small;">ചിത്രങ്ങള്‍ : ഗൂഗിളിനു കടപ്പാട്</span></div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><br />
</div><br />
<br />
</div> എന്‍.പി മുനീര്‍http://www.blogger.com/profile/13107196381646754270noreply@blogger.com32tag:blogger.com,1999:blog-1278147256298262715.post-13538374092804189892011-02-26T13:21:00.001+03:002011-02-26T22:05:08.117+03:00കലാശക്കൊട്ട്<div dir="ltr" style="text-align: left;" trbidi="on"><span style="font-size: large;">സ്കൂ</span>ള്‍ യുവജനോത്സവനങ്ങള്ക്കും കോളേജ് ഫെസ്റ്റിനുമിടക്കൊക്കെ ചെറിയതോതിലുള്ള അടിപിടികളുണ്ടാകുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്..മാറി നിന്നു കണ്ടു നില്‍ക്കുകയല്ലാതെ പങ്കെടുക്കാനുള്ള സാഹചര്യം ഞാനധികം ഒരുക്കാറില്ല...എന്നാല്‍ വളരെ അപ്രതീക്ഷിതമായി ഇത്തരം ഒരു കലാപരിപാടിയില്‍ ഇരയാകപ്പെടേണ്ടി വന്നിട്ടുണ്ട്..പോളീ പഠനകാലത്താണ് സംഭവം.<br />
ഗവണ്മെന്റെ സ്ഥാപനം ആയതു കൊണ്ട് സമരങ്ങളും പ്രകടനങ്ങളും പ്രവര്ത്തിദിവസങ്ങളേക്കാള് കൂടുതല്‍ കണ്ടുവരുന്ന വിദ്യാലയമാണ്.എസ്.എഫ്.ഐ എന്ന ഒരൊറ്റ പാര്‍ട്ടിയേ ഇവിടെ ഭരിക്കുകയൊള്ളൂ..അല്ലെങ്കില്‍ സമ്മതിക്കുകയൊള്ളൂ എന്നു വേണമെങ്കില്‍ പറയാം..അതിനൊരു കാരണം ഹോസ്റ്റലില്‍ അരു വന്നാലും ഏതു പാര്ട്ടിക്കാരനായലും അവസാനം എസ്.എഫ്.ഐക്കാരനാകണം! അല്ലെങ്കില്‍ നിലനില്‍പ്പില്ല..അദ്യമൊക്കെ എന്റെ ക്ലാസ് ഒന്നടങ്കം വിപ്ലവം പഠിക്കാനിറങ്ങി..സമ്മേളനവും നാടകവും സംഘഗാനവും അങ്ങനെ എല്ലാവരും സാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും നിലനിര്‍ത്താന്‍ മുന്നിട്ടറങ്ങി.എന്നാല്‍ ചില നേതാക്കന്മാര് പാര്‍ട്ടിപ്രവര്‍ത്തനവും സമരവും മാത്രം ലക്ഷ്യം കണ്ട് പ്രവര്‍ത്തനം അരംഭിച്ചതോടെ പതിയെ പതിയെ എസ്.എഫ്.ഐ യുമായി ഒരകല്‍ച്ച എല്ലാവരിലും കണ്ടു തുടങ്ങി..തുടര്‍ച്ചയായ സമര പരമ്പര..പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ കുറേ സമരങ്ങള്‍ കണ്ടിട്ടുണ്ട്.അതു പക്ഷേ ന്യൂസ് പേപ്പറില്‍ അറിയിപ്പൊക്കെ കാണുമ്പോഴേ ഉണ്ടാകൂ..ഇതതല്ല! ഏന്തിനൊക്കെ സമരങ്ങള്‍ നടത്താം എന്നതിനു പഠിക്കുന്നതു പോലെ..ഒരിക്കല്‍ ‘പ്രിന്റിംഗ് ടെക്നോളജി‘എന്ന ബ്രാഞ്ചിന്റെ ആവശ്യാര്‍ത്ഥം ഞങ്ങള്‍ കമ്പ്യൂട്ടര്വിഭാഗം ഗവണ്മെന്റ് പ്രസ്സിനുമുന്പില് സമരം നടത്താന്‍ ക്ലാസുമുടക്കി പോകണമെന്ന് ഉത്തരവ് വന്നു.പക്ഷേ പ്രിന്റിംഗ് ടെക്നോളജിക്കാര്‍ സമരത്തിനിറങ്ങാതെ വീട്ടില്‍ പോകുന്ന കാഴ്ച്ച ഞങ്ങള്‍ തന്നെ കണ്ടതോടെ ഞങ്ങളിലെ സംഘടിതബോധം ഉണര്‍ന്നു!നിസ്സഹകരണത്തിന്റെ പാത വെട്ടിത്തുറന്ന് അടുത്ത വര്‍ഷം തന്നെ സ്വതന്ത്രനായി ഒരുപ്രതിനിധിയെ ക്ലാസില്‍ നിന്നു മത്സരിപ്പിച്ചു ജയിപ്പിച്ചു.<br />
എന്നാല്‍ ഞാനപ്പോഴും ഈ രാഷ്ടീയക്കാര്യങ്ങളിലേക്കു കാര്യമായി ഇറങ്ങിയിരുന്നില്ല.. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ ഒന്നും അന്നത്തെ മനസ്തിഥിയില്‍ തോന്നിയിരുന്നില്ല എന്നതാണ് സത്യം..അങ്ങിനെയിരിക്കെ എസ്.എഫ്.ഐ യുടെ സമരപരിപാടിയുടെ ഭാഗമായി ഒരു നിരാഹാര സത്യാഗ്രഹം ഉണ്ടായി.പ്രിന്‍സിപ്പാളിന്റെ റൂമിനു മുന്പില്..അവര്‍ക്കു അഭിവാദ്യം നേരാന്‍ ഒരു പ്രകടനം എല്ലാ ക്ലാസുകാരും നടത്തണമെന്ന് വല്യേട്ടന്മാരുടെ ആജ്ഞാപനം!എസ്.എഫ്.ഐയുടെ ഒരു മെംബര്‍ ആയതു കൊണ്ട് ഞാനും കൂടി..പണ്ടുമുതലേ എന്റെ ഒരു ആഗ്രഹമായിരുന്നു മുദ്രാവാക്യം വിളിക്കാന്‍..ആ ആശ അന്നത്തോടെ തീര്‍ത്തു..<br />
“ചോര ചോര ചെഞ്ചോര ചുടുചോരച്ചാലൊഴുകട്ടെ...നാടിന് മോചന രണാങ്കണത്തില്‍<br />
അടരാടും പ്രിയ സഖാക്കളെ.. അഭിവാദ്യങ്ങള്‍..അഭിവാദ്യങ്ങള്‍.. നിങ്ങള്‍ക്കായിരമഭിവാദ്യങ്ങള്‍... സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം സിന്ദാബാദ്...”<br />
നിനച്ചിരിക്കാതെ എന്റെ കണ്ഠനാളത്തില്‍ നിന്നുണര്‍ന്ന ശബ്ദത്തിന്റെ ഗാംഭീര്യം വല്യേട്ടന്മാരെ ഞെട്ടിച്ചു! അന്നത്തോടെ എന്നെപ്പിടിച്ചു എക്സിക്കുട്ടിവ് മെംബറാക്കി..പക്ഷേ..ഞാന്‍ ക്ലാസു കട്ട് ചെയ്തു കമിറ്റി കൂടാനൊന്നും തയ്യാറായിരുന്നില്ല..ക്ലാസിലെ നിസ്സഹകരണ പ്രസ്ഥാനവുമായി യോജിച്ചു പോകാന്‍ തന്നെയായിരുന്നു എന്റെ തീരുമാനം.<br />
വര്ഷാന്ത്യത്തോടെയാണ് ഒരു പുതിയ പാര്‍ട്ടി രൂപീകരണം നടന്നത്..എന്റെ കുറെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നതുകൊണ്ടു തന്നെ അതിനും ഞാന്‍ പോയി കെ.എസ്.യു.ആകെ പതിനഞ്ചോളം പേരുണ്ട്..ഒരു കാലത്തും നേരെ നില്‍ക്കാത്ത കൊടിമരം ഒന്നുകൂടി ഉയര്‍ത്തി നീലക്കൊടിയും കെട്ടി ഒരു പ്രകടനം നടത്തി..കെ.എസ്.യു ഉയര്‍ത്തെഴുന്നേറ്റു..മുദ്രാവാക്യം വിളിക്കാനുള്ള ഭാഗ്യം ഇവിടെയും എന്നോടോപ്പമായിരുന്നു...<br />
"അമ്പത്തേഴില് ആലപ്പുഴയില്‍ ആന്റണി വയലാര്‍ ഉമ്മന്‍ചാണ്ടി ഉദിച്ചുയര്ത്തിയ പ്രസ്ഥാനം ..അതാണതാണീ പ്രസ്ഥാനം..കെ.എസ്.യു സിന്ദാബാദ്...” <br />
ഈ ജാഥക്കു പങ്കെടുത്തെങ്കിലും എസ്.എഫ്.ഐ ചേട്ടന്മാരുമായി ഒരു അകല്‍ച്ചയും വന്നിരുന്നില്ല എന്നതു സത്യമാണ്..പഴയപോലെതന്നെ എല്ലാവരുമായി നല്ല സൌഹൃദം പുലര്‍ത്തിപോന്നു..<br />
അങ്ങനെയിരിക്കേ പോളീ ഡേക്ക് അരങ്ങൊരുങ്ങി..യൂണിയന് ഭാരവാഹികള്‍ പതിവിനു വിപരീതമായി ഒരു ഗാനമേള ട്രൂപ്പിനെ കൊണ്ടു വന്നു..ഞാനൊരു ചുവപ്പും കറുപ്പും കലര്‍ന്ന ഫുള്‍സ്ലീവ് ടീഷര്‍ട്ടും ഇട്ടോണ്ട് ഗാനമേള നടക്കുന്ന ഹാളിലേക്കു ചെന്നു..ആദ്യം എല്ലാവരും നല്ല ആസ്വാദനമായിരുന്നു.പിന്നെ പാട്ടിന്റെ ഗതിക്കനുസരിച്ചു ഏറ്റവും പുറകിലുള്ള ചിലര്‍ ആടാന്‍ തുടങ്ങി..അതു കണ്ടപ്പോള്‍ എനിക്കും കൌതുകമായി.ഞാനും എന്റെ രണ്ടു കൂട്ടുകാരും കൂടി ചില സ്റ്റെപ്പുകള്‍ പരീക്ഷിച്ചു..എല്ലാവരും പരിചയക്കാര്..പക്ഷേ അതിനിടക്ക് എന്റെ ഒരു സുഹൃത്തു വന്നറിയിച്ചു..“കളി നിര്‍ത്തി സീറ്റില്‍ വന്നിരുന്നോ..എല്ലാരും വെള്ളത്തിലാ.”ഇതുകേട്ടതും എന്റെ കൂടെയുള്ളവര്‍ സ്ഥലം വിട്ടു..ഞാന്‍ പക്ഷേ ചേട്ടന്മാരോടൊപ്പം തന്നെ തുള്ളാന്‍ തുടങ്ങി..ആടുന്നതിന്റെ ഇടക്കു ഒരു വശത്തു നിന്നു ഒരു തള്ളല്‍ വരും ..അതു ഇടക്കിടെ നടന്നു കൊണ്ടിരുന്നു..ഞാനതൊരു തമാശയായികണ്ടു..അപ്പോഴാണ് “പടയപ്പയിലെ” എന്‍ പേരു പടയപ്പ എന്ന പാട്ടു പാടാന്‍ തുടങ്ങിയത്...എല്ലാവരും തകര്‍പ്പന്‍ പേര്‍ഫൊര്‍മന്‍സ്.. അതിനിടക്കാണ് ശക്തമായ ഒരു തള്ളല്‍ വന്നത്.ചീട്ടു കൊട്ടാരം പോലെ ഓരോരുത്തരായ് വീഴാന്‍ പോകുന്നു...എന്റെ ചലനങ്ങള്‍ തെറ്റിപ്പോയി ..നേരെ ചെന്നു വീണതു തൊട്ടടുത്തു നില്ക്കുന്ന മസില്മാന് ബിനോയിയുടെ ദേഹത്താണ്..ആരോ വിളിച്ചു പറഞ്ഞു...”മുനീര്‍ ബിനോയിയെ അടിച്ചു” ഞാന്‍ ബിനോയിയെ നോക്കി ചിരിച്ചു..പക്ഷേ..ബിനോയി ചിരിച്ചില്ല...ഞാന്‍ രണ്ടു സ്റ്റെപ്പ് പിന്നോക്കം വെച്ചു. പെട്ടെന്നാണ് ചേട്ടന്മാരും അനിയന്മാരുമായവരൊക്കെ സംഘം ചേരുന്നത് കണ്ടത്..താമാശ കാര്യമയതറിഞ്ഞ ഞാന്‍ കൂടുതല്‍ ചിന്തിച്ചു നില്‍ക്കാതെ പുറത്തേക്ക് ഓടി..ഒന്നു തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു പത്തമ്പത് പേര് ആര്‍പ്പും വിളിയുമായ് പിറകേ... ഹാളും വിട്ടു പുറത്തേക്കൊടിയ എന്നെ ബിനോയിയുടെ ഒരു കൂട്ടുകാരന് തടഞ്ഞു നിര്‍ത്തി.“നീ ബിനോയിയെ ഒന്നും ചെയ്തിട്ടില്ലെങ്കില്‍ നിന്നെയും ഒന്നും ചെയ്യില്ല..അല്ലെങ്കില്‍.....” നിസ്സഹായനായി നിന്ന ഞാന്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് സമയം കൊടുക്കാതെ കുതറി മാറി ഓട്ടം തുടര്‍ന്നു.കിട്ടിയ ബസ്സിനു ചാടിക്കയറി അപകടഘട്ടം തരണം ചെയ്തതപ്പോഴാണ് ശ്വാസം നേരെ വീണത്..<br />
ഒരിക്കലും പ്രതീക്ഷിക്കാതെ ഉണ്ടായ ഒരു സംഭവം ആയിരുന്നു അത്..കൂട്ടുകാരെപ്പോലെ കണ്ടിരുന്ന ചേട്ടന്മാരെപ്പോലെ ബഹുമാനിച്ചിരുന്ന അവരെന്തിനു എന്നോടിതു ചെയ്യണം? മദ്യാസക്തിയില്‍ തെറ്റിദ്ധാരണ കൊണ്ടുണ്ടായിത്തീര്ന്നതായിരിക്കുമോ?യാത്രക്കിടെ ഞാന്‍ ചിന്തിച്ചു നോക്കി!എന്നാല്‍ വീട്ടിലെത്തി കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഫോണ്‍ ചെയ്തപ്പോഴാണറിയുന്നത് എന്റെ കാര്യം അന്വേഷിക്കാന്‍ വന്ന അവനെ ആ കാര്യം പറഞ്ഞ് ബസ് സ്റ്റോപില് വെച്ച് പൊതിരെതല്ലി എന്ന്!!!!<br />
പിന്നീട് പാര്‍ട്ടി തലങ്ങളില്‍ അന്വേഷിച്ചപ്പോഴണറിയുന്നത് ഇത് മുന്‍ കൂര് ആലോചിച്ചുറപ്പിച്ചതായിരുന്നെന്ന്...ആ വര്‍ഷത്തോടെ വിടപറയുന്ന തലമൂത്ത നേതാക്കന്മാര്ക്ക് വിഘടിച്ചു നില്ക്കുന്ന ഞങ്ങളെ ഒന്നു ഒതുക്കേണ്ടതുണ്ടയിരുന്നു..മനസ്സില്‍ ഭീതി വളര്‍ത്താനുള്ള ഒരു ചെറിയ ഡോസ്.ഈ ഒരു സംഭവത്തിലൂടെ അവര്‍ ആഗ്രഹിച്ചത് നടന്നു.<br />
<br />
<br />
</div> എന്‍.പി മുനീര്‍http://www.blogger.com/profile/13107196381646754270noreply@blogger.com34tag:blogger.com,1999:blog-1278147256298262715.post-11460573881287676612011-02-11T14:02:00.000+03:002011-02-11T14:02:51.969+03:00127 Hours!!!<div dir="ltr" style="text-align: left;" trbidi="on"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgizE8pBbCoukLRbmTgqhULqgl9REQwckx3K1bUWO7x1YzuvN1zkcAFNGUzmR4J7-c5cSZhsrPx1akP_yrF_xtJDaJa5VXbMgBh-251akj9Bj710r1WoLnfNb2AivouqjsDTaAADOha-uA/s400/127+Hours+Official+Poster.jpg" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgizE8pBbCoukLRbmTgqhULqgl9REQwckx3K1bUWO7x1YzuvN1zkcAFNGUzmR4J7-c5cSZhsrPx1akP_yrF_xtJDaJa5VXbMgBh-251akj9Bj710r1WoLnfNb2AivouqjsDTaAADOha-uA/s320/127+Hours+Official+Poster.jpg" width="216" /></a></div><strong><span style="font-size: large;">സ്ലം</span></strong>ഡോഗ് മില്ല്യനയറിന്റെ ഓസ്കാര്‍ നേട്ടങ്ങള്‍ക്കു ശേഷം ഡാനിബോയ് ലെ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന പുതിയ ചിത്രമാണ് 127Hours. Aron Ralston എന്ന പര്‍വ്വതാരോഹകന്റെ ആത്മകഥയായ 'Between a Rock and a Hard Place' നെ ആസ്പദമാക്കി തയ്യാറാക്കിയിരിക്കുന്ന സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് Danny Boyle യും Simon Beaufoy യും ചേര്‍ന്നാണ്..സ്ലംഡോഗ് മില്ല്യനയറിനും, കപ്പിള്‍സ് റിട്രീറ്റിനും ശേഷം അക്കാദമി അവാര്‍ഡ് ജേതാവ് എ.ആര്.റഹ് മാന്‍ ഒറിജിനല്‍ സ്കോര്‍ നിര്‍വഹിച്ചിരിക്കുന്നു എന്നപ്രത്യേകതയും 127 Hoursനുണ്ട്. <br />
സാഹസികനായ പര്‍വ്വതാരോഹകനായ Aron Ralston തന്റെ പതിവു പ്രയാണത്തിനിടയില്‍ വിജനമായൊരു മലയിടുക്കില്‍ അപകടത്തിലകപ്പെടുന്നു..വലിയൊരു പാറക്കഷ്ണത്തിന്റെ ഇടയില്‍ വലതു കൈ അകപ്പെട്ട് രക്ഷപ്പെടാനാവാതെ നിസ്സഹായനായ അരോണിന്റെ 127 മണിക്കൂറുകള്‍ നീണ്ടു നില്ക്കുന്ന അതിജീവനമാണ് കഥ. മരണത്തോടു മല്ലിടുമ്പോഴും നിരാശനാകാതെ തന്റെ കഴിഞ്ഞു പോയതും വരാനിരിക്കുന്നതുമായ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് അത്മവിശ്വാസം നഷ്ടപ്പെടാതെ വേദനകളെ കീഴടക്കി മുന്നേറി ലക്ഷ്യത്തിലെത്തുന്നതാണ് സിനിമക്കു പറയാനുള്ളത്.പോസ്റ്ററില്‍ കാണുന്ന ‘Every Seconds Counts' എന്നതിനോടൊപ്പം തന്നെ സമയം മാത്രമല്ല ഓരോ വസ്തുവിനും അതിന്റേതായ മൂല്യമുണ്ടെന്ന കാര്യവും അടിവരയിട്ടു കാണിക്കുന്നണ്ട് ചില രംഗങ്ങളില്‍...സിനിമയുടെ തുടക്കത്തില്‍ കഥാനായകന് അശ്രദ്ധയോടെ വെള്ളംപാഴാക്കിക്കളയുന്നന്നതും പിന്നീട് ദുരന്തത്തിലകപ്പെടുമ്പോള് ബോട്ടിലില്‍ അവശേഷിച്ചിരിക്കുന്ന ഒരൊറ്റത്തുള്ളി വെള്ളം കിട്ടാന്‍ ബുദ്ധിമുട്ടുന്നതും അതിനുദാഹരണമാണ്..<br />
<div class="separator" style="clear: both; text-align: center;"><a href="http://t2.gstatic.com/images?q=tbn:ANd9GcRGC7ISqBFY4ywAdaLarBfF3AGkrViDV7PzJoQcuDj2v8VgQDFE" imageanchor="1" style="clear: right; cssfloat: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" h5="true" src="http://t2.gstatic.com/images?q=tbn:ANd9GcRGC7ISqBFY4ywAdaLarBfF3AGkrViDV7PzJoQcuDj2v8VgQDFE" /></a></div> കഥ ലളിതമാണെങ്കിലും പ്രേക്ഷകന്റെ ഹൃദയമിടിപ്പ് കൂട്ടുന്ന രീതിയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.അരോണിന്റെ <br />
ചിന്തകളും പ്രതീക്ഷകളും രക്ഷപ്പെടാനുള്ള ശ്രമങ്ങളും ബുദ്ധിമുട്ടുകളുമെല്ലാം അതിസൂക്ഷ്മമായി പ്രാധാന്യത്തോടെ അവതരിപ്പിച്ചതു കൊണ്ട് ഒരു യദാര്ത്ഥജീവിത ദുരന്തം നേരിട്ട് കാണുന്നപോലെ അനുഭവപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെയായിരിക്കണം ഹൃദയഭേദകമായ രംഗമായിട്ടുപോലും രക്ഷപ്പെടുന്ന നിമിഷം പ്രേക്ഷകര്‍ ഒന്നടങ്കം കയ്യടിച്ചു വരവേറ്റത്. <br />
<div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjI7G8NOH3ewPFkZCkeTHL6xFT60P_0lTAIOoaVWDC7LcqBAH-zzLZYaqZRFv-5e8YxFfHX2mY7ECF9U11aEmH9gJeOYtzic3apzDD32yGIGjANhXpP2yxJM4QgYQ9PBl_LKNavPWDYnOpL/s1600/between_a_rock_and_a_hard_place.jpg" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" h5="true" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjI7G8NOH3ewPFkZCkeTHL6xFT60P_0lTAIOoaVWDC7LcqBAH-zzLZYaqZRFv-5e8YxFfHX2mY7ECF9U11aEmH9gJeOYtzic3apzDD32yGIGjANhXpP2yxJM4QgYQ9PBl_LKNavPWDYnOpL/s320/between_a_rock_and_a_hard_place.jpg" width="208" /></a>ശ്വാസമടക്കിപ്പിടിച്ചിരുന്നു പോകുന്ന ചില രംഗങ്ങള്‍ ദുര്‍ബലഹൃദയര്‍ക്ക് സഹിച്ചിരിക്കാന്‍ പ്രയാസപ്പെടേണ്ടി വരുമെന്നുറപ്പ്. ‘Aron Ralston‘ നായി അഭിനയിക്കുന്ന നടന് ‘James franco' യുടെ മികച്ച അഭിനയപ്രകടനം സിനിമയുടെ വലിയൊരു പോസിറ്റീവ് ഘടകമാണ്.</div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;">ദുര്‍ഘടം പിടിച്ച ഓരോ നിമിഷത്തിലും ‘Aron ’ മനസ്സില്‍ ചിന്തിക്കുന്നതെല്ലാം സ്ക്രീനില്‍ നിരത്തിക്കൊണ്ടുള്ള സംവിധാനം ‘127Hours’ ന്റെ ഒരു പ്രത്യേകതയായിത്തോന്നി.അത്യുഗ്രന്‍</div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;">സിനിമാട്ടോഗ്രാഫിയും പരിപൂര്‍ണ്ണതയുള്ള ഏഡിറ്റിംങ്ങും രംഗങ്ങളുടെ തീവ്രത ഉള്‍ക്കൊണ്ടുള്ള പശ്ചാത്തലസംഗീതവും ‘127 Hours‘ നെ മികച്ചൊരു സിനിമയാക്കിമാറ്റുന്നതില് പ്രധാനപങ്കുവഹിക്കുന്നുണ്ട്.നിര്‍ണ്ണായക ഘട്ടത്തില്‍ പ്രചോദനമേകുന്ന തരത്തിലുള്ള ‘If I rise' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ചില വരികള്‍ ‘credits'എഴുതിക്കാണിക്കുമ്പോള്‍ ‘play' ചെയ്യുന്നത് വളരെ നന്നായി സിനിമയുടെ ‘mood'നോടു യോജിക്കുന്നുണ്ട്. </div><div style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none;"> ഒരു ഡോക്യുമെന്ററി രീതിയിലുള്ള സിനിമയുടെ പരിസമാപ്തി ആത്മകഥയോടു വള്രെയധികം നീതിപുലര്‍ത്തുന്നതായി.. കൂടാതെ കാണുന്നവര്‍ക്കു നല്ലൊരു സന്ദേശവും പ്രചോദനവും നല്‍കുന്നുണ്ട്. </div> ഈ വര്‍ഷത്തെ ഓസ്കാര്‍ അവാര്‍ഡിനു 127Hours നു 5 നോമിനേഷന് ലഭിച്ചിട്ടുണ്ട്. Best Picture, Actor in a Leading Role, Film Editing, Music (Original Score), Music (Original Song), Writing (Adapted Screenplay) </div> എന്‍.പി മുനീര്‍http://www.blogger.com/profile/13107196381646754270noreply@blogger.com20tag:blogger.com,1999:blog-1278147256298262715.post-14665745520974517942011-01-20T12:16:00.003+03:002011-01-20T12:23:56.950+03:00പറഞ്ഞു തീരാത്ത പ്രവാസ വിശേഷങ്ങള്‍..<div dir="ltr" style="text-align: left;" trbidi="on">‘<span style="font-size: large;">പ്ര</span>കൃതിയെ സ്നേഹിക്കുക..പ്രകൃതിയോട് കൂറു പുലര്‍ത്തുക..പ്രകൃതിയില്‍ നിന്നൊന്നും പ്രതീക്ഷിക്കാതിരിക്കുക..'ചെറുപ്പം തോട്ടേ പ്രവാസത്തിലകപ്പെട്ട് കുടുംബത്തിനു വേണ്ടി രാപ്പകല്‍ അദ്ധ്വാനം ചെയ്ത് കടമകളെല്ലാം നിറവേറ്റിയ ഒരു പ്രവാസി ഗള്ഫുകാരന് പൊടുന്നനെ ഒരു ചിന്ത..”പഴയതു പോലെ വേണ്ടപ്പെട്ടവരാരും തന്നെ വിലവെക്കുന്നില്ലേ” ഈ ചിന്ത അയാളെക്കൊണ്ടു ടിവി ചാനലിലെ മനസ്സിന്റെ വിങ്ങലുകള്‍ക്ക് പരിഹാരം മാര്‍ഗ്ഗം പറഞ്ഞു കൊടുക്കുന്ന ഡോക്ടര്‍ സാറിനെ വിളിപ്പിച്ചു..ഡോക്ടറിന്റെ മറുപടിയാണ് ഞാന്‍ മുകളില്‍ കുറിച്ചിട്ടിരിക്കുന്നത്..’ തിരിച്ചു കിട്ടും എന്നു പ്രതീക്ഷിച്ചു ഒന്നും ചെയ്യാതിരിക്കുക.’ഇതു വരെ ചെയ്തതൊക്കെ പ്രകൃതിയോടും ജീവിതത്തോടും കൂറു കാണിക്കലാണ്.‘കൂടുതല്‍ ചോദിക്കാതെ സംസാരം നിര്‍ത്തിയ ആ പ്രവാസിയെ കൂട്ടു പിടിച്ചു ഡോക്ടര്‍പതിയെപ്പറഞ്ഞു.. ”ഗള്‍ഫുകാര്‍ക്കിടയില്‍ വലിയ തോതില്‍ കണ്ടു കൊണ്ടിരിക്കുന്ന ഒരു മാനസികാസ്വാസ്ഥ്യമാണിത്..പരിഹാരം പറഞ്ഞൊഴിയാന്‍ കഴിയാത്തവണ്ണം സങ്കീര്‍ണ്ണവുമാണ്.”<br />
പ്രവാസികളുടെ പ്രശ്നങ്ങളും പരാതികളും അതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങളും അതിജീവനവുമൊക്കെ എഴുത്തിലും വാക്കുകളിലും ഒതുക്കിനിര്‍ത്താമെന്നല്ലാതെ യാദാര്‍ത്ഥ്യ ബോധത്തോടു കൂടി ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ ഇതുവരെ ആര്‍ക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ? ഒരു കഥയിലോ കവിതയിലോ ഒരാളുടെ അനുഭവത്തില്‍ തന്നെയോ പറയുമ്പോള്‍ ‘ഇതു ഞാനാണ്..’ ഇതുപോലുള്ളവരെ ഞാന്‍ കണ്ടിട്ടുണ്ട്’ ..‘അതാണ് പ്രവാസി..‘അങ്ങനെയെത്രയെത്ര പ്രവാസ രോദനങ്ങള്‍’ എന്നൊക്കെ നമ്മളെക്കൊണ്ട് പറയിപ്പിക്കുന്നത് ഗള്‍ഫ് പ്രവാസികള്‍ ഒരേപോലെ കാലാകാലങ്ങളായി എറ്റു വാങ്ങിക്കൊണ്ടിരിക്കുന്ന പരിഹാരമില്ലാത്ത പ്രയാസങ്ങള്‍ തന്നെയാണ്..ചുരുക്കത്തില്‍ സത്യമാര്‍ഗ്ഗത്തില്‍ ജീവിക്കുന്ന ഓരോ പ്രവാസിയും കല്ലുമുള്ളും നിറഞ്ഞ പാതയില്‍ തന്നെ പോയിക്കൊണ്ടിരിക്കും..<br />
ഇതിനൊരു മറുവാദവുമുണ്ട്..കാരണം ഒരേ കണ്ണുകൊണ്ടു എല്ലാവരെയും കാണരുതെന്നാണല്ലോ.തുടക്കത്തില്‍ തന്നെ പ്രശ്നങ്ങളെല്ലാം പഠിച്ചു “എങ്ങിനെയെങ്കിലും പത്തു കാശുണ്ടാക്കിയേതീരൂ” എന്നുറപ്പിച്ചു കാലുകുത്തുന്നവര്‍! ഇത്തരക്കാര്‍ കുറേ മുടന്തന്‍ ന്യായങ്ങളും കൊണ്ടിറങ്ങും..“അറബിയുടെ കാശല്ലേ..അതു കടലാണ്..അതില്‍ നിന്നിത്തിരി <br />
തുള്ളികള്‍ തുളുമ്പിപ്പോയാല്‍ അവര്‍ക്കൊന്നും വരില്ല.. നമുക്കതൊരു വലിയൊരു കാര്യമാകും”<br />
കക്കാനിറങ്ങിത്തിരിച്ചാലും അതില്‍ തെറ്റില്ലെന്നു വരുത്തുമെന്നു സാരം.. അങ്ങിനെ വിശ്വസിച്ചേല്‍പ്പിക്കുന്ന യജമാനനെ കബളിപ്പിച്ച് സ്വത്തു സ്വരുക്കൂട്ടി വളരെ ചുരുങ്ങിയ കാലയളവില്‍ പണക്കാരനായി നാട്ടില്‍ പേരും പെരുമയും സമ്പാദിച്ച് സമൂഹത്തില്‍ സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥ പാവപ്പെട്ട പ്രവാസികളുടെ കഷ്ടപ്പാടിന്റെ വിലകള്‍ ഇല്ലാതാക്കുന്നതോടൊപ്പം പ്രവാസത്തില്‍ നിന്നുള്ള മോചനത്തിന്റെ പ്രതീക്ഷ വിദൂരതയിലുമാക്കുന്നു.. <br />
അവര്‍ക്കു പറയാന്‍ നൂറു കാരണങ്ങളുണ്ടാകാം.ദാരിദ്ര്യം പിടിച്ച ഭൂത കാലം, പ്രാരാബ്ധങ്ങളുടെ വേലിയേറ്റം,ജോലിയൊക്കെ ഏടുത്തു എന്തു കിട്ടാനാ! കാശിനു മുകളില്‍ പരുന്തു പറക്കുമോ.., കട്ട കാശില്‍ നിന്നൊരു പങ്കു പാവങ്ങള്‍ക്കും കൊടുത്താല്‍ പോരേ...നീണ്ടു പോകുന്ന ഈ ലിസ്റ്റും പങ്കുപറ്റുന്നവരുടെ പിന്തുണയും അവരെ നാള്‍ക്കു നാള് വളര്‍ത്തിക്കൊണ്ടിരിക്കുന്നു.. ഇത്തരക്കാര്‍ അന്യായമായ സ്വത്തിന്റെ ഉടമകളാകുന്നതോടൊപ്പം സ്വന്തം കുടുംബങ്ങളെയും അതിന്റെ പങ്കിലേക്കു വലിച്ചിഴക്കുകയാണെന്ന സത്യം അറിയുന്നില്ലല്ലോ! ഇനി അറിഞ്ഞാല്‍ തന്നെ, അവരുടെ ശ്രദ്ധയില്‍ പെടുത്തിയാല്‍ തന്നെ പറയുന്നവനെ പൊട്ടനാക്കി മാറ്റി നിര്‍ത്തുമെന്നല്ലാതെന്തു കാര്യം!<br />
ഗള്‍ഫിലേക്ക് വിസയെടുത്തു കൊടുന്ന് വിശ്രമമില്ലാതെ ജോലി ചെയ്യിപ്പിച്ച് നാട്ടില്‍ കിട്ടുന്ന ശമ്പളം(5000ഉറുപ്പിക) അതേ പടി ഇവിടെ കൊടുക്കുന്നവരും ഈ പ്രവാസി സമൂഹത്തില്‍ പെട്ടവരാണ്..അവര്‍ നാട്ടുകാരുടെയും വീട്ടുകാരുടെയും കുടുംബക്കാരുടെയും കണ്ണില്‍ മഹാന്മാരാണ്! നാട്ടിലെ ആത്മീയനേതാക്കളെ വരെ ക്ഷണിച്ചു വരുത്തി സല്‍ക്കാരം നടത്തി സല്‍പ്പേരു കൂട്ടുമ്പോള്‍ ചതച്ചരക്കുന്ന കീഴിലുള്ളവരുടെ കണ്ണുനീര് കണ്ടില്ലെന്നു നടിക്കുന്നിടത്തവരുടെ മഹത്വം നഷ്ടപ്പെടുന്നില്ലേ?.അല്ലെങ്കിലും ഒരേ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നതിനിടക്ക് ഒരാള്‍ക്കല്‍പ്പം ‘പ്രമോഷന്’ കിട്ടിയാല്‍ പിന്നെ പുതിയൊരു മുഖം കാണിക്കാന്‍ വെമ്പുന്നവരല്ലേ കൂടുതലും..മലയാളികള്‍ മുതാലാളിയായുള്ള ഹോട്ടലുകളിലും മറ്റും തൊഴിലാളികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള ശകാരവര്‍ഷങ്ങളുടെ, അവഗണനയുടെ പെരുമാറ്റങ്ങള്‍ എത്രയോ തവണ ഞാനെന്റെ കണ്ണു കൊണ്ടു കണ്ടിട്ടുണ്ട്..പണ്ട് സ്ഥിരമായി പോയിരുന്ന ഒരു മലയാളി ഹോട്ടലില്‍ ജോലിക്കാരനെ പിടിച്ച് ഒരു നാള് മാനേജറാക്കി. ഒരുമിച്ചു ജോലിയെടുക്കുന്നവര്‍ക്കു വളരെ പ്രതീക്ഷയായിരുന്നു..നല്ല രീതിയിലുള്ള മാറ്റം ആഗ്രഹിച്ച അവരുടെ മുന്പില് തൊട്ടതിനും പിടിച്ചതിനുമൊക്കെ കയര്‍ത്തു സംസാരിച്ച്,പച്ചമലയാളത്തില്‍ തെറിവിളിച്ചു തുടങ്ങി നിരാശരാക്കി. പ്രായത്തിന്റെ ബഹുമാനം പോലും കൊടുക്കാതെ മറ്റുള്ളവരുടെ മുന്പില് വെച്ചുള്ള അവഹേളനം സഹിക്കാതെ ഒരാള്‍ പള്ളിയിലിരുന്നു കരഞ്ഞു പ്രാര്‍ത്ഥിച്ചതും ജോലിമതിയാക്കി പോയതും കണ്ടതിനു പിന്നാലെ ഈ പുത്തന്‍ മുതലാളി പിന്നീട് ആ ഹോട്ടലും വിട്ട് ഒന്നു രണ്ട് പുതിയ ഹോട്ടല്‍ തുടങ്ങുകയും എല്ലാം പൊട്ടി അവസാനം ഗത്യന്തരമില്ലാതെ നാട്ടിലേക്കു മടങ്ങുകയും ചെയ്തതതിന് കാലം സാക്ഷി!തന്നേക്കാള്‍ വലിയവരോടു ബഹുമാനം കാണിക്കുന്നതിലല്ല താഴ്ന്നവരോടു നീതി പുലര്‍ത്താന്‍ കഴിയുന്നതിലാണ് കാര്യമെന്നതറിഞ്ഞു പ്രവര്‍ത്തിക്കുന്നവരെത്രത്തോളമുണ്ടിവിടെ..?<br />
തുച്ഛ വരുമാനക്കാരായ കൂട്ടരുടെ കഷ്ടപ്പാട് മുതലെടുത്ത് കൊള്ളപ്പലിശക്കു കാശ് കൊടുത്തു<br />
ഈ ദുരിതവാസത്തിന്റെ കാലയളവ് കൂട്ടി നിശ്ചയിക്കുന്നവരും പ്രവാസിയുടെ ലേബലിലുള്ളവരാണ്.<br />
വിരഹവേദനയും വിരസതയുമൊക്കെ ദുരിതമാക്കുന്ന ജീവിതമാണ് ഒരു വശത്തെങ്കില്‍ ഒരു കൂട്ടര്‍ക്ക് പ്രവാസം ഉത്സവമാണ്.. ബന്ധനങ്ങളില്‍ നിന്നും മോചിതരായി സ്വസ്ഥതയോടെ എല്ലാം മറന്ന് മദ്യത്തിന്റെയും മദിരാക്ഷിയുടെയും ചൂതാട്ടാത്തിന്റെയും പിന്നാലെ പായുന്നവര്‍! കുടുംബത്തിനു വേണ്ടി കര കടന്നെത്തി ബദല്‍ കുടുംബത്തെ സൃഷ്ടിക്കുന്നവര്‍! നാട്ടിലൊരു ഭാര്യ..ഭാര്യയെ സ്നേഹിച്ചു കൊല്ലുന്ന ഈ ഭര്‍ത്താവിനു ജീവിതം വെറുതെ കളയാതിരിക്കാന്‍ ‘വെറുതെ ഒരു ഭാര്യ‘ ഇവിടെയും! കുറേ കേട്ടറിഞ്ഞിട്ടുണ്ടെകിലും നേരിട്ടു കണ്ടത് അടുത്തിടയാണ്.. റൂം അന്വേഷിച്ചു നടക്കുന്നതിനിടെയിലാണ് ഈ പ്രയാസക്കാരനെ കണ്ടുമുട്ടിയത്.രണ്ടു ദിവസം നിരീക്ഷണം നടത്തിയതില്‍ ഞാന്‍ നൂറില്‍ നൂറ് മാര്‍ക്ക് കൊടുത്തു.ആകര്‍ഷകമായപെരുമാറ്റം, ദൈവവിശ്വാസം,സര്‍വ്വോപരി കുടുംബസ്നേഹി! മൊബൈലിന്റെ വാള്‍പേപ്പറില്‍ ഭാര്യയുടെയും കുഞ്ഞിന്റെയും ഫോട്ടോയും ഇട്ടിരിക്കുന്നു.ദിവസവും മണിക്കൂറു കണക്കിനു ഭാര്യക്കു വിളിച്ചു കൊണ്ടേയിരിക്കുന്ന ഒരു പാവം! നിലവിലുള്ള റൂമൊന്നു കാണാനിറങ്ങിയ എന്നെ എത്തിച്ചത് മറ്റാരുമില്ലാതെ ഒറ്റക്കു താമസിക്കുന്ന അയാളുടെ ഫ്ലാറ്റിലാണ്.എന്നാപിന്നെ ഇയാള്‍ടൊപ്പം കൂടാമല്ലെ എന്നു തീരുമാനിക്കുന്നതിനിടക്കാണ് അയാളെന്നോടു വളരെ ലാഘവത്തില്‍ പറഞ്ഞത്.. “ഇടക്കൊക്കെ സ്ത്രീകളെ കൊണ്ടുവരാറുണ്ട്ട്ടോ..അതൊന്നും കുഴപ്പാവില്ലല്ലോ".. ആ ഒറ്റ നിമിഷത്തില്‍ അയാളെക്കുറിച്ചുള്ള സര്‍വ്വ സങ്കല്‍പ്പവും ഒലിച്ചു പോയി.. തിരിച്ചു പോരുന്നതിനിടക്ക് മൊബൈലില്‍ അയാള്‍ക്കു വന്ന മാധുര്യം നിറഞ്ഞ ശബ്ദത്തിനു ആവേശപരവശനായി മറുമൊഴി കൊടുക്കുന്നത് കണ്ട് ഞാന്‍ ചിന്തിച്ചു പോയത് നിശ്ചല ചിത്രത്തിലൂടെയാണെങ്കിലും എല്ലാത്തിനും സാക്ഷിയായി ഭാര്യയെയും കുട്ടിയെയും കൂടെ കൂട്ടുന്നുണ്ടല്ലോ എന്നാണ്! <br />
ഗള്‍ഫുകാരന്റെ ഭാര്യയെക്കുറിച്ച് കഥകള്‍ മെനഞ്ഞ് പെരുപ്പിച്ചു കാണിക്കുന്നവര്‍ ഇത്തരം ഭര്‍ത്താക്കന്മാരിവിടെ നയിക്കുന്ന അസാന്മാര്ഗിക ജീവിതത്തെക്കുറിച്ചു പറയാന്‍ വാ തുറക്കാറുണ്ടോ...അതു പിന്നെ പുരുഷന് ചെയ്യുന്നതൊക്കെ ആണത്തമാണല്ലോ.അല്ലേ..? വളരെ സമര്‍ത്ഥമായി ഇണകളെ വഞ്ചിക്കുന്നവര്‍..അവര്‍ക്കും പറയാനുണ്ട് ഒഴിവുകിഴിവുകള്‍.. പ്രവാസം..പിരിമുറുക്കം..ലീവില്ല....കൂട്ടിനാളില്ല..പ്രണയമില്ല..ഭാര്യയെയും കുട്ടികളെയും സുഖസുന്ദരമായി നോക്കുന്നുണ്ടല്ലോ? ജീവിതം ഒന്നേയുള്ളൂ...അതാസ്വദിക്കേണ്ടേ? <br />
എന്തൊക്കെ പറഞ്ഞു ന്യായീകരിച്ചാലും ബന്ധങ്ങളുടെ പവിത്രതയില്‍ വിശ്വസിക്കുന്ന ഒരു <br />
ഭാര്യയും തന്റെ പ്രിയ ഭര്‍ത്താവിന്റെ ഇത്തരം ചാപല്യങ്ങള്‍ക്കു കൂട്ടു നില്‍ക്കില്ല! <br />
ഡോക്ടര്‍ പറഞ്ഞ പോലെ അത്രപെട്ടെന്ന് പരിഹരിക്കാന്‍ പറ്റുന്നതല്ല പ്രവാസികളുടെ മാനസിക പ്രശ്നങ്ങള്‍.. തനിക്കു വേണ്ടപ്പെട്ടവരൊന്നും താന്‍ ചെയ്തത് കൊടുത്തതിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്കുന്നില്ലേ..എന്നൊരു ചിന്ത മനസ്സില്‍ വന്നാല്‍ പിന്നെ അറിഞ്ഞു കൊണ്ടുതന്നെ പ്രവാസജീവിതം തുടരാന്‍ നിര്ബ്ന്ധിതരാകും ചിലര്‍! <br />
‘ 28 വര്‍ഷം ഗള്‍ഫില്‍ നിന്ന് 48 വയസ്സുള്ള ഒരു പ്രവാസി മക്കളാലും സമാധാനം കിട്ടാതെ വീണ്ടും യാത്ര തിരിക്കുന്നു.’ കരിപ്പൂര്‍ ഏയര്‍പ്പോര്‍ട്ടിലെ ബാത്ത് റൂമിന്റെ വാതിലില്‍ കോറിയിട്ട ഈ വാക്കുകള്‍ ഒരു പക്ഷേ മനസ്സിന്റെ ഉള്ളിലെ നീറലിനു പരിഹാരം തേടിയലഞ്ഞുത്തരം കിട്ടാതെ പോയ ആ പഴയ പ്രവാസി തന്നെ ആയിക്കൂടെ..ഇനി അയാളല്ലെങ്കില്‍ തന്നെ മറ്റൊരാള്‍...കഥ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു...!</div> എന്‍.പി മുനീര്‍http://www.blogger.com/profile/13107196381646754270noreply@blogger.com66tag:blogger.com,1999:blog-1278147256298262715.post-13268667469525917982010-12-21T18:01:00.002+03:002011-01-22T16:23:29.065+03:00പെരുന്നാള്‍ തലേന്ന്..<span style="font-size: large;"> “വാ</span>പ്പുട്ട്യേ..അന്റെ കുപ്പായശീലെന്നാ കൊടുന്നേരാ...?"<br />
ടൈലര്‍ ബാബുവിന്റെ ചോദ്യത്തിനു ഇങ്ങനെ മറുപടി പറയാനാണ് വാപ്പുട്ടിക്ക് തോന്നിയത്.<br />
“ എന്താടാ ബാബോ..ഇത്പ്പോ നോമ്പ് ആദ്യത്തെ പത്തല്ലേ..നടൂല്ത്തെ പത്താകുമ്പോഴേക്കും<br />
ഞാനെത്തിക്കുന്നൊറൊപ്പിച്ചോ..”<br />
ഒറ്റയടിക്കുത്തരം പറഞ്ഞെങ്കിലും അപ്പോഴേക്കും എത്തിക്കാന്‍ പറ്റുമെന്ന കാര്യത്തില്‍ വാപ്പുട്ടിക്കത്ര വലിയൊരൊറൊപ്പൊന്നുമില്ല.എന്നാലും പെരുന്നാള്‍ ദിനത്തില്‍ പുത്തന്‍ കുപ്പായമിട്ട് പള്ളിയില്‍ പോകാനുള്ള പൂതി കൊണ്ട് പറഞ്ഞേല്പ്പിക്കുന്നതാ! <br />
“ഏന്താപ്പതിന്റൊരു രസം..എല്ലാ ചങ്ങാതിമാരും കൂടി പെരുന്നാളിന്റന്നു രാവിലെ വെട്ടിത്തിളങ്ങുന്ന പുത്തന്‍ കുപ്പായവുമിട്ട് പള്ളിയിലെത്തുന്ന കാഴ്ച..എന്നിട്ട് പരസ്പരം നോക്കി കുപ്പായത്തിന്റെ വലുപ്പത്തരം കാണിക്കുന്ന പരിപാടി.അന്നത്തെ ദിവസം പുത്തന്‍ കുപ്പായല്ലെങ്കിലുള്ള അവസ്ഥ അലോചിക്കാന്‍ കൂടി വയ്യ!” <br />
എന്തായാലും ബാബുവിനോട് നേരത്തെ പറഞ്ഞേല്പ്പിച്ചത് നന്നായി.ആല്ലെങ്കില്‍ പെരുന്നാള്‍ തലേന്നുള്ള ഓന്റെ വെപ്രാളം പിടിച്ചുള്ള അടിയില്‍ കുടുങ്ങിപ്പോകും. വാപ്പുട്ടി മനസ്സില്‍ കണക്കു കൂട്ടി.<br />
വേറെയും കുറെ ടൈലര്മാറ് ഈ അങ്ങാടിയില്‍ തന്നെയുള്ള കാര്യം അറിയാഞ്ഞിട്ടല്ല..പക്ഷേ. രാവിലെ മുതല്‍ വൈകുന്നേരം വരെ അവന്റെ പീട്യേടെ മുമ്പിലുള്ള പൊട്ടിപ്പൊളിഞ്ഞ ബെഞ്ചിലിരുന്നിട്ട് വേറെ എവടേലും തുന്നാം കൊടുത്താ അവന്റെ മുഖം കറുക്കും. നോമ്പുകാലായതോണ്ട് വേറെ പണിയുമില്ല..അത്ര പെട്ടന്ന് ഈ ബഞ്ചിനെ <br />
ഒഴിവാക്കാനും പറ്റില്ല! <br />
ആദ്യത്തെ പത്തുനോമ്പ് കഴിഞ്ഞാല്‍ പിന്നെ എത്ര പെട്ടന്നാ ദിവസങ്ങള്‍ കഴിഞ്ഞു പോണത്.<br />
നോമ്പു തുറക്കുന്ന സമയത്ത് പള്ളീല് പോയാല്‍ നല്ല തരിക്കഞ്ഞീം കാരക്കയും കിട്ടും..രാത്രി ഉറങ്ങുന്നതിനു മുമ്പായി ഉമ്മ ഉണ്ടാക്കിത്തരുന്ന കഞ്ഞീം ചമ്മന്തീം..എല്ലാ ദിവസവും നോമ്പായിരുന്നെങ്കില്‍ നന്നായിരുന്നുവെന്ന് വാപ്പുട്ടിക്കിടക്ക് തോന്നാറുണ്ട്. .<br />
“എന്താ.വാപ്പുട്ട്യേ അനക്ക് നോമ്പ്ത്ര ഇഷ്ടാ..“ പള്ളിക്കല്‍ നിസ്കാരം കഴിഞ്ഞ് പ്രാര്‍ത്ഥിക്കുന്നത് കേട്ടപ്പോ മമ്മുഹാജീ ചോയിക്ക്ണ കേട്ടു..<br />
ഈ നോമ്പ് ഇഷ്ടപ്പെടാനുള്ള കാരണം ഒന്നാമത് വയറു നിറച്ച് ഭക്ഷണം കഴിച്ചില്ലാന്ന് ആരോടും പരാതി പറയേണ്ട! പിന്നെ ഞാന്‍ മാത്രമല്ലല്ലോ വയറ് നെറക്കാതെ ഇരിക്കണത്.. ആ ഒരു സമാധാനവും..! <br />
അസര്‍ നിസ്കാരത്തിനു ശേഷം മോല്യേരുട്ടി പറഞ്ഞതെത്ര ശരി, പണക്കാര്‍ക്ക് വിശപ്പിന്റെ വിലയറിയാനും പാവപ്പെട്ടവരുടെ വിഷമങ്ങള്‍ മനസ്സിലാക്കുവാനുമുള്ള ഒരു അവസരം.. അതാണത്രെ നോമ്പു കാലത്തിന്റെ കാര്യ പ്രസക്തി.ഇന്നലെ ഒരു പണക്കാരന്റെ വക പള്ളിയിലൊരു സമൂഹ നോമ്പുതുറ സംഘടിപ്പിച്ചിരുന്നു.<br />
‘ആദ്യായായ്ട്ടാ കോഴിയെറെച്ചീം പത്തിരീം ഇത്ര തിന്നാന്‍ കിട്ട്ണത്..‘ എല്ലാ പണക്കാര്‍ക്കും ഇങ്ങനെ തോന്നീര്ന്നെങ്കിലെന്ന് ഒരു നിമിഷം ആഗ്രഹിക്കാതിരുന്നില്ല!<br />
നോമ്പ് തീരുന്നതും പെരുന്നാളിലേക്കടുക്കുന്നതും വാപ്പുട്ടിയുടെ മനസ്സിനെ വേദനിപ്പിച്ചു കൊണ്ടിരുന്നു. എവിടുന്നാപ്പോ കുപ്പായശീലക്കുള്ള കാശൊപ്പിക്കാ? <br />
ആകെണ്ടാരുന്നൊരു വരുമാന മാറ്ഗ്ഗം പറമ്പിലെ അടക്കയാ..അതിനാണെങ്കില്‍ ഈ കൊല്ലായതോടെ വില കുത്തനെ ഇടിഞ്ഞു.ഒരു കിലോക്കു നൂറ്റമ്പതു രൂപ വരെ ഉണ്ടായിരുന്നതാ..എല്ല്ലാം ശരിയായിയെന്നു സമാധാനിച്ചിരുന്ന ദിവസങ്ങള്‍! ഇന്നിപ്പോ നൂറ്റമ്പതു പോയിട്ട് അറുപത്തഞ്ച് തികച്ച് കിട്ടില്ല..അതു കിട്ടണങ്കില് തന്നെ പണിയെത്ര ഏടുക്കണം!പറമ്പില്‍ പോയി കാണുന്ന കമുകിലൊക്കെ കേറി അടക്ക പറിച്ച് ചാക്കിലാക്കി കൊടുന്ന് മുറ്റത്തുണക്കാനിടണം..കുറേ ദിവസം കഴിയുമ്പോള്‍ അതെല്ലാം ഉണങ്ങി പൊളിക്കാന്‍ പാകത്തിനാവും.അതു പൊളിച്ച് തോല് കളഞ്ഞു കിട്ടുന്നതാണീ വില്പനചരക്ക്! പിന്നെ അതൊരു സഞ്ചിയിലാക്കി ടൌണില്‍ കൊണ്ടു പോയി വില്‍ക്കണം. <br />
“നോമ്പു കാലത്തുണ്ടോ ഈ പണിയൊക്കെ ചെയ്യാന്‍ പറ്റ്ണ് !.അതും ചുട്ട വെയിലത്ത് വെള്ളം പോലും കുടിക്കാന്‍പറ്റാതെ..‘ഏയ്..ന്നെക്കൊണ്ടാകൂല’“ ! വാപ്പുട്ടി മനസ്സില്‍ പറഞ്ഞു..<br />
<br />
“മാമാ..ഇക്കൊരു ആനനെ വാങ്ങിത്തരോ” ...ഉണ്ണിക്കുട്ടന് വന്നു ചുമലില്‍ തട്ടിയപ്പോഴാണ് <br />
വാപ്പുട്ടി ചിന്തകളില്‍ നിന്നുണര്‍ന്നത്.<br />
“ അല്ലാ ആരാത്..മാമാന്റെ ഉണ്ണിക്കുട്ടനോ.,അനക്ക് ഞാനൊരു വല്യ ആനനെ തന്നെ വാങ്ങിത്തരാട്ടോ..” അതു കേട്ടതോടെ ഉണ്ണിക്കുട്ടന് സന്തോഷമായി. സഹോദരി സുബൈധാന്റെ മോനാണ്.ഞാനാണവന് ഉണ്ണിക്കുട്ടനെന്ന പേരിട്ടത്.അവന് വന്നാല്‍ പിന്നെ കളിയും ചിരിയുമായി എല്ലാ വിഷമങ്ങളും മറക്കും. ഉണ്ണിക്കുട്ടന് ആദ്യമായി വന്നു മാമാനോടൊരു കാര്യം പറഞ്ഞിട്ട് അതു വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ ഞാനെന്തിനാ പിന്നെ മാമാന്നും പറഞ്ഞിരിക്ക്ണത്! വാപ്പുട്ടിക്കു മനസ്സില്‍ വീണ്ടും ഊര്‍ജ്ജം കൈവന്നു.<br />
ഇന്നലെ ചങ്ങാതീമാരെല്ലാരും കൂടി പുഴയില്‍ മണല്‍ കോരാന്‍ പോയെന്നു കേട്ടിരുന്നു..ഞാനും ചോദിച്ചതാ ‘കൂടെ പോരട്ടേന്ന്.‘..കൂട്ടുകാരന് അസീസാണെന്നെ പിന്തിരിപ്പിച്ചത്. <br />
“അന്റെ തടിക്കത് താങ്ങൂല വാപ്പുട്ട്യേ...ഓരോരുത്തര്‍ക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട്..അനക്ക് നടക്കാത്ത പണിയാണത്.”<br />
അസീസ് പറഞ്ഞത് ശരിയാ..പുഴയില്‍ പോയി മണലും ചാക്കും തലയിലേറ്റി ഇവിടെ കൊടെന്നെറക്കാന്ന് പറഞ്ഞാ ഈ ശരീരം വെച്ച് നടക്കൂല!‘ ഇനിയിപ്പോ വേറെന്താ ഒരു മാര്‍ഗ്ഗം?<br />
നോമ്പാണെങ്കില്‍ ബാബൂനോടു പറഞ്ഞ നടൂല്ത്തെ പത്തും കഴിഞ്ഞ് ഒടൂല്‍ത്തെ പത്തിലെ<br />
അവസാനത്തിലെത്തി നില്ക്കുന്നു..നാളേ മറ്റന്നാളോന്നു പറഞ്ഞ് പെരുന്നാളും! അതായത് ഇന്നു രാത്രി മാസപ്പിറവി കണ്ടാല്‍ നാളെ പെരുന്നാളാണ്.. അല്ലെങ്കില്‍ നാളത്തെ ഒരു ദിവസം കൂടി കിട്ടും.ഒരേ ഒരു വഴിയെ ഇനി മുമ്പിലുള്ളൂ.. മൂന്നക്ഷരത്തില്‍ ഒതുങ്ങി നില്ക്കുന്ന ആ വഴി! ‘അടക്ക’.<br />
പഴുത്ത അടക്ക അതു പോലെ പറിച്ചു ടൌണില്‍ കൊണ്ടു പോയി കൊടുത്താല്‍ കിലോക്ക് പതിനെട്ട് രൂപയോളം കിട്ടുമെന്നാരോ പറയുന്ന കേട്ടു..പക്ഷേ ഒരു വലിയ അരിച്ചാക്കോളം അടക്ക കൊണ്ടുപോയാലേ കാര്യമായിട്ടെന്തെങ്കിലും കിട്ടൂ.... <br />
കൂടുതല്‍ അലോചിച്ചു നില്‍ക്കാതെ വാപ്പുട്ടി രണ്ടും കല്പിച്ചു ചാക്കെടുത്തിറങ്ങി.<br />
വീട്ടില്‍ നിന്നൊരരകിലോമീറ്ററോളം പോണം പറമ്പിലേക്ക്.പുഴയോരം ചേര്‍ന്നാണ് കമുകുകളൊക്കെ നില്‍ക്കുന്നത്. അവിടെ ചെന്ന് കമുകില്‍ വലിഞ്ഞു കയറി അടക്കപറിക്കല്‍ അത്ര എളുപ്പമല്ല! ഒന്നാമത് പരമ്പരാഗത കമുക് കയറ്റക്കാരെപ്പോലെ കാലില്‍ തെളപ്പിട്ട് കയറാനൊന്നും തന്നെക്കൊണ്ടാവില്ലന്നെതൊരു സത്യമാണ്! ഈയടുത്ത കാലം വരെ തെങ്ങില്‍ പോലും വലിഞ്ഞു കയറിയിരുന്നു.പക്ഷേ ഒരു ദിവസം വിരുന്നുകാരുടെ മുമ്പില്‍ ആവേശം കാണിച്ചു കയറി ഇളനീരിട്ട് ഓലപ്പട്ടയില് തൂങ്ങി ഒരു ആട്ടമാടിയിട്ടുണ്ട്!! പിന്നെ രണ്ടും കല്‍പ്പിച്ച് ഓലപ്പട്ടയില് നിന്നും പതുക്കെ തെങ്ങിന്റെ തടിയില്‍ എത്തിപ്പിടിച്ചു,അപ്പോഴേക്കും ഊര്‍ജ്ജമെല്ലാം ചോര്‍ന്നു പോയിരുന്നു.ക്ഷീണിതനായി ഒരു വിധത്തില്‍ ഊര്‍ന്നിറങ്ങി താഴെയെത്താന്‍ നോക്കിയെങ്കിലും നിലത്തെത്താന്‍ നേരം കൈവിട്ടു പോയി.<br />
‘ദാ.കിടക്കുന്നു താഴെ തെങ്ങിന് കുഴിയില്‍..മുട്ടുകാലിലും നെഞ്ചത്തും ചെറുതായി ചോര പൊട്ടി..വിരുന്നുകാരുടെ മുമ്പില്‍ വേദനയും നാണക്കേടും കൊണ്ടൊരു ഇളിഞ്ഞ ചിരിയും ചിരിച്ചു. അതിനു ശേഷം തെങ്ങില്‍ കയറാന്‍ പറ്റിയിട്ടില്ല..ഇതിപ്പോ അധികം ഉയരമില്ലാത്ത കമുകുകളായതോണ്ട് രക്ഷപ്പെട്ടു. <br />
“സമ്പത്തു കാലത്ത് തൈ പത്തു വെച്ചതോണ്ട് ആപത്തു കാലമായപ്പോ കായ്ച്ചു തുടങ്ങി"<br />
കമുകിനു മുകളിലെത്തിക്കഴിഞ്ഞാല്‍ അടക്കാകുല പൊട്ടിക്കാനുള്ള കരുത്തൊന്നുമില്ല.അതു കാരണം മുണ്ടിന്റെ മടക്കുത്തില്‍ വെച്ചിട്ടുള്ള ബ്ലേയ്ഡെടുത്ത് ഒറ്റ വരയലാ കുലയുടെ തണ്ടില്‍.. അങ്ങിനെ അതു താഴെ വീണു കൊള്ളും.ഒരു പത്തുമുപ്പതു കമുകില്‍ കയറിയിറങ്ങിയപ്പോഴേക്കും ക്ഷീണിച്ചു ഒരു വിധം ആയി.രണ്ടു മൂന്നു ഓലപ്പട്ടകള്‍ വലിച്ചു കൂട്ടി അവിടെ കിടന്നു.ക്ഷീണമൊക്കെ മാറിയ ശേഷം വീണു കിടക്കുന്ന അടക്കകളെല്ലാം പെറുക്കി കൂട്ടി ചാക്കിലാക്കി.ഇതിനി തലയിലേറ്റുന്നതാണ് പ്രയാസകരം! ഒറ്റയടിക്കു പൊന്തിച്ചു തലയില്‍ കേറ്റല് നടക്കാത്ത കാര്യമാണ്. അടക്കച്ചാക്കു ഉരുട്ടിയുരുട്ടി തട്ടുതട്ടായി കിടക്കുന്ന പറമ്പിന്റെ ഒരു വരമ്പില്‍ കയറ്റി വെച്ചു.ഇനി താഴെ കണ്ടത്തില്‍ പോയി തലയില്‍ തരിക ചാക്കിനു ബാലന്‍സ് ചെയ്തു വെച്ച് കൊടുക്കണം.ഒരു തരത്തില്‍ തലയിലെത്തിച്ചെങ്കിലും ചാക്ക് അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടുന്നു..ചാക്കു കെട്ടിയതിനാണെങ്കില്‍ വലിയൊരുറപ്പുമില്ല! തലയില്‍ നിന്നാണെങ്കില്‍ ചെറിയൊരു കിലുക്കം വരാനും തുടങ്ങിയിട്ടുണ്ട്.ഈ പോക്കു ഇതു പോലെത്തന്നെയങ്ങ് വീടു വരെ പോയിരുന്നെങ്കിലെന്നു മനസ്സിലോര്‍ത്തു!<br />
എന്നാല്‍ പോകുന്നതിനിടക്കായി ഉയരം കൂടിയ മറ്റൊരു വരമ്പുണ്ട്.അതിനു മുകളില്‍ കൂടെ പോകുമ്പോള്‍ ബാലന്‍സ് തെറ്റിപ്പോകാനുള്ള എല്ലാ സാധ്യതയുമുണ്ട്.. എന്തായാലും ബാലന്‍സൊന്നും തെറ്റിപ്പോയില്ല.അതിനു പകരം കൈവിട്ടു പോയതു ചാക്കിന്റെ കെട്ടാണ്.കെട്ടു പൊട്ടി ചാക്കിലെ അടക്ക മുഴുവന്‍ താഴെ കണ്ടത്തിലേക്ക് ചറപറാന്നു തെറിച്ചു പോയി!!തെറിച്ചു വീണതെല്ലാം താഴെ കണ്ടത്തില്‍ പോയി വീണ്ടും പെറുക്കി കൂട്ടി തലയിലാക്കി നടപ്പു തുടര്‍ന്നു. വീട്ടിലെത്തിയപ്പോള്‍ മാമാന്റെ വരവു കണ്ട് ഉണ്ണിക്കുട്ടന് കൈകൊട്ടി ചിരിക്കുന്നു...<br />
നോമ്പു തുറക്കുമ്പോഴേക്കും ടൌണില്‍ പോയി വരണം..പക്ഷേ.. ചാക്കു കെട്ടും തലയിലേറ്റി അങ്ങാടി വരെ പോകുന്നത് സാധ്യമല്ല! കാരണം മറ്റൊന്നുമല്ല, ഇവിടുന്നതുവരെ എത്തുവോളം ആള്‍ക്കാരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയേണ്ടി വരും!<br />
“എന്താന്റെ വാപ്പുട്ട്യേ..അനക്ക് വേറേ പണിയൊന്നൂല്ലേ?” “ ഇതിന്റൊരു കുറവും കൂടിണ്ടാര്ന്നൂ!” അങ്ങനെ അഭിപ്രായങ്ങള്‍ പലതും കേള്‍ക്കേണ്ടി വരും...<br />
അതൊഴിവാക്കാനുള്ളൊരെളുപ്പ വഴിയാണ് സൈക്കിളിന്റെ പുറകില്‍ വെച്ചു കെട്ടി കൊണ്ടു പോകല്‍..ബസ്സ്റ്റോപ്പ് വരെ അങ്ങനെ കൊണ്ടെത്തിക്കാം. നല്ലൊരു വെള്ളത്തുണിയും മാറ്റി പുറപ്പെട്ടു.പഴയ കാലത്ത് മുന്‍ ഗാമികളൊക്കെ പ്രമാണിമാരായതോണ്ട് ഉള്ളിന്റുള്ളില് ബുദ്ധിമുട്ടാണെങ്കിലും അതൊന്നും പുറത്തു കാണിക്കാന്‍ പറ്റില്ല! ‘വല്യ കുറച്ചിലല്ലേ..!’<br />
അതിനാണീ വെള്ളമുണ്ടും കുപ്പായവുമിട്ടുള്ള നടപ്പ്!<br />
ഒന്നു രണ്ടു ബസ്സിനു കൈകാണിച്ചു വെങ്കിലും ചാക്കും കെട്ടു കണ്ടതോണ്ടാവണം നിര്‍ത്തിയില്ല..കുറേ നേരം കഴിഞ്ഞപ്പോള്‍ രണ്ടു മൂന്നു വേറെ യാത്രക്കാരെ കണ്ട് നിര്‍ത്തിയ ബസ്സില്‍ നുഴഞ്ഞ് കയറിപ്പറ്റി.കിളിക്കൊരു രണ്ടു രൂപ കീശയിലിട്ടു കൊടുത്തതോണ്ടു വര്‍ത്താനം കേള്‍ക്കാതെ ഇരിക്കാന്‍ പറ്റി! ടൌണില്‍ ബസ്റ്റാന്റിലെത്തി ഇറങ്ങിയെങ്കിലും മലഞ്ചരക്ക് വ്യാപാര കേന്ദ്രത്തിലേക്ക് കുറച്ചു നടക്കാനുണ്ട്. ഇവിടെ പിന്നെ തലയില്‍ കയറ്റി നടക്കുന്നതോണ്ട് വല്യ കുഴപ്പമില്ല.. ’ആരും കാണാനും പറയാനുമില്ലല്ലോ’!<br />
“പഴുത്തടക്കക്കൊന്നും പഴയ മാര്ക്കറ്റില്ലെടോ..പിന്നെഞ്ഞിപ്പോ ഈ ചാക്കില്‍ തന്നെ ഒഴിവാക്കാന്‍ കൊറേണ്ടാകും..അതോണ്ട് കിലോക്ക് ഒരു പതിനഞ്ച് വെച്ച് കൂട്ടാം ..എന്ത്യേ..?”<br />
‘കച്ചോടക്കാരന് താനൊരു കച്ചോടക്കാരന് തന്നെന്ന് തെളിയിക്കാന്‍ വെണ്ടിയുള്ള സ്ഥിരം നമ്പറ് '<br />
‘കിട്ട്ണത് വേടിച്ചു പോകാം' അല്ലാതെന്തു ചെയ്യും? <br />
മുപ്പത് കിലോക്ക് നാനൂറ്റമ്പത് രൂപയും വാങ്ങി പെട്ടെന്ന് തന്നെ അവിടെ നിന്നൊഴിവായി. <br />
കാശ് കിട്ടിയപ്പോ സന്തോഷം കൊണ്ട് എത്രയും പെട്ടെന്ന് വീട്ടിലെത്തിയാല്‍ മതിയെന്നായി വാപ്പുട്ടിക്ക്. <br />
ബസ്സില്‍ വെച്ചു തന്നെ മഗ് രിബ് ബാങ്ക് കൊടുത്തോണ്ട് കയ്യിലുണ്ടായിരുന്ന കാരക്ക കൊണ്ട് നോമ്പ് തുറന്നു. വീട്ടിലെത്തി ഉണ്ണിക്കുട്ടനെ വാരിയെടുത്ത് ആഹ്ലാദത്താല്‍ തുള്ളിച്ചാടി...<br />
“വാപ്പുട്ട്യേ..കായൊട്ട് കിട്ട്യോന്നുള്ള ഉമ്മാന്റെ ചോദ്യത്തിന് , കിട്ടിയോന്നോ..ഈ കൊല്ലത്തെ പെരുന്നാള്‍ നമ്മളടിച്ച് പൊളിക്കുമ്മാ” എന്ന് പറഞ്ഞു തുണിയുടെ മടിക്കുത്തില്‍ വെച്ചിരുന്ന പേഴ്സിലേക്കു കൈവെച്ചു.. ഒരു നിമിഷം വാപ്പുട്ടിയുടെ ഇടനെഞ്ചിലൂടേ ഒരു തരിപ്പ് കയറി!! മടിക്കുത്തിനിടയില് പേഴ്സില്ല!! ഒന്നു കൂടി വിശദമായി പരിശോധിച്ചപ്പോള്‍ വാപ്പുട്ടിയാകെ വിളറിവെളുത്തു!! പേഴ്സ് നഷ്ടപ്പെട്ടു പോയിരിക്കുന്നു..<br />
ആരോടും ഒന്നും മിണ്ടാതെ വീട്ടില്‍ നിന്നും ഇറങ്ങിയോടിയ വാപ്പുട്ടി അടുത്ത ബസ്സില്‍ തന്നെ ടൌണിലേക്ക് വിട്ടു.കച്ചോടക്കാരന്റടുത്തും അടുത്തുള്ള മറ്റു കടകളിലും അന്വേഷിച്ചെങ്കിലും എങ്ങും കണ്ടെത്താന്‍ കഴിഞ്ഞില്ല!<br />
“ ആര്‍ക്കെങ്കിലും കിട്ടിയാല്‍ നല്ല മനസ്സുള്ളോരാണേങ്കില് കൊടുന്നേരും “ എന്നൊരാള്‍ പറഞ്ഞെങ്കിലും അതു വെറുമൊരു സമാധാനപ്പെടുത്തല്‍ മാത്രമാണെന്ന് വാപ്പുട്ടിക്കറിയാമായിരുന്നു.. സകല പ്രതീക്ഷയും കൈവിട്ട് വാപ്പുട്ടി വീണ്ടും വീട്ടിലേക്ക് തിരിച്ചു!<br />
“ അള്ളാഹു വ അക് ബറള്ളാഹു വ അക് ബറള്ളാഹു അക് ബര്....ലാഇലാഹ ഇല്ലള്ളാഹു അള്ളാഹു അക് ബര്..അള്ളാഹു അക് ബറു വലില്ലാഹില്‍ ഹംദ്...കാപ്പാടു കടപ്പുറത്ത് ശവ്വാല്‍ മാസപ്പിറവി കണ്ടതിന്റെ അറിയിപ്പ് കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ നാളെ ചെറിയപെരുന്നാളായിരിക്കുമെന്നു അറിയിച്ചു കൊള്ളുന്നു..”<br />
ബസ്സിലിരിക്കുമ്പോള്‍ പള്ളിയില്‍ നിന്നു വന്ന ഈ അറിയിപ്പ് കൂടി കേട്ടതോടെ വാപ്പുട്ടിയുടെ മനസ്സാകെ സങ്കടക്കടലായി..വീട്ടില്‍ ചെന്നിറങ്ങുമ്പോള്‍ ഭാഗ്യത്തിന് ഉണ്ണിക്കുട്ടന് ഉറങ്ങിയിരുന്നു.. മനോവിഷമവും ക്ഷീണവും എല്ലാം കൊണ്ടും തളര്‍ന്ന വാപ്പുട്ടി കട്ടിലിലേക്ക് ചെന്നു വീണു..ഉണ്ണിക്കുട്ടനെയും കെട്ടിപ്പിടിച്ച് പതിയെ ഉറക്കത്തിലേക്ക്..<br />
ഉറക്കത്തിലെപ്പോഴോ വാപ്പുട്ടിയൊരു സ്വപ്നം കണ്ടു... <br />
‘ഉണ്ണിക്കുട്ടന്റെ കയ്യും പിടിച്ച് പുത്തന്‍ കുപ്പായവും വെള്ളത്തൊപ്പിയുമിട്ട് പെരുന്നാള്‍ നിസ്കാരത്തിനായി പള്ളിയില്‍ പോകുന്ന കാഴ്ച..'<br />
പുലരാത്ത മറ്റൊരു സ്വപ്നം കൂടി! എന്‍.പി മുനീര്‍http://www.blogger.com/profile/13107196381646754270noreply@blogger.com43tag:blogger.com,1999:blog-1278147256298262715.post-13760187148772850112010-12-05T19:09:00.001+03:002012-01-19T15:43:46.832+03:00കാണാതായ മൌസ് ബാള്‍<div dir="ltr" style="text-align: left;" trbidi="on"><span style="font-size: large;">പ്ര</span>കൃതി സുന്ദരമായ വള്ളുവനാടന്‍ മണ്ണ്. നാലു ഭാഗവും കാടു കൊണ്ടു മൂടപ്പെട്ട, പാറക്കെട്ടുകള്‍ നിറഞ്ഞ, ജനവാസം കുറഞ്ഞ,വിജനമായ ഭൂപ്രദേശം.ഇതിനെല്ലാം നടുവിലായി സര്‍ക്കാര്‍ വക കെട്ടിയുയര്‍ത്തിയ വിദ്യാലയം.ഗവണ്മെന്റ് പോളിടെക്നിക്ക് ഷൊര്‍ണൂര്‍. ശാന്തമായ അന്തരീക്ഷം..മുറ്റത്ത് ചുവന്ന കൊടിമരത്തില്‍ തൂക്കിയിട്ടിരിക്കുന്ന തൂവെള്ളക്കൊടി ആടി രസിക്കുന്നു.തൊട്ടു താഴെ വീണു കിടക്കുന്ന മറ്റൊരു കൊടിമരവും..നീലക്കൊടിയും! സമയം ഉച്ച കഴിഞ്ഞതിനാല്‍ ബഹളങ്ങളൊന്നുമില്ല.ഒരു മായാജാലം നടക്കാനിരിക്കുകയാണെന്ന സൂചന പോലെ അന്തരീക്ഷത്തില്‍ മൂകത തളം കെട്ടി നില്ക്കുന്നു!<br />
എല്ലാ ദിവസവും പോലെ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ക്കു വിധിക്കപ്പെട്ട<br />
ലാബില്‍ കയറി കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങ് തുടങ്ങിക്കഴിഞ്ഞു, അടച്ചിട്ട ജനാലകള്‍ക്കുള്ളില്‍ നിന്നും അകക്കണ്ണു കൊണ്ട് നോക്കിയാല്‍ ഒരു കാഴ്ച്ച കാണാം.കമ്പ്യൂട്ടറ് പ്രവര്‍ത്തനം തുടങ്ങിയാല്‍ തുള്ളിച്ചാടി വരുന്ന വൈറസുകള്‍ ലാബിലെ എയര്കണ്ടീഷനറോട് പൊരുത്തപ്പെടാനാവാതെ ജനാലകള്‍ക്കു പിന്നില്‍ വിറങ്ങലിച്ചു നില്ക്കുന്ന കാഴ്ച്ച! <br />
ഓരോ ഗ്രൂപ്പ് വിദ്യാര്‍ത്ഥികളും തങ്ങള്‍ക്കു കിട്ടിയ കമ്പ്യൂട്ടറുമായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുന്നു. ലാബ് നിയന്ത്രിക്കാന്‍ പോലും ആരുമില്ല! ബിജുസാറിന് കുട്ടികളെ അത്രക്കു വിശ്വാസമായിരുന്നിരിക്കണം. “ക്ലാസെടുക്കേണ്ട കാര്യമില്ല..ലാബില്‍ ഒന്നു ചെന്നു നോക്കേണ്ട കാര്യമില്ല..പരീക്ഷ നടത്തേണ്ട കാര്യമില്ല..:” ഇത്രയൊക്കെ സഹകരണം ചെയ്തു തരുന്ന ഈ മിടുക്കരെ എങ്ങനെ വിശ്വസിക്കാതിരിക്കും? എന്നാലും വിദ്യാര്‍ത്ഥികള്‍ക്ക് ശരിക്കും തന്നോട് ബഹുമാനമുണ്ടോ? എന്ന ഒരു സംശയം ബിജു സാറിനുമുണ്ടാവില്ലേ..ഉണ്ടാവും ..എന്നു മാത്രമല്ല ..ഉണ്ടായി!! പക്ഷേ കാലം മാറിയത് കൊണ്ടും സര്‍ക്കാര്‍ വിദ്യാലയമായത് കൊണ്ടും ഞങ്ങള്‍ സംഘടിത ശക്തിവാന്മാര് ആയത് കൊണ്ടും വളരെ വ്യത്യസ്ഥമായ ശിക്ഷാരീതികളില്‍ അഭയം തേടാന്‍ ബിജു സാറിന് ചെന്നെത്തേണ്ടി വന്നു. <br />
“ സമയം മൂന്ന് മണി.ലാബിലെ പത്തിരുപത്തഞ്ച് കമ്പ്യൂട്ടറില്‍ ഒന്നിനു മാത്രം ചെറിയൊരു പ്രകമ്പനം!!!ഏന്തോ.. ഒന്നു പോയതു പോലെ..അതെ..അതു സംഭവിച്ചിരിക്കുന്നു..കമ്പ്യൂട്ടറിന്റെ ‘മെഡുല്ലാ ഒബ്ലാം ഗേറ്റ‘ എന്നറിയപ്പെടുന്ന ആ ഭാഗം, എലിയെപ്പോലെ രൂപ സാദൃശ്യമുള്ള...ഇംഗ്ലീഷില്‍ മൌസെന്നു വിളിക്കുന്ന ആ യന്ത്രത്തില്‍ നിന്നും, അതിന്റെ ഹൃദയ ഭാഗത്ത് കാന്ത വലയത്താല്‍ ചേര്‍ന്ന് നില്ക്കുന്ന കോട്ടി പോലെ കാണപ്പെടുന്ന..‘മൌസുണ്ട‘ അപ്രത്യക്ഷമാവുന്നു.. “ഇതെന്ത് മായയോ..?നൊടിയിട കൊണ്ട് അന്തരീക്ഷത്തില്‍ അപ്രത്യക്ഷമായ ആ’ മൌസുണ്ട ‘ എവിടെപ്പോയി?” വിദ്യാര്‍ത്ഥികളോടുള്ള ബിജുസാറിന്റെ വാത്സല്യം കുറയാന്‍ സാധ്യതയുണ്ടോ...? ഇല്ല..എന്നു തന്നെ ഇപ്പോള്‍ പറയാം.. പക്ഷേ..ആ വിശ്വാസത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല! കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ കൊണ്ടമ്മാനമാടുന്ന സാറിതെങ്ങനെ അറിഞ്ഞെന്നതില് സംശയമുണ്ടോ..? “അലാറമടിച്ചു.. അതേ..നിര്‍ത്താതെ അലാറം അടിച്ചു കൊണ്ടേയിരുന്നു..” സാറ് പുതുതായി കണ്ടുപിടിച്ച ‘ഡിവൈസ് സേര്‍ച്ചര്‍ ഇന്‍ സൂപ്പര്‍ ചോപ്പര്‍ ടെക്നോളജി‘ വഴി സിഗ്നലുകള്‍ അലാറത്തില്‍ വന്നു കൂട്ടയടി!! ബിജു സാര്‍ ഒന്നും മിണ്ടാതെ, ആരോടും ഒന്നും ചോദിക്കാതെ എല്ലാവരെയും നോക്കി ഒന്നു പുഞ്ചിരിച്ചിട്ട് പതിവില്ലാതെ കമ്പ്യൂട്ടര്‍ ഗ്രൂപ്പ് ബുക്കെടുത്തു സ്ഥലം വിട്ടു! <br />
പിറ്റേന്ന് രാവിലെ പതിവു പോലെ എല്ലാ വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളും ക്ലാസിലെത്തുന്നു.<br />
പ്രതിജ്ഞ ചൊല്ലുന്നു. എല്ലാ ഇന്ത്യക്കാരും സഹോദരീ സഹോദരന്മാരാണെന്ന വാക്യം പ്രത്യേകം മനസ്സിലുറപ്പിച്ചു പറയുന്നു..ബന്ധങ്ങള്‍ ദൃഡമാക്കാനുള്ള ചര്‍ച്ചയിലേക്ക് പ്രവേശിക്കുന്നു..സമയം പതിനൊന്നു മണി.. ക്ലാസിലെ കാര്യക്കാരന്‍, ഞങ്ങള്‍ തന്നെ തിരഞ്ഞെടുത്ത ക്ലാസ് ലീഡര്‍ <br />
കെകെ കൊച്ചന് ഒരു നോട്ടീസും കയ്യില്‍ പിടിച്ചെത്തുന്നു.. “ഐപിട്ടി ജിപിട്ടി അവസാന വര്‍ഷ കമ്പ്യൂട്ടറ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക അറിയിപ്പ്..പതിനെട്ടാം നൂറ്റാണ്ടില്‍ ചാള്‍സ് ബാബേജിന്റെ വിറക്കുന്ന<br />
കൈകളാല്‍ കണ്ടുപിടിക്കപ്പെട്ട കമ്പ്യൂട്ടറിന്റെ നൂതനമായ സാങ്കേതികവും ബൌദ്ധികവുമായ വളര്‍ച്ചക്ക് <br />
പുരോഗമനപരമായ എന്തെല്ലാം ആശയങ്ങള്‍ നമുക്ക് നല്കാന് കഴിയും എന്ന ലക്ഷ്യത്തോടെ ആരംഭിച്ച<br />
ഈ ക്ലാസിന്റെയും വിദ്യാര്‍ത്ഥികളുടെയും കാര്യത്തില്‍ ആര്‍ക്കും സംശയമില്ല എന്നത് നിലനില്‍ക്കെത്തന്നെ ഈ സ്ഥാപനത്തിന്റെ അച്ചടക്കവും പ്രശസ്തിയും നില നിര്‍ത്തേണ്ടത് എല്ലാവരുടെയും കടമയാണെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുകയാണ്..”<br />
<br />
“മോനേ..കെ.കെ കൊച്ചാ..ഇതൊക്കെ എന്നും പറയുന്നതും കേള്‍ക്കുന്നതുമല്ലേ...ഇന്നുച്ചവരെയെ ക്ലാസുള്ളുവെങ്കില് അതു പറഞ്ഞേച്ചു പോടേ..” ഡയലോഗടി വീരന് ഷാജു ഇടയ്ക്കു കയറിപ്പറഞ്ഞു. ഒട്ടൂം കുലുക്കമില്ലാതെ കെ.കെ നോട്ടീസ് വായന തുടര്‍ന്നു..<br />
“ ഇന്നലെ കമ്പ്യൂട്ടര്‍ ലാബില്‍ നിന്നും ഒരു മൌസിന്റെ ബാള്‍ നഷ്ടപ്പെട്ടിരിക്കുന്നു..ആ കമ്പ്യൂട്ടറില്‍<br />
വര്‍ക്കു ചെയ്തിരുന്നവരുടെ ലിസ്റ്റ് ഞങ്ങളുടെ കയ്യിലുള്ളതിന്റെ അടിസ്ഥാനത്തില്‍ ഒരു സ്പെഷ്യല്‍ സ്ക്വാഡ് അന്വേഷണത്തിലേക്ക് ഞങ്ങള്‍ ചെന്നത്തിരിക്കുകയാണ്.ഇതിന്റെ മേധാവിയായി തിരഞ്ഞെടുത്തിരിക്കുന്നത് കേരളാ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ഒരു വര്‍ഷത്തെ സേവന പരിചയമുള്ള നിങ്ങളുടെ ലക്ചറര്‍ കാദര്‍ സാറിനെയാണ്.ട്യൂട്ടര്‍ എന്ന നിലക്ക് ഞാനും ഇതിലൊരു ഭാഗമായിരിക്കും എന്നറിയിച്ചു കൊള്ളുന്നു..ആദ്യ നടപടി എന്ന നിലയില്‍ ‘ജാബിര്‍’ എന്ന പേരുള്ള വിദ്യാര്‍ത്ഥി എത്രയും പെട്ടെന്നു സ്റ്റാഫ് റൂമുമായി ബന്ധപ്പെടണമെന്ന് അറിയിച്ച് കൊള്ളുന്നു.<br />
എന്നു ട്യൂട്ടര്‍ ഇന്‍ ചാര്‍ജ്ജ് ബിജു.<br />
<br />
നോട്ടീസ് വായിച്ച് തീര്‍ന്നതും ഒരു നിമിഷം എല്ലാവരുടെയും ശ്രദ്ധ ജാബിറിലേക്കായി!! ജാബിറാണെങ്കില് ചൂടു വെള്ളത്തില്‍ വീണ പൂച്ചയെപ്പോലെ കൈകാലിട്ടടിക്കാന്‍ തുടങ്ങി. “ഞാനെടുത്തിട്ടില്ല.. എനിക്കെന്തിനാ..മൌസ് ബാള്‍? എന്റെ ബാപ്പാനോട് പറഞ്ഞാ പത്തെണ്ണം വാങ്ങിത്തരും" <br />
“ഹഹഹ..നീ പത്തെണ്ണത്തിന്റെ കാര്യം വിട് ജാബിറേ..നമ്മളിവിടെ നമ്മടെ ലാബിലെ നമ്മടെ മൌസ്ബാളിന്റെ കാര്യമല്ലേ പറയുന്നത്..കീശയിലുണ്ടെങ്കില്‍ ബാളങ്ങു കൊടുത്തേരടേ..” ഷാജു വീണ്ടും..<br />
ജാബിറും, കെകെയും,വിജയനും, ജോസുമടങ്ങുന്ന ഹോസ്റ്റലേഴ്സ് ക്ലാസിനു പുറത്തു ഒന്നാന്തരം ചര്‍ച്ച നടത്തി..അവരൊരു ടീമാണ്..ഒരുമിച്ചൂണും ഉറക്കവുമൊക്കെയായി കാലം കഴിക്കുന്നവര്‍. അവസാനം കെകെയുടെ ഉപദേശപ്രകാരം ജാബിര്‍ പോകാന്‍ തയ്യാറായി. <br />
<br />
ഞങ്ങളെല്ലാവരും കാത്തിരുന്നു. അതിനിടക്കൊരു ചര്‍ച്ചയും നടന്നു..“ഇനിയിപ്പോ മൌസ് ബാള്‍ വീണ്ടെടുത്തില്ലെങ്കില്‍ അതു വാങ്ങിച്ചു കൊടുക്കേണ്ടത് ഞങ്ങളുടെ ബാധ്യതയാണല്ലോ?”. കോയമ്പത്തൂര്‍ക്ക് ആഴ്ച്ചക്കാഴ്ചക്ക് പോകുന്ന ഒരു വിദ്വാനുണ്ട് ക്ലാസില്‍. വിദഗ്ധാഭിപ്രായത്തിന് ഞങ്ങള്‍ അവന്റെ സഹായം തേടി!<br />
“അതിനെന്താ..ഞാന്‍ മേടിച്ചു തരാം, പക്ഷേ മൌസിന്റെ ബാളായി മാത്രം കിട്ടില്ല, വേണമെങ്കില്‍ നമുക്കൊരു കാര്യം നടത്താം..നൂറ്റമ്പതു രൂപക്ക് മൌസ് കിട്ടും...അതു വാങ്ങി തല്ലിപ്പൊട്ടിക്കാം.അപ്പോള്‍ പുറത്തു വരുന്ന ബാളെടുത്ത് കൊടുക്കാമല്ലോ!” ഉയരം കുറവാണെങ്കിലും നല്ല ബുദ്ധി തന്നെ. അങ്ങനെ ഒരു തീരുമാനത്തിലെത്താന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. മണിക്കൂറുകള്‍ കഴിഞ്ഞു.. <br />
കൃത്യം മണിക്കൂറ് രണ്ടായപ്പോള്‍ ജാബിറ് ഓടിക്കിതച്ചെത്തി.. “ വിജയാ..നിന്നോട് ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്..” ഭയങ്കര സിബിഐ സ്റ്റൈല്‍ ചോദ്യങ്ങളാടാ..“മൌസ് ബാള്‍ എവിടെ? എന്തിനെടുത്തു? എവിടെയാ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്? എന്നിങ്ങനെ രണ്ടു സാറമ്മാരും ശരിക്കു കൊടഞ്ഞെടാ..! നീ പോയി നോക്ക് മനസ്സിലാവൂം..ജാബിര്‍ ആരോ കൊടുത്ത വാട്ടര്‍ ബോട്ടിലില്‍ നിന്നും വെള്ളം കുടിച്ചോണ്ട് പറഞ്ഞു.<br />
ജാബിറിന്റെ അനുഭവത്തില്‍ നിന്നും കാര്യം ഗുരുതരമാണെന്ന് മനസ്സിലായതോടെ ഞങ്ങളുടെ സംഘടിത ശക്തിയുണര്‍ന്നു! ജോസ് ധൈര്യം കൊടുത്തൂ വിജയന്..“നീ...പൊക്കോ..ഞങ്ങള്‍ പിന്നാലെയുണ്ട്.. എങ്ങനെയാണ് ഇന്‍സ്പെക്ടര്‍മാരുടെ അന്വേഷണ രീതിയെന്ന് ഞാനുമൊന്ന് നോക്കട്ടെ” സ്റ്റാഫ് റൂമിനു പിന്നില്‍ ഞങ്ങളും തടിച്ചു കൂടി.. <br />
കാദര്സാറാണ് ചോദ്യകര്‍ത്താവ്.<br />
“മൌസ് ബാളെവിടെ?” <br />
വിജയന്: ഞാനെടുത്തില്ല സാര്‍ ..ലാബില്‍ നിന്നു പോരുമ്പോള്‍ അതവിടെത്തന്നെയുണ്ടായിരുന്നു.<br />
“ പിന്നെ.. അന്തരീക്ഷത്തില്‍ അലിഞ്ഞു പോയോ?”<br />
അതല്ല..സാര്‍ ..ഞങ്ങള്‍ക്കു ശേഷം പിജിഡിസിഎ ബാച്ചും കയറിയിരുന്നു ലാബില്‍..<br />
കാദര്‍ സാര്‍ ബിജു സാറിന്റെ മുഖത്തേക്കു നോക്കി ഒന്നു ചിരിച്ചിട്ട്.. “ അതിനുള്ള ബുദ്ധിയൊന്നും അവര്‍ക്കില്ല..അല്ലേ ..ബിജൂ.”<br />
സാറേ..എനിക്കെന്തിനാ മൌസ് ബാള്‍, ഞങ്ങളുടെ ഗ്രൂപ്പിലാര്ക്കും ഇതില്‍ പങ്കില്ല സാറ്.. വിജയന് പറഞ്ഞു നോക്കി. <br />
കാദര്‍ സാര്‍ രണ്ടു മൂന്നു തവണ മുന്നോട്ടും പിന്നോട്ടും നടന്നിട്ട് വിജയനു മുന്നില്‍ ചെന്നു നില്ക്കുന്നു.<br />
“ സത്യം പറഞ്ഞോ..നിങ്ങളല്ലേ..എന്റെ ബൈക്കിന്റെ ഇന്‍ഡിക്കേറ്റര്‍ പൊട്ടിച്ചത്?”<br />
ഇതു കേട്ടതും പുറത്തു നിന്ന ജോസിന് ഹാലിളകി... എല്ലാ കുറ്റങ്ങളും ഹോസ്റ്റലേഴ്സിന്റെ തലയില്‍ കെട്ടി വെക്കാനുള്ള ശ്രമം..ഇനി നോക്കി നിന്നാല്‍ ശരിയാവില്ല..സ്റ്റാഫ് റൂമിലേക്ക് ചാടിക്കയറിയ ജോസിനെ കാര്യങ്ങള്‍ വഷളാകുന്നതിന് മുന്‍പ് കെകെ ഇടപെട്ട് മാറ്റി നിര്‍ത്തി.. അവസാനം ഒരു ഒത്തു തീര്‍പ്പിലെത്തി...“ആയിരം രൂപ ഫൈനടക്കണം” എന്നാല്‍ ഒരു പ്രശനവുമുണ്ടാവില്ല!<br />
<br />
ക്ലാസിലെത്തി കാര്യങ്ങള്‍ മറ്റുള്ളവരോട് വിശദീകരിച്ചതോടെ ബഹളമായി.. “ആയിരം രൂപ എന്തിനു കൊടുക്കണം?” വെറും നൂറ്റമ്പതു രൂപ വരുന്ന മൌസിനകത്തെ ആ ചെറിയ ബാളിന് ആയിരം രൂപയോ? അന്യായം തന്നെ! അവസാനം ഒരു നീണ്ട ചര്‍ച്ചക്കൊടുവില്‍ ഫൈനൊന്നു കുറക്കാന്‍ ക്ലാസിലെ ചിരിമോളെ ബിജു സാറിന്റടുത്തേക്കു സംസാരിക്കാന്‍ അയക്കാന്‍ തീരുമാനമായി.“ചിലപ്പോള്‍ ശരിയായാലോ?” ചിരിമോള്‍ ക്ലാസിലും സ്റ്റാഫ് റൂമിലും തന്റെ ബുദ്ധി സാമര്‍ത്ഥ്യവും അനുസരണ ശീലവും കൊണ്ട് അംഗീകാരമുള്ള കമ്പ്യൂട്ടര്‍ റാണിയാണ്..അങ്ങിനെ ചിരിമോള്‍ ‘ഫോക്സ്പ്രോയിലെ’ സംശയങ്ങള്‍ ചോദിക്കാനാണെന്ന പോലെ സ്റ്റാഫ് റൂമില്‍ പോകുന്നു..സംശയങ്ങള്‍ ചോദിച്ചു തുടങ്ങുന്നു..ബിജു സാര്‍ ആവേശത്തോടെ ഉത്തരങ്ങള്‍ പറഞ്ഞു കൊടുക്കുന്നു.. ആവേശം കണ്ട ചിരിമോള്‍ ‘ഫോക്സ്പ്രോയില് നിന്നും സിപ്ലസ് പ്ലസിലേക്കെത്തുന്നു....സംശയങ്ങള്‍ സിപ്ലസ് പ്ലസിലെത്തിയതോടെ ബിജുസാറിന്റെ മുഖം വാടുന്നു... അതു തന്ത്ര പൂര്‍വ്വം മനസ്സിലാക്കിയ ചിരിമോള്‍ വീണ്ടും ഫോക്സ്പ്രോയിലേക്കു തന്നെ പോകുന്നു...സംശയങ്ങള്‍ മാറ്റി പകരം ഫൈനിന്റെ കാര്യം<br />
എടുത്തിടുന്നു..മണിക്കൂറുകളുടെ ചര്‍ച്ചക്കൊടുവില്‍ ചിരിമോള്‍ ചിരിച്ചോണ്ടു പുറത്തെത്തുന്നു..<br />
“ആയിരം എന്നത് അഞ്ഞൂറായി ചുരുക്കിക്കിട്ടി”<br />
ഇതെല്ലാം കണ്ട് കാണാതായ മൌസുണ്ട എവിടെയോ മറന്നിരുന്നു ചിരിക്കുന്നുണ്ടാവും! <br />
<br />
ബിജുസാറാണെങ്കില് തന്റെ അധികാരത്തിന്റെ ശക്തി തെളിയിച്ചതിന്റെ സന്തോഷത്തില്‍ കാദര്‍ സാറിന്റെ ബൈക്കിന്റെ പുറകില്‍ കയറി വിദ്യാര്‍ത്ഥികള്‍ക്കിടയിലൂടെ ചീറിപ്പാഞ്ഞു പോകുന്നു..<br />
അരിശം തീരാത്ത ജോസ് തന്റെ മാസ്റ്ററ്പീസ് ബാര്‍ബര്‍ ഷോപ്പ് കോമഡിയുടെ താളത്തില്‍ ഇങ്ങനെ പിറു പിറുത്തു..<br />
“ജെറ്റാണെന്ന് കരുതി ബൈക്കില്‍ കയറിയ ബിജു സാര്‍ മുമ്പില്‍ കുഞ്ചാക്കോ സ്റ്റൈലിലിരിക്കുന്ന കാദറ് സാറോട്..” “ഏത്ര സ്പീഡില്‍ പോകും.?? ” കൂളിങ്ങ് ഗ്ഗ്ലാസൊന്നു മുകളിലേക്കു തോണ്ടി കാദര്സാറിന്റെ മറുപടി.. <br />
“എണ്ണ തീര്‍ന്നാല്‍ വഴിയില്‍ നില്ക്കും...ആ അഞ്ഞൂറിങ്ങെടുക്ക്..നമുക്ക് എണ്ണയടിച്ച് പോകാം..”<br />
<br />
ദിവസങ്ങള്‍ പിന്നിട്ടു.. മൌസ്ബാളും അഞ്ഞൂറു രൂപയും എല്ലാവരും മറന്നു തുടങ്ങിയ സമയം..എങ്കിലും ബിജു സാറിന്റെ ക്ലാസില്‍ എല്ലാവരും അതീവ ശ്രദ്ധയോടെ ഇരിക്കാന്‍ തുടങ്ങി..ഇനിയൊരു ചെറിയ പ്രശ്നം മതി സാറിന്റെ കണ്ണില്‍ കരടാകാന്‍..അറ്റന്റെന്സെടുക്കാന് തുടങ്ങിയ സാറിന്റെ കണ്ണു വെട്ടിച്ചു ക്ലാസില്‍ ഹാജരല്ലാത്ത വിപ്ലവപ്പാര്ട്ടിക്കാരന് നിധീഷിന്റെ നമ്പറ് മറ്റൊരു വിപ്ലവ സഹയാത്രികന് ഷമീം പറയുന്നു..ക്ലാസ് കഴിഞ്ഞതും ഞാന്‍ ഷമീമിനെപ്പിടിച്ചു...<br />
“ഞാമ്പറയും സാറിനോട്..നീ നിധീഷിന്റെ നമ്പറ് പറയുന്നതു ഞാനെന്റെ കണ്ണു കൊണ്ടു കണ്ടതാ..” <br />
“ നീ അതു പ്രശ്ന്മാക്കെണ്ടടാ..ബിജുസാര്‍ അറിഞ്ഞില്ലല്ലോ..വാ ..നമുക്കു സിഗററ്റു വാങ്ങാന്‍ പോകാം..കൂടെ നിനക്ക് കടലമുട്ടായിയും”<br />
ഷമീം എന്നെ സമാധാനിപ്പിച്ച് പുറത്തുള്ള ഒരു കടയിലേക്ക് ക്കൂട്ടിക്കൊണ്ടു പോയി...സിഗററ്റ് പ്രേമിയായ ഷമീം വലിക്കാന്‍ തോന്നിയാല്‍ ഇടക്കിങ്ങനെ പോകുന്ന പതിവുണ്ട്..ഇതിപ്പോ കടലമുട്ടായി സ്പോണ്സര് ചെയ്തിട്ടുമുണ്ട്..പോയല്ലെ പറ്റൂ.! <br />
കടയിലെത്തുന്നൂ..സിഗററ്റും മിഠായിയും വാങ്ങുന്നു.. സിഗററ്റ് വലിക്കാന്‍ തീപ്പെട്ടി കത്തിക്കുന്ന സമയത്താണ് കടക്കാരന് ബാക്കി ചില്ലറപൈസ തരുന്നത്.ഞാനത് മേടിച്ചു ഷമീമിന്റെ പാന്റിന്റെ കീശയിലിടാന്‍ തുടങ്ങുന്നു.. പെട്ടെന്നാണ് എന്റെ കയ്യില്‍ ഒരു കോട്ടി തടയുന്നത് പോലെ തോന്നിയത്..<br />
“ എന്താടാ..ഷമീമേ നീ കോട്ടി കളിക്കുന്ന പരിപാടിയുണ്ടോ “ എന്നും പറഞ്ഞ് കൈ പുറത്തേക്കെടുത്തതോടെ ഞാനന്തം വിട്ടു!! <br />
‘ഇതാ..ഞങ്ങളുടെ കാണാതെ പോയ മൌസ് ബാള്‍.!!.’ അഞ്ഞൂറു രൂപ ഫൈനടക്കാന്‍ കാരണമായ അതേ മൌസുണ്ട!!<br />
“ഹമ്പട വീരാ ..കള്ളാ..ഷമീമേ..അപ്പോ നീയാണല്ലേ ഈ പണി പറ്റിച്ചത്..എന്നിട്ടാ ഹോസ്റ്റല്‍ പിള്ളാരെയൊക്കെ ആകെ പേടിപ്പിച്ച് കളഞ്ഞല്ലോ..”<br />
ഷമീം എന്റെ മുന്പില് കുറ്റ സമ്മതം നടത്തി.. <br />
“ഒരബദ്ധം പറ്റിപ്പോയതാടാ..ലാബില്‍ വെറുതെയിരിക്കുമ്പോ ഞാനാ മൌസൊന്നു ഹാര്‍ഡ് വെയര്‍ എഞ്ജിനീയറിങ്ങ് നടത്തി നോക്കിയതാ..അവസാനം അതിനകത്തു നിന്നൊരുണ്ട കിട്ടി.. കണ്ടപ്പോ നല്ല രസം..കുറച്ചു നേരം ഞാനത് കീശയിലിട്ടു..പക്ഷേ.. ലാബില്‍ നിന്നു പിരിയുന്ന നേരം എത്ര ശ്രമിച്ചിട്ടും അതു തിരിച്ചു ഫിറ്റ് ചെയ്യാന്‍ എന്നെക്കൊണ്ട് കഴിഞ്ഞില്ലെടാ.. പിന്നെയല്ലേ..അതു പുലിവാലായത്.. എന്തായാലും ഒരിക്കല്‍ പോലും ബിജു സാറ് എന്നെ സംശയിക്കാത്തത് എന്റെ ഭാഗ്യം...”<br />
“സംഗതിയൊക്കെ ശരി ...പക്ഷേ.. ഇനീയീ മൌസുണ്ട ഇവിടെ കണ്ടാല്‍ ക്ലാസിനകത്തും പുറത്തും പ്രശ്നമാകും! അതു കൊണ്ടു വളരെ സുരക്ഷിതമായ സ്ഥലത്തിതുപേക്ഷിക്കാം..എന്നു പറഞ്ഞ് ഞാനാ മൌസുണ്ട അടുത്തു കണ്ട പൊട്ടക്കിണറ്റിലേക്കെറിഞ്ഞു..”<br />
<br />
<strong>വാല്‍ക്കഷ്ണം</strong><br />
മൌസ് ബാള്‍ എടുത്തതാരെന്ന് ഹോസ്റ്റലേഴ്സ് അറിയുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷം..അതും ഏടുത്തയാള് തന്നെ അറിയിച്ചതിനു ശേഷം.ഇങ്ങനെയൊരു വെളിപ്പെടുത്തല്‍ ഈ വൈകിയ വേളയില്‍ നടത്തിയ സ്തിഥിക്ക് ഒരു പുതിയ വെളിപെടുത്തല്‍ കൂടി പ്രതീക്ഷിക്കപ്പെടാം..മറ്റൊന്നുമല്ല! എല്ലാം കഴിഞ്ഞ് <br />
യാത്രയയപ്പും പരീക്ഷയും കഴിഞ്ഞു പോവുന്ന സമയത്ത് എല്ലാവര്ക്കും തല്പരനായ അശോകന് സാറിന്റെ ബൈക്കിന്റെ രണ്ട് ടയറും പഞ്ചറാക്കിക്കളഞ്ഞ വിദ്വാന്..?? ആരാണത്????</div> എന്‍.പി മുനീര്‍http://www.blogger.com/profile/13107196381646754270noreply@blogger.com39tag:blogger.com,1999:blog-1278147256298262715.post-75025234148155656262010-08-11T18:14:00.004+03:002011-01-14T21:58:43.022+03:00തൂതപ്പൂരം<div class="separator" style="clear: both; text-align: center;"><a href="http://i42.tinypic.com/bis3zb.jpg" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="186" n4="true" src="http://i42.tinypic.com/bis3zb.jpg" width="400" /></a></div><div class="separator" style="clear: both; text-align: left;">---------------------------------------------------</div>"<span style="font-size: large;">മേ</span>ടമാസത്തിന് അന്ത്യപ്പകുതിയില്‍ <br />
വേനല്‍ കൊടും ചൂടില്‍ ഉരുകുന്ന ഭൂവില്‍ <br />
തണലായ് കുളിരായ് ആശ്വാസമരുളാന്‍<br />
വന്നണഞ്ഞീടുന്ന വേലയും പൂരവും<br />
നാനാദി ദേശക്കാര്‍ ഒന്നായ് വരും വേല<br />
വെള്ളയും പച്ചയും ചെമ്പട്ടിന് ചോപ്പും<br />
വര്‍ണ്ണങ്ങളൊളിമിന്നും അലങ്കാര മാലയും<br />
അണിഞ്ഞൊരുങ്ങിയണയുന്ന കാളകള്‍ കാവില്‍ <br />
നൃത്തച്ചുവടില്‍ വലം വെക്കും രാവിത്<br />
തൂതപ്പുഴയോളങ്ങള്‍ നിറമേറുമാദിനം..<br />
ഇരുകരയിലാളായിരം നിറയുന്നതീദിനം<br />
അക്കരെയോരത്തെ കാവിലെയമ്മയെ..<br />
പൊന്നണിയിച്ചീടുമുത്സവമാദിനം...<br />
ചെണ്ടയും മേളവും ഗംഭീര ഘോഷവും <br />
നാല്പത്തിനാലൊന്നായ് ഗജവീര നിരയും..<br />
മത്സരിച്ചോരോരോ കുടമാറ്റ ദ്രുശ്യവും<br />
കണ്ണിനു കുളിരായ് കാതിനു ഹരമായ്<br />
വിണ്ണില്‍ വിരിക്കുന്ന പൂത്തിരിപ്പൂക്കളും..<br />
കണ്ടുമതിമറന്നാടുന്നതീദിനം.. <br />
പൂരം പൊന്‍പൂരമിത് തൂതപ്പൂരം.."<br />
--------------------------------------------------- എന്‍.പി മുനീര്‍http://www.blogger.com/profile/13107196381646754270noreply@blogger.com7tag:blogger.com,1999:blog-1278147256298262715.post-12362094332785649982010-07-24T15:11:00.000+03:002011-02-11T13:59:48.571+03:00കുട്ടിസ്രാങ്ക്<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgu92ghq5330Q3Yp5LqzX3qxtdHfUIir0IJHuUhEa-iSwd-WF3FeHTcgcXL_d2qcu0aqlPOlNU4E5WfRcf_aByDY-UYEISPK8lI3ZkbGmM6SNeUaU8QcNcIdMGAVAU7cErVw-IiN_UrhFPi/s1600/kutti.jpg" imageanchor="1" style="clear: left; cssfloat: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="265" hw="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgu92ghq5330Q3Yp5LqzX3qxtdHfUIir0IJHuUhEa-iSwd-WF3FeHTcgcXL_d2qcu0aqlPOlNU4E5WfRcf_aByDY-UYEISPK8lI3ZkbGmM6SNeUaU8QcNcIdMGAVAU7cErVw-IiN_UrhFPi/s400/kutti.jpg" width="400" /></a></div>ഷാജി എന്‍* കരുണ്‍* ലോകശ്രദ്ധ നേടിയവാനപ്രസ്ഥത്തിനു ശേഷം മലയാളത്തില്‍* വീണ്ടുമെത്തുകയാണ്* കുട്ടിസ്രാങ്കിലൂടെ..അമ്പതുകളുടെ കാലഘട്ടത്തില്‍* ചിത്രീകരിച്ചിരിക്കുന്ന സിനിമയുടെ കഥ സംവിധായകന്റേതു തന്നെയാണ്.. കുട്ടിസ്രാങ്കിന്റെ കഥ മൂന്ന് സ്ത്രീകളുടെ കോണില്‍* നിന്നാണ്*പറഞ്ഞു തുടങ്ങുന്നത്.. സ്രാങ്കിന്റെ മൃത ശരീരം തിരിച്ചറിയാനെത്തുന്ന മൂന്നു പേറ്ക്കും സ്രാങ്കിനെക്കുറിച്ചു വ്യത്യസ്ഥ കാഴ്ചപ്പടാണുള്ളത്.. ജാതിയോ മതമോ കുടുംബമോ ഒന്നുമില്ലാത്ത കുട്ടിസ്രാങ്ക് വിഭിന്നങ്ങളായ വഴികളിലൂടെയുംസംസ്കാരങ്ങളിലൂടെയും കടന്നുപോകുന്നു..<br />
രേവമ്മക്ക് കുട്ടിസ്രാങ്ക് തന്റെ മനസ്സില്‍*മുറിപ്പാടുകള്‍* വീഴ്ത്തിയ അച്ചന്റെ ക്രൂരതകള്‍*ക്ക് കൂട്ടു നില്*ക്കുന്ന നിറ്ദ്ധയനായ അനുയായിയാണ്*.. സ്രാങ്കിന്* രേവമ്മയുടെ അച്ചന്* മൂപ്പന്* ദൈവ തുല്യനാണ്*..ബുദ്ധമതവിശ്വാസം മുറുകെപ്പിടിക്കാന്‍* അഗ്രഹിക്കുന്ന രേവമ്മ അച്ചനില്‍* നിന്നു രക്ഷ നേടുന്നത് കുട്ടിസ്രാങ്കിന്റെ കൈകളിലൂടേയാണ്*..<br />
പെമ്മേണക്ക് കുട്ടിസ്രാങ്ക് ആരാധ്യനാണ്*..ചവിട്ടു നാടകാശാനായ ചേട്ടന്* നാടകത്തിലെ നായകനായി കുട്ടിസ്രാങ്കിനെ കണ്ടെത്തുന്നതോടെ സ്രാങ്കിനെ പ്രണയിക്കുകയാണ്* പെമ്മേണ..ദുരന്തം കാറ്ന്നു തിന്നുന്ന പെമ്മേണയുടെ ജീവിതത്തില്‍* അവസാന അത്താണിയായ സ്രാങ്ക് സ്നേഹിക്കുന്നത് മറ്റൊരു പെണ്ണിനെയാണെന്നറിയുന്നുണ്ടെങ്കിലും മനസ്സില്‍* ആരാധ്യനായി തന്നെ നില കൊള്ളുന്നു..<br />
ഊമയായ കാളി കുട്ടിസ്രാങ്കില്‍* തിരിച്ചറിയുന്നത് മോചകനെയാണ്*..നാടും നാട്ടാ*രും ദുശ്ശകുനമായി കണക്കാക്കി വേട്ടായാടുന്ന കാളിക്ക് രക്ഷകനായി എത്തുന്നത് കുട്ടിസ്രാങ്കാണ്*..സ്രാങ്കിന്കാളി മരണത്തില്‍* നിന്നും ജീവിതത്തിലേക്ക് തിരിച്ചെടുത്ത രക്ഷകയാണ്*..കുരുതി കൊടുക്കാന്‍* ഒരുങ്ങുന്ന നാട്ടു പ്രമാണികളില്‍* നിന്നും മോചിപ്പിക്കാന്‍* കാളിക്കു തുണയാകുന്നത് കുട്ടിസ്രാങ്കാണ്*..<br />
മൂന്നിടത്തും സ്രാങ്കിന് ബാക്കിയാവുന്നത് മരണത്തിന്റെ ദൂതരാണ്*..മൂപ്പന്റെ കിങ്കരന്മരായാലും പെമ്മേണയുടെ പ്രേമം വിളിച്ചു വരുത്തുന്ന കലാപത്തിലെ പ്രതികാരം തീറ്ക്കാനെത്തുന്നവരായാലും കാളിയെ കുരുതി കൊടുക്കാനിറങ്ങിയവരായാലും എല്ലാം ഒന്നു തന്നെ....കഥ പറഞ്ഞു തീര്*ക്കുന്നതിലുപരിയായി സംവിധായകന്* ശ്രദ്ധിച്ചിരിക്കുന്നത് തന്റെ സര്*ഗ്ഗഭാവനയിലെആശയങ്ങള്* തിരശ്ശീലയിലെത്തിക്കാനാണ്*..ഭാവ ദൃശ്യങ്ങളാല്‍* സമ്പന്നമാണ്* കുട്ടിസ്രാങ്ക്...ഇരുണ്ട കാറ്മേഘങ്ങളാല്* വലയം ചെയ്യപ്പെട്ട ആകാശത്തിനു താഴെ തോണിയും തുഴഞ്ഞു പോയിക്കൊണ്ടിരിക്കുന്ന കുട്ടിസ്രാങ്ക്..വിജനമായ കടല്‍* തീരത്ത്ഓരിയിട്ടലയുന്ന നായ്ക്കളുടെ കൂട്ടം..മാളികയുടെ ഇടനാഴിയിലൂടെ ഓടിയകലുന്ന ഭയവിഹ്വലയായ പെണ്*കുട്ടി..ഇറ്റിറ്റു വീഴുന്ന രകതത്തുള്ളികള്*ക്കിടയിലൂടെ പതിയെ നടന്നു നീങ്ങുന്ന വെളുത്ത അരയന്നം..ചുരുക്കത്തില്‍* ഷാജി എന്‍* കരുണ്‍ ചിത്രീകരിച്ചിരിക്കുന്നത്തന്റെ മനസ്സിലുള്ള ചില കലാസങ്കല്*പ്പങ്ങള്*ക്ക് സാ*ക്ഷാല്‍*ക്കാരം നല്*കിയാണ്*..സ്വന്തം ജീവിത ദുരന്തം മറക്കാന്‍* കാളിയുടെ കഥയെഴുതുന്നഒരു സ്ത്രീ കഥാപാത്രമുണ്ട്..ആ കഥയിലൂടെ ഊമയായകാളിക്കു ശബ്ദം നല്*കുന്നതും കുട്ടിസ്രാങ്കിനെക്കൊണ്ടു പ്രണയിപ്പിക്കുന്നത്മൊക്കെമറ്റൊരു സങ്കല്പഭാഷ്യം...<br />
മൂന്നു സ്തീ കഥാപാത്രങ്ങളിലൂടെ കുട്ടിസ്രാങ്കിന്റെ കഥ പറയുമ്പോള്‍* സ്രാങ്കിന്റെ മൂന്നു വ്യത്യസ്ഥ്സ്വഭാവങ്ങളാണ്* കാണാന്‍* കഴിയുന്നത്...കുട്ടിസ്രാങ്കായി മമ്മൂട്ടിയെത്തുമ്പോള്‍* രേവമ്മയായി പത്മ പ്രിയയും പെമ്മേണയായികമാലിനി മുഖറ്ജിയുംകാളിയായി മീനാകുമാരിയും രംഗത്തെത്തുന്നു..കുട്ടിസ്രാങ്കെന്ന ടൈറ്റില്‍* റോള്‍* ആണെങ്കിലും മറ്റു കഥാപാത്രങ്ങളില്‍* നിന്നവതരിക്കുന്ന രീതിയിലായതിനാല്‍* ഒരു വെല്ലുവിളിനേരിടേണ്ട അഭിനയമുഹൂറ്ത്തമൊന്നും കഥാഗതിയില്‍* മമ്മൂട്ടിക്ക് വന്നിട്ടില്ല...എങ്കിലുംകഥാപാത്രത്തിനനുസ്രുതമായ അഭിനയം തന്നെയാണ്* മമ്മൂട്ടി കാഴ്ചവെക്കുന്നത്..സ്ത്രീ കഥാപാത്രങ്ങളില്‍* ജീവസുറ്റ അഭിനയം കാഴ്ച്ചവെക്കുന്നത് പെമ്മേണയായ കമാലിനിമുഖറ്ജ്ജിയാണ്*..പെമ്മേണയുടെ കഥ പറയുന്ന ഘട്ടത്തില്‍* മാത്രമാണ് സിനിമ കുറച്ചു കൂടി പ്രേക്ഷകനോടടുത്ത് നില്*ക്കുന്നത്..പെമ്മേണയുടെ ചേട്ടനായി വേഷമിട്ട സുരേഷ് കൃഷ്ണ വളരെ വ്യത്യസ്ഥമായ രീതിയില്‍* കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്..<br />
ക്യാമറാ വിഭാഗം കൈകാര്യം ചെയ്ത’അഞ്ജലി ശുക്ല’ ഓരോ കാലഘട്ടത്തെയും പശ്ചാതലത്തെയും ഭംഗിയായി പകറ്ത്തിയിട്ടുണ്ട്...ശബ്ദലേഖനം, ഏഡിറ്റിങ്ങ്,റീറെക്കോഡിംങ്ങ്, കലാസംവിധാനവുമൊക്കെ ചിത്രത്തിന്റെ സാങ്കേതിക നിലവാരം ഉയറ്ത്തുന്നതില്* നിറ്ണ്ണായകമായ സ്ഥാനം നേടിയെന്നു പറയാം...തിരക്കഥ രചന നടത്തിയ p.f മാത്യൂസും ഹരികൃഷ്ണനും കഥയുടെ ആത്മാവ് നഷ്ടപ്പെടുത്താതെ തന്നെ കഥാപാത്രങ്ങളെയും സംഭവങ്ങളെയും ഉള്*പ്പെടുത്തിയിട്ടുണ്ട്..കഥാപാത്രങ്ങളുടെ വൈകാരികതകളേക്കാള്* സാങ്കല്പികതക്ക് മുന്‍* തൂക്കം കൊണ്ട് കൊടുത്തു കൊണ്ടു നിറ്മ്മിച്ച ‘കുട്ടിസ്രാങ്ക്; ഷാജി എന്‍* കരുണിന്* തന്റെ സറ്ഗ്ഗശേഷിയില്* സംതൃപ്തി നേടിക്കൊടുത്തിട്ടുണ്ടാവാം.എങ്കിലും ‘വാനപ്രസ്ഥത്തെ പ്പോലെ മറ്റൊരു സമുന്നത കലാസ്രുഷ്ടിയാക്കി മാറ്റാന്‍* കഴിഞ്ഞോ എന്നു സംശയിക്കേണ്ടതുണ്ട് .ചുരുക്കത്തില്‍* വ്യത്യസ്ഥമായ സിനിമാസങ്കല്പങ്ങളും കാഴ്ചകളും ആഗ്രഹിക്കുന്നവറ്ക്ക് ഒന്നു കണ്ടു നോക്കാവുന്ന ചലച്ചിത്ര രൂപമായി കുട്ടിസ്രാങ്കിനെ വിലയിരുത്താം.. എന്‍.പി മുനീര്‍http://www.blogger.com/profile/13107196381646754270noreply@blogger.com8